നഗരത്തിന് അടുത്തുള്ള 7 നിലയുള്ള ഒരു ഫ്ലാറ്റിൽ ഏഴാമത്തെ നിലയിലെ ഒരു അപ്പാർട്ട്മെന്റിൽ സതീഷ് മേനോൻ താമസിക്കുന്നു. ജോലി വർക്ക് ഫ്രം ഹോം.. വെബ് ഡിസൈനിങ്. ആൻഡ് എ ഐ ഫോട്ടോഗ്രാഫിക് സിസ്റ്റം ഉപയോഗിച്ച് ജോലി ചെയ്യുന്നു. ഫ്ലാറ്റിനുള്ളിൽ ഒരു ക്യൂട്ട് ആയ ഒരു ഫോട്ടോ സ്റ്റുഡിയോയും ഉണ്ട്…
ഏഴാം നിലയിൽ ആയതുകൊണ്ട് രണ്ടു ഫ്ലാറ്റുകളും ഒരു വലിയ കോൺഫറൻസ് ഹോൾ ആണ് അവിടെ ഉള്ളത്.. അടുത്ത്ള്ള ഫ്ലാറ്റിൽ താമസക്കാർ ഉണ്ടെന്നറിയാം.. അവരെ കാണാനോ അവരുടെ വിശേഷങ്ങൾ അറിയാനോ തിരക്ക് കാരണം മറ്റുമായി സാധിച്ചിട്ടില്ല..
ഒരു ദിവസം തിരക്കുപിടിച്ച അടുത്തുള്ള ഒരു വലിയ സിബിഎസ്ഇ സ്കൂളിൽ അവർ പറഞ്ഞ ഡിസൈനുകളും മറ്റുമായി കാണിക്കാൻ തിരക്കുപിടിച്ചിറങ്ങുമ്പോൾ ഒരു മിന്നായം പോലെ അടുത്തുള്ള ഫ്ലാറ്റിൽ ഒരു യുവതി പെട്ടെന്ന് കയറി പോകുന്നതായി കണ്ടു..
മുഖം തരാതെ അവർ അകത്തോട്ട് കയറിപ്പോയി ലോക്ക് ചെയ്തു.. സതീഷ് ഡിസൈനും മറ്റും സ്കൂളിൽ കാണിക്കാനായി പെട്ടെന്ന് സ്കൂളിന്റെ ഓഫീസിലേക്ക് പോയി.. സതീഷ് തന്റെ ബൈക്ക് എടുത്തില്ല കാരണം 200 മീറ്റർ വ്യത്യാസമേയുള്ളൂ സ്കൂളിന് സതീഷിന്റെ ഫ്ലാറ്റുമായി..
വളരെ സ്ട്രിക്ട് ആയ സ്കൂളിൽ പക്ഷേ സതീഷിന് നല്ല സ്വാധീനം ഉണ്ടായിരുന്നു.. സ്കൂളിന്റെ പ്രശസ്തിക്കും ഉന്നമനത്തിലും വേണ്ടിയുള്ള. സകലമാന ഡിസൈനുകളും സതീഷിന്റെ തലയിൽ നിന്നും ഉത്ഭവിച്ചതായിരുന്നു.. അതിനാൽ സതീഷിനെ അവിടെ നല്ല സ്വാധീനം ഉണ്ടായിരുന്നു..
സതീഷ് സ്കൂളിൽ നിന്നും അരമണിക്കൂർ കൊണ്ട് ഫ്ലാറ്റിലേക്ക് തിരികെ മടങ്ങി.. സ്വന്തം ഫ്ലാറ്റിൽ കയറാൻ നേരം സതീഷ്, അടുത്ത ഫ്ലാറ്റിൽ ഉള്ള മൊഞ്ചത്തിയെ ഓർത്തു ഒന്നു പരിചയപ്പെട്ടിരുന്നെങ്കിൽ ഒരു കമ്പനി ആകാമായിരുന്നു എന്ന് അവൻ ചിന്തിച്ചു.. പക്ഷേ അവർ ഇവനോട് യാതൊരു തരം അടുപ്പവും കാണിക്കാത്ത ഒരു അയൽവാസി ആയിരുന്നു..
ഒരു ദിവസം ഫ്ലാറ്റിലേക്ക് പോകാൻ വേണ്ടി സതീഷ് ലിഫ്റ്റിൽ കയറിയപ്പോൾ അടുത്ത ഫ്ലാറ്റിലെ ആ മൊഞ്ചത്തി പെണ്ണും കൂടെ കേറി അപ്പോഴാണ് സതീഷ് അവരുടെ മുഖം കാണുന്നത്.. അടിപൊളി ഫിഗർ ഉള്ള ഒരു താത്ത പെണ്ണ്.. ഗോതമ്പിന്റെ കളർ ഉള്ള 28 വയസ്സ് തോന്നിക്കുന്ന ഒരു യുവതി.
പക്ഷേ അവർ സതീഷിനെ നോക്കിയോ ചിരിക്കുകയോ ഒന്നും മൈൻഡ് ചെയ്യുക പോലും ചെയ്തില്ല. അവർ ലിഫ് റ്റിൽ നിന്നും പെട്ടെന്ന് ഇറങ്ങി അവരുടെ ഫ്ലാറ്റിലേക്ക് പോവുകയും ചെയ്തു.. ആ താത്ത പെണ്ണ് സതീഷിനെ ഒട്ടും മൈൻഡ് ചെയ്യാത്തവന് വല്ലാത്ത ഒരു നിരാശ തോന്നി..
കാരണം നല്ല ബോഡി ഷേപ്പ് ഉള്ള സതീഷിനെ പെണ്ണുങ്ങളെല്ലാം നോക്കുമായിരുന്നു.. ഉരുണ്ട മസിലുകളും സിക്സ്പാക്കും ഉള്ള സതീഷ് ജിമ്മിൽ സ്ഥിരം പോകുന്നവൻ ആയിരുന്നു….. പിന്നെ സതീഷ് അതെല്ലാം മറന്ന് തന്റെ ജോലികളിൽ വ്യാപൃതനായി..
സ്ഥിരം ആ ഉമ്മച്ചി പെണ്ണിനെ കാണുന്നതുകൊണ്ട് അവരുടെ മുഖം പരിചിതമായി എന്നാൽ അവർ തമ്മിൽ ഒന്നും സംസാരിച്ചിട്ടില്ല.. ആ ഉമ്മച്ചിക്കുട്ടിക്കും സതീഷ് അയൽവാസി ആണ് എന്ന് മനസ്സിലായി.. പക്ഷേ പരസ്പരം സംസാരിക്കുകയോ ഒന്നു ചിരിക്കു പോലും ചെയ്തിട്ടില്ല..
അങ്ങനെ മാസങ്ങൾ കടന്നുപോയി.. അങ്ങനെ ഒരു മെയ് മാസം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഡിസൈനുകൾ പലതും സ്കൂളിൽ ഏൽപ്പിക്കുവാൻ വേണ്ടി സതീഷ് സ്കൂളിലോട്ട് പോയി. സ്കൂളിന്റെ ഓഫീസിനു മുന്നിലെത്തിയപ്പോൾ പ്യൂൺ പറഞ്ഞു സാർ കുറച്ചുനേരം വെയിറ്റ് ചെയ്യൂ അകത്ത് പുതിയ അഡ്മിഷനുകൾ നടക്കുന്നു..
സതീഷ് ഒരു കസേര വലിച്ചിട്ട് ഡോറിന് അടുത്തിരുന്നു.. അപ്പോൾ മാർക്ക് കുറഞ്ഞ തന്റെ കുട്ടിക്ക് വേണ്ടി ഒരു മാതാവ് അവിടുത്തെ പ്രിൻസ് നോട് കെഞ്ചുന്ന പോലെ വർത്താനം പറയുന്നതായി സതീഷ് കേട്ടു..
ഡൊണേഷൻ എത്ര വേണമെങ്കിലും തരാം അടുത്ത ആയതുകൊണ്ടാണ് ഇവിടെ വന്നത് എന്ന് അവർ പറയുന്നതായി സതീഷ് കേട്ടു.. പ്രിൻസിപ്പൽ ഒരു ദാക്ഷിണ്യവും കൂടാതെ മാർക്ക് കുറഞ്ഞ കുട്ടികളെ എടുക്കില്ല എന്ന് തീർത്തു പറഞ്ഞു.. അഞ്ച് വയസ്സുള്ള തന്റെ കുട്ടിയെയും പിടിച്ചുകൊണ്ട് കണ്ണീരോടുകൂടി ആ മാതാവ് പുറത്തോട്ട് പോയി..
ആളൊഴിഞ്ഞ സമയം നോക്കി പ്രിൻസിപ്പൽ റൂമിലേക്ക് സതീഷ് കയറാൻ നോക്കിയ സമയം കണ്ണീർ ഒലിപ്പിച്ചുകൊണ്ട് അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന മൊഞ്ചത്തി താത്ത പെണ്ണ് ഇറങ്ങിവന്നു.. അപ്പോഴാണ് സതീഷിനെ ആളെ മനസ്സിലായത് .. അവർ കണ്ണീർ തുടച്ചുകൊണ്ട് നോക്കിയത് സതീഷിന്റെ മുഖത്തായിരുന്നു ..
സതീഷ് ചിരിച്ചുകൊണ്ട് അവരോട് എന്താണ് കാര്യം എന്ന് ചോദിച്ചു.. തന്റെ മകന് അഡ്മിഷൻ വേണ്ടി ഇവിടെ വന്നതാണ് പക്ഷേ ഇവിടെ നിന്ന് മാർക്ക് കുറവായതിനാൽ അഡ്മിഷൻ തരില്ല എന്ന് അവർ പറഞ്ഞു.. അടുത്ത ഇത്രയും സൗകര്യം ഉള്ള ഒരു സ്കൂൾ അവിടെയൊന്നും ഇല്ലായിരുന്നു..
മറ്റുള്ള സ്കൂളുകൾ 10 കിലോമീറ്റർ അകലെയായിരുന്നു.. ഇവിടെ അഡ്മിഷൻ കിട്ടാത്ത കൊണ്ട് വല്ലാത്ത നിരാശ ഉണ്ടെന്ന് അവർ സതീഷിനോട് പറഞ്ഞു.. അപ്പോൾ സതീഷിന്റെ കാഞ്ഞ ബുദ്ധി ഉണർന്നു…
സതീഷ് അവരോട് പറഞ്ഞു ഇവിടെ ഇരിക്കൂ ഞാൻ പ്രിൻസറിനെ ഒന്ന് കണ്ടു നോക്കട്ടെ എന്ന് പറഞ്ഞ് അകത്തോട്ട് പോയി. അവർ കുട്ടിയെയും കൂട്ടി കുറച്ച് ആശ്വാസത്തോട് ആ ബെഞ്ചിൽ ഇരുന്നു..
തന്റെ ഡിസൈൻ എല്ലാം പ്രിൻസിപ്പലിനെ കാണിച്ച് പ്രിൻസിപ്പലിന് നല്ല അഭിപ്രായം ആയിരുന്നു… തന്റെ ജോലിയെല്ലാം തീർത്തതിനു ശേഷം പ്രിൻസിപ്പൽ നോട് സതീഷ് ചോദിച്ചു.
സർ എനിക്ക് ഇവിടെ ഒരു കുട്ടിയുടെ അഡ്മിഷൻ തരാമോ എന്ന് ചോദിച്ചു.. സതീഷ്. സതീഷിനെ വേണമെങ്കിൽ എത്ര സീറ്റുകൾ വേണമെങ്കിൽ പോലും തരാം എന്ന് പ്രിൻസിപ്പൽ പറഞ്ഞു.. കാരണം സതീഷിന്റെ സ്വാധീനം ആ സ്കൂളിൽ അത്രയ്ക്ക് വലുതായിരുന്നു..
.. സർ എനിക്ക് അധികമൊന്നും വേണ്ട ഒരു സീറ്റ് മാത്രം മതി എന്ന് സതീഷ് പ്രിൻസിപ്പൽ നോട് പറഞ്ഞു.. ഓക്കേ കുട്ടിയുമായി വന്നോളൂ എന്ന് സതീഷിനോട് പ്രിൻസ് പറഞ്ഞു..
നാളേക്ക് വെക്കുന്നില്ല ഇപ്പൊ തന്നെ വരാം എന്ന് പറഞ്ഞ് സതീഷ് പുറത്തിറങ്ങി.. സതീഷ് തന്റെ അയൽവാസിയായ ആ ഉമ്മച്ചി പെണ്ണിനോട് പ്രിൻസിപ്പലിന്റെ റൂമിലോട്ട് വരാൻ പറഞ്ഞു രണ്ടുപേരും അകത്തു കയറി..
ഇവർക്കാണ് എന്ന് പ്രിൻസിപ്പൽ നെറ്റ് ചുളിച്ചുകൊണ്ട് ചോദിച്ചു.. സർ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളാണ് സാർ കൊടുക്കണം എന്ന് സതീഷ് പറഞ്ഞു.. സതീഷിന് വേണ്ടപ്പെട്ടത് ആണെങ്കിൽ ഞങ്ങൾക്കും വേണ്ടപ്പെട്ട തന്നെയാണ് എന്ന് ചിരിച്ചുകൊണ്ട് പ്രിൻസിപ്പൽ പറഞ്ഞു..
പ്രിൻസിപ്പൽ അവരിൽ നിന്നും പേപ്പർ എല്ലാം വാങ്ങി അഡ്മിഷൻ ശരിയാക്കി കൊടുത്തു.. വെറും 1000 രൂപ മാത്രം വാങ്ങിയാണ് അഡ്മിഷൻ കൊടുത്തത്..
അഡ്മിഷൻ എടുത്തതിനുശേഷം അവർ രണ്ടുപേരും പുറത്തിറങ്ങി.. സതീഷ് അവരുടെ മുഖത്ത് നോക്കി നല്ലവണ്ണം പുഞ്ചിരിച്ചു അതിലും നന്നായി അവരും പുഞ്ചിരിച്ചു..
നേരത്തെ പരിചയപ്പെടാൻ വരാത്തതിൽ ഉമ്മച്ചി പെണ്ണ് സോറി പറഞ്ഞു.. അത് സാരമില്ല എനിക്കും വളരെ തിരക്കായിരുന്നു അതുകൊണ്ടാണ് ഞാനും അങ്ങോട്ട് പരിചയപ്പെടാൻ വരാഞ്ഞേ എന്ന് സതീഷ് പറഞ്ഞു..
അതുപോട്ടെ പേരെന്താണെന്ന് സതീഷ് ചോദിച്ചു. നൂറിൻ ജാഫർ എന്ന് അവർ പേര് പറഞ്ഞു.. അതിമനോഹരിയായ ആ താത്ത പെണ്ണിന്റെ സംസാരവും രൂപവും കണ്ടിട്ട് ശരിക്കും പറഞ്ഞാൽ സതീഷിന്റെ കിളി പോയിരുന്നു.. സതീഷ് ഒരു വല്ലാത്ത ഹാലിയായിരുന്നു..
വീട്ടിൽ ആരൊക്കെ ഉണ്ട് ഒന്ന് ചോദിച്ചപ്പോൾ വീട്ടിൽ അവളും ആ അഞ്ചു വയസ്സുള്ള കുട്ടിയും കിടപ്പിലായ ഉമ്മയും മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു.. ഭർത്താവ് സൗദിയിൽ ഒരു കമ്പനിയിൽ ആണെന്നും പറഞ്ഞു.. ഉമ്മ കിടപ്പിൽ ആയതിനാൽ ആണ് സൗദിയിൽ പോകാഞ്ഞത് എന്ന് അവർ കൂട്ടിച്ചേർത്തു…
അവർ ഓരോന്ന് സംസാരിച്ച സ്കൂളിൽ നിന്നും ഫ്ലാറ്റിലോട്ട് നടന്നുപോയി.. സതീഷിനോട് നൂറിന് ബഹുമാനവും സ്നേഹവും കൂടിക്കൂടി വന്നു.. അവർ ഫ്ലാറ്റിൽ എത്തിയപ്പോൾ ചായ കുടിച്ചിട്ട് പോകാം എന്ന് അവർ നിർബന്ധിച്ചു . പക്ഷേ സതീഷ് അത് നിരസിച്ചു .. കുറെ വർക്കുണ്ട് അത് കഴിഞ്ഞ് കാണാം എന്ന് പറഞ്ഞു ഫ്ലാറ്റിൽ സതീഷ് ഡോർ അടിച്ചു..
അരമണിക്കൂർ കഴിഞ്ഞപ്പോൾ സതീഷിന്റെ ഫ്ലാറ്റിന്റെ ബെല്ല് ആരോ അടിച്ചു.. സതീഷ് തുറന്നു നോക്കിയപ്പോൾ മനോഹരമായ ഒരു ജ്യൂസ് ഉണ്ടാക്കിക്കൊണ്ട് നൂറിൽ നിൽക്കുന്നു.. ചിരിച്ചുകൊണ്ട് സതീഷ നൂറിന് അകത്തോട്ട് ക്ഷണിച്ചു.. അവർ രണ്ടുപേരും സോഫാ സെറ്റി യിൽ ഇരുന്നു . സതീഷ് അതിമനോഹരമായ സ്വാദിഷ്ടമായ ജ്യൂസ് ഷിപ്പ്ചെയ്ത് ആസ്വദിച്ചു കുടിച്ചു… കുറെ നേരം സംസാരിച്ച് അവർ നല്ലപോലെ അടുക്കുകയായിരുന്നു..
നൂറിൻ ജാഫർ പറഞ്ഞു സതീഷിനോട് ഞാൻ ഒരു കാര്യം പറഞ്ഞാൽ നോ എന്ന് പറയരുത്.. എന്താ എന്നുള്ള മട്ടിൽ സതീഷ് തലേയോർത്തി നൂറിന്റെ മുഖത്തോട്ട് നോക്കി നിന്നു.. ഇവിടെ ഒറ്റയ്ക്കല്ലേ സതീഷ് താമസിക്കുന്നത് രാത്രിയുള്ള ഭക്ഷണം ഞാൻ ഉണ്ടാക്കി കൊണ്ട് തരാം എനിക്ക് ആണെങ്കിൽ രണ്ടെണ്ണം കൂടുതൽ ഉണ്ടാക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല… നൂറിൻ സ്നേഹത്തോടെ സ്നേഹത്തോടെ നിർബന്ധിച്ചപ്പോൾ സതീഷ് സമ്മതിച്ചു.. അങ്ങനെ നൂറിൻ ജ്യൂസ് ക്ലാസുമായി തിരിച്ചുപോയി.
അന്നുമുതൽ രാത്രി ഭക്ഷണം നൂറിൻ ജാഫർ സതീഷിന് കൊണ്ട് കൊടുക്കുന്നത് പതിവായി…. ഉമ്മയും കൊച്ചും നേരത്തെ ഉറങ്ങുന്നതിനാൽ. സതീഷിന്റെ ഭക്ഷണം കൊണ്ട് കൊടുത്ത് കുറെ നേരം അവർ സംസാരിച്ചിരിക്കും.. നൂറിന് ആ സമയത്തുള്ള സംസാരം വലിയ ആശ്വാസമായിരുന്നു..
ബോറിങ് തോന്നിത്തുടങ്ങിയ ജീവിതം നല്ല ഒരു ഫ്രണ്ടിനെ കിട്ടിയപ്പോൾ മാറി തുടങ്ങിയിരുന്നു… ഒരു ദിവസം രാത്രി ഭക്ഷണം സതീഷ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ നൂറിൻ ജാഫർ അടുത്തുള്ള സ്റ്റുഡിയോ റൂമിലോട്ട് കയറി അതിനകത്തുള്ള സിസ്റ്റങ്ങൾ കണ്ട് അവൾ അത്ഭുതപ്പെട്ടു..
ഭക്ഷണം കഴിഞ്ഞ് പാത്രങ്ങൾ എടുത്തുവെച്ച് നൂറിനെ കാണാതെ സതീഷ് സ്റ്റുഡിയോ റൂമിലോട്ട് കയറി വന്നു.. എന്താ ഫോട്ടോയൊക്കെ എടുക്കണോ സതീഷ് നൂറിനോട് ചോദിച്ചു.. വേണ്ട എന്ന് നൂറിൽ പുഞ്ചിരിയോടുകൂടി പറഞ്ഞു.
നല്ല ഫോട്ടോ ഫിഗർ ഉള്ള മുഖമാണ് വേണെങ്കിൽ ഒന്ന് ട്രൈ ചെയ്യാം എന്ന് പറഞ്ഞു… ഇപ്പോൾ വേണം ഒരു സാമ്പിൾ എടുക്കാം നാളെ നന്നായി ഒരുങ്ങി വരാമെന്ന് നൂറിൽ പറഞ്ഞു… ഓക്കേ എന്ന് പറഞ്ഞ് സതീഷ് നൂറിന്റെ ഒരു ഫോട്ടോ എടുത്തു….
ഫോട്ടോ സ്ക്രീനിൽ കണ്ടപ്പോൾ അവൾ അത്ഭുതപ്പെട്ടു നല്ല സുന്ദരിയായിരിക്കുന്നു താൻ.. ഇതൊന്നുമല്ല താൻ നല്ലപോലെ ഒരുങ്ങിയാൽ വളരെ അടിപൊളിയായിരിക്കും. സിനിമാനടികൾ വരെ മാറി നിൽക്കും എന്ന് സതീഷ് നൂറിനോട് പുകഴ്ത്തി പറഞ്ഞു..
നൂറിൻ ജാഫറിനെ തന്റെ സൗന്ദര്യത്തെപ്പറ്റി കേട്ടപ്പോൾ വളരെയധികം അഭിമാനവും സന്തോഷവും തോന്നി… നാളെ ഒരുങ്ങി വാ എന്നു പറഞ്ഞു സതീഷ് അവൾ കൊണ്ടുവന്ന പാത്രങ്ങൾ എടുത്തുകൊടുത്ത അവളെ യാത്രയാക്കി…
പക്ഷേ നൂറിന് പോയി ഉറങ്ങാൻ കഴിഞ്ഞില്ല.. അവൾ വല്ലാത്ത സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഒക്കെ ഹാലിലായി പോയിരുന്നു.. ആ ഉമ്മച്ചി പെണ്ണിന് തന്റെ വലയിലായി എന്ന് സതീഷ് സന്തോഷിച്ചു.
പിറ്റേന്ന് രാത്രി നന്നായി ഒരുങ്ങി എട്ടുമണിയോടുകൂടി തന്നെ അവൾ സതീഷിന്റെ ഫ്ലാറ്റിലേക്ക് വന്നു.. പോയി….. സതീഷ് അവളെയും കൂട്ടി സ്റ്റുഡിയോലോട്ട് കടന്നു.. നൂറിൻ ജാഫറിനെ അവിടെ ഇരുത്തി സതീഷ് കുറെ ഫോട്ടോകൾ എടുത്തു. തന്റെ ഫോട്ടോകൾ കാണുന്തോറും നൂലും ജാഫറിന് അഭിമാനം കൂടിക്കൂടി വന്നു.. പലതരം പോസ്റ്റുകളിലും ഫോട്ടോയെടുത്തു..
ഇനി ഞാൻ ഭക്ഷണം കഴിക്കട്ടെ നീ ആ സമയം പോയി പാവാടയും ടോപ്പും തട്ടവും ഇട്ട് വരാൻ സതീഷ് നിർദ്ദേശിച്ചു… അവൾ സന്തോഷത്തോടു കൂടി അതിടാൻ വേണ്ടി തിരിച്ചുപോയി..
കുറച്ചുകഴിയുമ്പോൾ ലോങ്ങ് പാവാടയും ടോപ്പും ഇട്ട് നൂറിൻ ജാഫർ എന്ന ഉമ്മച്ചികുട്ടി വളരെ സുന്ദരിയായി ഒരുങ്ങി വന്നു. പല രീതിയിൽ ഇരുത്തിയും നിർത്തിയും ഒക്കെ എടുക്കുമ്പോൾ പാവാട പതിയെ പൊങ്ങുന്ന കാര്യം സതീഷിന് നല്ലപോലെ അറിയാമായിരുന്നു.. അതിനുവേണ്ടിയാണ് അവൻ പാവാട നിർദ്ദേശിച്ചത്..
നേരെയും ചെരിഞ്ഞും ഇരുന്നും ഒക്കെ കുറെ ഫോട്ടോകൾ എടുത്തു.. ഇനി നമുക്ക് ഒരു കാര്യം ചെയ്യാം ഈ സിറ്റിയിൽ ഒന്ന് കൈകുത്തി കിടക്കാമോ എന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു
കൈകുത്തി കിടന്ന് കാലുകൾ മുന്നോട്ടു പോകാൻ അവൻ നിർദ്ദേശിച്ചു.. അപ്പോൾ അവളുടെ മനോഹരമായ കണങ്കാലുകൾ കാണാൻ സാധിച്ചു. മുട്ടിനു താഴെയുള്ള ആ മനോഹരമായ കണ്ണങ്കാലികൾ അവൻ ക്യാമറയിൽ ഒപ്പിയെടുത്തു….
ഒരുകാലു ടീപോയിൽ കയറ്റി വെക്ക് എന്ന നിർദ്ദേശിച്ചു.. അപ്പോൾ പാവാട കുറിച്ച് പൊങ്ങിയപ്പോൾ അവളുടെ മുട്ടിനു മുകളിലുള്ള കുറച്ചുഭാഗം കാണാനായി.. ക്യാമറ കുറച്ച് താഴ്ത്തി അവിടെയൊക്കെ ഫോട്ടോയെടുത്തു….
ബ്ലൗസ് കുറച്ചു പൊക്കി വെച്ചാൽ നല്ല ഭംഗിയായിരിക്കും എന്ന് അവൻ പറഞ്ഞു.. അവളുടെ മനോഹരമായ പോക്കിൾ കാണുന്ന രീതിയിൽ അവൾ ബ്ലൗസ് കുറച്ചു പൊക്കിവെച്ചു… അതുകണ്ട് അവളെ വളരെയധികം അവൻ അഭിനന്ദിച്ചു പുകഴ്ത്തി പറഞ്ഞു
….
അവൾ വല്ലാത്ത ഹാലിയായി അവൻ പറയുന്നത് എന്തും ചെയ്യുന്ന രീതിയിൽ അവളുടെ മനസ്സു മാറി. എന്തിനാണ് ഇങ്ങനെയൊക്കെ ഫോട്ടോ എടുക്കുന്നു എന്ന് പോലും അവർ മറന്നു പോയി.
അവളുടെ പൊക്കിൾ കാണിച്ചുകൊണ്ടുള്ള പലവിധ ഫോട്ടോകൾ എടുത്തു അവൻ..
ഓരോ ഫോട്ടോ എടുക്കുമ്പോഴും അവൻ അവളെ ധാരാളം പുകഴ്ത്തിയിരുന്നു..
പാവാട കുറച്ച് താത്തിയാൽ അടിവേര്‍ നന്നായി കാണാം എന്ന് അവൻ പറഞ്ഞത് അനുസരിച്ച് അവൾ കുറച്ച് താഴ്ത്തി… അവരുടെ അതിമനോഹരമായ ആലില വയർ അനാമൃതമായി..
ആ സമയത്താണ് അവളുടെ ഫോൺ ബെല്ലടിച്ചത്. അത് അവളുടെ ഭർത്താവായിരുന്നു.. അവൾ പെട്ടെന്ന് ഫോണും എടുത്തു കൊണ്ട് അവളുടെ ഫ്ലാറ്റിലോട്ട് പോയി.. കാരണം അയാൾ വീഡിയോ കോളിൽ ആണ് സംസാരിക്കുന്നത്.. നാളെ വരാം എന്ന് ആംഗ്യം കാണിച്ചുകൊണ്ട് അവൾ അവളുടെ ഫ്ലാറ്റിലോട്ട് പോയി..
തുടരും….
Your email address will not be published.