✍️…
കോളേജിലെ ചരിത്ര അധ്യാപകനാണ് ശിവദാസമേനോൻ… ഒരു ചരിത്ര പണ്ഡിതൻ കൂടിയാണ് അദ്ദേഹം.. കുട്ടികളെ ചരിത്രം പഠിപ്പിക്കുന്നതോടൊപ്പം വായനക്കും ഗവേഷണത്തിനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.. മേനോൻ ഒറ്റത്തടിയാണ്.. ഭാര്യയും മക്കളുമൊന്നുമില്ല.. കുറച്ച് കുടുംബക്കാരൊക്കെയുണ്ടെങ്കിലും അവരുമായൊന്നും വലിയ അടുപ്പമില്ല.. സുഹൃത്തുക്കളും കുറവ്..
വായനയും, പഠനവും ഗവേഷണവുമാണ് മേനോന്റെ ലോകം.
പഠിപ്പിക്കുന്ന കോളേജിന് അധികം അകലെയല്ലാതെ ഒരാഡംബര വീട്ടിലാണ് മേനോൻ ഒറ്റക്ക് താമസം.. കുട്ടികളെ നന്നായി പഠിക്കും എന്നതിൽ കവിഞ്ഞ് സ്വന്തം വിദ്യാർത്ഥികളുമായും മേനോന് അടുപ്പം കുറവാണ്.. നൂറ്റാണ്ട് പഴക്കമുള്ള കോളേജിലെ ലൈബ്രറിയാണ് മേനോന്റ ഇഷ്ട സ്ഥലം.. താളിയോല മുതലിങ്ങോട്ടുള്ള
സകല ഗ്രന്ഥങ്ങളും ആ ലൈബ്രറിയിലുണ്ട്..അത് ഒരറ്റം മുതൽ വായിച്ച് തീർക്കലാണ് മേനോന്റെ നേരം പോക്ക്.. ആയിരക്കണക്കായ പുസ്തങ്ങളിൽ ഭൂരിഭാഗവും മേനോൻ വായിച്ച് തീർത്തിട്ടുണ്ട്.. വെറുതെ വായിക്കുകയല്ല, അത് പഠിച്ച് അതേ കുറിച്ച് ഗവേഷണവും നടത്തും മേനോൻ.. അതിനായി അയാൾ നിരന്തരം യാത്രകളും നടത്താറുണ്ട്..
അൻപത് വയസാണ് മേനോന് പ്രായം..എങ്കിലും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കാണ്.. കോളേജ് സുന്ദരിമാരൊക്കെ രഹസ്യമായി ആരാധിക്കുന്ന ഒരു സുമുഖൻ കൂടിയാണ് മേനോൻ.. ചില പെൺകുട്ടികൾ കൊതിയോടെയും മേനോനെ നോക്കാറുണ്ട്.. മേനോൻ ഒരുത്തിയേയും മൈന്റ് ചെയ്യാറില്ല..വിടാതെ തൂങ്ങുന്ന പെൺകുട്ടികളെ പിന്നെ മേനേന്റെ വീടിന്റെ ബെഡ്റൂമിലെത്തിച്ച് അവർക്ക് വേണ്ടത് കൊടുത്തിട്ടേ വിടൂ..
കാലങ്ങളായി ധാരാളം പെൺകുട്ടികൾ മേനോന്റെ വീട്ടിൽ വന്ന് പോയി.. ഇന്ന് വരെ ഒരു പെൺകുട്ടിയും സ്വന്തം കൂട്ടുകാരിയോട് പോലും ആ രഹസ്യം പറയാത്തത് കൊണ്ട് മേനോന് ക്ലീൻ ഇമേജാണ്.. ഊക്കിയ പെൺകുട്ടിക്കല്ലാതെ വേറാർക്കും അതറിയില്ല..എന്നാൽ ധാരാളം പെൺകുട്ടികളെ മേനോൻ ഊക്കിയിട്ടുമുണ്ട്..ആരും പരസ്പരം പറഞ്ഞില്ല..ആരും അറിയരുതെന്ന് മേനോന്റെ കർശന നിർദേശവുമുണ്ടായിരുന്നു..
✍️… മേനോൻ പുതിയൊരു പഠനത്തിലാണ്.. യാദൃശ്ചികമായാണ് അയാൾക്ക് ലൈബ്രറിയിൽ നിന്ന് കുറച്ച് താളിയോലകൾ കിട്ടിയത്.. താളിയോലയിലെ എഴുത്തൊക്കെ വായിക്കാൻ അദ്ദേഹത്തിനാവും.. പഴകാല നാടുവാഴികളുടെ ഇല്ലത്ത് നിന്ന് എത്രയോ കാലം മുൻപ് ഇവിടെയെത്തിച്ച താളിയോലകളാണ്..
അത് എഴുതിയ ആളല്ലാതെ വേറാരെങ്കിലും അത് വായിച്ചിട്ടുണ്ടോന്ന് അയാൾക്ക് സംശയമാണ്..ഏതായാലും മേനോൻ ആ താളിയോലക്കെട്ടുമായി വീട്ടിലേക്ക് പോയി..
ദിവസങ്ങൾ അയാൾ അതിന് മുന്നിൽ ചെലവഴിച്ചു.. ചെറിയൊരു സംശയം തോന്നിയ മേനോൻ അത് മുഴുവൻ വിശദമായ പഠനത്തിന് വിധേയമാക്കിയപ്പോ ഒരു മഹാൽഭുതത്തിന്റെ ചെറിയ സൂചനകൾ അയാൾക്ക് കിട്ടി.. പഠനം നടത്തുന്തോറും തന്റെ സംശയങ്ങൾ ശരിയാവുന്നതായി മേനോന് മനസിലായി..പക്ഷേ,എത്ര ശ്രമിച്ചിട്ടും മേനോൻ സംശയിച്ചതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോവാൻ അയാൾക്കായില്ല…
പിന്നെയും ഒരുവർഷത്തെ നിരന്തര പരിശ്രമം കൊണ്ടാണ് വേറെ ചില സൂചനകൾ അയാൾക്ക് മനസിലാക്കാനായത്.. അതും പ്രതീക്ഷക്ക് വകയുള്ളതൊന്നുമല്ല..
എങ്കിലും മറ്റെല്ലാ വായനയും നിർത്തി വെച്ച മേനോൻ അയാളുദ്ദേശിച്ച ഒറ്റക്കാര്യത്തിനായി മാത്രം സമയം ചെലവഴിച്ചു.. അതി വിശാലമായ കോളേജ് ലൈബ്രറി മേനോൻ അരിച്ച് പെറുക്കി..ആയിരക്കണക്കായ താളിയോലകൾ വിശദമായ പഠന വിധേയമാക്കി.. മേനോന്റെ പ്രതീക്ഷ കൂടിക്കൊണ്ടിരുന്നു..മറ്റൊരാളറിയാതെ അതീവ രഹസ്യമായിട്ടാണ് മേനോൻ പഠനം നടത്തിയത്..
പിന്നെ മാസങ്ങൾ നീണ്ട പരിശോധന.. താളിയോലക്കെട്ടുകളിൽ നിന്ന് ഗ്രന്ഥങ്ങളിലേക്ക് സൂചനകൾ മാറി.. പിന്നെ കാര്യങ്ങൾ ഒന്നൂടെ എളുപ്പമായി.. പാതിരാ വരെ മേനോൻ വായനയിൽ മുഴുകി..
അയാളുടെ പരിശ്രമങ്ങൾ ഫലം കണ്ട് തുടങ്ങുകയും, പ്രതീക്ഷകൾ കൂടിക്കൂടി വരികയും ചെയ്തു..
ഇപ്പോൾ മേനോന് കാര്യങ്ങൾ ഏറെക്കുറേ ഉറപ്പായി..അതൊന്നു കൂടി ഉറപ്പിക്കാനായി അയാൾ ഒരു യാത്ര പോയി.. രണ്ട് ദിവസത്തെ യാത്ര… ആ യാത്ര കഴിഞ്ഞ് വന്ന മേനോൻ ആഹ്ലാദഭരിതനായിരുന്നു.. അയാളുദേശിച്ചതെല്ലാം ആ യാത്രയിൽ അയാൾ മനസിലാക്കിയിരുന്നു..
പക്ഷേ, താൻ നടത്താൻ പോവുന്ന ദൗത്യം അങ്ങേയറ്റം അപകടം പിടിച്ചതാണെന്ന് മേനോന് നന്നായറിയാം.. ഒറ്റക്കത് നടക്കില്ലെന്നും അയാൾക്ക് മനസിലായതാണ്..അതിന് കരുത്തും തന്റേടവുമുളള ചുരുങ്ങിയത് രണ്ടാളെങ്കിലും കൂടെ വേണം..ആര്..?..
ആരാണ് ഈ ദൗത്യത്തിന് കൂടെക്കൂട്ടാൻ പറ്റുന്ന രണ്ട് പേർ..?.
മേനോൻ പിന്നെ അതിനുള്ള അന്വോഷണത്തിലായിരുന്നു.. ദിവസങ്ങളോളം അയാൾ പലരേയും നിരീക്ഷിച്ചു.. അതിന് പറ്റിയ രണ്ടാളുകളെ അയാൾ കാമ്പസിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു.. അവരറിയാതെ അവരുടെ ഓരോ നീക്കങ്ങളും ഒരു ഡിറ്റക്ടീവിനെപ്പോലെ നിരീക്ഷിച്ചാണ് മേനോൻ അവർ മതിയെന്ന തീരുമാനത്തിലെത്തിയത്..
✍️…. അനന്തു… പാവപ്പെട്ട വീട്ടിൽ നിന്ന് വരുന്ന എം എ ചരിത്രവിദ്യാർത്ഥി.. പഠനച്ചിലവുകൾക്കായി പാർട്ട്ടൈമായി പല ജോലിയും അനന്തു ചെയ്യുന്നുണ്ട്.. പഠിക്കാൻ മിടുക്കൻ.. സ്പോർട്ട്സിലും, കലാ രംഗത്തും കഴിവുളളവൻ.. നല്ല ആരോഗ്യവാൻ..പക്ഷേ, അവന്റെ കലാ കായിക താൽപര്യങ്ങൾ സാമ്പത്തികം എന്ന പ്രതിസന്ധിയിൽ തട്ടി നിൽക്കുകയാണ്.. കഴിവുണ്ടായാൽ മാത്രം പോര, കലയും സ്പോർട്ട്സും പരിപോഷിക്കാൻ പണം കൂടി വേണം എന്ന തിരിച്ചറിവിൽ തന്റെ സ്വപ്നങ്ങളെല്ലാം തൽക്കാലം മാറ്റി വെച്ചിരിക്കുകയാണ് അനന്തു..
അവന് സാമ്പത്തിക പ്രതിസന്ധി മേനോൻ അന്വേഷിച്ച് കണ്ടെത്തി..അവനെ വിളിച്ച് അതേ പറ്റി സംസാരിച്ച് അവനെ പറഞ്ഞയക്കുകയും ചെയ്തു..
സുഹൈൽ.. കോളേജിലെ മോശം വിദ്യാർത്ഥി..അഡിക്റ്റ്… ലഹരിയുപയോഗത്തിനായി പൈസക്ക് വേണ്ടി നെട്ടോടമോടുന്നവൻ.. അല്ലറചില്ലറ ഗുണ്ടായിസം കാട്ടിയും, കാമുകിയെ ഊറ്റിപ്പിഴിഞ്ഞും ലഹരിക്കായി പൈസ കണ്ടെത്തുവൻ.. നല്ല ആരോഗ്യവാനും സുമുഖനും…
പഠനത്തിൽ മോശം.. എം എ ചരിത്ര വിദ്യാർത്ഥി..
ഈ രണ്ട് പേരെയുമാണ് മേനോൻ തന്റെ ദൗത്യത്തിൽ പങ്കാളികളാക്കാനായി തെരെഞ്ഞെടുത്തത്.. അവരോട് സമ്മതം ചോദിച്ചിട്ടില്ലെങ്കിലും അവരതിന് തയ്യാറാവുമെന്ന് തന്നെയാണ് മേനോന്റെ വിശ്വാസം.. കാരണം അവർക്ക് തള്ളിക്കളയാനാവാത്ത ഓഫറാണ് അയാൾ മുന്നോട്ട് വെക്കാൻ പോവുന്നത്..രണ്ടാളും കോളേജ് ഹോസ്റ്റലിലാണ് താമസം എന്നതും അനുകൂല ഘടകമാണ്..
ഇനിയും കടമ്പകൾ ബാക്കിയാണെങ്കിലും, ഇനി ഇവരോട് കാര്യങ്ങൾ സംസാരിച്ചിട്ട് മതി മുന്നോട്ടുള്ള നീക്കം എന്ന് മേനോൻ തീരുമാനിച്ചു.. ഇവർ കൂടെ നിൽക്കില്ലെങ്കിൽ വേറെ ആളെ നോക്കണം..
✍️… ക്ലാസ് കഴിഞ്ഞ് മേനോന്റെ വീട്ടിലേക്ക് നടക്കുകയാണ് അനന്തു.. ചെറിയൊരു പേടിയോടെയാണവൻ അങ്ങോട്ട് ചെല്ലുന്നത്.. കോളേജിൽ നിന്ന് നടക്കാവുന്ന ദൂരത്താണ് സാറിന്റെ വീട്..
എന്നാലും അനന്തുവിന് അൽഭുതമായിരുന്നു..ഇന്നുച്ചക്കാണ് തന്നെ വിളിച്ച് സാറ് വീട്ടിലേക്ക് വൈകിട്ട് വരാൻ പറഞ്ഞത്.. ഇത് വരെ അങ്ങിനെയൊന്നുണ്ടായിട്ടില്ല.. മറ്റാരും ഇതറിയരുതെന്നും പറഞ്ഞു.. എന്തോ രഹസ്യസ്വഭാവമുള്ള ഒരു സംഗതിയായി അനന്തുവിന് തോന്നി.. ഏതായാലും പഠിപ്പിക്കുന്ന സാറല്ലേ, പോയി നോക്കാം എന്ന തീരുമാനത്തിൽ സാറിന്റെവീടിന്റെ അടുത്തെത്തിയതും ഗേറ്റിനടുത്ത് ഒരാൾ നിന്ന് പരുങ്ങുന്നത് അനന്തു കണ്ടു.. അടുത്ത് വന്നപ്പോഴാണ് അത് സുഹൈലാണെന്ന് മനസിലായത്..
അവർ ഒരു കോളേജിലാണെങ്കിലും തമ്മിൽ വലിയ അടുപ്പമില്ല…രണ്ടാളും വിപരീത സ്വഭാവക്കാരാണ്..
“നീയെന്താടാ ഇവിടെ… ?”.
സുഹൈലിനെ കണ്ട് അനന്തു ചോദിച്ചു..
“ ഞാൻ സാറിനെ കാണാൻ വന്നതാ…
നീയെന്താ ഇവിടെ…?”..
അവരവിടെ പരസ്പരം കണ്ടത് രണ്ടാൾക്കും പിടിച്ചില്ല..ആരുമറിയരുതെന്ന് സാറ് പ്രത്യേകം പറഞ്ഞതാണ്..
“ഞാനും സാറിനെ കാണാൻ വന്നതാ… “..
അനന്തു താൽപര്യമില്ലാതെ പറഞ്ഞു..
“എന്തിന്… ?”..
സുഹൈൽ അവനെ തുറിച്ച് നോക്കി..
“ അത് ഞാൻ സാറിനോട് പറഞ്ഞോളാം… “..
അനന്തു കടുപ്പിച്ച് പറഞ്ഞ് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.. പിന്നാലെ സുഹൈലും..രണ്ടാളും പരസ്പരം ദേഷ്യത്തോടെ നോക്കി വീടിന് നേർക്ക് നടന്നു..അവരെ കാത്തിട്ടെന്നവണ്ണം മേനോൻ സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു..
“വാ, വാ…രണ്ടാളും ഒരുമിച്ച് തന്നെയാണല്ലോ എത്തിയത്… “..
മേനോൻ രണ്ടാളെയും ചിരിയോടെ സ്വാഗതംചെയ്തു..രണ്ടാളും സാറ് വിളിച്ച് തന്നെയാണ് വന്നതെന്ന് അവർക്ക് മനസിലായി..
മേനോൻ വീടിനകത്തേക്ക് കയറി.. പിന്നാലെ അവരും..
“രണ്ടാളും ഇങ്ങോട്ടിരിക്ക്… നമുക്കോരോ ചായ കുടിച്ചിട്ട് സംസാരിക്കാം… “..
മേനോൻ ടൈനിംഗ് ടേബിളിൽ വെച്ച ജഗ്ഗിൽ നിന്ന് മൂന്ന് ഗ്ലാസിലേക്ക് ചായയൊഴിച്ചു.. മൂന്നാളും ഓരോ ചെയറിലിരുന്നു..
“നിങ്ങൾ രണ്ടാളും ഒരു ഹോസ്റ്റലിലാണോ താമസം…?”..
ഒരിറക്ക് ചായ കുടിച്ച് മേനോൻ ചോദിച്ചു.. അനന്തു തലയാട്ടി.. അവനമ്പരപ്പ് മാറിയില്ല.. ഗൗരവക്കാരനായ മേനോൻ സാറ് വീട്ടിലേക്ക് വിളിക്കുന്നു, ചായ തന്ന് സൽക്കരിക്കുന്നു.. വിശേഷങ്ങൾതിരക്കുന്നു…
അവനൊന്നും മനസിലായില്ല..
“വെക്കേഷന് മാത്രമാണോ രണ്ടാളും വീട്ടിൽ പോവുന്നത്…?”..
സുഹൈൽ തലയാട്ടി..
“ ഞാൻ ചില ആഴ്ചകളിൽ പോകാറുണ്ട്… “..
അനന്തു പറഞ്ഞു.. പിന്നെയും സാറ് ചില ചോദ്യങ്ങളൊക്കെ ചോദിച്ചു..എല്ലാം അയാൾക്കറിയുന്നത് തന്നെയാണ്..അവരുടെ ജാതകം വരെ പരിശോധിച്ചിട്ടാണ് അയാളിരിക്കുന്നത്..
“ ഞാൻ നിങ്ങളെ വിളിപ്പിച്ചത് എന്തിനാണെന്ന് മനസിലായോ… ?”..
രണ്ടാളും ഇല്ലെന്ന് തലയാട്ടി..
“വാ… പറയാം…”..
മേനോൻ എണീറ്റ് വേറൊരു മുറിയിലേക്ക് കയറി..രണ്ടാളും അയാളെ അനുഗമിച്ചു.. വലിയൊരു മുറിയിലേക്കാണ് അവർ കയറിയത്.. ഒരു ഗ്രന്ഥശാല പോലെ ഒരു ഭാഗത്ത് ഷെൽഫ് നിറയെ പുസ്തകങ്ങൾ.. ഇരിക്കാൻ രണ്ട് ഭാഗത്തും സെറ്റികൾ.. ഒരു ചുവരിൽ വലിയൊരു സ്ക്രീൻ.. അതിന് മുന്നിൽ ഒരു പ്രൊജക്റ്റർ.. മുറി എ സിയിട്ട് തണുപ്പിച്ചിട്ടുണ്ട്..
“രണ്ടാളും ഇരിക്ക്… “..
ഒരു സെറ്റിയിലേക്കിരുന്ന് മേനോൻ പറഞ്ഞു.. അനന്തുവും, സുഹൈലും എതിർ ഭാഗത്തും ഇരുന്നു..
“വളരെ പ്രധാനപ്പെട്ടൊരു കാര്യം നിങ്ങളോട് സംസാരിക്കാനാണ് ഞാൻ വിളിപ്പിച്ചത്… വളരെയാളുകളിൽ നിന്ന് ദിവസങ്ങളോളം നിങ്ങളെ നിരീക്ഷിച്ചാണ് ഞാൻ നിങ്ങളോടിത് പറയാൻ തീരുമാനിച്ചത്… നിങ്ങൾക്ക് സമ്മതമാണെങ്കിലും അല്ലെങ്കിലും ഞാൻ പറയുന്ന കാര്യം നാലാമതൊരാൾ അറിയാൻ പാടില്ല… “..
ആ മുഖവുര കേട്ടപ്പോ തന്നെ അനന്തുവിന് പന്തികേട് തോന്നി..എന്നാൽ സുഹൈലിന് ത്രില്ലാണ് തോന്നിയത്..
“ഏകദേശം രണ്ട് വർഷമായി ഞാനൊരു ഗവേഷണത്തിലായിരുന്നു… അത് പൂർത്തിയാകാറായി… പക്ഷേ, അത് പൂർത്തിയാക്കാൻ എനിക്ക് നിങ്ങളുടെ സഹായം വേണം… അതിന് നിങ്ങൾ തയ്യാറാണോ എന്നറിയാനാണ് ഞാൻ നിങ്ങളോട് വരാൻ പറഞ്ഞത്..”..
“ ഞാനെങ്ങിനെയാ സാറിനെ സഹായിക്കേണ്ടത്…?”..
സുഹൈൽ എന്തിനും റെഡി.. മേനോൻ അനന്തുവിനെ നോക്കി,.
“അത്… കാര്യമറിയാതെ…?”..
“ പറയാം…”..
മേനോൻ എണീറ്റ് ആ പ്രൊജക്റ്റർ ഓണാക്കി.. ചുവരിലെ വലിയ സ്ക്രീനിൽ ചിത്രങ്ങൾ തെളിഞ്ഞു..ഒരു വലിയ എട്ട് കെട്ട്.. പടിപ്പുരയും, വിശാലമായ മുറ്റവും, വലിയ പൂമുഖവുമൊക്കെയുള്ള ഒരു കോവിലകം…
“ ഇത് ചന്ദ്രഗിരി പാലസ്… ഇത് നാൽപത് വർഷം മുൻപുള്ള ചിത്രമാണ്… ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ കാണിക്കാം… “..
മേനോൻ ചിത്രം മാറ്റി..അതും ചന്ദ്രഗിരി പാലസ് തന്നെ… പക്ഷേ,ആകെ കാട് മൂടി ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുകയാണ്.. കഴുക്കോല് വരെ ഒടിഞ്ഞ് മോന്തായം വീണിട്ടുണ്ട്..
“ഇതിന്റെ അവസാനത്തെ അവകാശി മരിച്ചിട്ട് മുപ്പത്തഞ്ച് വർഷമായി… അത്രയും കാലമായി ഇത് ആൾപാർപ്പില്ലാതെ കിടക്കുകയാണ്… ഇവിടെയുള്ള എല്ലാ സാധനങ്ങളും നാട്ടുകാർ മോഷ്ടിച്ചോണ്ട് പോയി… കതകുകൾ വരെ ഇളക്കിക്കോണ്ട് പോയിട്ടുണ്ട്… ഇനിയൊരു മൊട്ട് സൂചി വരെ അവിടെ ബാക്കിയില്ല…”..
മേനോൻ പറയുന്നതിനിടയിൽ ചിത്രങ്ങൾ മാറ്റുന്നുണ്ട്..എല്ലാം ആ പാലസിന്റെ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങൾ..
“ഇപ്പോ അഞ്ച് വർഷമായി ഇത് സർക്കാർ പ്രോപർട്ടിയാണ്… അവകാശികളില്ലാതെ നശിച്ച് പോയ ഈ പാലസ് സർക്കാർ ഏറ്റെടുത്ത് പുനരുദ്ധരിക്കാനുള്ള തീരുമാനത്തിലാണ്… പക്ഷേ വളരെയധികം ദുരൂഹതകളുള്ള ഈ കൊട്ടാരം പൊളിച്ച് പണിതാൽ തങ്ങൾക്കെന്തേലും ആപത്ത് സംഭവിക്കുമോ എന്ന പേടിയിൽ ഉദ്യോഗസ്ഥരെല്ലാം മടിച്ച് നിൽക്കുകയാണ്… “..
“ഈ പാലസ് സാറ് വാങ്ങാൻ പോകുന്നോ… ?”..
ഇത്രയും നേരം മേനോന്റെ വിശദീകരണം കേട്ട സുഹൈൽ ചോദിച്ചു.. മേനോനൊന്ന് ചിരിച്ചു..
“ഇല്ല… അങ്ങിനെയൊരു ഉദ്ദേശം എനിക്കില്ല… പക്ഷേ വേറൊരു ഉദ്ദേശം ഉണ്ട് താനും… “..
അനന്തു ഒന്നും മിണ്ടാതെ സാറ് പറയുന്നത് ശ്രദ്ധിക്കുകയാണ്.. അപ്പഴും സാറെന്തിനാണ് തങ്ങളോട് ഇതൊക്കെ പറയുന്നതെന്ന് അവന് മനസിലായില്ല..
“ ഞാൻ പറഞ്ഞല്ലോ… അവിടെയിനി ഒരു സാധനവും ബാക്കിയില്ല… ചിലയിടങ്ങളിൽ ചുമര് പൊളിച്ച് കല്ല് വരെ കൊണ്ടുപോയിട്ടുണ്ട്… പക്ഷേ, ഒരു നാടൊന്നാകെ വന്ന് കൊള്ളയടിച്ച് കൊണ്ട് പോയിട്ടും അവർക്കാർക്കും കിട്ടാത്ത ഒരു സാധനം ആ പാലസിലുണ്ട്… അമൂല്യമായ ഒരു നിധി… പറങ്കിപ്പടയുടെ കൊള്ളയിൽ നിന്ന് തന്റെ സമ്പത്ത് രക്ഷിക്കാനായി അന്നത്തെ നാടുവാഴി രണ്ടാമതൊരാളറിയാതെ ഒളിപ്പിച്ച് വെച്ചതാണത്… എന്റെ കണക്ക് കൂട്ടൽ ശരിയാണെങ്കിൽ അതിന്റെ മൂല്യം ഇപ്പോ നൂറ് കോടിക്ക് മേലെ വരും…”..
അനന്തുവിന്റെ രോമങ്ങൾ എഴുന്ന് നിന്നു.. അത് നൂറ് കോടി എന്ന് കേട്ടിട്ടല്ല..
ഉള്ളിൽ നിന്ന് ഒരു ഭയം അവന്റെ ദേഹമാസകലം പടർന്ന് കയറി..എന്നാൽ ഇതൊക്കെ കേട്ട് സുഹൈലിന് നല്ല ത്രില്ലാണ് തോന്നിയത്..
“ആ നിധിയിരിക്കുന്ന സ്ഥലം വ്യക്തമായി എനിക്കറിയില്ല..എന്നാലും ചില സൂചനകളൊക്കെ കിട്ടിയിട്ടുണ്ട്… ഏകദേശം രണ്ട് വർഷത്തെ എന്റെ പഠനഫലമായിട്ടാണ് ചെറിയ സൂചനകളെങ്കിലും എനിക്ക് മനസിലാക്കാനായത്… ആ നിധിയെടുക്കാൻ നിങ്ങളെന്നെ സഹായിക്കുമോ എന്നാണ് എനിക്കറിയേണ്ടത്… അത് സ്വന്തമാക്കാനായാൽ അത് നമ്മൾ രണ്ടായി ഭാഗിക്കും… ഒരു പകുതി എനിക്ക്… മറ്റേ പകുതി നിങ്ങൾക്ക് രണ്ടാൾക്കും… നിങ്ങൾക്ക് സമ്മതമാണെങ്കിൽ മാത്രമേ ഇനി ഇതിന്റെ ബാക്കി ഞാൻ പറയൂ… “..
മേനോൻ പ്രൊജക്ടർ ഓഫാക്കി സെറ്റിയിൽ വന്നിരുന്നു..
“ഞാൻ റെഡിയാ സാർ…”..
സുഹൈലിന് ആലോചിക്കുക കൂടി വേണ്ടി വന്നില്ല..ആ പകുതി പിന്നെയും പകുതിയാക്കിയാലും ഇരുപത്തഞ്ച് കോടി ഉണ്ടാവും എന്ന് മാത്രമാണവൻ ചിന്തിച്ചത്..
എന്നാൽ അനന്തു സമ്മതം മൂളിയില്ല.. കാരണം ഇത് ചെറിയ കളിയല്ല എന്നവനറിയാം.. ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്..അതറിയാതെ സമ്മതം മൂളാനാവില്ല…
അവൻ സംശയങ്ങളോരാന്നായി സാറിനോട് ചോദിച്ചു..എല്ലാത്തിനും വ്യക്തവും കൃത്യവുമായ ഉത്തരം അയാൾ പറഞ്ഞു.. ഏതുത്തരം പറയുമ്പോഴും നൂറ് കോടിയുടെ കാര്യം അയാൾ എടുത്ത് പറഞ്ഞു..
“ഇത് വലിയ അപകടം പിടിച്ച സംഗതിയല്ലേ സാർ…?”..
അനന്തു ഒരു വിധം മയപ്പെട്ട് വരുന്നുണ്ടായിരുന്നു..
“അപകടം ഇല്ലാതില്ല… എന്നാലും നിങ്ങള് രണ്ടാളും കൂടെയുണ്ടെങ്കിൽ അതെല്ലാം തരണം ചെയ്യാൻ പറ്റും…”..
“ അതല്ല സാർ ഞാനുദ്ദേശിച്ചത്, വല്ലമന്ത്രവാദമോ… പ്രേതമോ… പിശാചോ… ?.. ഈ നിധികൾക്കൊക്കെ പിശാചിന്റെ കാവലുണ്ടാകുമെന്ന് ഞാൻ കേട്ടിട്ടുണ്ട്… “..
അത് കേട്ട് മേനോനൊന്ന് ചിരിച്ചു..
“നിന്റെ സംശയം ശരിയാണ്…നിധിക്ക് മനുഷ്യന്മാരല്ല കാവല്… ചിലതിന് പിശാച്, ചിലതിന് ദൈവങ്ങൾ വരെ കാവലുണ്ട്… അല്ലെങ്കിൽ അവർ നിയോഗിക്കുന്നവർ… അതെടുക്കണമെങ്കിൽ അവരെ തൃപ്തിപ്പെടുത്തണം..മന്ത്രവാദവും പൂജയും ചെയ്യണം… അതിന് മാസങ്ങൾ വേണ്ടി വരും… ചിലപ്പോൾ വർഷങ്ങളും… ഇവിടെ പക്ഷേ അതൊന്നും വേണ്ടിവരില്ലെന്നാണ് എന്റെ നിഗമനം… കാരണം, ഇത് ക്ഷേത്രത്തിൽ സൂക്ഷിച്ച നിധിയല്ല… കൊളളക്കാരെ പേടിച്ച് അന്നത്തെ നാടുവാഴി ഒളിച്ച് വെച്ചതാ…”..
സാറ് മുഴുവൻ പഠനവും നടത്തിയിട്ടാണ് ഇതിനായി ഇറങ്ങിത്തിരിക്കുന്നതെന്ന് അനന്തുവിന് തോന്നി..
“ എന്നാലും ഇതിന് റിസ്കുണ്ട്… കൊള്ളക്കാർ ഇത് കണ്ടെത്തുമെന്ന് പേടിച്ച നാടുവാഴി, ഇതിന്റെ സൂചനകൾ ആയിരത്തോളം താളിയോലകളിലായി എഴുതി വെച്ചിരിക്കുകയാണ്.. പക്ഷേ, അത് തന്റെ തലമുറകൾക്ക് പറഞ്ഞ് കൊടുക്കാൻ നാടുവാഴിക്കായില്ല.. അതിന് മുമ്പേ അദ്ദേഹം മരണപ്പെട്ടു… രണ്ടാമതൊരാളറിയാതെ ഇന്നും ആ നിധി അവിടെയുണ്ട്… എത്രയോ കാലങ്ങൾക്ക് ശേഷം അന്നത്തെ അവകാശിയാണ് ആ താളിയോലക്കെട്ടുകളും, ഗ്രന്ഥങ്ങളും നമ്മുടെ കോളേജ് ലൈബ്രറിക്ക് സംഭാവന ചെയ്തത്… അതിനുള്ളിലെ രഹസ്യമറിയാതെ…”..
“ഏതായാലും നമുക്കൊന്ന് പോയി നോക്കാം, അല്ലേ സാർ…?”..
എല്ലാം കേട്ടപ്പോ അനന്തുവിന് ഒരു താൽപര്യം തോന്നി..
“ഉം… പോണം… പക്ഷേ,അതത്ര എളുപ്പമല്ല… നാടുവാഴി ബുദ്ധിമാനായിരുന്നു… കുലം മുടിപ്പിക്കുന്ന ഏതേലും സന്തതി തന്റെ പരമ്പരയിലുണ്ടായാൽ അവനീ സമ്പാദ്യമൊന്നും നശിപ്പിക്കരുതെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു… അത് കൊണ്ട് തന്നെ അക്കാലത്തെ ഏറ്റവും പ്രശസ്ഥനായ മഹാമാന്ത്രികനെ കൊണ്ട് ശക്തമായൊരു മാന്ത്രികപ്പൂട്ടിട്ടാണ് ആ നിലവറ പൂട്ടിയിരിക്കുന്നത്… അത് തുറക്കുക എളുപ്പമല്ല…”..
“നമുക്ക് മറ്റൊരു മാന്ത്രികനെ വെച്ച് ഈ പൂട്ടഴിക്കാൻ പറ്റില്ലേ സാർ… ?”..
സുഹൈൽ അവന്റെ സംശയം ചോദിച്ചു..
“ പറ്റും… മറ്റൊരു മഹാമാന്ത്രികനെ കണ്ടെത്തി അവിടെയെത്തിച്ച് ദിവസങ്ങൾ നീണ്ട് നിൽക്കുന്ന പൂജയിലൂടെ നമുക്കാ പൂട്ടഴിക്കാൻ പറ്റും… പക്ഷേ അതിലും പ്രശ്നമുണ്ട്… ആ മാന്ത്രികപ്പൂട്ട് പൂട്ടിയ മാന്ത്രികന്റെ താഴ് വഴിയിൽ പെട്ട ഒരാൾക്കേ ആ വാതിലിലൊന്ന് തൊടാൻ പോലും പറ്റൂ…
നൂറ്റാണ്ടുകൾക്ക് മുൻപ് അത് പൂട്ടിയ മാന്ത്രികനാരാണെന്ന് ഒരു താളിയോലയിലും,ഗ്രന്ഥത്തിലും ഒരു സൂചന പോലുമില്ല… പിന്നെ അയാളുടെ താഴ് വഴി നമ്മളെങ്ങിനെ കണ്ട് പിടിക്കും… ?”..
മേനോൻ രണ്ടാളെയും മാറി മാറി നോക്കി…
“പിന്നെങ്ങിനെ മുന്നോട്ട് പോവാനാണ് സാറുദ്ദേശിക്കുന്നത്… ?”..
അനന്തു ചോദിച്ചു..
“വഴിയുണ്ട്… പക്ഷേ ഈ മാന്ത്രികനെ കണ്ടെത്തുന്നതിനേക്കാൾ ബുദ്ധിമുട്ടാണത്… അതിന് നമുക്ക് സാധിച്ചാൽ നൂറ് കോടിയിലേറെ മൂല്യം വരുന്ന സ്വത്തുക്കൾ നമുക്ക് സ്വന്തമാകും…”..
“ആ വഴി ഏതാ സാർ… ?”.
നൂറ് കോടിയെന്ന് ഇടക്കിടെ കേട്ടിട്ട് സുഹൈലിന് ആക്രാന്തം അടക്കാനായില്ല..
“ പറയാം… അതിന് മുമ്പ് നിങ്ങളോട് ചില ചോദ്യങ്ങൾ… സത്യസന്ധമായി മറുപടി പറയണം… മടിയൊന്നും വിചാരിക്കരുത്… നമ്മുടെ ഈ ദൗത്യം തുടങ്ങണമെങ്കിൽ പോലും എനിക്കതറിയണം…”..
“ സാറ് ചോദിക്ക്… “..
അനന്തു പറഞ്ഞു.
“നിങ്ങൾക്ക് രണ്ടാൾക്കും ഗേൾഫ്രന്റ്സുണ്ടോ… ?”..
വിഷയവുമായി ബന്ധമില്ലാത്ത ചോദ്യമാണെന്ന് അനന്തുവിന് തോന്നി..എങ്കിലും അവൻ ഉണ്ടെന്ന അർത്ഥത്തിൽ തലയാട്ടി..
“നിനക്കോടാ..?”..
മേനോൻ, സുഹൈലിനോട് ചോദിച്ചു..
സുഹൈൽ ഒന്നും മിണ്ടാതെ ചമ്മിയ ചിരി ചിരിച്ചു..
“കുറേയുണ്ടല്ലേ…?”..
മേനോൻ കുസൃതിയോടെ ചോദിച്ചു..
സുഹൈൽ ചിരിയോടെ തലയാട്ടി..
“ശരി….അനന്തു നിന്റെ കാമുകിയുമായി ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടോ…?”..
മടിയില്ലാതെ മേനോൻ ചോദിച്ചു..അനന്തു തലയാട്ടി..
“നീയോടാ…?”..
അയാൾ സുഹൈലിനെ നോക്കി..അവനും തലയാട്ടി..
“ശരി… ഇനി പറയാൻ പോകുന്നത് രണ്ടാളും ശ്രദ്ധിച്ച് കേൾക്കണം… നമ്മൾ നിർണായ തീരുമാനമെടുക്കേണ്ട വിഷയമാണ്… ഇതിൽ നമ്മളെടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും ഭാവി കാര്യങ്ങൾ… ഇത് ഉദ്ദേശിച്ച പോലെ നടന്നാൽ മാത്രമേ മുന്നോട്ട് പോവാനാവൂ…”..
മേനോൻ ഗൗരവത്തോടെ പറഞ്ഞ് ഒന്ന് നിർത്തി..
“ ആ നിലവറയുടെ വാതിൽ തുറക്കാനുള്ള രണ്ടാമത്തെ വഴി ആദ്യത്തേതിനേക്കാൾ പ്രയാസകരകമാണ്… പക്ഷേ അത് നമ്മൾ വിചാരിച്ചാൽ വളരെ ലളിതവുമാണ്… ഞാൻ പറഞ്ഞില്ലേ, സ്വത്തെല്ലാം ഒരാളെടുത്ത് നശിപ്പിക്കരുതെന്ന് നാടുവാഴിക്ക് നിർബന്ധമുണ്ടായിരുന്നു… അത് കൊണ്ട് തന്നെ ഒരാൾ പോയാൽ ആ മാന്ത്രികപ്പൂട്ട് തുറക്കാനാവില്ല… പുരുഷന്മാർ മാത്രം പോയാലും അതാവില്ല… അതിന് ആ നിലവറ തുറക്കാൻ പോകുന്ന പുരുഷന്മാരുടെ എണ്ണത്തിനൊപ്പം സ്ത്രീകളും വേണം… ഏതെങ്കിലും സ്ത്രീകളല്ല, അവർ ഭാര്യാ ഭർത്താക്കന്മാരായിരിക്കണം… ചുരുങ്ങിയത് മൂന്ന് ജോഡി ദമ്പതികളെങ്കിലും വേണം… അത് അഞ്ചോ,ഏഴോ, ഒൻപതോ വരെയാകാം… ഈ ദമ്പതിമാർ മനസും ശരീരവും ശുദ്ധമാക്കി നിലവറയുടെ വാതിലിന്റെ മാന്ത്രികപ്പൂട്ടിൽ ഒന്നിച്ച് തൊട്ടാൽ മാത്രം മതി ആ പൂട്ടഴിയാൻ… “..
മർമ്മപ്രധാനമായ ഭാഗം മേനോൻ വിശദീകരിച്ചു..
“ ഇതൊരുമാതിരി ജോയിന്റ് അക്കൗണ്ട് പോലെ ആയിപ്പോയല്ലോ സാറേ…?”..
സുഹൈൽ ചിരിയോടെ പറഞ്ഞു..
“അതെ… നമ്മളിപ്പോഴല്ലേ ജോയന്റ് അക്കൗണ്ടിനെ പറ്റിയൊക്കെ കേൾക്കുന്നത്… നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ച ആ നാടുവാഴിയുടെ ബുദ്ധി എത്രമാത്രമുണ്ടാവും… ?..
ഈ സ്വത്തൊന്നും അനധികൃതമായി ആരുടേയും കയ്യിലെത്താതിരിക്കാനാണ് അദ്ദേഹമത് ചെയ്തത്…”..
“പക്ഷേ നമുക്കിത് എടുക്കാൻ പറ്റില്ലല്ലോ സാറേ… ?. ദമ്പതിമാർക്ക് മാത്രമല്ലേ അത് തുറക്കാൻ പറ്റൂ… ?”..
അനന്തു ചോദിച്ചു..
“അതെ… അവർക്ക് മാത്രേ പറ്റൂ… ആ നൂറ് കോടിയിലേറെ വിലമതിക്കുന്ന നിധിയെടുക്കാൻ നമ്മൾ തയ്യാറാവണം… അതിന് വേണ്ടി, അതിന് വേണ്ടി മാത്രം നമ്മളോരോ വിവാഹം കഴിക്കണം… അതാ ഞാൻ നേരത്തെ ചോദിച്ചത് നിങ്ങക്ക് കാമുകിമാരുണ്ടോന്ന്… നിങ്ങൾ രണ്ടാളും നിങ്ങളുടെ കാമുകിമാരെ കണ്ട് സംസാരിച്ച് ഈ ദൗത്യത്തിന് തയ്യാറാക്കണം… അതാണ് നമ്മുടെ ആദ്യത്തെ ടാസ്ക്… എളുപ്പമല്ല, എന്നാലും നിങ്ങൾ അവരോട് സമ്മതിപ്പിക്കണം… നൂറ് കോടിയാണ് നമ്മുടെ മുമ്പിലുള്ളത്… സമയം എത്ര വേണേലും എടുത്തോളൂ… അവരെ പറഞ്ഞ് സമ്മതിപ്പിക്കണം… “..
നിധിവേട്ടയുടെ ആദ്യത്തെ ടാസ്ക്ക് അവർക്ക് മുമ്പിലേക്ക് മേനോൻ അവതരിപ്പിച്ചു..
സുഹൈലും, അനന്തുവും ആലോചനയിലായി..പത്ത് ജന്മമെടുത്താലും ഉണ്ടാക്കാൻ പറ്റാത്ത സമ്പാദ്യമാണ് കയ്യിൽ വരാൻ പോവുന്നത്.. പ്രത്യേകിച്ച് റിസ്കുമില്ല.. ജീവൻ പണയം വെച്ചൊക്കെ നിധി തേടിപ്പോയവരുടെ കഥകളൊക്കെ വായിച്ചിട്ടുണ്ട്..ഇതത് പോലെയല്ല.. റിസ്ക് കുറവാണ്.. കിട്ടാൻ പോകുന്നത് കോടികളും…
“സാർ… അതിന് ഭാര്യാഭർത്താക്കന്മാരല്ലേ വേണ്ടത്… ?..
ഞങ്ങൾക്ക് കാമുകിമാരല്ലേ ഉള്ളൂ…?”..
കുറേ നേരത്തെ ആലോചനക്ക് ശേഷം അനന്തു ചോദിച്ചു..
“ അതാ ഞാൻ ആദ്യം പറഞ്ഞത്, ഈ ഒരൊറ്റ കാര്യത്തിനായി നിങ്ങളവരുടെ കഴുത്തിൽ താലി കെട്ടണം… ഒരു വിധം പെൺകുട്ടികൾ അത് സമ്മതിക്കാൻ തരമില്ല… പക്ഷേ, നിങ്ങളവരെ പറഞ്ഞ് സമ്മതിപ്പിക്കുന്നതിലാണ് മിടുക്ക്…”..
“പക്ഷേ സാർ… ഞങ്ങളവരെ താലി കെട്ടി ഭാര്യമാരാക്കിയാലും സാറിത് വരെ കല്യാണം കഴിച്ചിട്ടില്ലല്ലോ… സാറിന് ഭാര്യയുമില്ല… പിന്നെങ്ങിനെ മൂന്ന് ദമ്പതിമാരാകും… ?”..
സുഹൈൽ ബുദ്ധിപരമായ ചോദ്യം ചോദിച്ചു.. അത് കേട്ട് മേനോനൊന്ന് ചിരിച്ചു…
“ നിന്റെ ചോദ്യം ശരിയാണ്… ചുരുങ്ങിയത് മൂന്ന് ദമ്പതിമാർ വേണം… എനിക്കാണേൽ ഭാര്യയുമില്ല… എന്നാലും ഈ ഒരെറ്റക്കാര്യത്തിനായി ഞാനുമൊരു വിവാഹം കഴിക്കാം… “..
“ അതിന് സാറിന് കാമുകിയുണ്ടോ…?”..
അനന്തു ചിരിയോടെ ചോദിച്ചു..
“ഇല്ല… എന്നാലും നിങ്ങൾ രണ്ടാളും കാമുകിമാരെ പറഞ്ഞ് സമ്മതിപ്പിക്കുമ്പോഴേക്കും ഞാനുമൊരാളെ റെഡിയാക്കും…
പിന്നെ നിങ്ങളുടെ കാമുകിമാരോട് ഈ ദൗത്യത്തെ കുറിച്ച് വളരെ ലാഘവത്തോടെ പറഞ്ഞാ മതി… മേനോൻ സാറിനൊപ്പം പഠനത്തിന്റെ ആവശ്യത്തിനായി ഒരു ചരിത്രാന്വോഷണത്തിന് പോവുകയാണെന്നോ മറ്റോ… അവർക്ക് സമ്മതമാണെങ്കിൽ മാത്രം എന്റടുത്തേക്ക് കൊണ്ടുവരിക… ബാക്കായൊക്കെ ഞാൻ പറഞ്ഞോളാം… നമ്മുടെ താലി കെട്ടൽ ചടങ്ങും ഇവിടെ വെച്ചാവും നടക്കുക… വെറുതെ താലി കെട്ടിയാൽ മാത്രം പോര… ഒരു ദിവസമെങ്കിലും ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കുകയും, അവരുമായി ലൈംഗികമായി ബന്ധപ്പെടുകയും വേണം…പിന്നെ അവർക്ക് സമ്മതമാണെങ്കിലും അല്ലെങ്കിലും പുറത്താരും ഇതറിയരുതെന്ന് പ്രത്യേകം പറയണം…”..
മേനോൻ അവർ ചെയ്യേണ്ട കാര്യങ്ങളൊക്കെ പറഞ്ഞ് മനസിലാക്കുകയാണ്..
“നിന്റെ കാമുകി മുസ്ലിമാണോടാ… ?”..
മേനോൻ, സുഹൈലിനോട് ചോദിച്ചു..
“ഏത് മതത്തിൽ പെട്ടവരും ഉണ്ട് സാറേ… “..
അവൻ ചിരിയോടെ പറഞ്ഞു..
“ എന്നാൽ ഇതിന് നീ തെരെഞ്ഞെടുക്കേണ്ടത് ഹിന്ദു പെൺകുട്ടിയെ മതി… വേറൊന്നും കൊണ്ടല്ല, ഈ ഒരൊറ്റ കാര്യത്തിനാണ് അവരെ നമ്മൾ വിവാഹം കഴിക്കുന്നതെങ്കിലും അത് എല്ലാ ചടങ്ങോടും കൂടിത്തന്നെ നടത്തണം… മുസ്ലീം വിവാഹം ചടങ്ങോടെ നടത്താൻ നടത്താൻ തൽക്കാലം നമുക്ക് ബുദ്ധിമുട്ടാവും…”..
“അയ്ക്കോട്ടെ സാർ… എനിക്കാരായാലും പ്രശ്നമില്ല…”..
“പിന്നെ സാർ… ഇതിനായി നമ്മൾ എത്ര ദിവസം കോളേജിൽ നിന്ന് മാറി നിൽക്കേണ്ടിവരും…?”..
അനന്തു ചോദിച്ചു..
“ഏറിയാൽ രണ്ട്… അല്ലെങ്കിൽ മൂന്ന് ദിവസം… “..
“ ഇത്ര ദിവസം മാറി നിന്നാൽ കോളേജിൽ എന്ത് പറയും… ?.. അതുമല്ല ആ പെൺകുട്ടികൾ വീട്ടിലെന്ത് പറയും… ?”..
“ അത് ഞാനേറ്റു… ഞാനൊരു ഗവേഷണത്തിലാണെന്ന് പ്രിൻസിപ്പലിനറിയാം… അതിനായി ഞാൻ അദ്ദേഹത്തിന്റെ അനുമതിയോടെ ചില യാത്രകളും പോവാറുണ്ട്… ഈ പ്രാവശ്യം പഠനാവശ്യാർത്ഥം ഗവേഷണ വിദ്യാർത്ഥികളായ നിങ്ങളെ നാല് പേരെയും കൊണ്ട്പോകുന്നു…
അവരുടെ വീട്ടിലും ഞാൻ വിളിച്ച് കാര്യം പറഞ്ഞോളാം… “..
മേനോൻസാർ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടാണ് ഇതിന് തയ്യാറായതെന്ന് സുഹൈലിനും അനന്തുവിനും മനസിലായി..
“ എന്നാ സാർ ഈ ദൗത്യത്തിനായി ദിവസം കണ്ടത്…?”..
“അങ്ങനെ ദിവസമൊന്നും കണ്ടിട്ടില്ല… നമുക്കൊരു പാട് ഒരുങ്ങാനുണ്ട്… ശാരീരികമായും, മാനസികമായും… ആദ്യം നിങ്ങൾ ചെയ്യേണ്ടത് രണ്ടാളും ഹോസ്റ്റലിൽ ഒരു മുറിയിലേക്ക് മാറുക എന്നുള്ളതാണ്… സമയാസമയങ്ങളിൽ വേണ്ട നിർദേശങ്ങൾ ഞാൻ തരും… അതനുസരിച്ച് മാത്രം പ്രവർത്തിക്കുക… പിന്നെ പ്രധാനമായും പറയാനുള്ളത് ആ പെൺകുട്ടികളുടെ കാര്യം തന്നെയാണ്… അവരെത്ര എതിർത്താലും സമ്മതിപ്പിക്കണം… ഈ കോടികളുടെ കാര്യമൊക്കെ പറയണം… നല്ല ഓഫറും കൊടുക്കണം… പൈസക്ക് അത്യാവശ്യമുള്ളവരാണെങ്കിൽ എളുപ്പം കാര്യം സാധിക്കാൻ പറ്റും… ആ ടാസ്ക്കാണ് ആദ്യം നമ്മൾ വിജയിപ്പിച്ചെടുക്കേണ്ടത്… സമയമെടുത്ത് സാവധാനം മതി… ഇനി രണ്ടാൾക്കും എന്തെങ്കിലും ചോദിക്കാനുണ്ടോ… ?”..
മേനോൻ അവരെ മാറി മാറി നോക്കി.
രണ്ടാളും പിന്നെയും ചില സംശയങ്ങളൊക്കെ ചോദിച്ചു.. മേനോനതിന് കൃത്യമായ ഉത്തരവും പറഞ്ഞു..
“ഇനി ആദ്യത്തെ ടാസ്ക് പൂർത്തിയാകുന്നത് വരെ നമ്മൾ തമ്മിൽ മീറ്റിംഗില്ല…. നമ്മൾ മൂന്ന് പേർ മാത്രമുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പ് റെഡിയാക്കി അതിലൂടെയാകും നമ്മുടെ ആശയ വിനിമയം… നിങ്ങൾക്കെപ്പോഴും എന്ത് സംശയമുണ്ടെങ്കിലും എന്നോട് ചോദിക്കാം… അപ്പോ ഇന്നത്തേക്ക് നമുക്ക് പിരിയാം…”..
മേനോൻ പറഞ്ഞവസാനിപ്പിച്ച് ആ മുറിയിൽ നിന്ന് പുറത്തിറങ്ങി.. കൂടെ സുഹൈലും, അനന്തുവും.. ഹാളിലെത്തിയ മേനോൻ അയാളുടെ ബെഡ്റൂമിലേക്ക് കയറി പോയി.. തിരിച്ച് വന്നത് രണ്ട് കവറുകളുമായിട്ടാണ്..അതയാൾ രണ്ടാൾക്കും കൊടുത്തു..
“ ഇത് ഇരുപതിനായിരം രൂപ വീതമുണ്ട്… നിങ്ങളുടെ ആവശ്യങ്ങൾക്ക് ചെലവഴിക്കാം…
പൈസക്ക് ആവശ്യമുള്ളപ്പോഴൊക്കെ എന്നോട് ചോദിക്കണം… എന്നാ രണ്ടാളും ചെല്ല്… ഈ ദൗത്യം അതീവ രഹസ്യമായിരിക്കണമെന്ന് ഞാനൊന്നു കൂടി ഓർമിപ്പിക്കുന്നു…”..
രണ്ടാൾക്കും ഇതിൽ പരമൊരു സന്തോഷമില്ല.. ഇരുപതിനായിരം രൂപയൊക്കെ അവർക്ക് ഒന്നിച്ച് കിട്ടുന്നത് ആദ്യമായിട്ടാണ്..രണ്ടാളും സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി..
പൈസക്ക് നല്ല ബുദ്ധിമുട്ടുള്ള അവർ പണം കൊടുത്താൽ എന്ത് ദൗത്യത്തിനും തയ്യാറാവുമെന്ന് മേനോൻ മനസിലാക്കിയിരുന്നു..
✍️✍️✍️…കോളേജിൽ നിന്ന് തിരിച്ച് വന്ന് കുളിയും കഴിഞ്ഞ് ചായകുടിച്ചിരിക്കുകയാണ് ആശ.. നാൽപത് വയസുള്ള ആശ ഇംഗ്ലീഷ് പ്രൊഫസറാണ്.. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നും കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടിയതാണ് ആശ… ഒരു ജോലി നേടി സ്വന്തം കാലിൽ നിന്നിട്ട് മതി വിവാഹം എന്ന തീരുമാനത്തിൽ മറ്റെല്ലാ വികാരവിചാരങ്ങളും മാറ്റി വെച്ച് കഠിന പ്രയത്നത്തിലൂടെയാണ് ആശ ജോലി നേടിയെടുത്തത്.. പക്ഷേ, ജോലി കിട്ടിയിട്ടും ആശയുടെ വിവാഹം നീണ്ടുപോയി… ഈ നാൽപതാം വയസിലും അവിവാഹിതയാണ് ആശ.. വിവാഹാലോചനകളൊക്കെ വരുന്നുണ്ട്..ഒന്നുമങ്ങോട്ട് ശരിയാവുന്നില്ല…
വീട്ടിൽ ആശക്ക് അമ്മ മാത്രമേ ഉള്ളൂ..
അഛനും കൂടെപ്പിറപ്പുകളുമൊന്നുമില്ല.. അമ്മയുടെ ഇപ്പോഴത്തെ ആധി മുഴവൻ മകളുടെ വിവാഹത്തെ പറ്റിയാണ്..നല്ലൊരു ബന്ധം മകൾക്ക് വരുമെന്ന പ്രതീക്ഷയിലാണവർ..
എന്നാൽ ആശ വേറൊന്നാണ് പ്രതീക്ഷിച്ചിരിക്കുന്നത്.. അവളൊരാളുമായി ഇഷ്ടത്തിലാണ്..
പക്ഷേ, അവൾ ഇഷ്ടപ്പെടുന്ന ആൾക്ക് അതറിയില്ലാന്ന് മാത്രം..ആ ഇഷ്ടം അവളിത് വരെ തുറന്ന് പറഞ്ഞിട്ടില്ല..
അവളുടെ ഞരമ്പുകളിൽ മുറിച്ച് മാറ്റാനാവാത്തവിധം അയാൾ ഇഴുകിച്ചേർന്നിട്ടുണ്ട്.. എന്നിട്ടും അത് പറയാൻ അവൾക്കാവുന്നില്ല..പലവട്ടം പറയാനൊരുങ്ങിയെങ്കിലും ധൈര്യം വന്നില്ല..
അയാളെ ഓർത്ത് സ്വയംഭോഗം ചെയ്യുന്നതിന്റെ എണ്ണം കൂടുകയും, ഉറക്കം നഷ്ടപ്പെടുകയും ചെയ്തതോടെ തുറന്ന് പറയാൻ തന്നെ ആശ തീരുമാനിച്ചു.. അയാൾക്ക് താൽപര്യമില്ലെങ്കിൽ പിന്നെ അതും പ്രതീക്ഷിച്ചിരിക്കണ്ടല്ലോ…
നാളെ എന്തായാലും തനിക്ക് പറയാനുളളത് തുറന്ന് പറയാൻ തീരുമാനിച്ചാണ് അവൾ ഉറങ്ങാൻ കിടന്നത്.. പക്ഷേ, ശിവദാസമേനോൻ എന്ന സുമുഖനായ ചരിത്രാധ്യാപകന്റെ സുന്ദരമായ മുഖം അവളുടെ ഉറക്കം നഷ്ടപ്പെടുത്തി.. വീണ്ടും അയാളെയോർത്ത് സ്വയംഭോഗം ചെയ്ത് രതിമൂർഛയിലെത്തിയിട്ടേ നാൽപത് വയസുള്ള ആശയെന്ന കോളേജധ്യാപികക്ക് ഉറങ്ങാനായുള്ളൂ…
✍️✍️✍️… പിറ്റേന്ന് ഫസ്റ്റ് ഹവർ കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തിയ ആശയുടെ കണ്ണുകൾ തേടിയത് മേനോനെയാണ്… ഒറ്റനോട്ടത്തിൽ തന്നെ അവൾ ആളെക്കണ്ടു… അയാളുടെ സീറ്റിലിരിക്കുന്ന മേനോനെ കണ്ട് ആശക്ക് ദേഹമാസകലം കുളിര് കോരി..പക്ഷേ, അവളൊന്ന് ഞെട്ടി.. തന്നെത്തന്നെ നോക്കിയിരിക്കുന്ന മേനോൻ.. അതൊരു വല്ലാത്ത നോട്ടമാണ്.. ഒരിക്കലും തന്നെ ഇങ്ങിനെ നോക്കിയിട്ടില്ലാത്ത മേനോന്റെ നോട്ടം കണ്ട് അവൾ ശരിക്കും അമ്പരന്നു… അതിൽ സന്തോഷിക്കുകയും ചെയ്തു… മേനോന്റെ ആ നോട്ടം ശുഭസൂചനയായിട്ടാണ് ആശക്ക് തോന്നിയത്..
ഇത് തന്നെ പറ്റിയ അവസരം… കാര്യം പറയാം.. അദ്ദേഹത്തിന്റെ മൂഡ് നല്ലതാണെന്ന് തോന്നുന്നു.. താനുദേശിച്ച കാര്യം ഭംഗിയാക്കിത്തരണേന്ന് മനസിൽ പ്രാർത്ഥിച്ച് ആശ, മേനോന്റെ ഇരിപ്പിടത്തിനരികിലേക്ക് ചെന്നു.. അടുത്തെത്താറായ ആശ വീണ്ടും അൽഭുതപ്പെട്ടു… മേനോൻ തന്നോട് ചിരിക്കുന്നു… ഹൃദ്യമായ ചിരി.. ഇനി ഒന്നും നോക്കാനില്ല… കാര്യം പറയുക തന്നെ..
അവൾ അടുത്തെത്തി അയാളുടെ ടേബിളിന് ചാരി നിന്നു..
“സാർ… എനിക്കൊരു… കാര്യം…”..
“എനിക്ക് ആശയോട് കുറച്ച് സംസാരിക്കാനുണ്ട്… എപ്പഴാ ഫ്രീയാവുക…?”..
അവൾ പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുൻപ് മേനോൻ ചോദിച്ചു..ആശ ശരിക്കും ഞെട്ടി,.രണ്ടാളും ഒരേ സമയത്താണ് സംസാരിച്ച് തുടങ്ങിയത്..ഒരേ കാര്യവും…
അവൾക്കുണ്ടായ സന്തോഷത്തിനതിരില്ല.. താൻ പറയാൻ വന്ന കാര്യം തന്നെയാണ് മേനോൻ സാറിന് തന്നോടും പറയാനുള്ളതെന്ന് ആശക്കൊരു പ്രതീക്ഷയുണ്ടായി..
“ എന്താ സാർ…സാറിനെന്താ എന്നോട് പറയാനുള്ളത്…?”..
ആശയുടെ ശബ്ദത്തിൽ ഒരു തരം ആർത്തിയുണ്ടായിരുന്നു…
“ അത് ഇവിടെ വെച്ച് പറയാനുള്ളതല്ല..ആശയെപ്പഴാ ഫ്രീയാവുക…?”..
“ഞാനെപ്പോ വേണേലും ഫ്രീയാകാം സാർ… “..
ആശക്ക് ആകാംക്ഷയും സന്തോഷവും അടക്കാനാവുന്നില്ല..
“ഇപ്പോ തന്നെ പറഞ്ഞോ സാർ…”..
അത് കേൾക്കാഞ്ഞിട്ട് അവൾക്ക് നിൽപുറക്കുന്നില്ല..
“ഇതങ്ങിനെ ഒറ്റയടിക്ക് പറയാൻ പറ്റുന്ന കാര്യമല്ല… സാവകാശം സമയമെടുത്ത് പറയേണ്ടതാ… ആശക്കൊരു മറുപടി പറയാനും സമയം വേണ്ടി വരും… “..
മറുപടി വേണേൽ ഞാനാദ്യം തന്നെ പറയാം സാർ എന്ന് ആശ മനസിൽ പറഞ്ഞു..
“ കോളേജ് വിട്ട് ആശ പോവുന്നത് എന്റെ വീടിന് മുമ്പിലൂടെയല്ലേ… അപ്പോ വീട്ടിലൊന്ന് കയറുന്നതിൽ ആശക്ക് ബുദ്ധിമുട്ടുണ്ടോ… ?”..
ഒന്നാടിയുലഞ്ഞ് പോയി ആശ..എന്താണ് സാറിപ്പോ
പറഞ്ഞത്… ?.
സാറൊറ്റക്ക് താമസിക്കുന്ന വീട്ടിലേക്ക് ചെല്ലാനല്ലേ തന്നോട് പറഞ്ഞത്..?.
“ ഞാ…ൻ… വരാം… സാ…ർ… “..
അത്രയും വിറയലോടെ പറഞ്ഞ് ആശ തിരിഞ്ഞ് നടന്നു..മറ്റൊന്നും പറയാൻ ആശക്കാവില്ലായിരുന്നു.. അവളുടെ ഹൃദയം മാത്രമല്ല, യോനീതടം പോലും തുള്ളി വിറക്കുന്നുണ്ടായിരുന്നു..
✍️…” ഇനി ആശയാണൊരു മറുപടി പറയേണ്ടത്… വലിയ അപകടമൊന്നും ഈ ദൗത്യത്തിനില്ലെങ്കിലും, ചില പ്രശ്ങ്ങളൊക്കെ ഇല്ലാതിരിക്കില്ല… എന്നാലും ആശക്കൊരു കുഴപ്പവും വരാതെ ഞാൻ നോക്കും…”..
മേനോന്റെ വീട്ടിലിരിക്കുകയാണ് ആശ.. ഏകദേശം ഒരു മണിക്കൂറായി ആശയവിടെ വന്നിട്ട്… ഈ നേരമത്രയും മേനോൻ ആ ദൗത്യത്തെ പറ്റി ആശക്ക് വിശദീകരിച്ച് കൊടുക്കുകയായിരുന്നു..
മറ്റ് രണ്ട് പേരെയും പോലെത്തന്നെ ദിവസങ്ങളോളം ആശയെ നിരീക്ഷിച്ചാണ് മേനോൻ അവളെ തീരുമാനിച്ചത്.. അതിന് പ്രധാന കാരണം ആശക്ക് തന്നോടൊരു ഇഷ്ടമുണ്ടെന്ന് മേനോന് മനസിലായതാണ്.. പലപ്പോഴും ആശയുടെ നോട്ടത്തിലും, പെരുമാറ്റത്തിലും അത് മനസിലാവും.. മേനോന് പിന്നെ തരാതരം പോലെ കിളുന്ത് പിള്ളാരെ കിട്ടുന്നത് കൊണ്ട് ആശയെ അയാളത്ര അടുപ്പിച്ചില്ല..
പിന്നത്തെ കാരണം ആശയുടെ സാമ്പത്തിക ബുദ്ധിമുട്ടാണ്… പാവപ്പെട്ട കുടുംബമാണ് ആശയുടെ.. അവളുടെ അമ്മയുടെ വലിയൊരാഗ്രഹമാണ് ഒറ്റക്കൂട്ടിലുള്ള ആ ചെറിയ വീടൊന്ന് പൊളിച്ച് പണിയണമെന്ന്..ആശക്കും ആ ആഗ്രഹമുണ്ട്.. ഓരോ മാസം ശമ്പളം കിട്ടുമ്പോഴും വേറോരോ ആവശ്യങ്ങളുണ്ടാവും.. വീട് പുതുക്കിപ്പണിയുക എന്ന സ്വപ്നം സാമ്പത്തികത്തിൽ തട്ടി നിൽക്കുകയാണ്..
മേനോന് പ്രതീക്ഷയുണ്ടായിരുന്നു..ആശയിത് വേണ്ടെന്ന് വെക്കാൻ കാരണമൊന്നുമില്ല..അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ടാഗ്രഹങ്ങളും ഒറ്റയടിക്ക് നടക്കും..
ആശ ഒന്നും മിണ്ടാതെ കുറേ നേരം ആലോചിച്ചിരുന്നു.. ഇടക്കവൾ മേനോനെ നോക്കും..
“ആശ ഉടനെ ഒരു മറുപടി പറയണം എന്നില്ല… വീട്ടിൽ പോയി നന്നായി സമയമെടുത്ത് ആലോചിച്ച് പറഞ്ഞാ മതി… നമ്മുടെ ജീവിതം തന്നെ മാറിമറിയുന്ന ഒരു ദൗത്യമാണിത്… പെട്ടെന്ന് മറുപടി പറയാൻ പറ്റിയ കാര്യമല്ല… “..
അവളുടെ ആലോചന കണ്ട് മേനോൻ പറഞ്ഞു..
ആശ തലയുയർത്തി മേനോന്റെ കണ്ണിലേക്കൊന്ന് നോക്കി.. അവളുടെ കണ്ണിലെ ദാഹം മേനോൻ വ്യക്തമായി കണ്ടു..
“സാറ് ഈ ഒരു ദൗത്യത്തിന് വേണ്ടി മാത്രമാണല്ലോ എന്നെ വിവാഹം കഴിക്കുക… ?..
അത് കഴിഞ്ഞാലോ… ?”..
അതായിരുന്നു ആശയുടെ ആദ്യത്തെ സംശയം.. മേനോനൊന്ന് ചിരിച്ചു..
“ അത് നമുക്ക് ഈ ദൗത്യം കഴിഞ്ഞിട്ട് തീരുമാനിച്ചാ പോരേ… ?”..
ആശ തലയാട്ടി..
“ അപ്പോ ഒരു ദിവസമെങ്കിലും നമ്മൾ ഭര്യാഭർത്താക്കന്മാരായി കഴിയേണ്ടിവരും…?”..
അത് ചോദിക്കുമ്പോ ആശ പൂത്തുലയുകയായിരുന്നു..
“ഉം… അല്ലാതെ പറ്റില്ല…. “..
“ ഇതിൽ നിന്ന് കോടികൾ കിട്ടുമെന്ന് കരുതിയിട്ടില്ല… ഞാനിഷ്ടപ്പെടുന്ന സാറ് ആദ്യമായി എന്നോടൊരു കാര്യമാവശ്യപ്പെട്ടത് കൊണ്ടും, ഒരു ദിവസത്തേക്കെങ്കിലും സാറിന്റെ ഭാര്യയായിട്ടിരിക്കാമെന്ന കൊതി കൊണ്ടും ഞാനിതിന് സമ്മതിക്കാം… “..
മേനോൻ പ്രതീക്ഷിച്ച പോലെത്തന്നെ ആശയുടെ സമ്മതം അവൾ തുറന്ന് പറഞ്ഞു..
“ആരാ സാർ നമ്മുടെ കൂടെ വരുന്ന മറ്റ് നാല് പേർ…?”..
അതിത് വരെ മേനോൻ ആശയോട് പറഞ്ഞിട്ടില്ല.. ആശക്ക് സമ്മതമാണെങ്കിൽ മാത്രം പറഞ്ഞാൽ മതിയല്ലോ…
“ നാല് പേര് നമ്മുടെ കൂടെ വരുന്നുണ്ടെങ്കിലും അതിൽ രണ്ട് പേരെ മാത്രേ എനിക്കറിയൂ… രണ്ടും നമ്മുടെ വിദ്യാത്ഥികളാണ്… അവരെ ആശയും അറിയും… ഇനി അവരാണ് അവർക്കുള്ള ജോഡികളെ കണ്ടെത്തേണ്ടത്… നിലവിൽ രണ്ടാൾക്കും കാമുകിമാരുണ്ട്… അവരെ പറഞ്ഞ് സമ്മതിപ്പിക്കാനായാൽ അവർ നാല് പേരുമാകും നമ്മുടെ കൂടെ വരിക… ആ പെൺകുട്ടികളും നമ്മുടെ വിദ്യാർത്ഥികളാണ്…”..
സുഹൈലിന്റേയും, അനന്തുവിന്റേയും ഫോട്ടോ കാണിച്ച് മേനോൻ ആശക്കവരെ പരിചയപ്പെടുത്തി.രണ്ടാളെയും അവൾക്കറിയാം..
“ആശ ഒന്നു കൊണ്ടും ഭയപ്പെടണ്ട… എല്ലാറ്റിനും മുന്നിൽ ഞാനുണ്ടാവും…”..
സംസാരം തീർന്നെന്ന് ആശക്ക് മനസിലായി.. തനിക്ക് പോകാറായെന്നും..
“ എന്നാവും സാർ നമ്മുടെ യാത്ര…?”..
പോകാൻ താൽപര്യമില്ലാതെ കുറച്ച് നേരം അവിടെയിരിക്കാൻ വേണ്ടി ആശ ചോദിച്ചു..
“ഇന്ന ദിവസം പോകും എന്നൊന്നും പറയാൻ പറ്റില്ല… ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്…ഇതിനെ പറ്റിയുള്ള പഠനം ഇനിയും നടക്കാനുണ്ട്… എന്നാലും ഏത് സമയത്തും റെഡിയായിട്ടിരിക്കണം…
എപ്പോ വിളിച്ചാലും വരാൻ ആശക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലോ…?”..
“ഇല്ല സാർ… എന്നാലും… നമ്മുടെ… കല്യാണം… എപ്പോഴായിരിക്കും…?”..
നാണത്താൽ ആശയുടെ മുഖം തുടുത്തിരുന്നു..
“ അത് സുഹൈലും, അനന്തുവും അവരുടെ കാമുകിമാരെ പറഞ്ഞ് സമ്മതിപ്പിച്ചാൽ പിറ്റേന്ന് തന്നെ നമുക്കത് നടത്താം… “..
“ അത്… നമ്മുടേത്… ആദ്യം… നടത്തിക്കൂടെ സാർ…?”..
സഹിക്കാനാവാത്ത കൊതിയോടെ ആശ ചോദിച്ചു..
“ അത് വേണോ…?”..
ഒരു കാമുകന്റെ ഭാവത്തോടെ മേനോൻ ചോദിച്ചു..
“ഉം..”..
ആശ നാണത്തോടെ മൂളി..
“ഏതായാലും അവന്മാരുടെ തീരുമാനമൊന്നറിയട്ടെ… ഒരാഴ്ചക്കകം നമുക്ക് നോക്കാം… “..
“ഇന്നോ, നാളെയോ ആണെങ്കിൽ നന്നായിരുന്നു സാർ…”..
“അതെന്താ… ?”..
“ അത്…രണ്ട് ദിവസം കഴിഞ്ഞാ… എനിക്ക്… ഡേറ്റാവും…”..
പറയാൻ മടിയുണ്ടെങ്കിലും ആശയത് തുറന്ന് പറഞ്ഞു..
“ എന്നാപിന്നെ ആശയുടെ ഡേറ്റ് കഴിഞ്ഞിട്ട് മതി… അത്രയും ദിവസം കാത്തിരുന്നൂടേ…?”..
സഹിക്കാനവാത്ത കഴപ്പിന്റെ വിറയലോടെ ആശ തലയാട്ടി…
“ ഞാനെന്നാ പൊയ്ക്കോട്ടെ സാർ… ?”..
“ഉം… ഇതിനെ പറ്റി ഇനി നമ്മുടെ ആശയ വിനിമയമൊക്കെ വാട്സാപ്പ് ഗ്രൂപ്പിലൂടെയാവും…”..
“ ഇതിനെ പറ്റി സംസാരിക്കാനല്ലാതെ എനിക്ക് സാറിനെ വിളിച്ചൂടെ… ?”..
ആശ അസ്സൽ കാമുകിയായി മാറിയിരുന്നു..
“ ഉം… എപ്പോ വേണേലും ആശക്കെന്നെ വിളിക്കാം… എന്ത് കാര്യത്തിനും ഞാനുണ്ടാവും… വീട്ടിലേക്ക് ഞാൻ കൊണ്ടു വിടണോ… ?”..
“വേണ്ട സാർ… നടക്കാനുള്ള ദൂരമല്ലേ ഉള്ളൂ…”..
ആശ യാത്ര പറഞ്ഞിറങ്ങി.. വീട്ടിലേക്ക് നടക്കുമ്പോൾ സന്തോഷത്താൽ അവൾ പൂത്തുലയുകയായിരുന്നു.. പാന്റീസ് നനഞ്ഞ് യോനിയിലൊട്ടുന്നതും, തുടയിടുക്കാകെ വഴുക്കുന്നതും അവളറിഞ്ഞു.. വഴുതിയിറങ്ങിയ മുഴുത്ത കന്ത് പാന്റീസിലുരഞ്ഞ് വീട്ടിലെത്തുന്നതിന് മുൻപ് തനിക്ക് രതിമൂർഛയുണ്ടാവുമോന്ന് പോലും ആശക്ക് തോന്നി…
( തുടരും…)..
Your email address will not be published.