ഇതെന്റെ ആദ്യത്തെ കഥയാണ്. ഇതിൽ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ അത് കമന്റിലൂടെ അറിയിച്ചാൽ അടുത്ത ഭാഗം എഴുതുമ്പോൾ കുറച്ചുകൂടി മെച്ചപ്പെടുത്താൻ ഉപകരിക്കും. ലൈക്ക് ചെയ്യാൻ മറക്കരുത്.
സമയം രാത്രി പതിനൊന്നര കഴിഞ്ഞിരിക്കുന്നു.
പുറത്ത് ആകാശം വിണ്ടു കീറിയതുപോലെ മഴ പെയ്യുകയാണ്. എറണാകുളം നഗരത്തിന് മുകളിൽ കറുത്ത കമ്പിളി പുതപ്പിച്ചത് പോലെ കാർമേഘങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നു. കഴിഞ്ഞ മൂന്നു ദിവസമായി സൂര്യൻ എന്നൊരാൾ ആകാശത്തുണ്ടെന്ന് പറയാൻ കഴിയാത്ത വിധം ഇരുണ്ടുകൂടി നിൽക്കുന്ന അന്തരീക്ഷം.
ഞാൻ ബെഡ്‌റൂമിലെ വലിയ ഗ്ലാസ് വാതിലിനോട് ചേർന്നുനിന്നു. എസിയുടെ തണുപ്പിനേക്കാൾ വലിയൊരു മരവിപ്പ് ആ ഗ്ലാസ്ച്ചില്ലുകൾക്ക് ഉണ്ടായിരുന്നു. പുറത്ത് കാറ്റ് ആഞ്ഞടിക്കുന്നുണ്ട്. ഗ്ലാസ്ച്ചില്ലുകളിൽ മഴത്തുള്ളികൾ വന്നടിക്കുന്നത് കേട്ടാൽ ആരോ പുറത്തുനിന്ന് കല്ലെടുത്ത് എറിയുകയാണെന്നേ തോന്നൂ. കാറ്റിന്റെ ഇരമ്പൽ ഇടയ്ക്കിടെ ഒരു ഓരിയിടൽ പോലെ കാതുകളിൽ തുളച്ചുകയറുന്നുണ്ട്.
ഞാൻ കർട്ടൻ അല്പം നീക്കി പുറത്തേക്ക് നോക്കി.
താഴെ ഒന്നും വ്യക്തമല്ല. കൂരിരുട്ട് മാത്രം. അപ്പാർട്ട്മെന്റ് കോംപ്ലക്സിലെ മഞ്ഞ തെരുവുവിളക്കുകൾ മഴയത്ത് മങ്ങി കത്തുന്നു, താഴെ റോഡിലൂടെ വെള്ളം കുത്തിയൊലിച്ചു പോകുന്നത് അവ്യക്തമായി കാണാം. റോഡാണോ തോടാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.
“ഇതെന്താ ഈ മഴ തോരാത്തത്…”
ഞാൻ അറിയാതെ പറഞ്ഞുപോയി. കർക്കിടകം കഴിഞ്ഞിട്ടും ഇങ്ങനെയൊരു മഴ പതിവില്ലാത്തതാണ്. ഇടവപ്പാതിയുടെ പേമാരി എന്ന് പറഞ്ഞാൽ പോര, ആകാശത്തുള്ള വെള്ളം മുഴുവൻ ഇപ്പൊഴേ താഴേക്ക് ഒഴുക്കിവിടാൻ ആരോ വാശി പിടിക്കുന്നത് പോലെയാണ് അത് തോന്നിപ്പിച്ചത്.
ഞാൻ മെല്ലെ എഴുന്നേറ്റ് കട്ടിലിന്റെ അരികിലേക്ക് നടന്നു. മങ്ങിയ നീല വെളിച്ചത്തിൽ മീര ഗാഢമായി ഉറങ്ങുകയാണ്.
അവളെ കണ്ടപ്പോൾ എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു വിങ്ങൽ ഉണ്ടായി. അഞ്ചു വർഷങ്ങൾ… അഞ്ചു വർഷങ്ങൾക്കിപ്പുറവും ഇവൾക്ക് ഒരു മാറ്റവുമില്ലല്ലോ. അന്ന് മഹാരാജാസ് കോളേജിലെ ആ മരത്തണലിൽ വെച്ച് കണ്ട, നീല ചുരിദാറിട്ട ആ പതിനെട്ടുകാരിയുടെ അതേ തിളക്കം.
അവൾ തിരിഞ്ഞാണ് കിടക്കുന്നത്. ഒരു നേർത്ത സാറ്റിൻ നൈറ്റിയാണ് വേഷം. ഉറക്കത്തിൽ എപ്പോഴോ അത് മുട്ടിനു മുകളിലേക്ക് കയറിപ്പോയിരുന്നു. താഴേക്ക് അവളുടെ വെണ്ണക്കല്ലിൽ കൊത്തിയതുപോലെയുള്ള തുടകൾ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നത് കാണാം. ഒട്ടും ഉടയാത്ത എന്നാൽ മാംസളമായ തുടകൾ.
എന്റെ നോട്ടം അവളുടെ ഉടലിലൂടെ മുകളിലേക്ക് പാഞ്ഞു. നൈറ്റിയുടെ അയഞ്ഞ കഴുത്തിലൂടെ, ഒരു വശത്തേക്ക് ചെരിഞ്ഞു കിടക്കുന്ന അവളുടെ മുലകളുടെ ആ വശ്യമായ കാഴ്ച എന്നെ പിടിച്ചുലച്ചു. ബ്രായുടെ കെട്ടുകൾക്കുള്ളിൽ പെടാതെ, സ്വതന്ത്രമായി കിടക്കുന്ന ആ വലിയ മുലകൾ. ഒന്ന് മറ്റൊന്നിനോട് ചേർന്ന്, അല്പം അമർന്നിരിക്കുന്നു. അവൾ ശ്വാസം എടുക്കുമ്പോൾ താളത്തിൽ ഉയർന്നു താഴുന്ന ആ കാഴ്ച… അത് കാണുമ്പോൾത്തന്നെ എന്റെ സിരകളിൽ രക്തം ഓടിത്തുടങ്ങി.
അവളുടെ ഉറക്കത്തിലെ നിശ്വാസങ്ങൾ… അത് എന്നെ കൂട്ടിക്കൊണ്ടുപോയത് പത്തു വർഷം പിന്നിലേക്കാണ്.
എറണാകുളം നഗരത്തിന്റെ ഹൃദയമിടിപ്പായ മഹാരാജാസ് കോളേജ്. ചുവന്ന ചുവരുകളും പടർന്നു പന്തലിച്ച മരത്തണലുകളും ആ പഴയ ക്യാമ്പസ് കാലത്തെ ഓർമ്മിപ്പിക്കുന്നു. അന്ന് ഞാൻ ഡിഗ്രി രണ്ടാം വർഷം. മീര ജൂനിയറായി വന്ന സമയം. ക്ലാസ്സ് കഴിഞ്ഞ് ലൈബ്രറിയുടെ വരാന്തയിൽ മഴ നോക്കി നിൽക്കുമ്പോഴാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്. നനഞ്ഞ മുടിയും, കയ്യിൽ പുസ്തകങ്ങളുമായി ഓടിക്കയറി വന്ന ആ പെൺകുട്ടി. അന്ന് ആ നിമിഷം എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയതാണ്.
പിന്നെ ഒരു വർഷം… നീണ്ട ഒരു വർഷം ഞാൻ അവളുടെ നിഴലായി നടന്നു. കാന്റീനിലെ തിരക്കിനിടയിലും, ബസ് സ്റ്റോപ്പിലെ കാത്തിരിപ്പിലും ഞാൻ അവളെത്തന്നെ നോക്കി നിന്നു. എന്റെ നോട്ടം കാണുമ്പോൾ അവൾ ഒളികണ്ണിലൂടെ നോക്കി ചിരിക്കും. ഒടുവിൽ എന്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ, അവൾ സമ്മതം മൂളിയ ആ സായാഹ്നം ഇന്നും മനസ്സിലുണ്ട്. പിന്നെ വീട്ടുകാരുടെ എതിർപ്പുകൾ, ജാതിയുടെയും ജാതകത്തിന്റെയും പേരിലുള്ള വഴക്കുകൾ… എല്ലാം അതിജീവിച്ച് അവളെ എന്റെ സ്വന്തമാക്കിയ ദിവസം.
അവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ ഞാൻ തീരുമാനിച്ചതാണ്, ഇവളെ ഒരു രാജകുമാരിയെപ്പോലെ നോക്കുമെന്ന്. ആ ജീവിതത്തിന്റെ തുടക്കം കുറിക്കാൻ ഞങ്ങൾ പോയത് ഊട്ടിയിലേക്കായിരുന്നു; എന്റെ ഓർമ്മകൾ പെട്ടെന്ന് ആ തണുത്ത രാത്രികളിലേക്ക് വഴുതിവീണു
ഊട്ടിയിലെ ആ ഹോട്ടൽ മുറി. പുറത്ത് കോടമഞ്ഞ് പെയ്യുന്ന രാത്രി. ജനൽപ്പാളികൾക്കിടയിലൂടെ ഊട്ടിയിലെ കോരിയിടുന്ന തണുപ്പ് മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. മുറിയിലെ ഹീറ്ററിന്റെ മങ്ങിയ വെളിച്ചം ആ അന്തരീക്ഷത്തിന് വല്ലാത്തൊരു വശ്യത നൽകി.
കുളി കഴിഞ്ഞ് ബാത്ത്റൂമിൽ നിന്ന് ഇറങ്ങി വന്ന മീരയെ കണ്ടപ്പോൾ ഞാൻ അറിയാതെ എഴുന്നേറ്റു പോയി.
ഈറൻ മുടിയുമായി നിൽക്കുന്ന അവൾ ഒരു വല്ലാത്ത കാഴ്ചയായിരുന്നു. ഒരു ചോരച്ചുവപ്പുള്ള സ്ലീവ്‌ലെസ്സ് ഗൗൺ ആയിരുന്നു അവളുടെ വേഷം. തണുപ്പ് സഹിക്കാനാവാതെ അവൾ വിറയ്ക്കുന്നുണ്ടായിരുന്നു. നനഞ്ഞ മുടിയിൽ നിന്നും ഉറ്റി വീഴുന്ന വെള്ളത്തുള്ളികൾ, അവളുടെ വെളുത്ത തോളിലൂടെ ആ ഗൗണിന്റെ വിടവിലേക്ക് ഒഴുകിയിറങ്ങുന്നു. അവൾ എന്നെ കണ്ടതും നാണത്തോടെ മുഖം താഴ്ത്തി.
“ഹരി… എനിക്ക് വല്ലാതെ തണുക്കുന്നു…”
അവളുടെ ആ കൊഞ്ചൽ കേട്ടതും ഞാൻ മെല്ലെ പിന്നിലൂടെ അടുത്തു ചെന്നു. വിറയ്ക്കുന്ന ആ ശരീരത്തെ ഞാൻ എന്റെ നെഞ്ചോട് ചേർത്തുപിടിച്ചു. എന്റെ ദേഹത്തെ ചൂട് തട്ടിയതും അവൾ ഒരു പൂച്ചക്കുട്ടിയെപ്പോലെ എന്നിലേക്ക് ചാഞ്ഞുനിന്നു.
ഞാൻ അവളുടെ പിൻകഴുത്തിൽ മുഖം ചേർത്തു. സോപ്പിന്റെയും അവളുടെയും മത്തുപിടിപ്പിക്കുന്ന ഗന്ധം. ഞാൻ മെല്ലെ അവളെ എനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി. ആ നേർത്ത ഗൗണിനുള്ളിൽ, ബ്രായുടെ തടവറയില്ലാതെ സ്വതന്ത്രമായി നിൽക്കുന്ന അവളുടെ കനത്ത മുലകൾ എന്റെ നെഞ്ചിൽ അമരുന്നത് എനിക്ക് വ്യക്തമായി അനുഭവപ്പെട്ടു.
ഞാൻ അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു. വിറയ്ക്കുന്ന ആ ചുവന്ന ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ അമർത്തി. ഞാൻ അവളുടെ കീഴ്ച്ചുണ്ട് പതുക്കെ നുണഞ്ഞു. അവൾ കണ്ണുകൾ അടച്ചു , അവളുടെ ശ്വാസം വേഗത്തിലായി.
എന്റെ കൈകൾ അവളുടെ തോളിലെ ഗൗണിന്റെ സ്ട്രാപ്പിലൂടെ താഴേക്ക് നീങ്ങി. ഞാൻ അത് മെല്ലെ താഴേക്ക് വലിച്ചു.
“ഹരി… അയ്യോ…”
അവൾ പെട്ടെന്ന് എന്റെ കൈയിൽ പിടിച്ചു.
“എന്താടാ പൊന്നേ”
“എനിക്ക്… എനിക്ക് നാണമാവുന്നു ഹരി… ലൈറ്റ് അണയ്ക്കുമോ?”
അവൾ കെഞ്ചി.
“എന്തിന്? എന്റെ പെണ്ണിനെ ഞാൻ ഒന്ന് കാണട്ടെ…”
“പ്ലീസ് ഹരി… എനിക്ക് വയ്യ… ആദ്യമായിട്ടല്ലേ…”
ഞാൻ അവളുടെ കൈകൾ സ്നേഹത്തോടെ പിടിച്ചു മാറ്റി.
“ഒന്നും നോക്കണ്ട. നീ എന്നെ വിശ്വസിക്ക്.”
ഞാൻ ആ ഗൗൺ മെല്ലെ താഴേക്ക് വലിച്ചു. അത് അവളുടെ വെളുത്ത ദേഹത്തിലൂടെ പാമ്പ് പടം പൊഴിക്കുന്നതുപോലെ താഴേക്ക് വഴുതി വീണു. പെട്ടെന്ന് മീര ആകെ വല്ലാതായിപ്പോയി. അവൾ വെപ്രാളത്തോടെ കൈകൾ കുറുകെ വെച്ച് ആ തുടുത്തുരുണ്ട മുലകൾ മറച്ചുപിടിക്കാൻ ശ്രമിച്ചു. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു. അവൾക്ക് എന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
എനിക്ക് അതിൽ അത്ഭുതം തോന്നിയില്ല. കാരണം, തറവാട്ടിൽ പിറന്ന, പഴയ ചിട്ടകൾ ഉള്ള കുട്ടിയാണ് മീര. അഞ്ചു വർഷത്തെ ഞങ്ങളുടെ പ്രണയത്തിനിടയിൽ ഒരിക്കൽ പോലും അവൾ അതിര് കടക്കാൻ സമ്മതിച്ചിരുന്നില്ല. ഒരു ഉമ്മയ്ക്ക് അപ്പുറം ശരീരം തൊടാൻ അവൾക്ക് ഭയമായിരുന്നു. ഞാനും അവളെ നിർബന്ധിച്ചിരുന്നില്ല. അവളുടെ ആ തീരുമാനത്തെ ഞാൻ ബഹുമാനിച്ചു കാത്തിരിക്കുകയായിരുന്നു.
അതുകൊണ്ട് തന്നെ, ഈ നിമിഷം… ഇത് അവൾ ആദ്യമായി ഒരു പുരുഷന്റെ മുന്നിൽ നഗ്നയാവുകയാണ്.
“നാണിക്കേണ്ട മീരേ… ഇത് എനിക്കുള്ളതല്ലേ…
ഞാൻ മെല്ലെ അവളുടെ കൈകൾ അധികം ബലം പ്രയോഗിക്കാതെ പിടിച്ചു മാറ്റി.
എന്റെ ശ്വാസം നിലച്ചുപോയ നിമിഷമായിരുന്നു അത്.
വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന, ഒട്ടും ക്ഷീണിക്കാത്ത, തുടുത്തുരുണ്ട ആ മുലകൾ. ഒതുങ്ങിയ വയറും, വിരിഞ്ഞ ഇടുപ്പും. എന്തൊരു വെളുപ്പായിരുന്നു അവൾക്ക്. ഒട്ടും ഉടയാത്ത, നല്ല കൊഴുപ്പുള്ള അവളുടെ ശരീരം കണ്ടപ്പോൾ എന്റെ നിയന്ത്രണം പോയി.
അതിന് താഴെ, കറുത്ത രോമങ്ങൾ തിങ്ങിനിറഞ്ഞ അവളുടെ പാലപ്പം പോലുള്ള പൂറ്. അത് കണ്ടപ്പോൾ ഞാൻ വിറച്ചുപോയി. ആരും തൊടാത്ത, കന്യകയായ എന്റെ പെണ്ണിന്റെ നിധി.
ഞാൻ സാവധാനം എന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി.
പാന്റ്സ് ഊരിയപ്പോൾ, കരിങ്കല്ലുപോലെ കമ്പിയായി നിൽക്കുന്ന എന്റെ സാധനം കണ്ട് അവൾ ഒന്ന് അമ്പരന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് അവൾ ഒരു ആണിന്റെ സാധനം കാണുന്നത്.
അവൾ ആകാംക്ഷയോടെ അതിലേക്ക് നോക്കി. അവളുടെ കണ്ണുകളിൽ ആകാംക്ഷയും ഒപ്പം നല്ല പേടിയും നിറഞ്ഞു.
അവൾ സംശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി.
“ഇതെന്താ ഹരി ഇത്ര വലിപ്പം…?” അവൾ പേടിയോടെ ചോദിച്ചു.
ഞാൻ ചിരിച്ചു.
“പേടിച്ചോ?”
“പേടിയാവാതെ ഇരിക്കുമോ… ഇത്… ഇത് എന്റെ ഉള്ളിലേക്ക് കേറുമോ ഹരി? കണ്ടിട്ട് തന്നെ പേടിയാകുന്നു… എനിക്ക് വേദനിക്കില്ലേ?”
അവളുടെ ആ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ എനിക്ക് വാത്സല്യം തോന്നി. ഞാൻ അവളെ നെഞ്ചോട് ചേർത്തു.
“കേറുമെടി… നീ പേടിക്കണ്ട. ഞാൻ മെല്ലെയെ ചെയ്യൂ…”
ഞാൻ അവളെ മെല്ലെ എടുത്തുപൊക്കി കട്ടിലിലേക്ക് കിടത്തി. അവളുടെ കാലുകൾ രണ്ട് വശത്തേക്കും അകത്തി വെച്ച് അവളുടെ കാലുകൾക്കിടയിലേക്ക് ഞാൻ മുഖം താഴ്ത്തി.
അവളുടെ പൂറിലെ ആ തേൻ ഗന്ധം… അത് എന്നെ മത്തുപിടിപ്പിച്ചു. ഞാൻ എന്റെ നാവ് കൊണ്ട് ആ ഇതളുകൾ വകഞ്ഞുമാറ്റി. ഉള്ളിലെ ആ ചെറിയ കന്തിൽ നാവുകൊണ്ട് ഒന്ന് തൊട്ടു.
“ആഹ്…”
മീര അറിയാതെ നീട്ടിവിളിച്ചു. അവളുടെ നടുവ് കമാനപോലെ വളഞ്ഞു.
“ഹരി… എന്താ കാട്ടുന്നേ… അയ്യോ… അവിടെ ഒന്നും നക്കല്ലേ, അഴുക്കാ”
ഞാൻ മറുപടി പറഞ്ഞില്ല. എന്റെ നാവ് അവളുടെ പൂറിലെ തേൻ നുകരുമ്പോൾ അവൾ എന്റെ മുടിയിൽ പിടിച്ച് വലിക്കുന്നുണ്ടായിരുന്നു. അവളുടെ ശ്വാസം നിലയ്ക്കുന്നത് പോലെ എനിക്ക് തോന്നി.
ഇനി കാത്തിരിക്കാൻ വയ്യെന്നായപ്പോൾ ഞാൻ എഴുന്നേറ്റു. അവളുടെ മുകളിലേക്ക് കയറി. നനഞ്ഞു കുതിർന്നു നിൽക്കുന്ന അവളുടെ പൂറിലേക്ക് എന്റെ ഉദ്ധരിച്ച കുണ്ണ മുട്ടിച്ചു. അവൾ പേടിച്ച് എന്റെ കൈകളിൽ മുറുക്കെ പിടിച്ചു.
“ഹരി… മെല്ലെ മതിട്ടോ… എനിക്ക് പേടിയാ…”
അവൾ കെഞ്ചി.
“പേടിക്കണ്ട… റിലാക്സ്…”
ഞാൻ മെല്ലെ തള്ളിക്കൊടുത്തു.
വഴിയില്ലാത്ത കാട്ടിലേക്ക് കയറുന്നതുപോലെയായിരുന്നു അത്. അത്രയ്ക്കും ഇറുകിപ്പിടിച്ച പൂറ്. കന്യകാത്വത്തിന്റെ ആ ഉറപ്പ്. ഞാൻ സാവധാനം ബലം കൊടുത്തു.
“അമ്മേ…!”
അവൾ ഉറക്കെ കരഞ്ഞുപോയി.
“വേദനിക്കുന്നു ഹരി… എടുക്ക്… പ്ലീസ് എടുക്ക്…”
അവൾ വേദന കൊണ്ട് എന്റെ തോളിൽ കടിച്ചുപിടിച്ചു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ എന്റെ തോളിലേക്ക് വീണു.
“കരയല്ലേ പൊന്നേ.. ഈ വേദന ഇപ്പോ മാറും.. ആദ്യം ആയതുകൊണ്ടല്ലേ…”
ഞാൻ നിർത്തിയില്ല. ഒടുവിൽ ആ നേർത്ത പാട പൊട്ടിച്ച് എന്റെ കുണ്ണ അവളുടെ ഉള്ളിലേക്ക് വഴുതിക്കയറി.
അവൾ ഒന്ന് ഏങ്ങിക്കരഞ്ഞു. ശരീരം തളർന്ന് കിടക്കയിലേക്ക് വീണു.
ഞാൻ അനങ്ങാതെ നിന്നു. അവളൊന്ന് ആശ്വസിക്കാൻ വേണ്ടി. ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.
“കഴിഞ്ഞു… ഇനി വേദനക്കില്ല…”
പിന്നെ ഞാൻ മെല്ലെ ഇളകിത്തുടങ്ങി. അവളുടെ കരച്ചിൽ കുറഞ്ഞ് വന്നു
ഓരോ തവണയും ഞാൻ പുറത്തെടുത്ത് ആഞ്ഞടിക്കുമ്പോൾ, അവളുടെ വലിയ മുലകൾ എന്റെ നെഞ്ചിൽ വന്ന് തട്ടിത്തെറിക്കുന്നുണ്ടായിരുന്നു. ആ കാഴ്ച എന്നെ ഭ്രാന്ത് പിടിപ്പിച്ചു.
“ഹരി… ആഹ്… ഹരി…”
അവൾ സുഖം കൊണ്ട് പുലമ്പാൻ തുടങ്ങി. അവളുടെ നഖങ്ങൾ എന്റെ മുതുകിൽ ആഴ്ന്നിറങ്ങി.
വേഗത കൂടുന്തോറും അവൾ എന്നെ ഇറുകെ കെട്ടിപ്പിടിച്ചു. ഞങ്ങളുടെ വിയർപ്പ് ഒന്നായി കലർന്നു. ഒടുവിൽ എന്റെ ഉള്ളിൽ നിന്ന് ഒരു അണക്കെട്ട് പൊട്ടുന്നതുപോലെ തോന്നി.
സർവ്വ ശക്തിയുമെടുത്ത് അവസാനമായി ഒന്നുകൂടി ആഞ്ഞടിച്ചു. എന്റെ പാൽ മുഴുവൻ അവളുടെ ആഴങ്ങളിലേക്ക് ഞാൻ ചീറ്റിച്ചു.
തളർന്നു അവളിലേക്ക് വീഴുമ്പോൾ, കിതച്ചുകൊണ്ട് അവൾ എന്നെ കെട്ടിപ്പിടിച്ചു കിടന്നു. അവളുടെ കണ്ണുകളിൽ സ്നേഹം നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
എന്റെ നെഞ്ചിൽ മുഖം ചേർത്ത് അവൾ മന്ത്രിച്ചു…
“ഐ ലവ് യു ഹരി…”
ഊട്ടിയിലെ ആ തണുത്തുറഞ്ഞ രാത്രിയിൽ, കിതച്ചുകൊണ്ട് എന്റെ നെഞ്ചിൽ മുഖം ചേർത്ത് അവൾ മന്ത്രിച്ച ആ വാക്കുകൾ… അതൊരു നേർത്ത മുഴക്കമായി, മഞ്ഞുതുള്ളികൾ പോലെ എന്റെ കാതുകളിൽ നിന്ന് മാഞ്ഞുപോയി.
ഞാൻ ഞെട്ടി കണ്ണ് തുറന്നു.
കൺമുന്നിൽ ഇപ്പോൾ ഊട്ടിയിലെ കോടമഞ്ഞില്ല. ജനലിലൂടെ അരിച്ചിറങ്ങുന്ന ആ പഴയ തണുപ്പില്ല. എന്റെ നെഞ്ചിൽ മീരയുടെ ചൂടുള്ള നിശ്വാസങ്ങളില്ല. എറണാകുളത്തെ ഫ്ലാറ്റിലെ എസിയുടെ മരവിപ്പിക്കുന്ന തണുപ്പും, മുറിയിലെ ഇരുട്ടും മാത്രം.
ഞാൻ മെല്ലെ എഴുന്നേറ്റ് ബെഡിൽ ഇരുന്നു. നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. ആ പഴയ ഓർമ്മ… അത് വെറുമൊരു ഓർമ്മ മാത്രമല്ല, നഷ്ടപ്പെട്ടുപോയ എന്റെ പൗരുഷത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണല്ലോ എന്ന ചിന്ത എന്നെ വല്ലാതെ വേദനിപ്പിച്ചു.
ആ ഓർമ്മകൾ നൽകിയ ഞെട്ടലിൽ നിന്ന് മോചനം നേടാൻ കുറച്ചുനേരം എടുത്തു; പിന്നീട് ചിന്തകൾക്ക് അവധി നൽകി, ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.
പുറത്ത് നിർത്താതെ പെയ്യുന്ന മഴയുടെ ശബ്ദവും, അടുക്കളയിൽ നിന്ന് ഒഴുകിവരുന്ന കാപ്പിയുടെ മണവും അറിഞ്ഞാണ് ഞാൻ കണ്ണ് തുറന്നത്. എഴുന്നേറ്റ് ഹാളിലേക്ക് ചെല്ലുമ്പോൾ, കുളി കഴിഞ്ഞ് ഈറൻ മുടി തോർത്തിക്കെട്ടി, നെറ്റിയിൽ ചന്ദനക്കുറിയുമായി, പഴയൊരു കോട്ടൺ നൈറ്റിയുമിട്ട് മീര കാപ്പിയുമായി വരുന്നത് കണ്ടു; ആ നൈറ്റിക്കുള്ളിലൂടെ തെളിയുന്ന അവളുടെ ഉടലിന്റെ വടിവുകൾ, ഉറക്കച്ചടവോടെ സോഫയിൽ ഇരുന്ന എന്റെ കണ്ണുകളെ ആകർഷിച്ചെങ്കിലും ഞാൻ അത് പുറമെ കാണിച്ചില്ല.
“എഴുന്നേറ്റോ ഹരി… ഈ മഴ കണ്ടോ? ഇന്നലെ രാത്രി തുടങ്ങിയതാ,”
ജനലിലൂടെ പുറത്തേക്ക് നോക്കി അവൾ കാപ്പി ഗ്ലാസ്സ് എന്റെ നേരെ നീട്ടി.
കാപ്പി ചൂടോടെ നുണയുന്നതിനിടയിൽ, പുറത്ത് തകർത്തുപെയ്യുന്ന മഴയിലേക്ക് നോക്കി അവൾ ചോദിച്ചു:
“മനുവേട്ടൻ വിളിച്ചിരുന്നോ ഹരി? ഈ മഴയത്ത് ഡ്രൈവ് ചെയ്ത് വരികയല്ലേ, എവിടെ എത്തിക്കാണും എന്ന് അറിയാമായിരുന്നു.”
അവളുടെ ശബ്ദത്തിൽ മനുവിനോടുള്ള, ഒരു കരുതൽ വ്യക്തമായിരുന്നു; ഞാൻ ഫോണെടുത്ത് നോക്കി,
“രാവിലെ വിളിച്ചിട്ടില്ല, ഇന്നലെ രാത്രി സംസാരിക്കുമ്പോൾ അവൻ സേലം കഴിഞ്ഞിരുന്നു, മിക്കവാറും കുറച്ചു കഴിഞ്ഞു എത്തുമായിരിക്കും ,”
ഞാൻ ടിവി ഓൺ ചെയ്തപ്പോൾ വാർത്താ ചാനലുകൾ നിറയെ മഴക്കെടുതിയുടെ ദൃശ്യങ്ങളായിരുന്നു; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, മലയോര മേഖലകളിൽ ജാഗ്രത വേണമെന്നും വാർത്താവായനക്കാരി പറയുന്നുണ്ടെങ്കിലും, കൊച്ചിയിൽ ഇതുവരെ വെള്ളപ്പൊക്ക ഭീഷണിയൊന്നുമില്ലാത്തത് ചെറിയൊരു ആശ്വാസമായി.
“ഹരി, മനുവേട്ടനെ ഒന്ന് വിളിച്ചു നോക്കാമോ? ഹൈവേയിലൊക്കെ ബ്ലോക്ക് കാണുമോ എന്നൊരു പേടി,”
വാർത്ത കണ്ടതും മീര വീണ്ടും ചോദിച്ചു.
ഞാൻ മനുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു, പക്ഷേ മറുതലയ്ക്കൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന സന്ദേശമാണ് ലഭിച്ചത്.
“സ്വിച്ച് ഓഫ് ആണ്… ചാർജ് തീർന്നതാകും,”
ഞാൻ ഫോൺ മാറ്റിവെച്ചു.
“അയ്യോ… മഴയത്ത് വല്ല പ്രശ്നവും…”
മീരയുടെ മുഖത്ത് മങ്ങൽ വീണു.
“ഈ മഴയത്ത് ഡ്രൈവ് ചെയ്യുമ്പോ എനിക്ക് പേടിയാ ഹരി. എവിടെയെങ്കിലും ബ്ലോക്കിൽ കുടുങ്ങിക്കിടക്കുകയാണോ ആവോ? അതോ റേഞ്ച് ഇല്ലാത്തതാണോ?”
അവൾ അസ്വസ്ഥതയോടെ പുറത്തെ മഴയിലേക്ക് നോക്കി.
“അവനൊന്നു തിരിച്ചു വിളിച്ചിരുന്നെങ്കിൽ സമാധാനമായിരുന്നു,” അവൾ നെടുവീർപ്പിട്ടു.
ഞാൻ അവളെത്തന്നെ നോക്കിയിരുന്നു. അവളങ്ങനെയാണ്; മനുവിനെ സ്വന്തം കൂടപ്പിറപ്പിനെപ്പോലെയാണ് അവൾ കാണുന്നത്. എന്റെ സഹോദരൻ എന്നതിലുപരി, ഒരമ്മ വയറ്റിൽ പിറന്ന സ്വന്തം ചേട്ടനോടെന്ന പോലെയുള്ള ഒരിഷ്ടം അവൾക്ക് അവനോടുണ്ട്. ആ സ്നേഹത്തിന്റെ ആധിയാണ് അവളുടെ മുഖത്ത് നിഴലിക്കുന്നത്.
“നീ പേടിക്കണ്ട മീരേ… അവൻ എത്തിക്കോളും,”
ഞാൻ അവളെ സമാധാനിപ്പിച്ചു.
പുറത്ത് തോരാതെ പെയ്യുന്ന മഴയുടെ ശബ്ദത്തിന് അകമ്പടിയായി പാത്രങ്ങളുടെ കലമ്പൽ മാത്രം കേട്ടിരുന്ന ആ മുറിയിൽ, ഞങ്ങൾ മേശയ്ക്ക് ഇരുവശത്തുമായി ഇരുന്നു; മീര ചൂടുള്ള ദോശ എന്റെ പാത്രത്തിലേക്ക് വിളമ്പി, ചമ്മന്തി എടുത്തു വെച്ചെങ്കിലും, സ്വന്തം പാത്രത്തിലേക്ക് വിളമ്പാൻ നിൽക്കാതെ, എന്തോ പറയാൻ വെമ്പുന്ന മുഖത്തോടെ അവൾ കസേരയിലേക്ക് ഇരുന്നു.
അവളുടെ കണ്ണുകൾ എന്റെ മുഖത്തു തന്നെയായിരുന്നു; ഒരേസമയം പ്രതീക്ഷയും, എന്നാൽ അത് ചോദിച്ചാൽ ഞാൻ വീണ്ടും ഒഴിഞ്ഞുമാറുമോ എന്ന ആശങ്കയും ആ നോട്ടത്തിൽ എനിക്ക് വ്യക്തമായി കാണാമായിരുന്നു.
“ഹരി…”
അവൾ മെല്ലെ വിളിച്ചു. ആ വിളിയിൽ തന്നെ എനിക്കറിയാമായിരുന്നു പറയാൻ പോകുന്ന കാര്യമെന്താണെന്ന്.
“ഇന്നലെ ഹോസ്പിറ്റലിൽ വെച്ച് ആ ഡോക്ടർ പറഞ്ഞ കാര്യത്തെപ്പറ്റി നമ്മൾ പിന്നീട് ഒന്നും സംസാരിച്ചില്ലല്ലോ… ആ ഡോണറുടെ കാര്യം… നമ്മൾ എന്ത് തീരുമാനിക്കും?”
ഞാൻ ദോശയുടെ ഒരു കഷണം മുറിച്ചുകൊണ്ട്, മുഖമുയർത്താതെ തന്നെ മറുപടി പറഞ്ഞു:
“ഇപ്പൊ അതൊക്കെ എന്തിനാ മീരേ പറയുന്നത്? നീ ഭക്ഷണം കഴിക്ക്, നമുക്ക് പിന്നെ സംസാരിക്കാം.”
“അങ്ങനെ പറഞ്ഞാൽ മതിയോ ഹരി? എപ്പോഴും പിന്നെ ആവാം എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയാൽ പ്രശ്നം തീരുമോ? അടുത്തയാഴ്ച ചെല്ലുമ്പോ എന്തെങ്കിലും ഒരു തീരുമാനം പറയണം എന്നല്ലേ ഡോക്ടർ പറഞ്ഞത്,”
അവൾ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.
അവൾ പാത്രത്തിലേക്ക് വെറുതെ നോക്കിയിരുന്നു, അവളുടെ ശബ്ദത്തിൽ സങ്കടം നിഴലിച്ചിരുന്നു:
“അജ്ഞാതനായ ഒരാളുടെ ബിജം… അത് ഓർക്കുമ്പോ എനിക്കും വിഷമമുണ്ട്, നെഞ്ച് നീറുന്നുണ്ട്; പക്ഷെ നമുക്ക് വേറെ വഴിയില്ലല്ലോ ഹരി… ഇനിയും വൈകിച്ചാൽ നടക്കില്ലെന്നാ മാഡം പറഞ്ഞത്, എന്റെ പ്രായം കൂടിക്കൊണ്ടിരിക്കുകയല്ലേ…”
എന്റെ ഉള്ളിലെ അസ്വസ്ഥത പെട്ടെന്ന് ദേഷ്യമായി പുറത്തുവന്നു; മനുവിനെക്കുറിച്ചുള്ള ചിന്തകളും, മീരയുടെ ഈ ചോദ്യങ്ങളും കൂടി എന്നെ വല്ലാതെ സമ്മർദ്ദത്തിലാക്കിയിരുന്നു.
“നീ ഒന്ന് നിർത്തു മീരേ!”
ഇടിവെട്ടുന്നതുപോലെയുള്ള ആ ശബ്ദം കേട്ട് അവൾ അക്ഷരാർത്ഥത്തിൽ ഞെട്ടിവിറച്ചുപോയി; കയ്യിലിരുന്ന സ്പൂൺ തറയിൽ വീണത് പോലും അവളറിഞ്ഞില്ല.
അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു; വിവാഹം കഴിഞ്ഞിട്ട് ഇന്നുവരെ, കഴിഞ്ഞ ഒരിക്കൽ പോലും ഞാൻ അവളോട് ഇങ്ങനെ ശബ്ദമുയർത്തി സംസാരിച്ചിട്ടില്ല. എപ്പോഴും ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന ഭർത്താവിന്റെ ഈ പുതിയ രൂപം കണ്ട് വിശ്വസിക്കാൻ കഴിയാതെ അവൾ തറഞ്ഞിരുന്നു.
അവളുടെ ഉണ്ടക്കണ്ണുകൾ പെട്ടെന്ന് നിറഞ്ഞുതുളുമ്പി; സങ്കടവും പേടിയും കൊണ്ട് തൊണ്ടയിടറിയതുകൊണ്ട് ഒരക്ഷരം മിണ്ടാൻ കഴിയാതെ, നിറഞ്ഞുതൂവുന്ന കണ്ണുനീർ മറയ്ക്കാൻ അവൾ പാടുപെട്ടു.
നിറഞ്ഞുതൂവുന്ന അവളുടെ ആ കണ്ണുനീർ കണ്ടതും, അതുവരെ എന്റെ ഉള്ളിൽ കത്തിനിന്ന ദേഷ്യം ഒരൊറ്റ നിമിഷം കൊണ്ട് കെട്ടടങ്ങി; പകരം നെഞ്ചിലൊരു പിടച്ചിലുണ്ടായി. വിവാഹം കഴിഞ്ഞ് ഇത്രയും നാളായിട്ടും ഇന്നുവരെ ഞാനവളോട് ഒച്ചയുയർത്തിയിട്ടില്ല; എന്നെ ഒരു വാക്കുപോലും മറുത്തു പറയാത്ത, എന്നെ മാത്രം വിശ്വസിച്ചു ജീവിക്കുന്ന എന്റെ പെണ്ണാണ് മുന്നിൽ പേടിച്ചുവിറച്ച് നിൽക്കുന്നത്.
അവളുടെ ആ നിൽപ്പ് കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ കുറ്റബോധം തോന്നി. ഞാൻ ഒരു ദീർഘശ്വാസത്തോടെ സ്വയം ശാന്തനായി; കസേരയിൽ നിന്നെഴുന്നേറ്റ് ഞാൻ അവളുടെ അരികിലേക്ക് ചെന്നു. എന്റെ സാമീപ്യം അറിഞ്ഞതും അവളൊന്നു കൂടി ചുരുങ്ങി.
ഞാൻ വളരെ മൃദുവായി, സ്നേഹം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
“സോറി മീരേ… ഞാൻ പെട്ടെന്നുള്ള ഒരു സമ്മർദ്ദം കൊണ്ട് ഒച്ചവെച്ചുപോയതാ… നീ കരയല്ലേ.”
അവൾ മുഖമുയർത്തി എന്നെ നോക്കി; ആ കണ്ണുകളിൽ ഇപ്പോഴും ഭയവും സങ്കടവും ബാക്കിനിൽക്കുന്നുണ്ടായിരുന്നു.
“എന്റെ പൊന്നല്ലേ… ഇങ്ങോട്ട് നോക്ക്,”
ഞാൻ അവളുടെ കയ്യിൽ പതുക്കെ പിടിച്ചു.
“എനിക്ക് കുറച്ച് സമയം കൂടി തരണം എന്നേ ഞാൻ പറഞ്ഞുള്ളൂ. ഞാൻ വെറുതെ ഇരിക്കുകയല്ലല്ലോ… നമുക്ക് ഏറ്റവും നല്ലൊരു വഴി ഞാൻ കണ്ടെത്തും. നിനക്ക് എന്നെ വിശ്വാസമില്ലേ? ഞാൻ പറയുന്നത് ഒന്ന് കേൾക്ക്, നമുക്ക് എല്ലാം ശരിയാക്കാം. നമ്മുടെ ആഗ്രഹം പോലെ തന്നെ കാര്യങ്ങൾ നടക്കും.”
എന്റെ ശബ്ദത്തിലെ ആ പഴയ വാത്സല്യം തിരിച്ചുകിട്ടിയപ്പോൾ അവൾക്ക് കുറച്ചൊരു ആശ്വാസമായി; എങ്കിലും ആ വിങ്ങൽ പൂർണ്ണമായി മാറിയിരുന്നില്ല.
“സാവകാശം വേണം എന്ന് പറയുന്നത് വെറും ഒഴികഴിവല്ലേ? ഇനിയും എത്ര നാൾ നമ്മൾ ഇങ്ങനെ കാത്തിരിക്കും? എന്റെ വിഷമം കൂടി ഒന്ന്…”
അവൾ വീണ്ടും എന്തോ പറയാൻ തുടങ്ങിയതും, കോളിംഗ് ബെല്ലിന്റെ ശബ്ദം ആ സംഭാഷണത്തെ മുറിച്ചു.
‘ഡിംഗ്… ഡോംഗ്…’
ഞങ്ങൾ രണ്ടുപേരും ഞെട്ടി വാതിലിലേക്ക് നോക്കി.
“മനുവായിരിക്കും,”
ഞാൻ കസേരയിൽ നിന്നെഴുന്നേറ്റു വാതിൽക്കലേക്ക് നടക്കും മുൻപ് ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് ശബ്ദം താഴ്ത്തി:
“കണ്ണ് തുടക്ക്… നമ്മൾ വഴക്കിട്ടെന്ന് അവന് തോന്നണ്ട. പിന്നൊരു കാര്യം, ആശുപത്രിയിലെ കാര്യവും ഡോക്ടർ പറഞ്ഞതുമൊന്നും അവനോട് മിണ്ടരുത്. നമ്മുടെ സങ്കടം പറഞ്ഞ് വെറുതെ അവനെക്കൂടി മൂഡ് കളയണ്ട. കേട്ടല്ലോ?”
മീര കണ്ണിലെ നനവ് വേഗത്തിൽ ഒപ്പിമാറ്റി, അനുസരണയോടെ തലയാട്ടി.
ഞാൻ ഒരു ദീർഘശ്വാസം വിട്ട്, മുഖത്തൊരു ചിരി വരുത്തി വാതിൽ തുറക്കാൻ നടന്നു.
വാതിൽ തുറന്നപ്പോൾ മുറ്റത്തെ കനത്ത മഴയിൽ പാതി നനഞ്ഞ നിലയിൽ മനു നിൽക്കുന്നുണ്ടായിരുന്നു. തലയിലൂടെ ബാഗ് പിടിച്ചിരുന്നെങ്കിലും ഷർട്ടും പാന്റും വെള്ളത്തിൽ കുതിർന്നിരുന്നു.
വാടാ, അകത്തേക്ക് കയറ്,”
ഞാൻ അവന്റെ കൈയ്യിലെ ബാഗ് വാങ്ങി.
“ഹോ… എന്ത് മഴയാടാ ഇത്? വല്ല തോണിയും വിളിച്ച് വരേണ്ടി വരുമെന്ന് തോന്നി. വഴിയിലൊക്കെ പുഴ പോലെയാ വെള്ളം…”
ഷർട്ടിലെ വെള്ളം കുടഞ്ഞുകൊണ്ട് അവൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.
ശബ്ദം കേട്ട് ഓടിവന്ന അവളുടെ കയ്യിൽ ഒരു വലിയ ടവൽ ഉണ്ടായിരുന്നു. നനഞ്ഞു കുതിർന്നു നിൽക്കുന്ന അവനെ കണ്ടതും അവൾ കണ്ണുകൾ വിടർത്തി.
“മനുവേട്ടാ… ഇതെന്താ വെള്ളത്തിൽ മുങ്ങി എടുത്തതാണോ? ആ വാതിലിന്റെ പുറത്തുനിന്ന് ഒന്ന് പിഴിഞ്ഞിട്ട് അകത്തേക്ക് കയറിയാൽ മതിയായിരുന്നു.”
അവൾ കളിയാക്കിക്കൊണ്ട് ടവൽ അവന് നേരെ എറിഞ്ഞുകൊടുത്തു.
“ഒന്നു പോയേ… കഷ്ടപ്പെട്ട് ഡ്രൈവ് ചെയ്ത് വന്നപ്പോ അവളുടെയൊരു തമാശ. കഴിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തു വെക്ക്. ഇന്നലെ രാത്രി ഒന്നും കഴിച്ചിട്ടില്ല, വിശന്നിട്ട് കുടൽ കരിയുന്ന പോലെ തോന്നുന്നു,”
അവൻ ടവൽ കൊണ്ട് തല തോർത്തുന്നതിനിടയിൽ പറഞ്ഞു.
“ഓ… വന്നുകയറിയതേയുള്ളൂ, അപ്പോഴേക്കും വിശപ്പിന്റെ കാര്യമായി. അല്ല, ആള് ആകെ മാറിപ്പോയല്ലോ… ബാംഗ്ലൂർ പോയിട്ട് ജിമ്മിൽ മാത്രമായിരുന്നോ പരിപാടി? മസിലൊക്കെ പെരുപ്പിച്ച് ആകെ ഒരു ‘ബാഹുബലി’ ലുക്ക് ആണല്ലോ…”
നനഞ്ഞ ഷർട്ടിനുള്ളിലൂടെ അവന്റെ വിരിഞ്ഞ നെഞ്ചും കൈകളിലെ മസിലുകളും കണ്ട് അവൾ അത്ഭുതത്തോടെ ചോദിച്ചു.
“പിന്നല്ലാതെ… അവിടെ ചെന്നിട്ട് വെറുതെ ചോറും തിന്നു കിടന്നുറങ്ങിയാൽ നിന്റെ ഈ കെട്ട്യോനെപ്പോലെ കുടവയറും ചാടി ഇരിക്കത്തെയുള്ളൂ. ഇത് കണ്ടില്ലേ… ഇതാണ് ഫിറ്റ്നസ്,”
അവൻ ചിരിച്ചുകൊണ്ട് കൈ മടക്കി മസിൽ കാണിച്ച് എന്നെ നോക്കി കണ്ണിറുക്കി.
“ആഹാ… കൊള്ളാലോ. എന്തായാലും കല്യാണം ഒന്നും കഴിക്കുന്നില്ലെന്ന് പറയുന്നത് നന്നായി. ഈ മസിൽ ഒക്കെ കണ്ടാൽ വരുന്ന പെണ്ണുങ്ങൾ പേടിച്ചോടും,” അവൾ ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു.
രണ്ടു വർഷത്തിന് ശേഷമാണ് ഞാൻ അവനെ നേരിട്ട് കാണുന്നത്. അവരുടെ സംഭാഷണത്തിനിടയിലും ഞാൻ അവനെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. പണ്ട് മെലിഞ്ഞിരുന്ന ആ പയ്യനല്ല ഇവൻ. കഠിനമായ വർക്കൗട്ടുകൾ അവന്റെ ശരീരത്തെ ആകെ ഉടച്ചുവാർത്തിരിക്കുന്നു. എന്നെക്കാൾ എത്രയോ ആരോഗ്യവാനായിരിക്കുന്നു അവൻ.
“അല്ല, നാളെത്തന്നെ ഓഫീസിൽ ജോയിൻ ചെയ്യണ്ടേ?” ഞാൻ ചോദിച്ചു.
“ഏയ് ഇല്ല, വരുന്ന വഴിക്ക് മാനേജർ വിളിച്ചിരുന്നു. ഓഫീസിന്റെ താഴത്തെ നിലയിലൊക്കെ വെള്ളം കയറിയെന്നാ പറഞ്ഞത്. അതുകൊണ്ട് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അങ്ങോട്ട് ചെല്ലണ്ട.”
അവൻ സോഫയിലേക്ക് ചാരിയിരുന്നു.
“സത്യം പറഞ്ഞാൽ വലിയ ആശ്വാസമായി. ഈ മഴയത്ത് ആ വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ച് പോകുന്നത് ഓർത്തപ്പോൾ തന്നെ മടുപ്പായിരുന്നു. വെള്ളം ഇറങ്ങിയിട്ട് പോയാൽ മതിയല്ലോ.”
അത് കേട്ടപ്പോൾ അവൾക്കും സന്തോഷമായി.
“അത് നന്നായി. അല്ലെങ്കിൽ വന്നപാടെ തിരിച്ചു പോകേണ്ടി വന്നേനെ. ഇതാകുമ്പോൾ കുറച്ചു ദിവസം സമാധാനമായി ഇവിടെ നിൽക്കാലോ.”
അടുക്കളയിൽ നിന്നും അവൾ ഞങ്ങളെ രണ്ടുപേരെയും നോക്കി.
“വാ… രണ്ടാളും എഴുന്നേൽക്ക്. വർത്തമാനം ഒക്കെ കഴിക്കുന്നതിനിടയിലാവാം. ദോശ ചൂടോടെ കഴിച്ചാലേ രുചിയുള്ളൂ.”
മനു വിശപ്പ് കാരണം വേഗം എഴുന്നേറ്റ് ഡൈനിംഗ് ടേബിളിലേക്ക് നടന്നു. ഞാനും കസേരയിൽ നിന്നെഴുന്നേറ്റെങ്കിലും, പതുക്കെ അവിടെത്തന്നെ നിന്നു.
“ഹരി വരുന്നില്ലേ?” അവൾ തിരിഞ്ഞുനോക്കി.
“നിങ്ങൾ തുടങ്ങിയോ… ഞാനിപ്പോ വരാം.”
“എന്നാ വേഗം വാ…”
അവൾ മനുവിന്റെ പിന്നാലെ നടന്നുപോയി.
അവർ രണ്ടുപേരും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഞാൻ പതുക്കെ അവിടെ നിന്നും മാറി ബാൽക്കണിയിലേക്ക് നടന്നു. ഗ്ലാസ്സ് ഡോർ വലിച്ചടച്ച്, മഴയുടെ സംഗീതത്തിനിടയിൽ ഞാൻ ഒരു സിഗരറ്റ് കത്തിച്ചു. പുകയൂതിക്കൊണ്ട് അകത്തെ കാഴ്ചകളിലേക്ക് ഞാൻ കണ്ണ് നട്ടു.
ഹാളിൽ മീര അവന് ദോശ വിളമ്പിക്കൊടുക്കുന്നുണ്ട്. മനു എന്തോ തമാശ പറയുന്നു, മീര അത് കേട്ട് ചിരിക്കുന്നു. ആ കാഴ്ചയിൽ എനിക്ക് കാണാൻ കഴിഞ്ഞത് പവിത്രമായ ഒരു സഹോദരബന്ധം മാത്രമാണ്. അതിൽ ഒരിടത്തും കാമത്തിന്റെയോ ആകർഷണത്തിന്റെയോ ഒരു കണിക പോലുമില്ല.
ബാൽക്കണിയിലെ തണുത്ത കാറ്റിൽ സിഗരറ്റ് പുക അലിഞ്ഞുചേരുമ്പോൾ, ഗ്ലാസ്സ് ഡോറിനപ്പുറം തെളിയുന്ന ആ കാഴ്ചകളിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നു; മീര ചിരിച്ചുകൊണ്ട് മനുവിന് ദോശ വിളമ്പുന്നതും മനു അത് ആസ്വദിച്ചു കഴിക്കുന്നതും നോക്കി നിൽക്കുമ്പോൾ, അവരുടെ ഇടയിലുള്ള ആ പവിത്രമായ സ്നേഹം എനിക്ക് വ്യക്തമായി കാണാമായിരുന്നു. മനുവിന്റെ ഓരോ ചലനങ്ങളിലും മീരയോടുള്ള ആദരവുണ്ട്, മീരയുടെ പെരുമാറ്റത്തിൽ അവനോടുള്ള നിഷ്കളങ്കമായ വാത്സല്യവുമുണ്ട്; എന്നാൽ ആ പവിത്രത കാണുന്തോറും എന്റെ ഉള്ളിൽ ഒരു വല്ലാത്ത അസ്വസ്ഥതയാണ് പടർന്നു കയറിയത്.
മീര നേരത്തെ പറഞ്ഞത് ശരിയാണ്; അവൻ ആകെ മാറിയിരിക്കുന്നു. ബാംഗ്ലൂരിലെ ജിം ലൈഫ് അവനെ മറ്റൊരു മനുഷ്യനാക്കി മാറ്റിയിരിക്കുന്നു. പണ്ട് ഞങ്ങളെ തമ്മിൽ തിരിച്ചറിയാൻ കഴുത്തിലെ ആ ചെറിയ മറുകിനെയായിരുന്നു എല്ലാവരും ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ സാമ്യം തീരെയില്ല എന്ന് തന്നെ പറയാം. അവന്റെ ആ വിരിഞ്ഞ ചുമലുകളും ആരോഗ്യമുള്ള ശരീരവും കണ്ടാൽ ഏതൊരു പെണ്ണും ഒന്ന് നോക്കിപ്പോകും.
എന്റെ ലക്ഷ്യത്തിലേക്ക് ഇവരെ എങ്ങനെ എത്തിക്കും? ആലോചിക്കുന്തോറും എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
മനുവിന്റെ സ്വഭാവം എനിക്കറിയാം. അവൻ വെറുമൊരു ബാച്ചിലർ അല്ല, നിത്യബ്രഹ്മചാരി ആണെന്നാണ് അവന്റെ വാദം. കല്യാണവും പെണ്ണും വേണ്ട, ഈ സ്വാതന്ത്ര്യമാണ് വലുതെന്ന് വിശ്വസിച്ച് നടക്കുന്നവൻ. അവനോട് ഇതിനെക്കുറിച്ച് ഒന്ന് സൂചിപ്പിച്ചാൽ പോലും, അവൻ അപ്പോത്തന്നെ ബാഗുമെടുത്ത് ഇറങ്ങിപ്പോകും എന്നുറപ്പാണ്.
മറുവശത്ത് മീരയാണെങ്കിൽ, ഭർത്താവാണ് ദൈവം എന്ന് വിശ്വസിക്കുന്ന പാവം തറവാടി പെണ്ണ്. വെറുമൊരു വിശ്വാസമല്ല അത്, അവളുടെ ജീവിതം തന്നെ അതിലാണ്. ഞാനല്ലാതെ മറ്റൊരു പുരുഷനെക്കുറിച്ച് ചിന്തിക്കുന്നത് പോലും അവൾക്ക് പാപമാണ്. അങ്ങനെയുള്ള അവളോട്, “നീ മനുവിൽ നിന്നും ഒരു കുഞ്ഞിനെ സ്വീകരിക്കണം” എന്ന് ഞാൻ എങ്ങനെ പറയും?
അതത്ര എളുപ്പമല്ല. ആ വാക്ക് എന്റെ നാവിൽ നിന്ന് വീണാൽ, അവൾക്കത് താങ്ങാൻ കഴിയില്ല. എന്നെപ്പറ്റിയുള്ള അവളുടെ സങ്കൽപ്പങ്ങൾ അതോടെ തകരും. ചിലപ്പോൾ എന്നന്നേക്കുമായി എന്നെ വെറുത്ത് അവൾ ഇറങ്ങിപ്പോയെന്നും വരാം. വിവാഹമോചനം വരെ എത്തിയേക്കാവുന്ന വലിയൊരു റിസ്ക് അതിലുണ്ട്. അതുകൊണ്ട് ഒരല്പം പിഴച്ചാൽ പോലും എന്റെ കുടുംബം തകരും. വളരെ സൂക്ഷിച്ചേ മതിയാകൂ.
പക്ഷേ, ഇവർക്കിടയിൽ ഇപ്പോൾ നിലനിൽക്കുന്ന ആ വലിയ മതിൽക്കെട്ട് താനേ തകരുമെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്; അവിടെയാണ് എനിക്ക് കളത്തിലിറങ്ങേണ്ടി വരുന്നത്. വെറുമൊരു കാഴ്ചക്കാരനായി നിൽക്കാതെ, അവർക്കിടയിൽ ഞാൻ തന്നെ വഴികൾ വെട്ടിത്തുറക്കണം; വാക്കുകൾ കൊണ്ടോ നിർബന്ധം കൊണ്ടോ സാധിക്കാത്ത കാര്യങ്ങൾ സാഹചര്യങ്ങൾ കൊണ്ട് എനിക്ക് നേടിയെടുക്കണം. അവർ രണ്ടുപേരും അറിയാതെ, വളരെ തന്ത്രപരമായി ഞാൻ തന്നെ അതിനുള്ള കളം ഒരുക്കും; ഓരോ ദിവസവും അവർ പോലുമറിയാതെ അവരെ തമ്മിൽ അടുപ്പിക്കാൻ ആവശ്യമായ എല്ലാ നീക്കങ്ങളും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.
മനു എന്തൊക്കെ പറഞ്ഞാലും അവനും ഒരു പച്ചമനുഷ്യനല്ലേ? വികാരങ്ങളെ എത്ര നാൾ അവന് പിടിച്ചു കെട്ടാൻ പറ്റും? കഠിനതപസ്സ് ചെയ്ത വിശ്വാമിത്രനെപ്പോലും ഇളക്കാൻ മേനകയ്ക്ക് കഴിഞ്ഞെങ്കിൽ, മീരയ്ക്ക് മനുവിനെയും മാറ്റാൻ കഴിയും. മീര അവനെ മാറ്റും, മീരയെ ഞാൻ മാറ്റും.
സിഗരറ്റിന്റെ അവസാനത്തെ കനലും മഴയത്തേക്ക് വലിച്ചെറിഞ്ഞ്, ഒരു ഗൂഢമായ ചിരിയോടെ ഞാൻ അവർക്കിടയിലേക്ക് നടന്നു.
(തുടരും…..)
Your email address will not be published.