ഹോം ← മുൻ ഭാഗങ്ങൾ

മരുഭൂ വസന്തം 6

 

അദ്ധ്യായം 17

 

എസിയുടെ പതിഞ്ഞ മൂളക്കം മാത്രം ഘനീഭവിച്ചു നിൽക്കുന്ന നിശബ്ദതയ്ക്ക് ഭംഗം വരുത്തുന്ന മുറിയുടെ ചില്ലു ജാലകം രമ്യ രണ്ട് വശത്തേക്കും തള്ളി നീക്കി വിരിപ്പ് മാറ്റിയിട്ടു. പുറത്ത് കോടമഞ്ഞ് പുതച്ച പുലർകാലം. തണുപ്പിന്റെ സൂചിമുനകൾ കാമാസക്തമായ ആർത്തിയോടെയെന്ന പോലെ അവളെ വാരിപ്പുണർന്നപ്പോൾ രമ്യയുടെ ചുണ്ടുകൾ വിറച്ചു കൂട്ടിയിടിച്ചു. തണുപ്പ് കാലത്തിലേക്ക് അറേബ്യൻ നാളുകൾ കാലെടുത്തു വച്ചിരിക്കുന്നു. ഇനി നാല് മാസത്തോളം അതിമനോഹരമായ ദിനങ്ങൾ ആയിരിക്കും.

 

മൂടൽ മഞ്ഞിൽ പുറമെയുള്ള കാഴ്ച്ചകൾ ഭാഗികമാണ്. നരച്ച മഞ്ഞിന്റെ സൂത്യാര്യതയിലൂടെ നേർത്ത ചില നിഴലുകൾ പോലെ മാത്രമേ കാഴ്ചകൾ സാധ്യമാകുന്നുള്ളൂ. കെട്ടിടങ്ങൾ, റോഡ് ഒന്നും തെളിഞ്ഞു കാണാൻ വയ്യ. ഏതാണ്ട് ഉച്ചയോളം സൂര്യൻ പോലും ശക്തിക്ഷയിച്ചു നിലാവ് പോലെ ഒരു വെളുത്ത കാഴ്ചയായി മഞ്ഞിലൂടെ കാണപ്പെടും.

 

ശരീരം മൂടിപ്പുതച്ച വസ്ത്രത്തിൽ കൈകൾ അമർത്തി മാറിൽ കെട്ടി അവൾ വാഹിദിന്റെ ഫോൺ കോളിനെ കുറിച്ച് ചിന്തിച്ചു. സാറിനോട് സുധീർ സാർ എല്ലാം പറഞ്ഞിട്ടുണ്ട്. അല്ലാതെ അങ്ങേര് എങ്ങിനെ അറിയാൻ ആണ്. അപ്പൊ തന്റെ മുറിപ്പാടിന്റെ കാര്യവും അറിഞ്ഞിട്ടുണ്ട്.

 

അയ്യേ.. സാർ ആ മുറിവ് സങ്കല്പിച്ചു കാണില്ലേ. അങ്ങിനെയെങ്കിൽ മുറിവ് പറ്റിയ ഭാഗവും സങ്കല്പിച്ചു കാണില്ലേ. ഹേയ് സാർ എന്തിന് അത്രത്തോളം ചിന്തിച്ചു കൂട്ടണം. ആ നൂറയെക്കാൾ സുന്ദരിയായ ഒരുത്തി ഇവിടുത്തെ അറബികുട്ടികൾ എങ്ങാനും മാത്രേ കാണൂ. അവളെ ഡെയിലി മൂന്നും നാലും തവണയിട്ട് തകർക്കുന്ന ആശാൻ ആണ്.

അപ്പോഴാ അങ്ങേര് എന്നെയും എന്റെ തേഞ്ഞു തുടങ്ങിയ വല്ലതും ഓർക്കുന്നെ. എന്നാലും സുധീർ സാർ സംഭവം പറയുമ്പോൾ എവിടെയാണ് മുറിഞ്ഞത് എന്ന് പറഞ്ഞുകാണും. എങ്ങിനെയാണ് എന്നും. അപ്പോൾ ആ ഭാഗം എന്തായാലും മനസ്സിൽ സങ്കല്പിച്ചു കാണും. അയ്യേ, നാണക്കേട്. ഇനി എങ്ങിനെ ആ മുഖത്തേക്ക് നോക്കും.

അവൾക്ക് നാണം തോന്നി. വെളുത്ത മുഖത്ത് അരുണിമ കലർന്നു. ചുണ്ടിൽ സ്ത്രൈണതയുടെ മനോഹാരിത നിറഞ്ഞ ലജ്ജയിൽ കുതിർന്ന മന്ദഹാസം ഒളിഞ്ഞു നിന്നു. വാഹിദ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് കുറെ ചിന്തിച്ചു.

 

ജോർജിനെ വീണ്ടും വിളിക്കണം. ക്ഷമാപണം നടത്തി മുഴുമിപ്പിക്കാതെ പോയ ആ കളിയുടെ കേളിയാട്ടത്തിൽ ഒന്നുകൂടി മതിമറക്കണം. ആൽബിയുടെ പപ്പയെ വേദനിപ്പിച്ചതിൽ പ്രായശ്ചിത്തം ചെയ്യണം, എവിടാണെന്ന് വച്ചാൽ ഞാൻ വരാം എന്നൊക്കെ പറയണം എന്നൊക്കെയാണ് വാഹിദ് സാർ പറഞ്ഞത്. പക്ഷെ രമ്യയ്ക്ക് ഭയം തോന്നി. ഇതൊക്കെ എങ്ങിനെ സാധിക്കും. നിയമ പരമായി ഒരിക്കലും മുന്നോട്ട് പോകാൻ പറ്റില്ല. നാട്ടിലെ പോലെ അധികാരികളെ വിലക്കെടുത്തു രക്ഷപ്പെടാനും പറ്റില്ല. രാജ്യം വേറെയാണ്. അപ്പൊ പിന്നെ വാഹിദ് സാർ എങ്ങിനെ അവരെ നേരിടും. എന്തായിരിക്കും അങ്ങേരുടെ ഉദ്ദേശം.?രമ്യയുടെ ചിന്തകൾ കാടുകയറി.

 

അവൾക്ക് ഒന്നിനോടും താത്പര്യം ഇല്ലാതായിരിക്കുന്നു. എല്ലാം മറന്ന് കാമം മാത്രം തീപോലെ ജ്വലിക്കുന്ന വികാര മുഹൂർത്തങ്ങളിൽ തന്റെ ഇറച്ചിനിറഞ്ഞു നിൽക്കുന്ന പൂറിൽ ആൽബിയും സുധീർ സാറും എത്രയോ കടിച്ചു പറിച്ചിട്ടുണ്ട്. പല്ലുകൾ ചേർത്ത് ചുണ്ട് കൊണ്ട് ഇറുക്കി ഞെരിച്ചു മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ മദജലം പുരണ്ടു കുഴഞ്ഞ അല്ലികൾ പല്ലുകൾക്കിടയിലൂടെ താഴേക്ക് വഴുതിപ്പോകും.. ആാാഹ്… സുഖം കൊണ്ട് പരിസരം മറന്ന് വാപൊളിച്ചു കൂവിയിട്ടുണ്ട്.പക്ഷെ ഒരു മൃഗത്തെ പോലെ, അല്ല ആർത്തി പൂണ്ട ചെന്നായയെ പോലെ അയാൾ പല്ലുകൾ ആഴ്ത്തി കടിച്ചു മുറിക്കും എന്ന് കരുതിയില്ല. എത്ര ദിവസങ്ങൾ വേണ്ടി വന്നു പഴുപ്പ് മാറി മുറിവൊന്ന് നേരെയാകാൻ. കരഞ്ഞു മാനസികമായി തകർന്ന് തന്റെ പ്രിയപ്പെട്ട വിനോദമായ രതിസുഖത്തിന്റെ മായാ മധുരം തന്നെ വെറുത്തു പോയി. അതിൽ പിന്നെ കുറേ നാളുകൾ ജോലിക്ക് പോകാതെ ഏകാന്തതയുടെ ആശ്വാസത്തിൽ മുറിയിൽ തന്നെ കഴിഞ്ഞ് കൂടുകയായിരുന്നു.

 

ആൽബിക്ക് താൻ വെറുമൊരു ലൈംഗിക ഉപകരണം മാത്രമായിരുന്നു. അയാൾക്ക് താൻ സുധീർ സാറുമായി സുഖിക്കുന്നത് പോലെ മറ്റു പല പെണ്ണുങ്ങളുമായി ബന്ധം ഉണ്ടെങ്കിലും തന്നെ വിശ്വസിപ്പിച്ചിരുന്നത്, അല്ലെങ്കിൽ തന്നോട് പെരുമാറിയിരുന്നത് പ്രണയ ഭാവത്തോടെ ആയിരുന്നു. അത് കൊണ്ട് തന്നെ അയാളെ ജീവിതമായും മറ്റുള്ളതൊക്കെ അനുഭവങ്ങൾ മാത്രമായിട്ടുമായിരുന്നു കരുതിയിരുന്നത്. പക്ഷെ താൻ ആർക്കും പ്രിയപ്പെട്ടതല്ലാത്ത, എല്ലാവർക്കും ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്ന ഒരു ജന്മമായിപ്പോയല്ലോ എന്ന് അവൾ ഓർത്തു. രമ്യയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. സ്ത്രീകൾ പുരുഷന്മാർക്ക് വിനോദം മാത്രമാണെന്നും അതിനപ്പുറം അവർക്കുള്ള അതേ ബോധങ്ങളും ലക്ഷ്യങ്ങളും നിലപാടുകളും ഉണ്ടെന്ന ചിന്ത തന്നെ അവർക്ക് ഇല്ലല്ലോ എന്ന് രമ്യ വ്യസനത്തോടെ ചിന്തിച്ചു.

 

പൊടുന്നനെ മേശയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ശബ്ദിക്കാൻ തുടങ്ങി. അവൾ ജാലകത്തിന്റെ അടുത്തു നിന്ന് നടന്ന് ചെന്ന് മൊബൈൽ എടുത്തു നമ്പർ പരിശോധിച്ചു. ഓഫീസ് നമ്പറാണ്. എന്താണാവോ കാര്യം.? അവൾ കോൾ അറ്റന്റ് ചെയ്തു ഫോൺ ചെവിയിൽ ചേർത്തു.

 

“ഹെലോ, നിശ. ഇത്ര നേരത്തെ എന്താ കാര്യം.?”

അവൾക്കറിയാം വിളിക്കുന്നത് നിശയായിരിക്കും എന്ന്.

“മാഡം, ഒന്നിങ്ങോട്ട് വരാമോ. കുറച്ചു സീരിയസ് ആണ്. ഒരു സ്ത്രീ വന്ന് സാറിനെ കുറിച്ച് ചോദിക്കുന്നു. പേർസണൽ ഫ്രണ്ട് ആണ്, റിലേഷൻ ഉള്ള ആളാണ് എന്നൊക്കെ പറയുന്നു. എന്തോ പന്തികേട് പോലെ.” നിഷയുടെ അൽപ്പം പരിഭ്രമിച്ച സംസാരം രമ്യ കേട്ടു.

 

“അവിടെ സെക്യൂരിറ്റി ഇല്ലേ. എന്തിനാ പേടിക്കുന്നത്.” രമ്യ ചോദിച്ചു.

“സെക്യൂരിറ്റി അകത്തേക്ക് വിട്ടിട്ടില്ല. അവർ പുറത്തു നിൽക്കുവാ. സെക്യൂരിറ്റി ചേട്ടനാ കാര്യങ്ങൾ പറഞ്ഞത്. പേർസണൽ റിലേഷൻ ആണെന്നൊക്കെ പറഞ്ഞത് കൊണ്ട് അകത്തേക്ക് വിട്ടില്ല. സുധീർ സാറിനെ ആണെന്ന് തോന്നുന്നു, കണ്ടിട്ടേ പോകൂ എന്ന് പറഞ്ഞു വാശിയാണ്. കാറിൽ വന്നിറങ്ങി സെക്യൂരിറ്റി ചേട്ടനോട് കാര്യം പറഞ്ഞു കാറിനെ പറഞ്ഞു വിട്ടു. ഗ്രീൻസ്‌പൈസസിന്റെ ആരോ ആണെന്നാ പറയുന്നത്.” നിശ പറഞ്ഞു.

 

“ഓക്കേ, സാറിനെ അറിയിക്കേണ്ട. ഞാനിപ്പോ എത്താം. അതുവരെ കാര്യങ്ങൾ ഒച്ചപ്പാട് ആക്കാൻ നിക്കണ്ട. സെക്യൂരിറ്റി ചേട്ടനോട് പറ അവരെ അവിടെ ഇരുത്താൻ.”

 

രമ്യ നിഷയോട് അത്രയും പറഞ്ഞിട്ട് കോൾ കട്ട്‌ ചെയ്തു വേഗം വസ്ത്രം ധരിച്ചു പാർക്കിങ്ങിലേക്ക് നടന്ന് കാറിൽ കയറി. അവൾക്ക് ഭയം തോന്നി. ആൽബി പറഞ്ഞു വിട്ട ആരെങ്കിലും ആവുമോ? അതോ ജോർജിന്റെ നീക്കങ്ങൾ ആകുമോ? സുധീർ സാർ പഴയ കുറേ കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു. ആ മൃഗത്തിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി, ഭോഗിച്ച് കഴിഞ്ഞാൽ കൂട്ടുകാരോടൊത്തു കൂട്ടത്തോടെ ബലാത്സംഘം ചെയ്തു ജീവൻ പോകുമെന്ന് തോന്നിയാൽ ജീവനോടെ കാട്ടിലെ നായ്ക്കൾക്ക് പെൺകുട്ടികളെ എറിഞ്ഞു കൊടുത്തിരുന്നു പോലും. അയാളോട് ക്രിമിനൽ ആണെന്നും അയാളിൽ നിന്ന് ഏറ്റവും കുറഞ്ഞ ആക്രമണം മാത്രമാണ് തനിക്ക് നേരിട്ടത് എന്നും മറ്റും കേട്ടപ്പോൾ രക്തം മരവിച്ചു പോയി. അയാളെ ഈ അവസ്ഥയിൽ ആക്കിയത് വാഹിദ് സാർ ആണെന്നും ജീവനോടെ കഷ്ടിച്ച് രക്ഷപ്പെട്ടു ഒളിച്ചോടി വന്നതാണെന്നും കൂടി കേട്ടപ്പോൾ മുതൽ ഓരോ ഒച്ചയനക്കങ്ങളും ഭീതിയാണ്. നാട്ടിലേക്ക് ഓടിപ്പോയി അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നിപ്പോയി.

 

ആരാകും അവരെന്ന് അവൾക്ക് എത്ര അലോചിച്ചിട്ടും ഒരു ധാരണ കിട്ടിയില്ല. ഗ്രീൻ സ്‌പൈസസ് എന്ന് പറയുമ്പോൾ.. അതിന്റെ gcc ബിസിനസ്സ് കൈകാര്യം ചെയ്യുന്നത് രേണുക എന്നൊരു സ്ത്രീയല്ലേ. അവർ സുധീർ സാറുമായി ഒരൽപ്പം അടുപ്പമുള്ള ആളാണ്. സെക്യൂരിറ്റി തടഞ്ഞു വെക്കേണ്ട കാര്യം ഇല്ല. ഒരുപക്ഷെ വേറെ ഏതെങ്കിലും സ്ത്രീ.. സുധീർ സാറിന് വല്ല അബദ്ധവും പറ്റിയോ? അവൾ കാറിന്റെ വേഗത കൂട്ടി, മൂടൽമഞ്ഞിൽ റോഡിന്റെ മുൻവശം അധികം വ്യക്തമല്ലാത്ത റോഡിലൂടെ ശ്രദ്ധയോടെ ഓടിച്ചു പോയി. പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ അവളുടെ വാഹനം കമ്പനിയുടെ ഗേറ്റിലേക്ക് അടുത്തു. അവിടെ മഞ്ഞിന്റെ നേർത്ത പുകപടലങ്ങൾക്കിടയിൽ സുന്ദരിയായ ഒരു സ്ത്രീ സെക്യൂരിറ്റിയുടെ കസേരയിൽ കസേരയിൽ കണ്ണടച്ചു ചാരി ഇരിക്കുന്നത് അവൾ കണ്ടു.

 

അദ്ധ്യായം 18

 

താൻ എടുത്തുചാടി പോലീസിനെ വിളിച്ചിരുന്നെങ്കിൽ അബദ്ധമായേനെ എന്ന് വിൻസന്റനു തോന്നി. മുഴച്ചു നിൽക്കുന്ന ഒരുപാട് ചോദ്യങ്ങൾക്ക് എന്ത് പറയണം.? തന്റെയാണ് ഈ ആടുവളർത്താൽ കേന്ദ്രം. ആരാണ് ഇവിടെ ജോലിക്കുള്ളത് എന്ന് ചോദിച്ചാൽ എന്ത് പറയും? താൻ എങ്ങിനെ ഇവിടെയെത്തി എന്ന് എങ്ങിനെ പറയും. ആ ബംഗാളികൾ വണ്ടിയുമായി കടന്ന് കളഞ്ഞു എന്ന് പറയേണ്ടി വരും. ഒന്ന് കോട്ടുവായിടുന്ന സമയത്തിനകം ഡ്രോണും വേണ്ടിവന്നാൽ ഹെലികോപ്റ്റർ സന്നാഹം തന്നെ വന്നെന്നിരിക്കും, മരുഭൂമിയിൽ നഷ്ടപ്പെട്ട രണ്ട് മനുഷ്യരെ തിരഞ്ഞു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ. ഇവിടെ മനുഷ്യർക്ക് അത്രത്തോളം മൂല്യം കൽപ്പിക്കുന്നുണ്ട്. അവരിപ്പോൾ എവിടെയായിരിക്കും. അവരെ എങ്ങിനെ കണ്ടെത്തും.? രാത്രിയല്ലേ, എത്ര വേണേലും നടക്കാം. തണുപ്പാണ്, ഏറെ നടന്നിട്ട് തൊണ്ട വരണ്ടാൽ കുടിക്കാൻ കൈയിൽ വെള്ളം കരുതിയാൽ മാത്രം മതി.

വിൻസന്റ് തിരികെ കൂടാരത്തിൽ എത്തിയിരുന്നു. അവൻ കൂടാരത്തിൽ നിന്ന് ബാറക്കും എലിസബത്തും ഉപയോഗിച്ചിരുന്ന പഴകിയ ബോട്ടിൽ എടുത്തു വെള്ളം നിറച്ചു പുറത്തേക്കിറങ്ങി താൻ വരുന്ന വഴിയിലേക്ക് വേഗം നടന്നു. അരണ്ട രാവിന്റെ വെളിച്ചത്തിൽ വിശാലമായ മരുഭൂമി ഏതോ ഇരുണ്ട ഗ്രഹം പോലെ തോന്നിച്ചു. തണുത്ത തരിശ് ഭൂമിയിലൂടെ വേഗത്തിൽ ഏതാണ്ട് ഒരു മണിക്കൂറോളം നടന്നപ്പോൾ തൊണ്ട വരണ്ട്, തളർച്ച തോന്നി അല്പസമയം മണലിൽ കുത്തിയിരുന്നു. കുറേ വെള്ളം ആർത്തിയോടെ കുടിച്ച് തളർച്ച മാറ്റി. തലയിൽ നിന്ന് വിയർപ്പ് നെറ്റിയുടെ പാർഷ്വഭാഗം വഴി കൺകോണിലൂടെ താഴോട്ട് കിനിഞ്ഞിറങ്ങി. അത് വിരൽ കൊണ്ട് വടിച്ചു മാറ്റി അവൻ വീണ്ടും എഴുന്നേറ്റ് നടന്നു. സമയം പോകുംതോറും ഇരുട്ടും മൂടൽ മഞ്ഞിന്റെ നരച്ച പുകമറയും കാരണം എളുപ്പം നടക്കാൻ കഴിയാതെ വന്നപ്പോളാണ് അവന് പെട്ടന്നൊരു കാര്യം ചിന്തയിൽ വന്നത്. വിൻസെന്റ് പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു. കോൺടാക്റ്റ് ലിസ്റ്റിൽ സെർച്ച്‌ ചെയ്ത് ആൽബിയുടെ നമ്പർ സെലക്ട്‌ ചെയ്ത് കോൾ ചെയ്തു. ഒന്ന് രണ്ട് തവണ റിങ് ചെയ്തതിനു ശേഷം അവൻ കോൾ അറ്റന്റ് ചെയ്തപ്പോൾ വിൻസന്റ് അവനോട് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. പക്ഷേ വാസ്തവം എന്താണെന്ന് മറച്ചു പിടിച്ചാണ് സംസാരിച്ചത്.

 

“ആൽബി എനിക്കൊരു അപകടം പിണഞ്ഞു. വണ്ടി ഡീസെർട്ടിൽ കുടുങ്ങിയപ്പോൾ ഞാൻ ഇറങ്ങി നടന്ന് വഴി തെറ്റി. താനൊന്ന് വണ്ടിയുമായി വന്ന് പിക്ക് ചെയ്യണം. ഞാൻ ലൊക്കേഷൻ അയക്കാം.” വിൻസെന്റ് നുണ പറഞ്ഞു.

“അളിയാ ശരി. ഞാൻ ഇപ്പൊ തന്നെ ഇറങ്ങി പെട്ടന്ന് എത്തിയേക്കാം.” ആൽബി മറുപടി പറഞ്ഞു. ഈ ബുദ്ധി ആദ്യമേ തോന്നിയില്ലല്ലോ എന്ന് വിൻസെന്റ് മണലിൽ മലർന്നു കിടന്ന് കിതച്ചു കൊണ്ട് ചിന്തിച്ചു. ഒപ്പം ആൽബിക്ക് അവൻ കിടക്കുന്ന ലൊക്കേഷൻ അയച്ചു കൊടുക്കുകയും ചെയ്തു. ബോട്ടിലിൽ നിന്ന് കുറേകൂടി വെള്ളം ആർത്തിയോടെ കുടിച്ചിട്ട് വിൻസന്റ് കണ്ണുകൾ തുറന്ന് വിശാലമായ ആകാശത്തേക്ക് നോക്കി മലർക്കേ തളർന്നു കിടന്നു. ഇത്രനാളും എലിസബത്തിനെ കൊണ്ട് താൻ കുടിപ്പിച്ച, ഒട്ടകത്തിനും ആടിനും കുടിക്കാൻ കൊടുത്തിരുന്ന അതേ വെള്ളം തന്നെയാണല്ലോ താനും കുടിച്ചത് എന്ന് അവൻ ആലോചിച്ചപ്പോൾ വിൻസന്റിന് മനംപിരട്ടി.

 

എത്ര വിദഗ്ദമായിട്ടാണ് താൻ അവളെ ഇവിടെ എത്തിച്ചത്. യാതൊരു പഴുതും കൊടുക്കാതെ, വാഹിദ് പോലും അറിയാതെ, വിദഗ്ദമായി നടത്തിയ ഒരു പദ്ധതി. അപ്പനും അമ്മയും ഒരുകാര്യത്തിലും തലയിടാത്തത് കൊണ്ട്, ബിസിനസ്‌ കാര്യങ്ങൾക്ക് വേണ്ടി പലപ്പോഴും കളിക്കാൻ വേണ്ടി മാത്രം, അവളെ പലയിടത്തും കൂട്ടിക്കൊണ്ട് പോയിട്ടുള്ളത് കൊണ്ട് അവരെ വിശ്വസിപ്പിക്കാൻ കുറച്ചു നുണകളും സത്യങ്ങളും കൂട്ടിക്കലർത്തി പറയേണ്ടി വന്നു എന്ന് മാത്രം.

 

“ശാരികയുടെ കൊലപാതകത്തിൽ വാഹിദ് എന്നെയും ജോർജ് അങ്കിൾനെയും സംശസയിക്കുന്നുണ്ട്, അത് കൊണ്ട് എലിസബത്തിനെ ബലിയാടാക്കും. അത് കൊണ്ട് കുറച്ചു കാലം ആരുമറിയാതെ തന്റെ കൂടെ വന്നു നിൽക്കട്ടെ.” താൻ പപ്പയോടും മമ്മയോടും പറഞ്ഞു വിശ്വസിപ്പിച്ചതും തന്നെ സംശയിക്കാതിരിക്കാൻ കരുക്കൾ നീക്കിയതും അങ്ങിനെയായിരുന്നു. ഒരു വിധം ഇവിടെ എത്തിച്ച്, ഒടുവിൽ നുണപറഞ്ഞും പേടിപ്പിച്ചും ഈ മരുഭൂമിയിൽ കൊണ്ടിട്ടത് ഇഞ്ചിഞ്ചായി പട്ടിണി കിടന്നും വെയിലും മഞ്ഞും കൊണ്ട് ചുക്കിച്ചുളിഞ്ഞു ഉരുകിയിരുകി സ്വയം ചത്തൊടുങ്ങട്ടെ എന്ന് കരുതി തന്നെയാണ്. സ്വന്തം ചോരയായ തന്നെക്കാൾ കൂടുതൽ കാമുകനെ സ്നേഹിച്ച, തങ്ങളെ ഒറ്റിക്കൊടുത്തതിനുള്ള ശിക്ഷ.!

 

പക്ഷേ കൈയിൽ നിന്ന് വഴുതി പോയിരിക്കുന്നു. രാജ്യം വേറെയാണ്. കഞ്ചാവ് മുതൽ താൻ ഇവിടെ നടത്തുന്ന ഇല്ലീഗൽ സെക്സ് ബിസിനസ്‌ വരെ വെളിയിൽ കൊണ്ട് വരാൻ അവൾക്ക് കഴിയും. ഡാൻസ് ബാറുകൾക്ക് അനുമതി ഉണ്ടെങ്കിലും റെഡ് സ്ട്രീറ്റ് ഇല്ലാത്ത, വേശ്യാലയം നിയമവിധേയമല്ലാത്ത ഒരു രാജ്യമാണ് ഇത്. പക്ഷേ മസാജ് സെന്റർ ലൈസെൻസ് എടുത്ത്, താൻ പല രാജ്യത്ത് നിന്നും പെൺകുട്ടികളെ കൊണ്ട് വന്ന്, പലർക്കും പങ്ക് വച്ച് നല്ലൊരു വരുമാനം ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം അന്വേഷണത്തിൽ ചിലപ്പോൾ തനിക്ക് പറയേണ്ടി വന്നേക്കാം. കാരണം വാഹിദ് ബുദ്ധിമാനാണ്. അവനെ അവൾ കാണാൻ ഇടവന്നാൽ തന്നെ പൂട്ടാൻ അവൾക്ക് കഴിയും.

അവൾ രക്ഷപ്പെട്ടിരിക്കുന്നത് തന്റെയീ ബിസിനസ്സ് കേന്ദ്രത്തിൽ നിന്നാണ്. അവൾക്ക് അവൾ അനുഭവിച്ച പീഡങ്ങൾ കാണിച്ചു കൊണ്ട് തനിക്കെതിരെ കേസ് കൊടുക്കാം. അവർ കടന്ന് കളഞ്ഞിരിക്കുന്നത് തന്റെ ഫോണും കൊണ്ടാണ്. ആ മൊബൈലും സിം കാർഡും മാത്രം മതി താൻ അകത്താവാൻ. കാര്യങ്ങൾ കൈവിട്ട് പോകും. പണവും പദവിയും ഇവിടെ രക്ഷയ്ക്കെത്തില്ല, നിലനിൽപ് അപകടത്തിലാണ്. അബദ്ധം പിണഞ്ഞിരിക്കുന്നു. നാട്ടിൽ നിന്ന് കമ്പനി ഷെറിന്റെ പേരിലേക്ക് രജിസ്റ്റർ ചെയ്തു കടന്ന് കളയുമ്പോൾ ഒരു കള്ളപാസ്പോർട് ഒപ്പിക്കണമായിരുന്നു. മുൻവിധിയില്ലാതെ ഓരോന്ന് ചെയ്തു കൂട്ടിയത് അബദ്ധമായിപോയി.

 

വിൻസെന്റ് കൈകൾ രണ്ട് വശത്തേക്ക് നീട്ടിവച്ചു കണ്ണുകൾ അടച്ചു. എവിടെയോ തനിക്ക് പിഴച്ചിരുന്നു എന്ന നിരാശയും താൻ എന്നെന്നേക്കുമായി പിടിക്കപ്പെടാം അല്ലെങ്കിൽ വേട്ടയാടപ്പെടാം എന്ന അപായ സൂചനയും അവനെ മാനസികമായി തളർത്തി. സമയം പോകും തോറും അധികരിച്ചു കൊണ്ടിരുന്ന തണുപ്പിൽ വിറച്ചു തുടങ്ങിയ ശരീരത്തെ എങ്ങിനെ രക്ഷിക്കണം എന്നറിയാതെ അവൻ എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടന്ന് തുടങ്ങി. പലപ്പോഴും ഓടുകയും ചാടുകയും ചെയ്തു ശരീരത്തെ ചൂടുപിടിപ്പിക്കാൻ തുടങ്ങി. ഒടുവിൽ ബോട്ടിലിൽ അവശേഷിച്ച അവസാന തുള്ളി ജലവും കുടിച്ച് തീർത്തിട്ട് നിലത്തേക്ക് തളർന്നിരുന്നു. വൈകുംതോറും താൻ മരണത്തിലേക്ക് കൈപിടിച്ച് നടത്തപ്പെടുമെന്ന ഭീകരമായ യാഥാർഥ്യം അയാളെ ചകിതനാക്കി. നിരാശയും ഭീതിയും കൊണ്ട് മാനസികമായി തളർന്ന അവന്റെ കണ്ണുകളിൽ നേർത്ത നനവ് പടർന്നു. ചാർജ് തീർന്ന് തുടങ്ങിയ മൊബൈൽ എടുത്ത് ആൽബിയെ ഒന്നുകൂടി വിളിക്കാൻ ശ്രമിച്ചപ്പോൾ, വിശാലമായ ഇരുട്ടിലേക്ക് വെളിച്ചത്തിന്റെ മഹാപ്രളയം മഞ്ഞിന്റെ ആർദ്രതയിൽ തട്ടി പ്രസരിക്കുകയും വളരെ വേഗം ആടിയുലഞ്ഞു തന്നിലേക്ക് കടന്ന് വരുന്നതും അവൻ കണ്ടു. ആൽബിയുടെ വാഹനം വിൻസെന്റിന്റെ മുന്നിലേക്ക് ചീറിപ്പാഞ്ഞു വന്ന് നിന്നപ്പോൾ അവന്റെ കണ്ണുകൾ ആശ്വാസവും ആഹ്ലാദവും കൊണ്ട് നിറഞ്ഞു തുളുമ്പി.

 

അദ്ധ്യായം 19

 

തികഞ്ഞ നിശ്ശബ്ദത്ത തളം കെട്ടി നിൽക്കുന്ന മുറിയിൽ എസിയുടെ മൂളക്കം മാത്രം നിറഞ്ഞു നിൽക്കുന്നു. ജാസ്മിന്റെ ഒപ്പം വിശാലമായ വെളുത്ത പഞ്ഞിക്കിടക്ക പോലെയുള്ള ശരീരത്തിനു മുകളിൽ, രണ്ട് വശത്തും കൈകൾ ഊന്നി ഉയർന്നു കമിഴ്ന്നു കിടക്കുന്ന വാഹിദിന്റെ ശ്വാസോച്വാസത്തിന്റെയും ജാസ്മിന്റെ കിതപ്പിന്റെയും ശബ്ദവും. രണ്ട് പേരും ഉത്കണ്ഠയോടെ അടുത്ത കോളിങ് ബെല്ലിനായി ചെവിയോർത്തു വാതിൽക്കലേക്ക് നോക്കിക്കൊണ്ടിരുന്നു. പിന്നെ ശബ്ദമൊന്നും കേൾക്കാതായപ്പോൾ വാഹിദ് അരക്കെട്ട് പൂറിലേക്ക് താഴ്ത്തി ഒന്ന് മേലേക്ക് വലിച്ചു. വെള്ളം പോയിട്ടും പുറത്തേക്ക് എടുക്കാത്തിരുന്ന കുണ്ണ കോളിങ് ബെൽ ശ്രദ്ധിച്ചപ്പോൾ അല്പം ഒന്ന് ചുരുങ്ങിയിരുന്നെങ്കിലും, ജാസ്മിൻ ചൂടുള്ള പാലിൽ കുതിർന്നു കുഴമ്പു നിറച്ച ചുടുവെണ്ണകട്ടപോലെയുള്ള പൂറുകൊണ്ട് ഇറുക്കിയും വിടർത്തിയും മർദ്ദിച്ചു കൊണ്ടിരുന്ന സുഖത്തിൽ പൂട്ടിവ്വാധികകരുത്തോടെ വണ്ണം വച്ചിരുന്നു. അവൻ അസുഖകരമായ ഒരു സുഖത്തിൽ അരക്കെട്ട് വീണ്ടും ആട്ടിയടിച്ചു തുടങ്ങി.

“ആാാഹ്. വാഹിദ് വേണ്ട കുട്ടാ.. ഹാാാ… ഹ്..” എന്നാ എന്നെയങ്ങു കൊന്നേക്ക് പൊന്നേ.. ഹ്ഹ്ഹ്.. ” ജാസ്മിൻ പുലമ്പി തുടങ്ങി.

 

പൂറിൽ നിന്ന് രതിയുടെ ജലശബ്ദം ഉയർന്നു. അവൻ കൈകൾ ജാസ്മിന്റെ തലയുടെ രണ്ട് വശങ്ങളിലൂടെ തലയണയിൽ ഊന്നി ഒന്നുകൂടി മുന്നോട്ട് ആഞ്ഞു കിടന്ന് അടിക്കാൻ തുടങ്ങിയപ്പോൾ ജാസ്മിൻ വാപിളർത്തി. കുണ്ണ പൂറിന്റെ ചാലിലൂടെ കന്തിൽ മുട്ടിയിരുമ്മി ചതച്ചുകുഴച്ചു കൊണ്ടാണ് കേറിയിറങ്ങുന്നത്. എത്ര അടിച്ചാലും തളരാതെ, മടുക്കാത്ത കാമക്കൊതിയന്റെ കരുത്തിൽ, ആർത്തിയിൽ അവൾ സ്വർഗ്ഗം കണ്ടു. മുലയിൽ പിടിച്ചു ഞെക്കിപ്പിഴിഞ്ഞുകൊണ്ട് ജാസ്മിൻ തല പിന്നിലേക്ക് മലർത്തി വാപൊളിച്ചുപോയി. അരക്കെട്ട് വിറച്ചും മുതുക് ഇളക്കിയും അവൾ കിടക്കയിൽ കിടന്ന് പുളഞ്ഞു. അവളുടെ വികാര നൊമ്പരത്തിന്റെ പിടച്ചിൽ കണ്ട വാഹിദിന് കുണ്ണയിൽ കാമത്തിന്റെ ഞെരിപ്പോട് എരിഞ്ഞു. കൂടുതൽ വണ്ണം വച്ച കുണ്ണയുടെ മകുടം പൂറിൽ നിറഞ്ഞു വീർപ്പുമുട്ടി. ശക്തമായി അവളുടെ അരക്കെട്ടിലേക്ക് തന്റെ കുണ്ണ ആഞ്ഞു കുത്തിക്കൊണ്ട് അവൻ സംഹാര താണ്ഡവം തുടങ്ങി.

“ആാാഹ്.. ആാാഹ്.. ആആആആ…. ഹ്ഹ്ഹ്..” അവന്റെ തൊണ്ടയിൽ നിന്ന് ഉറക്കെ ശബ്ദങ്ങൾ ഉയർന്നു. ഏത് നിമിഷവും പൊട്ടിത്തെറിക്കും എന്ന വീർപ്പുമുട്ടലിൽ വാഹിദിന്റെ ശ്വാസഗതി ഉയർന്നു, കിതപ്പ് വർദ്ധിച്ചു. പൊട്ടിയൊലിക്കുന്ന പൂറിന്റെ ആഴങ്ങിലേക്ക് മുങ്ങിനിവരുന്ന കുണ്ണയിൽ വഴുവഴുത സ്ത്രീക്കുഴമ്പ് പൊതിഞ്ഞു ഉന്മാദത്തിന്റെ ഉയരങ്ങളിലേക്ക് അവന്റെ വികാരം പറന്നുയർന്നു. മുഖം രക്തം ഇറച്ചുകയറി ചുവന്നു. കണ്ണുകൾ തുറിച്ചു കഴുത്തിൽ ഞരമ്പുകൾ എഴുന്നേറ്റ് നിന്ന് അവസാന സഹനത്തിന്റെ കൊടുമുടിയിൽ ഒരാഗ്നിപർവ്വതം പോലെ അവൻ തിളച്ചു.

 

“ആഹ്.. വാഹിദ്.. പ്ലീസ് മുത്തേ.. ആാാഹ്.. ആഹ്.. ആാാാ.. ഹെന്റുമ്മാ…” ജാസ്മിൻ അടക്കിപ്പിടിച്ചു ഞരങ്ങി കരഞ്ഞു. പൂറിൽ കുണ്ണയാടിക്കുന്ന ശബ്ദം കേട്ട് വികാരം തിളച്ച്, അവളുടെ ഉള്ളിലെ ജലം മുഴുവൻ പൂറിലേക്ക് കുത്തിയൊലിച്ചു കാമത്തിന്റെ ഭ്രാന്ത് പിടിച്ചു വാഹിദിന്റെ ചുണ്ടിൽ കടിച്ചു മൂഞ്ചി.

 

“പൊന്നേ.. മരിക്കുവാ കുട്ടാ.. ഹ്ഹആആ… അടിക്ക് മനുഷ്യാ.. ആഞ്ഞടിക്ക്..” അവൾ സ്വന്തം പല്ലുകൾ പിടിച്ച്, കിടക്കയിൽ അള്ളിപ്പിടിച്ചു പൂറ് കുണ്ണയിലേക്ക് പൊക്കിപ്പിടിച്ചു പുലമ്പി. കോളിങ് ബെൽ പലവട്ടം ശബ്ദിച്ചു. രണ്ട് പേരും വാതിൽക്കലേക്ക് നോക്കികൊണ്ട് അവസാന നിമിഷത്തിന്റെ ഭ്രാന്തമായ തിടുക്കത്തിൽ അടിച്ചടിച്ചു സ്വയം മറന്നു നിലവിളിച്ചു.

“ആാാഹ്.. ഓഓഓഓഓ… ഹ്ഹ്ഹ്ഹ്ഹ്…”

രണ്ട് പേരിൽ നിന്നും സഹനത്തിന്റെ, ക്ഷമയുടെ അങ്ങേയറ്റത്തെ നിയന്ത്രണം കൈവിട്ട് അസാധ്യസമായ സുഖത്തിന്റെ പാരമ്യത്തിൽ ഉറക്കെ ഞരക്കം പുറത്തേക്ക് വന്നു. ഒരേ സമയം ഒരേ താളത്തിൽ വിയർപ്പിൽ നനഞ്ഞു കുതിർന്ന രണ്ട് കാമിതരുടെ ശബ്ദം ആ തണുപ്പലിഞ്ഞ മുറിയെ മനോഹരമാക്കി. നൂറയെ മറന്നു, പരിസരം മറന്നു, വാതിലിനു പുറത്ത് ആരായിരിക്കും എന്ന ഉത്കണ്ഠയെ മറന്നു, അവരെത്തന്നെ മറന്നു. അശാന്തമായ വൈകാരിക ആവേശത്തിന്റെ തീപിടിച്ച നോവിൽ, സർവ്വ നാഡികളെയും പ്രകമ്പനം കൊള്ളിച്ചു കൊണ്ട് മിനുട്ടുകളോളം നീണ്ട നിർത്താതെയുള്ള മാരകമായ അടിയുടെ അവസാനം അവരുടെ ശക്തി പൊട്ടിത്തെറിച്ചു പൂറിനുള്ളിൽ കൊഴുത്ത വെളുത്ത ശുക്ലം കൊണ്ട് നിറഞ്ഞു. മൃദുലമായ തന്റെ ചുവന്നു പൊള്ളുന്ന മാംസത്തിലേക്ക് വാഹിദിന്റെ ചൂടുള്ള കട്ടിയുള്ള ശുക്ലം വന്നു നിറയുന്ന സുഖത്തിൽ ജാസ്മിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു പോയി. രണ്ടുപേരും ഉറക്കെ കരഞ്ഞു കൊണ്ട് വിയർത്തു കുളിച്ച ശരീരങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു തളർന്നു വീണു. ജാസ്മിൻ അവനെ അടക്കം കെട്ടിപ്പുണർന്നു സുന്ദരമായ അവന്റെ ചുവന്നു തുടുത്ത കവിളിൽ അമർത്തി ഉമ്മ വച്ചു.

 

“മിടുക്കൻ . എനിക്ക് ഇനിയും ഒത്തിരി വേണം ഈ ഇരുമ്പ് വീരന്റെ ശക്തി..” അവൾ സ്നേഹത്തോടെ അവനെ ഉമ്മവച്ചു.

 

“എന്തൊരു സാധനമാണ് നിനക്ക്. ആഹ് മറക്കാൻ പറ്റാത്ത സുഖം..” അവൻ കിതപ്പിനിടയിൽ മന്ത്രിച്ചു പോയി. അവൾ തന്നെത്തന്നെ മറന്ന് വിയർപ്പിൽ വഴുതുന്ന വാഹിദിന്റെ പുറത്തുകൂടി കൈ ചുറ്റി അവനെ ആഞ്ഞു പുണർന്ന്, മുറുകെ കെട്ടിപ്പിടിച്ചു കഴുത്തിൽ മുഖം പൂഴ്ത്തി ചുംബിച്ചു. വീണ്ടും ബെൽ മുഴങ്ങിയപ്പോൾ ഒരു ഞെട്ടലോടെ വാഹിദ് ചാടി എഴുന്നേറ്റ് വസ്ത്രം ധരിച്ചു. ജാസ്മിൻ കിടക്കയിലും നിലത്തും ചിതറിക്കിടന്ന വസ്ത്രങ്ങൾ എടുത്ത് കുളിമുറിയിലേക്ക് ഓടി. വാഹിദ് വാതിലിനു നേർക്ക് നടന്ന് വ്യൂ ഹോളിലൂടെ കൊറിഡോറിലേക്ക് നോക്കി.

രമ്യ.!

അവളെന്താ ഇവിടെ.? വാഹിദിന്റെ നെറ്റി ചുളിഞ്ഞു. എങ്കിലും നൂറയല്ലല്ലോ എന്നൊരു ആശ്വാസവും അവന് തോന്നി. വാഹിദ് കുളിമുറിയുടെ വാതിൽക്കലേക്ക് നോക്കിയിട്ട് വാതിൽ തുറന്നു.

 

“മോർണിംഗ് സാർ.” അവൾ മനോഹരമായ ചിരിയോടെ അവനെ അഭിവാദ്യം ചെയ്തു. അവളോട് അകത്തേക്ക് കയറാൻ മറന്ന് നിന്നിടത്തു നിന്ന് തന്നെ അവൻ തിരിച്ചും.

 

“ഇതെന്ത് കോലം..റൂമിൽ എസി വർക്കാവുന്നില്ലേ.” അവനെ തുറിച്ചു നോക്കികൊണ്ട് അവൾ ചോദിച്ചു.

“ഞാൻ എത്ര നേരമായി ഇവിടെ നിന്ന് ബെൽ അടിക്കുന്നു.. സാർ ഇതെവിടായിരുന്നു.”?

അവന്റെ വിയർത്ത ശരീരത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ടീഷർട്ട് ലേക്ക് നോക്കി അവൾ ചോദിച്ചു.

 

“ഞാൻ ഒന്ന് മടിച്ചു കിടന്ന് എഴുന്നേൽക്കാൻ വൈകി. ബാൽക്കണിയിൽ ചെറുതായൊന്നു വർക്ഔട് ചെയ്യുവായിരുന്നു. ജാസ്മിൻ മാം ഫുഡ്‌ കൊണ്ട് വന്നിരുന്നു, അവർ വന്നു ഡോർ തുറന്നോളും ന്ന് കരുതി.” വാഹിദ് വിദഗ്ദമായി നുണ പറഞ്ഞു. രമ്യ അവനെ മുട്ടിയിരുമ്മി അകത്തേക്ക് കയറി.

“ജാസ്മിൻ മാഡമോ. ഇവിടെയോ.”? അവൾ അത്ഭുതം കലർന്ന മുഖത്തോടെ അവനെ നോക്കി. എന്നിട്ട് മുറിയിൽ ഒന്ന് കണ്ണോടിച്ചു.

 

“ഇവിടുണ്ടായിരുന്നു. ഇനി പോയോ.”? അവൻ ഒന്നുമറിയാത്തവനെ പോലെ അങ്ങുമിങ്ങും നോക്കി. പെട്ടന്ന് കിച്ചൺ ഡോർ തുറന്നു ജാസ്മിൻ പുറത്തേക്ക് വന്നു. അവളുടെ ഭംഗിയും വസ്ത്രവും കണ്ട് രമ്യയുടെ കണ്ണുകൾ അസൂയ കൊണ്ട് വിടർന്നു.

 

“ആഹാ, രമ്യയായിരുന്നോ.. ഞാൻ കിച്ചനൊക്കെ ഒന്ന് കണ്ട്, ഫുഡ്‌ ചൂടാക്കാനുള്ള സൗകര്യം ഒക്കെ ഉണ്ടോ ന്ന് നോക്കുവായിരുന്നു. വന്നത് ആരെങ്കിലും ആയിരിക്കും ന്ന് കരുതി ഇങ്ങേർ തന്നെ ഡോർ തുറന്നോട്ടെ ന്ന് കരുതി.” വാഹിദിനെ നോക്കി അല്പം ബഹുമാനം കലർന്ന സൗഹൃദത്തോടെ ജാസ്മിൻ പറഞ്ഞു. എങ്കിലും എന്തോ ഒരു അസ്വാഭാവികത രമ്യയ്ക്ക് തോന്നുന്നുണ്ടായിടുന്നു.

 

“അല്ല നീ എന്താ ഇവിടെ. ഇത് പതിവില്ലാത്തതാണല്ലോ.” വാഹിദ് രമ്യയെ നോക്കി.

“ഓഹ് പതിവുള്ളതാണല്ലോ ഇവിടെ കാണുന്നതൊക്കെ. അല്ലേലും നമ്മൾക്ക് വരാനുള്ള യോഗ്യതയൊന്നും ഇല്ലെന്നറിയാമേ.” രമ്യ അർത്ഥം വച്ചു സംസാരിച്ചു. വാഹിദ് എങ്ങിനെ മറുപടി പറയണം എന്നറിയാതെ കുഴങ്ങി നിന്നപ്പോൾ ജാസ്മിന്റെ കവിളുകൾ ചുവന്നു.

 

“കേറിയിങ് പോരണം രമ്യാ. അങ്ങിനെയല്ലെ ഓരോന്ന് പതിവാകുന്നെ.” ജാസ്മിൻ ചുണ്ടിൽ ഗൂഢമായൊരു ചിരിയോടെ പറഞ്ഞു. രമ്യയ്ക്ക് അതോടുകൂടി അവിടെ നടന്നുകൊണ്ടിരുന്നത് എന്താണെന്ന് ഊഹിക്കാൻ കഴിഞ്ഞ്. സാർ ഇത്രമാത്രം വിയർത്തു കാണണമെങ്കിൽ കാര്യങ്ങൾ ഗഭീരമായിരിക്കണം.

“മാം ഒന്ന് പറഞ്ഞു മനസ്സിലാക്കൂ ന്നേ. അല്ലെങ്കിലും ചിലവന്മാർക്ക് ദൈവം മൊഞ്ചും പഞ്ചും ഒക്കെ വരിക്കോരിയങ്ങു കൊടുക്കും. അവനെയൊക്കെ വായിനോക്കാൻ അല്ലാതെ ഒന്ന് ഫ്രണ്ട് ആവാൻ പോലും നമുക്ക് യോഗ്യത തരില്ല ന്നേ.” രമ്യയുടെ സംസാരത്തിനിടയിൽ നോട്ടം വാഹിദിന്റെ കണ്ണുകളിലേക്ക് നീണ്ടു. അവൻ അപ്പോഴും അവൾ വന്നതിന്റെ ഉദ്ദേശം മനസ്സിലാവാതെ ശങ്കിച്ചു നിൽക്കുകയായിരുന്നു. ജാസ്മിൻ രമ്യയുടെ പിന്നിൽ ചെന്ന് നിന്ന് പുറകിലൂടെ ചുറ്റിപ്പിടിച്ചു മാറിൽ തടവി.

 

“എന്റെ ഇക്കയാണ് പെണ്ണിന്റെ ആദ്യ പഞ്ച് ട്ടോ. അതിൽ പിന്നെ പെണ്ണിന് റസ്റ്റ്‌ എടുക്കാൻ സമയം കിട്ടിയിട്ടില്ല.” ജാസ്മിൻ ചിരിച്ചു കൊണ്ട് വാഹിദിനോട് പറഞ്ഞു. തന്റെ മുന്നിലൂടെ ജാസ്മിൻ അങ്ങിനെ ചെയ്തപ്പോൾ വാഹിദിന് അല്പം അനിഷ്ടം തോന്നി. താനൊരു പോൺ മൂവി നായകനായി മാറുന്നത് പോലെ ഒരു അപകർഷത അവന്റെ ചിത്തത്തിൽ ഉരുവം ചെയ്തു.

“രമ്യ വരൂ. വന്ന കാര്യം എന്താണെന്ന് പറയൂ.” അവൻ വിഷയത്തിലേക്ക് കടന്നു.

“സീരിയസ് വിഷയമാണ്. കുറച്ചധികം പറയാനുണ്ട്.” അവൾ വഹിദിനെയും ജാസമിനെയും നോക്കികൊണ്ട് പറഞ്ഞു. വാഹിദ് രമ്യയെ ഒന്ന് നോക്കിയിട്ട് ജാസ്മിന്റെ നേരെ തിരിഞ്ഞു.

“ജാസ്മിൻ, ഫുഡ്‌ ഞാൻ കഴിച്ചോളാം. ഞാൻ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യണോ.?” അവൻ ചോദിച്ചു.

“ഹേയ് വേണ്ട വേണ്ട. ഞാൻ ഡ്രൈവ് ചെയ്താ വന്നത്. ഞാൻ തന്നെ പോക്കളാ. ശരി രമ്യാ, ഉള്ള സൗകര്യത്തിൽ ഒക്കെ അങ്ങ് അഡ്ജസ്റ്റ് ചെയ്യൂ ട്ടോ.”

 

ഒരു കള്ളച്ചിരിയോടെ രമ്യയെ നോക്കി ജാസ്മിൻ പറഞ്ഞു. ഒപ്പം വാഹിദ് കാണാതെ “അടിപൊളിയാണ്” എന്ന അർത്ഥത്തിൽ കൈവിരൽ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു പുറത്തേക്ക് പോയി. രമ്യയ്ക്ക് അത് ഇഷ്ടമായി. ജാസ്മിന് പിന്നിൽ ഡോർ അടഞ്ഞു. വാഹിദ് എന്തോ കള്ളത്തരം ഒളിച്ചു വെക്കുന്നത് പോലെ മുഗ്ദമായി രമ്യയെ നോക്കി. അത് കണ്ട് രമ്യയ്ക്ക് ചിരിവന്നു.

“സാറേ. ഫുഡ്‌ കൊണ്ട് വന്ന പെണ്ണ് ഇറങ്ങിപോവുന്ന മുറിയിലെ ചില സ്മെൽ ഒക്കെ എനിക്ക് തിരിച്ചറിയാൻ കഴിയും ട്ടാ. ആ സ്മെൽ ഒക്കെ ഞാനും കുറേ ഇഷ്ടപ്പെട്ടതാ.” രമ്യ വാഹിദിന്റെ പരുങ്ങിയ ഭാവം കണ്ട് ചെറിയ കുസൃതിയോടെ പറഞ്ഞു. അവൻ അവളെ വിഷയത്തിൽ നിന്ന് പുറത്തു കൊണ്ടുവരാൻ വേണ്ടി ആഗമനോദ്ദേശം എന്താണെന്ന് തിരക്കി.

“എന്താ രമ്യ പറയാനുണ്ടെന്ന് പറഞ്ഞത്. എന്തെങ്കിലും സീരിയസ് അല്ലെങ്കിൽ താനിങ്ങോട്ട് വരില്ല ല്ലോ.” വാഹിദ് ഹാളിലെ സോഫയിൽ ചെന്നിരുന്നു. പിന്നാലെ ചെന്ന രമ്യ ബാഗിൽ നിന്ന് മൊബൈൽ എടുത്ത് ആരെയോ വിളിച്ചു ഫ്ളോറും റൂം നമ്പറും പറഞ്ഞു കൊടുത്തു കൊണ്ട് വാഹിദിന്റെ അടുത്ത് സോഫയിൽ ഇരുന്നു.

 

“സാറിനൊരു ഗസ്റ്റ് ഉണ്ട്. ഒരുപക്ഷെ സാറിന് പരിചയം ഉണ്ടാകുമോന്ന് എനിക്ക് അറിയില്ല. പക്ഷേ സാറിനെ കാണണം എന്ന് മാത്രമേ പറഞ്ഞുള്ളൂ.” അവൾ ഫോൺ ബാഗിലെക്ക് വെക്കുന്നതിനിടയിൽ പറഞ്ഞു.

“ഗസ്റ്റ്.? എനിക്കിവിടെ അതിന് മാത്രം ബന്ധങ്ങൾ ഒന്നും ആയിട്ടില്ല ല്ലോ.” വാഹിദ് നെറ്റി ചുളിച്ചു.

“പെണ്ണാണ്. ഇത്തിരി ഇടിഞ്ഞിട്ടുണ്ടെങ്കിലും ആള് സുന്ദരിയാ.ശാരീസ് ഗ്രൂപ്പിന്റെ ഓണറെ കാണണം എന്ന് പറഞ്ഞു കമ്പനിൽ പുലരാൻ നേരത്ത് എത്തിയതാ. നമ്മുടെ സെക്യൂരിറ്റി ചേട്ടൻ അവിടെ പിടിച്ചിരുത്തി. ഞാനിങ്ങോട്ട് കൊണ്ട് വന്നു.” അവൾ കാര്യം വിശദീകരിച്ചു.

“എന്നിട്ട് ആളെവിടെ? താൻ ഒറ്റക്കാണല്ലോ വന്നത്.”

“ഇപ്പൊ ഇങ്ങെത്തും. സുന്ദരിയാണെന്ന് കേട്ടപ്പോ കൺഫ്യൂഷൻ ഒക്കെ മറന്നല്ലോ.” രമ്യ ഇടം കണ്ണിലൂടെ വാഹിദിനെ ഒന്ന് നോക്കിയിട്ട് പറഞ്ഞു. അവളുടെ വലിയ വിടർന്ന കറുത്ത കണ്ണുകൾ കൊണ്ടുള്ള ആ നോട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ എന്നോണം വാഹിദ് തല സോഫയിലേക്ക് ചാരി ഇരുന്ന് മേലേക്ക് നോക്കി. അവർക്കിടയിൽ കുറച്ചു നേരത്തെക്ക് നിശ്ശബ്ദത തളംകെട്ടി നിന്നു. പിന്നെ ഒന്ന് ശങ്കിച്ചതിന് ശേഷം രമ്യ വാഹിദിന്റെ ഭാഗത്തേക്ക്‌ ആഞ്ഞു മുഖം മുന്നോട്ട് അടുപ്പിച്ചു ശബ്ദം താഴ്ത്തി ചോദിച്ചു.

“ജാസ്മിൻ മാഡം സൂപ്പർ അല്ലേ.?” അവൾ വാഹിദിനെ ഒന്ന് നോക്കിയിട്ട് തുടർന്നു.

“പക്ഷേ സുധീർ സാറിന് എപ്പോഴും ഫ്രഷ് വേണം. അല്ലെങ്കിൽ മറ്റുള്ളവരുടെ പെണ്ണ് വേണം. ഇത്ര നല്ലൊരു ഇത്ത കൂടെ ണ്ടായാലും പുറത്തു നിന്ന് കിട്ടിയാലേ സാറിന് മനസ്സ് നിറയൂ.” അവൾ അവന്റെ മറുപടിക്ക് കാതോർത്തു മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

 

“രമ്യാ അത് പിന്നെ.. അവർ ഫുഡ്‌ കൊണ്ട് വന്നിട്ട് പെട്ടന്ന് മടങ്ങാതെ ഓരോന്ന് പറഞ്ഞു ഇരുന്ന് നേരം പോയതാ.” വാഹിദ് പരുങ്ങലോടെ പറഞ്ഞു. പക്ഷേ അവൻ അവളെ നോക്കിയില്ല. രമ്യയുടെ കൈ അവന്റെ കാൽമുട്ടിൽ സ്പർശിച്ചു. അവൻ ഒരു ഞെട്ടലോടെ അവളെ നോക്കി.

 

“സാർ, നമ്മളൊക്കെ സ്കൂളിൽ പഠിച്ചിരുന്ന ആ സമയമല്ല ഈ കാലം. ആ കാലത്തുള്ള കുടുംബത്തിൽ പിറന്ന അച്ചടക്കമുള്ള മനുഷ്യരെ പോലും വാതിലൊന്നു തള്ളി നോക്കിയാൽ മറ്റുള്ളവന്റെ കൂടെയോ മറ്റുള്ളവളുടെ കൂടെയോ ഇപ്പൊ കാണാം. സാറ് പിന്നെന്തിനാ ഇത്ര നല്ല കുട്ടിയാവുന്നത്. ഇതൊക്കെ ഒരു വാതിലിന്റെയും നാല് ചുവരിന്റെയും ഉള്ളിൽ മാത്രമാകണം എന്നേയുള്ളൂ. ഇതൊക്കെ ഇപ്പോൾ നിസ്സാര കാര്യങ്ങളാണ്.” അവൾ വളരെ അടുത്തൊരു സുഹൃത്തിനെ പോലെ സംസാരിച്ചു. വാഹിദ് ഒന്നും പറയാതെ അവളെ വീക്ഷിച്ചു കൊണ്ട് പറയുന്നത് കേട്ടിരുന്നു.

 

“നൂറ മാം എന്ത് നല്ലൊരു കുട്ടിയാണെന്ന് അറിയുമോ. എന്ത് മാത്രം പയ്യന്മാരുടെ സ്വപ്നമായിരുന്നു. ഒന്ന് അറിയാതെ തട്ടിപ്പോകാൻ പോലും പല വായിനോക്കികളും ട്രൈ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നിട്ട് അവരുടെ മനസ്സ് ഇളക്കുന്ന ഒരുത്തനെ കണ്ടപ്പോൾ അവർ വീണു പോയില്ലേ. ഈ സെക്സ് എന്നൊക്കെ പറയുന്നത് മനസ്സിൽ ഒരിഷ്ടം തോന്നുന്നത് വരെ മാത്രമേ അശ്ലീലമാകുന്നുള്ളൂ. ഇഷ്ടപ്പെട്ടവരുടെ കൂടെയാവുമ്പോ അത് പരസ്പര പങ്കുവെക്കൽ മാത്രമാണ്. അതൊക്കെ ഓരോ വ്യക്തിയുടെയും ചോയ്സ് മാത്രമാണ്.” രമ്യ പുഞ്ചിരിയോടെ പറഞ്ഞു നിർത്തിയപ്പോഴേക്കും കോളിങ് ബെൽ ശബ്ദിച്ചു.

 

“ദേ ആളെത്തി.” രമ്യ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. അവളുടെ പിന്നിൽ കയറി വന്ന സ്ത്രീയെ ആദ്യം മനസ്സിലായില്ലെങ്കിലും ആ മുഖം തിരിച്ചറിഞ്ഞപ്പോൾ വാഹിദ് ഞെട്ടിപ്പോയി.

 

എലിസബത്ത്.!

അവൻ ചാടി എഴുന്നേറ്റ് അവളെ തുറിച്ചു നോക്കി. വിഷാദം കലർന്ന മുഖത്തോടെ, വാടിയ പുഞ്ചിരിയോടെ എലിസബത് വാഹിദിനെ നോക്കി.

“എലീ….!”അവൻ ആശ്ചര്യത്തോടെ അവളുടെ പേര് വിളിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. ആ വിളി കേട്ടതും എലിസബത്തിന്റെ കണ്ണുകൾ നിറഞ്ഞു. ചുണ്ടുകൾ വിതുമ്പലോടെ വിറച്ചു.

“വാഹിദ്…”

ഒരു മന്ത്രം കണക്കെ എലിസബത്തിൽ നിന്ന് അവന്റെ പേര് ഉതിർന്നു വീണു. പിന്നെ കണ്ണുകൾ മേലേക്ക് മറിഞ്ഞു ബോധം മറഞ്ഞു വാഹിദിന്റെ കൈകളിലേക്ക് വാടിയ പൂച്ചെണ്ടു പോലെ കുഴഞ്ഞു വീണു.

 

അവളുടെ കൈയിൽ നിന്ന് ഒരു വിലകൂടിയ ഫോൺ താഴെ വീണു. വാഹിദ് അവളെ വാരിയെടുത്തു കട്ടിലിൽ കൊണ്ട് പോയി കിടത്തി മുഖത്തു വെള്ളം തളിച്ചു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ, വന്നിരിക്കുന്നത് അപരിചിതയല്ല എന്ന് തിരിച്ചറിഞ്ഞു, അന്തം വിട്ടു നിൽക്കുകയാണ് രമ്യ. അവൾ തളർന്നു കിടക്കുന്ന സുന്ദരിയായ സ്ത്രീയുടെ മെല്ലിച്ച കൈകളിലേക്കും അകത്തേക്ക് വലിഞ്ഞു ചുറ്റും കറുപ്പ് നിറം പടർന്ന മുഖത്തേക്കും വരണ്ട് പൊട്ടിയ ചുണ്ടുകളിലേക്കും, എണ്ണമയമില്ലാതെ ചെമ്പിച്ചു പൊട്ടിയടർന്നു അലങ്കോലമായി കിടക്കുന്ന മുടിയിലേക്കും നോക്കികൊണ്ട് നിന്നു.

 

എലിസബത്ത് പതുക്കെ കണ്ണുകൾ പാതിതുറന്നു. വാഹിദിനെ അവ്യക്തമായി കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറിയ മന്ദഹാസം വിടർന്നു. വാഹിദിൽ നിന്ന് നോട്ടം രമ്യയിലേക്ക് നീങ്ങിയപ്പോൾ എലിസബത്ത് പതിഞ്ഞ ശബ്ദത്തിൽ ബാറകിന്റെ പേര് ഉച്ചരിച്ചു. എന്താണ് പറഞ്ഞത് എന്ന് മനസ്സിലാവാതെ രമ്യ മുഖം എലിസബത്തിലേക്ക് കുറച്ചു കൂടി അടുപ്പിച്ചു.

 

“ബാറക്.”! എലിസബത്ത് കൈകൾ ഉയർത്താൻ ശേഷിയില്ലാതെ, ചൂണ്ടുവിരൽ വാഹിദിന്റെ നേരെ ഉയർത്തി രമ്യയോട് മന്ത്രിച്ചു. വാഹിദ് എന്താണെന്ന് മനസ്സിലാവാതെ രമ്യയെ നോക്കി.

 

“ഒരു സുഡാനി ഇവരുടെ കൂടെ ണ്ടായിരുന്നു. എന്റെ വണ്ടിയിൽ ഇരിപ്പുണ്ടായിരുന്നു. അങ്ങേരുടെ പേരാണ്. ഇവർ പറഞ്ഞു തന്നതാ.” രമ്യ വാഹിദിനോട് പറഞ്ഞു.

 

അവൻ ഒന്ന് മൂളിയിട്ട് എലിസബത്തിനെ നോക്കി. അവൾ വല്ലാതെ തളർന്നിട്ടുണ്ടെന്നും എന്തൊക്കെയോ ഭീകരമായ വേട്ടയാടലുകൾ നേരിട്ടിട്ടുണ്ടെന്നും വാഹിദിന് മനസ്സിലായി. ആ മനോഹരമായ വെളുത്തു അമ്പിളിപ്പൊളി പോലെയുണ്ടായിരുന്ന നെറ്റിയിൽ വലിയൊരു പൊട്ടൽ ഉണങ്ങിയ പാട്. തൊട്ടാൽ വിരൽ പൂണ്ടുപോയിരുന്ന തുമ്പപ്പൂ പോലെ തെളിഞ്ഞു നിന്നിരുന്ന, ഒരു രാജകുമാരിയെ പോലെ വിളങ്ങി നിന്നിരുന്ന ആ കൊഴുത്ത മാദക ശരീരമാകെ വരണ്ട് കരുവാളിച്ചു, മെലിഞ്ഞു എല്ലു വ്യക്തമാവും വിധം അവശയായിരിക്കുന്നു. മുഖം ആ സൗന്ദര്യത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നത് പോലെ തോന്നിച്ചു. എന്താണ് അവൾക്ക് സംഭവിച്ചത്. അവൾ എങ്ങിനെ ഇവിടെയെത്തി.?

 

“രമ്യാ, കുറച്ചു വെള്ളം കൊണ്ട് വായോ. കുടിക്കാൻ.” വാഹിദ് ദയനീയമായ സ്വരത്തിൽ രമ്യയെ നോക്കി. അവന്റെ കണ്ണുകളിലെ നനവ് കണ്ടപ്പോൾ രമ്യയ്ക്ക് സങ്കടം വന്നു. അവൾ കിച്ചനിലേക്ക് ഓടിപ്പോയി ഒരു ബോട്ടിൽ വെള്ളം എടുത്ത് വന്നു വാഹിദിന്റെ കൈയിൽ കൊടുത്തു. അവൻ കട്ടിലിൽ എലിസബത്തിനോട് ചേർന്നിരുന്നിട്ട് അവളുടെ വായിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തു. കുറച്ചു വെള്ളം കുടിച്ചപ്പോൾ ശക്തമായി ചുമച്ചു തുടങ്ങി. വേദന സഹിക്കാൻ വയ്യാത്തത് പോലെ കണ്ണുകൾ ഇറുക്കിയടച്ചു, മുഖം ചുളിച്ചു കൊണ്ട് ക്ഷീണിച്ച കൈ വലിച്ചുയർത്തി അവൾ തൊണ്ടയിൽ തടവി.

 

“വാ ഹോസ്പിറ്റലിൽ പോകാം.” വാഹിദ് എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. എലിസബത് അവന്റെ കൈയിൽ കടന്നു പിടിച്ച് അവനെ വിലക്കി. അവൻ അവിടെത്തന്നെ ഇരുന്നു.

 

“എലീ, ന്താടീ ഇതൊക്കെ. നിനക്ക് എന്താ പറ്റിയെ. നീ എങ്ങിനെ ഈ അവസ്ഥയിൽ ഇവിടെ..” അവന്റെ ശബ്ദം ഇടറിപ്പോയി. വാഹിദ് ഇനിയും വിട്ടുപോയിട്ടില്ലാത്ത അമ്പരപ്പോടുകൂടി അവളെ തുറിച്ചു നോക്കി. അവൾ വേദനയോടെ പുഞ്ചിരിച്ചു. പിന്നെ കൈകൾ അരക്കെട്ടിലേക്ക് കൊണ്ടുപോയി അരയിൽ തിരുകി വച്ചിരുന്ന എന്തോ പുറത്തേക്ക് എടുത്ത് വാഹിദിന് നീട്ടി. അവൻ അത് വാങ്ങി എന്താണെന്ന് നോക്കി. ഒരു കടലാസിൽ പൊതിഞ്ഞു നൂലുകൊണ്ട് ചുറ്റിക്കെട്ടിയ ചെറിയൊരു പൊതി. അതിനുള്ളിൽ എന്താണെന്ന് അവൻ നോക്കിയില്ല. എലിസബത്തിന്റെ മുഖത്തേക്ക് നോക്കി.

 

“വിൻസെന്റ്.. എന്നെ ഇവിടെ കൊണ്ട് വന്നു..” അവൾ ഞരങ്ങുന്നത് പോലെ പറഞ്ഞു. വാഹിദും രമ്യയും അവൾ പറയുന്നത് ചെവികൂർപ്പിച്ചു ശ്രദ്ധിച്ചു. എലിസബത്ത് വീണ്ടും അതേ സ്വരത്തിൽ പറഞ്ഞു തുടങ്ങി.

 

“കൊണ്ട് വന്നിട്ട്.. ഒരു ഡെസർട്ട് ക്യാമ്പിൽ കൊണ്ടാക്കി. ആ ബാറകിന്റെ കൂടെ. അടിമയെ പോലെ..അടിച്ചു. പട്ടിണിക്കിട്ടു. എന്റെ താഴെയൊക്കെ അടിച്ചും, അരക്കെട്ടിൽ വണ്ണമുള്ള കയർ..” അവളുടെ തൊണ്ടയിടറി. കണ്ണുകൾ നിറഞ്ഞു തുളുമ്പി. വാഹിദിന്റെ കണ്ണുകൾ നിറഞ്ഞു. ഭീകരമായൊരു കഥ കേൾക്കുന്നത് പോലെ രമ്യ വിരണ്ടു നിന്നു. മുറിഞ്ഞു പോയ വാക്കുകൾ ചുമച്ചു കഴിഞ്ഞ് എലിസബത് തുടർന്നു.

 

“വണ്ണമുള്ള കയർ അകത്തേക്ക് ഇറക്കിയും അതുമ്മലിട്ട് ഉരച്ചും അവിടെയൊക്കെ നശിപ്പിച്ചു. കഴുത്തിൽ കയർ ചുറ്റി.. വലിച്ചു ശ്വാസം മുട്ടിച്ചു… മാസങ്ങളോളം നരകമായിരുന്നു.” പറഞ്ഞു തീരുമ്പോഴേക്കും അവൾ അത്രനേരവും പിടിച്ച് നിർത്തിയ ആത്മവേദനയും സങ്കടവും സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു.

 

ചുമയും കരച്ചിലും കൂടിക്കലർന്നു അസഹ്യമായ വീർപ്പുമുട്ടലോടെ അവളുടെ ഉടൽ കിടക്കയിൽ ചുരുണ്ടുകോടി. ആശ്രയതിനെന്ന പോലെ അവൾ വാഹിദിന് നേരെ കൈനീട്ടി. അവൻ അവളെ വാരിയെടുത്തു നെഞ്ചോട്‌ ചേർത്ത് കഴുത്തിൽ മുഖം പൂഴ്ത്തി അവന്റെ തൊണ്ടയിൽ കുടുങ്ങിക്കിടന്ന കരച്ചിൽ ഒളിപ്പിച്ചു. അപ്പോഴാണ് അവളുടെ കഴുത്തിൽ തൊലിയുരിഞ്ഞ പോലെയുള്ള അനുഭവം അവന്റെ കഴുത്തിൽ അനുഭവപ്പെട്ടത്. എലിസബത്ത് അവനെ തളർന്ന കൈകൾ കൊണ്ട് കെട്ടിപ്പിടിച്ചു കവിളിലും നെറ്റിയിലും മാറിമാറി ഉമ്മവച്ചു. പിന്നെ തളർന്നത് പോലെ മുഖം അവന്റെ കഴുത്തിലേക്ക് താങ്ങി വച്ചു. തന്റെ ചുമലിൽ അവളുടെ കണ്ണുനീർ വീണു നനയുന്നത് വാഹിദ് അറിഞ്ഞു. അവൻ അവളെ കൂടുതൽ തന്നിലേക്ക് പുണർന്ന് കഴുത്തിൽ ഉമ്മ കൊടുത്തു.

എലിസബത്തിന്റെ കൈകൾ പതുക്കെ ബലം നഷ്ട്ടപ്പെട്ടു തളർന്ന് അവനെ ചുറ്റിപ്പിടിച്ചിരുന്ന പിടിവിട്ട് താഴേക്ക് കുഴഞ്ഞു വീണു. അവസാനമായൊരു ദീർഘശ്വാസമെടുത്തു കൊണ്ട് വാഹിദിന്റെ കഴുത്തിലേക്ക് ചുണ്ടുകൾ അമർത്തി വച്ചു തന്റെ ഒരേയൊരു പ്രണയത്തിലെ ഏകനായ രാജകുമാരന്റെ കരവലയത്തിൽ ഒതുങ്ങി, ആ മാറിന്റെ ചൂടിൽ ഒരു കുഞ്ഞു പൂമ്പാറ്റയെ പോലെ പറ്റിക്കിടന്ന്, സ്നേഹത്തിന്റെ മാലാഖയേ പോലെ യാതനകളുടെ മുറിപ്പാടുകൾ വികൃതമാക്കിയ ഈ ഭൂമിയിലെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി ജീവൻ വെടിഞ്ഞ് അനന്തതയിലേക്ക് പറന്നകന്നു.

 

അദ്ധ്യായം 20

 

ഇൻഡസ്ട്രിയൽ ഏരിയയിലെ ആളൊഴിഞ്ഞ ഒരു വെയർഹൗസ്ന്റെ ഓഫീസിൽ ആൽബിയുടെ മുന്നിൽ നിസ്സഹായനായി വിൻസെന്റ് തളർന്നിരുന്നു. ആകാരണമായൊരു ഭയം അവനെ ഗ്രസിച്ചു. താൻ ഏത് നിമിഷവും പിടിക്കപ്പെടാം എന്നൊരു തോന്നൽ അവനെ ഭീരുവും ക്ഷീണിതനുമാക്കിയിരുന്നു. കൈകളിൽ മുഖം താങ്ങി മേശയിൽ കൈമുട്ടുകൾ ഊന്നി വിൻസെന്റ് കുറേനേരമായി ഒരക്ഷരം ഉരിയാടാതെ ഇരിക്കുകയാണ്

 

എലിസബത്തിന്റെ മരണം അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഒരാളും അറിയാതെ ആ മരുഭൂമിയിൽ ഇഞ്ചിഞ്ചായി നരകിച്ചു ചത്തൊടുങ്ങും എന്ന് കരുതിയിരുന്ന തന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു കൊണ്ട് കൃത്യമായി തനിക്ക് വേണ്ടി തക്കം പാർത്തിരിക്കുന്ന കുറുക്കന്റെ കൂട്ടിൽ തന്നെ ചെന്നു കയറിയിരിക്കുന്നു. അന്വേഷണം പുരോഗമിക്കുന്നുണ്ടാകും, ഒന്നും താൻ അറിയാഞ്ഞിട്ടായിരിക്കാം. തന്റെ ഫോൺ അവൾ എന്ത് ചെയ്തു കാണും? കളഞ്ഞു കാണുമോ അതോ ആ നാറി വാഹ്ദിനെ ഏൽപ്പിച്ചു കാണുമോ? അവളെ താൻ ഇങ്ങോട്ട് കൊണ്ടുവരാൻ തയ്യാറാക്കിയ പദ്ധതികൾ വിൻസെന്റിന്റെ ഓർമ്മകളിലൂടെ അരിച്ചിറങ്ങി വന്നു.

 

ശാരിക മരിച്ചു ഏതാണ്ട് രണ്ട് മാസത്തോളം അന്വേഷണങ്ങൾ സജീവമായി മുന്നോട്ട് പോയികൊണ്ടിരുന്ന സമയത്താണ് താൻ അവളെ ഇങ്ങോട്ട് കൊണ്ട് വന്നിരുന്നത്. വാഹിദ് ശാരീസ് ഗ്രൂപ്പ്‌ന്റെ പാർട്ണർ ആയതിന്റെ അടുത്ത നാളുകൾക്കിടയിൽ നടന്ന കൊലപാതകം സ്വാഭാവികമായും വാഹിദിന്റെ തലയിലേക്ക് തന്നെ തിരിച്ചു വിടാൻ ശ്രമം നടക്കുന്ന സമയം. പക്ഷേ പറയത്തക്ക തെളിവുകൾ ഒന്നും ലഭ്യമല്ലാത്തത് കൊണ്ട് ഉദ്ദേശിച്ച പോലെ കാര്യങ്ങൾ മുന്നോട്ട് പോയില്ല എന്ന് മാത്രമല്ല, തെളിവുകൾ എല്ലാം അവന് അനുകൂലവുമായിരുന്നു. ശാരികയുടെ ഫോണിലേക്ക് വരുന്ന പ്രൈവറ്റ് നമ്പർ കോൾ ലിസ്റ്റ് അവനിലേക്ക് നീണ്ട സംശയം അപ്പാടെ മാറ്റിക്കളഞ്ഞു. വാഹിദ് ആണെങ്കിൽ ആരെയും സംശയിച്ചു സ്വന്തമായൊരു അന്വേഷണവുമായി മുന്നോട്ട് പോകുന്നു. കൂടെ സ്ഥലം എസ്. ഐ കിഷോർ തികഞ്ഞ പിന്തുണയുമായി നേരായ വഴിക്ക് അന്വേഷണം നടത്തുകയും ചെയ്യുന്നു.

 

അതിനിടയിലാണ് ഷെറിൻ വഴി എലിസബത്തിന് വാഹിദിനോടുള്ള അടുപ്പം വിൻസന്റ് അറിയുന്നത്. അതുവരെ അവൾക്ക് പലരോടുമുള്ള കളിക്കഴപ്പ് മാത്രമായിരിക്കും വാഹിദിനോടും എന്നെ വിൻസെന്റും കരുതിയുള്ളൂ. ഒരിക്കലും ഒരു കാര്യത്തിലും അവളെ നിയന്ത്രിക്കേണ്ടി വന്നിരുന്നില്ല ആർക്കും. അതുകൊണ്ട് ആ സൗഹൃദത്തെ തുടക്കത്തിൽ വലിയ കാര്യമാക്കി എടുത്തിരുന്നില്ല. കഞ്ചാവ് കടത്തുന്നതിൽ തനിക്ക് പങ്കില്ലെന്നും താനൊന്നും അറിഞ്ഞിട്ടില്ലെന്നും അവൾ അവനോട് പറഞ്ഞത് സ്വാഭാവികമായും ഒരു യാഥാർഥ്യമായിരുന്നത് കൊണ്ട് വിൻസെന്റിനോ ജോർജ്നോ അവളോട് വൈരാഗ്യമോ വെറുപ്പോ തോന്നിയിരുന്നില്ല. മാത്രമല്ല, കേട്ടപാതി സ്വന്തം ഷെയർ ഷെറിന്റെ പേരിലേക്ക് മാറ്റിയപ്പോൾ ജോർജ് അതൊരു നേട്ടമായിട്ടാണ് കണ്ടിരുന്നതും. അത്കൊണ്ട് അയാൾക്ക് എലിസബത്തിനോട് പ്രത്യേകിച്ച് ശത്രുത തോന്നിയില്ല എന്നതാണ് വാസ്തവം.

 

പക്ഷേ പിന്നീട് ഷെറിൻ പറഞ്ഞാണ് അറിഞ്ഞത്, ശാരിക മരിക്കുന്നതിന്റെ മുമ്പ് തന്നെ അവർതമ്മിൽ മാനസികമായി അടുത്തിരുന്നു എന്നും തങ്ങളുടെ എസ്റ്റേറ്റ്ഹൌസിൽ അവനെയും കൂട്ടി അടിക്കടി താമസിക്കുന്നുണ്ട് എന്നും. അവൾ വിവാഹം വേണ്ടന്ന് വച്ചിട്ടുണ്ട്, വാഹിദിന്റെ കുഞ്ഞിന് വേണ്ടിയുള്ള കണ്ടുമുട്ടലുകൾ ആണെന്നും, അവളോട് ഇതുവരെ അവൻ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല ന്നും അത്കൊണ്ട് മാത്രമാണ് അത് സംഭവിക്കാത്തത് എന്നുമൊക്കെ ഷെറിൻ പറഞ്ഞപ്പോൾ മാത്രമാണ് പന്തികേട് മണത്തു തുടങ്ങിയത്. ഒടുവിൽ ശാരീസ് ഗ്രൂപ്പിന്റെ എല്ലാ അണ്ടർഗ്രൗണ്ട് സത്യങ്ങളും അവൾ വാഹിദിന് പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് കൂടി അറിഞ്ഞപ്പോൾ രാജൻ വഴി ഒരാന്വേഷണം നടത്തി കേട്ടതൊക്കെ സത്യങ്ങൾ ആണെന്നും ശാരീസ് ഗ്രൂപ്പിന്റെ ശത്രുപക്ഷത്താണ് വാഹിദ് എന്നും അറിയാൻ സാധിച്ചു.

 

“അവനോടുള്ള പ്രണയം മൂത്ത് ഞങ്ങളുടെ എല്ലാ പദ്ധതികളും രഹസ്യങ്ങളും ഒപ്പം സ്വന്തം കമ്പനിയുടെ ഇല്ലീഗൽ ബിസിനസ്സും അവൾ തന്നെ വാഹിദിനെ അറിയിച്ചു. വാഹിദിനോട് പാർട്ണർഷിപ്പിൽ നിന്ന് പിന്മാറുന്നതാവും നല്ലത് എന്നും ഉപദേശിച്ചു. അതിന് ശേഷം വാഹിദും ശാരികയും തമ്മിൽ ശക്തമായ സംസാരം നടന്നു. പക്ഷേ അതിനേക്കാളൊക്കെ മുമ്പേ, തന്റെ അമ്മായിയപ്പന്റെയും തന്റെയും കഞ്ചാവ് കയറ്റുമതി അക്ഷരം തെറ്റാതെ തന്റെ അനുജത്തി തന്നെ അവനെ പറഞ്ഞു മനസ്സിലാക്കി എല്ലാ കുറ്റങ്ങളിൽ നിന്നും വിദഗ്ദമായി തലയൂരി രക്ഷപ്പെട്ടിരുന്നു. തനിക്ക് ഇത് വല്ലതും അറിയുമോ ടോ.?”

 

രാജൻ പരിഹാസത്തോടെ ചോദിച്ചത് വിൻസെന്റിന്റെ തലയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

അന്നുമുതൽ അവളൊരു വെറുപ്പ് മാത്രമായി വിൻസെന്റ്ന്റെയുള്ളിൽ പുകഞ്ഞു തുടങ്ങി. ജോർജിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം അവളുകൂടിയാണെന്ന തിരിച്ചറിവ് തന്റെ നിലനിൽപിനെ കൂടി ബാധിച്ചു തുടങ്ങിയപ്പോൾ വിൻസെന്റിന് അവളെ ഇല്ലാതാക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥ വന്നു. കാരണം ആൽബിയുടെ കൂടെ പിന്തുണയിലാണ് ഗൾഫിലെ അവന്റെ എല്ലാ ബിസിനസ്സും മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. നിയമപരമായി തന്റെ പേര് കമ്പനിയിൽ നിന്ന് പിൻവലിച്ചു മറ്റു ചില സ്ഥാപനങ്ങൾ തുടങ്ങി അതിന്റെ മറവിൽ സെക്സ് മാർക്കറ്റ് നടത്തി എളുപ്പം സമ്പാദിക്കാൻ സാധിച്ചത് ആൽബിയുടെ പിന്തുണയിലാണ്. അത്കൊണ്ട് ജോർജ് എലിസബത്തിനെ നരകിപ്പിച്ചു കൊന്നുകളയണം എന്ന് ആവശ്യപ്പെട്ടപ്പോൾ ആൽബിയുടെ തലയിൽ തോന്നിയ ബുദ്ധിയായിരുന്നു അവളെ ആട് വളർത്തു കേന്ദ്രത്തിൽ എത്തിച്ചു പതുക്കെ പതുക്കെ നരകിച്ചു മരിക്കാനുള്ള വഴിയൊരുക്കൽ.

“ഞാൻ വരില്ല. എനിക്ക് വാഹിദിനെ ഇഷ്ടമാണ്. അവൻ ഇല്ലാത്ത ഒരിടത്തേക്കും ഞാനില്ല. മാത്രമല്ല, ശാരിക ഇപ്പോൾ ജീവനോടെയില്ല. അത് കൊണ്ട് എന്നെ മനസ്സിലാക്കി വാഹിദ് സ്നേഹിച്ചു തുടങ്ങും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.” ഇങ്ങോട്ട് വന്നു ജിസിസി ബിസിനസ്‌ ഏറ്റെടുക്കാൻ പറഞ്ഞപ്പോൾ എലിസബത്ത് തീർത്തു പറഞ്ഞു.

“അതിന് വാഹിദിന്റെ കുഞ്ഞിനെ പ്രസവിക്കാൻ വേണ്ടി നീയാണ് ശാരികയെ ഇല്ലാതാക്കിയത് എന്ന സത്യം അവൻ അറിഞ്ഞാൽ ഈ സ്നേഹം നിനക്ക് കിട്ടുമോ.”

വിൻസന്റ് എടുത്തടിച്ചത് പോലെ അവളോട് ചോദിച്ചു. ആ മറുചോദ്യം അവളെ ഒന്ന് നടുക്കിക്കളഞ്ഞു. കാരണം അങ്ങിനെയൊരു നാടകം വിൻസെന്റ് കളിക്കാൻ തുടങ്ങിയാൽ, ശാരികയുടെ കൊലയാളിയെ പിടികൂടുന്നത് വരെ അവന്റെ ഭാഗത്തു തന്നെ സംശയിക്കാൻ സാധ്യതയുണ്ട്. താൻ അത്രമാത്രം വാഹിദിനെ സ്നേഹിക്കുന്നുണ്ടെന്നും അവന് വേണ്ടി എന്തും ത്യജിക്കാൻ തയ്യാറാണെന്നും വാഹിദിന് അറിയാം. അങ്ങിനെയെങ്കിൽ ശാരികയെ ഇല്ലാതാക്കാൻ ശ്രമിച്ചതും താൻ ആണെന്ന് വാഹിദ് ചിന്തിക്കും.

“അനാവശ്യം പറയരുത്. എനിക്ക് തന്നെപ്പോലെ ക്രിമിനൽ മൈന്റ് അല്ല. ഞാൻ എന്തിന് അവളെ കൊല്ലണം. ആവശ്യക്കാർ നിങ്ങളൊക്കെ തന്നെയല്ലേ. വാഹിദിന്റെ അമ്മയെ കടിച്ചു കീറി ചളിയിൽ വലിച്ചെറിഞ്ഞ ചെന്നായയല്ലേ നിന്റെ ഉപദേശി..” അവൾ വിൻസെന്റിനോട് പൊട്ടിത്തെറിച്ചു.

 

“എങ്കിൽ ആ ചെന്നായയുടെ ബുദ്ധി തനിക്ക് നേരെ തിരിയുന്നതിനു മുമ്പ് ഇങ്ങോട്ട് കേറിവരാൻ നോക്ക്. ഞാനീ പറഞ്ഞ കൊലപാതക നാടകം പോലും ആ മനുഷ്യന്റെ ബുദ്ധിയാണ്. വെറുതെ അവിടെ നിന്ന് നിന്നെ സ്നേഹിക്കുന്നവൻ ശത്രുവായി മാറുന്നത് കാണാൻ നിക്കണ്ട.” വിൻസെന്റ് അൽപ്പം മയത്തിൽ സംസാരിക്കാൻ തുടങ്ങി.

“അയാളുടെ ബുദ്ധിയല്ലേ, ഏതായാലും നല്ലതിനാവില്ല. ക്രിമിനൽ സൈക്കോ കിളവൻ.” അവൾ പ്രതിരോധിച്ചു. പക്ഷേ വിൻസെന്റ് അവൾക്ക് അധികം ചിന്തിക്കാൻ അവസരം നൽകിയില്ല.

“ഈ പറഞ്ഞത് അയാളുടെ ബുദ്ധിയല്ല എന്റെ മുന്നറിയിപ്പാണ്. നിന്നോട് അവിടെ വച്ചു തന്നെ പകതീർക്കാനാണ് അങ്ങേര് പറഞ്ഞത്. എന്റെ കട്ട്യോൾ അങ്ങേരുടെ മകളാണെന്ന് പോലും ഓർക്കാതെ എന്തിന് എല്ലാം ചെന്ന് അവളുടെ ചെവിയിലേക്ക് പാടിക്കൊടുത്തു? വാഹിദ് വന്നു രക്ഷിക്കും എന്ന് കരുതിയിട്ടാണോ? ശാരികയുടെ സ്വത്ത് തന്റെ പേരിലേക്ക് എഴുതി വാങ്ങിയിട്ട് അവൻ തന്നെ അവളെ ഇല്ലാതാക്കി എന്ന രീതിയിലാണ് കേസ് മുന്നോട്ട് പോകാൻ പോകുന്നത്. മര്യാദക്ക് കുറച്ചുനാൾ ഇവിടെ വന്നു നിന്ന് ഇവിടുത്തെ കാര്യങ്ങളൊക്കെ ഒന്ന് വെടിപ്പാക്കാൻ നോക്ക്. എന്നിട്ട് താൻ അവനെയോ അല്ലെങ്കിൽ ഏതവനെയാണെന്ന് വച്ചാൽ പ്രേമിക്കായോ പ്രസവിക്കയോ എന്ത് വേണേലും ചെയ്യ്.”

അങ്ങിനെ പലതും പറഞ്ഞും വാശിപിടിച്ചും ഭീഷണിപ്പെടുത്തിയും വിൻസെന്റ് അവളെ മാനസികമായി തളർത്തി. രണ്ട് മൂന്ന് ദിവസം അപ്പനെയും അമ്മയെയും വിളിച്ചു സംസാരിച്ചു കുറച്ചു ദിവസം അവളൊന്നു മാറി നിക്കട്ടെ എന്ന് പറഞ്ഞു സമ്മതിപ്പിച്ചു.

“മോളൊന്നു പോയി നോക്ക്. ഒരിക്കലും മമ്മി മോളെ ഒന്നിനും നിർബന്ധിച്ചിട്ടില്ലല്ലോ. ഇതിപ്പോ മമ്മിക്ക് പേടിയാവുന്നുണ്ട്. മോളെ സ്വന്തം ഇച്ചായൻ ആയിട്ടും അവൻ എന്നതൊക്കെയാ ചെയ്തു കൂട്ടുന്നതെന്ന് മമ്മിക്കും പപ്പയ്ക്കും പണ്ടേ അറിയാമായിരുന്നു. അതോണ്ടാ വേഗം പിടിച്ച് അവന്റെ കെട്ടുനടത്തിയത്. മോൾ വന്നു പറയുന്നില്ലെങ്കിൽ ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട എന്നേ കരുതിയുള്ളു. മോളെ ആ ജോർജ് എന്നതേലും ചെയ്‌താൽ അത് കൂടി താങ്ങാൻ വയ്യാഞ്ഞിട്ടാ.”

എലിസബത്തിന്റെ മുന്നിൽ നിന്ന് അവളുടെ മമ്മി കണ്ണീർ ഒപ്പിക്കൊണ്ട് പറഞ്ഞു. എലിസബത്ത് അപമാനത്തോടെ സ്വന്തം അമ്മയുടെ നിസ്സഹായതയ്ക്കു മുന്നിൽ തലകുനിച്ചു നിന്നു. താൻ തന്റെ ചേട്ടന്റെ ഒപ്പം കിടക്ക പങ്കിടുന്നതൊക്കെ ആ വാതിലിനു പുറത്ത് അമ്മയും അച്ഛനും അറിയുന്നുണ്ടായിരുന്നു എന്ന തിരിച്ചറിവിൽ അവൾ സ്വത്വബോധത്തിന്റെ അപകർശതയിൽ സ്വയമുരുകി.

“മോൾക്ക് ആരെയോ ഇഷ്ടമാണെന്നോ അവൻ ഭയങ്കരൻ ആണെന്നോ, അവനാണ് അവരുടെ നാശത്തിനൊക്കെ കാരണം എന്നോ മറ്റോ ഒക്കെ മോൾടെ ഇച്ചായൻ പറഞ്ഞു. മോൾക്ക് ഏതോ ഒരുത്തനോട് സ്നേഹം തോന്നത്തില്ലന്ന് ഞങ്ങൾക്കറിയാം. ഏതായാലും ഞങ്ങൾക്ക് സന്തോഷായി. അവസാനം മോൾക്ക് ഒരു ആൺതുണ കിട്ടിയല്ലോ. അവനെ ഞങ്ങളൊന്നു പോയി കാണുന്നുണ്ട്. മോളിപ്പോ ഇച്ചായന്റെ അടുത്തേയ്ക്ക് പൊയ്ക്കോ.”

എലിസബത്തിനെ തെന്റെ ചുമലിലേക്ക് ചേർത്തു പിടിച്ച് പപ്പയും ഉപദേശിച്ചു. തങ്ങളുടെ മകൻ സമ്പത്തിന്റെ ഭ്രാന്തമായ ആർത്തിപിടിച്ചു സ്വന്തം അനുജത്തിയെ തിളച്ച് മറിയുന്ന മണൽകടലിൽ ഉരുക്കി എന്നെന്നേക്കുമായി ഭൂമിയിലേക്ക് ലയിപ്പിക്കാൻ വേണ്ടിയുള്ള നാടകം മാത്രമാണ് ഈ കാണിക്കുന്ന കരുതൽ എന്ന് തിരിച്ചറിയാൻ ആ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. ജീവിതത്തിന്റെ സുഖലോലുപതയ്ക്ക് സ്വയം മറന്ന് ആഹ്ലാദിക്കുന്ന രണ്ടുപേർ ഒരിക്കലും മരണത്തെ കുറിച്ച് ചിന്തിക്കില്ല എന്ന് അവർ ഉറപ്പിച്ചിരുന്നു.

“ഞാനൊരു യാത്ര പോകുന്നു. എല്ലാം വഴിയേ പറയാം. എവിടെയാണെങ്കിലും എന്റെയടുത്തേക്ക് തന്നെ വന്നേക്കണം. അല്ലെങ്കിൽ ഇനിയെന്നെ കാണാൻ കഴിഞ്ഞെന്നു വരില്ല, ജീവനോടെയും.!”

എലിസബത്ത് പോകുന്നതിന്റെ തലേദിവസം വാഹിദിന് മെസേജ് അയച്ചു.കേസിന്റെ പിന്നാലെ ആയതിൽപിന്നെ ശരത്തിനെ അന്വേഷിച്ചു കേരളത്തിന്റെ പലഭാഗത്തും, കാടിന്റെ ഇരുണ്ട ഉൾഭാഗങ്ങളിലും തമിഴ്‌നാട്ടിലും ഒക്കെയായിരുന്ന വാഹിദ് പലപ്പോഴും ഫോണിൽ ലഭ്യമായിരുന്നില്ല. പിന്നീട് രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞായിരിക്കും തിരികെ വിളിക്കുന്നത്. അത്കൊണ്ട് തന്നെ എലിസബത്തിന് അവന്റെ വിളിക്ക് വേണ്ടി കാത്തിരിക്കാൻ സമയം കിട്ടിയില്ല, അതിന് മുമ്പ് അവൾക്ക് നിലവിൽ വിസയുള്ളത് കൊണ്ട് ഗൾഫിലേക്ക് വിൻസെന്റ് കൊണ്ടുപോയി. വിൻസെന്റിന്റെ ആളുകൾ വന്നു നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി എന്ന് പറയുന്നതാവും ശരി.

അങ്ങിനെയായിരുന്നു വിൻസെന്റ് അവളെ ഗൾഫിലേക്ക് കൊണ്ട് വന്നത്. വിമാനം ആകാശത്തേക്ക് പറന്നുയർന്നപ്പോൾ ആദ്യമായി എലിസബത്തിന്റെ കണ്ണുകൾ നിറഞ്ഞു. പലവട്ടം അവൾ വിമാനയാത്രകൾ നടത്തിയിട്ടുണ്ട്. അന്നൊക്കെ ഒരു ബിസിനസ്‌ ലേഡിയുടെ മട്ടും ഭാവവും വസ്ത്രഭൂഷണങ്ങളും അണിഞ്ഞു അൽപ്പം അഹങ്കാരത്തോടെയായിരുന്നു സഞ്ചാരമെങ്കിൽ, ആദ്യമായി പ്രിയപ്പെട്ടതെന്തോ വിട്ടിട്ട് പോകുന്ന ഒരാളുടെ ഹൃദയഭേതകമായ നൊമ്പരത്തിൽ അവൾ തളർന്നു. വായുവിലേക്ക് വിമാനം പറന്നുയരുമ്പോൾ ഭൂമി താഴേക്ക് അകന്നകന്നു പോവുകയും കാഴ്ച്ചകൾ ചെറിയ പൊട്ടുപോലെ തന്നിൽനിന്ന് ദൂരം പ്രാപിക്കുകയും ചെയുന്നത് നിറഞ്ഞ കണ്ണിനെ പൊതിഞ്ഞ ജല  തിരശീലയിലൂടെ അവൾ നോക്കികൊണ്ടിരുന്നു. ഒരുവേള ലോകത്തിന്റെ ഏതെങ്കിലും മൂലയിലിരുന്നു ഈ വിമാനമെങ്കിലും വാഹിദ് കണ്ടെങ്കിൽ എന്ന് എലിസബത് ചങ്ക് പിടയുന്ന ഒരു തേങ്ങലിലൂടെ ആഗ്രഹിച്ചു.

പിന്നീടങ്ങോട്ട് താനവളെ എന്തുമാത്രം വേദനിപ്പിച്ചു എന്ന് വിൻസെന്റ് ഓർത്തെടുത്തു. ഇവിടെ വന്നപ്പോൾ നേരെ കൊണ്ടുപോയത് മരുഭൂമിയിലേക്ക് ആയിരുന്നു. ഉടുത്ത ചുരിദാർ ഒഴികെ മറ്റൊന്നും മാറ്റിയുടുക്കാൻ ഇല്ലാതെ ആ കൂടാരത്തിൽ കൊണ്ട് ചെല്ലുമ്പോൾ ജോർജ് അങ്കിൾ കാത്തിരിപ്പുണ്ടായിരുന്നു. നാട്ടിൽ നിന്ന് ഒളിച്ചു വന്നതിൽ പിന്നെ അങ്കിൾ കുറേദിവസം അവിടെയായിരുന്നു കഴിഞ്ഞിരുന്നത്. അവളെ പുഴുത്ത പട്ടിയോട് കാണിക്കുന്ന മര്യാദ പോലും ഇല്ലാതെ അവിടെയിട്ട് താനും അങ്കിളും ആദ്യ ദിവസം രാവും പകലും കടിച്ചു കീറുകയിരുന്നു.

സർവ്വ ശക്തിയും പ്രയോഗിച്ചു എലിസബത്ത് അവരെ എതിർക്കുകയും മാന്തിപ്പൊളിക്കുകയും ചെയ്തു. താൻ ചതിയിൽ പെട്ടതാണ് എന്ന തിരിച്ചറിവിൽ എലിസബത്തിൽ ഭയവും രക്ഷപ്പെടാനുള്ള ത്വരയും വർദ്ധിച്ചു. അവൾ തന്റെ ശരീരത്തിലേക്ക് കടന്നു കയറുന്ന ജോർജിനെ കടിച്ചു പറിച്ചപ്പോൾ അയാൾ നായയേപോലെ മോങ്ങി. വിൻസെന്റ് അവിടെയുണ്ടായിരുന്ന ഒരു മരക്കഷണം എടുത്ത് അവളുടെ തലയിലേക്ക് ആഞ്ഞടിച്ചു. നെറ്റിയിൽ അടിയേറ്റ് എലിസബത്ത് ഒരലർച്ചയോടെ മണലിലേക്ക് വീണു. നെറ്റി പൊട്ടി രക്തം മുഖം വഴി നിലത്തേക്കൊഴുകി. എതിർക്കാൻ ത്രാണിയില്ലാതെ, വേദനയുടെ ഭീതിയിൽ ഇനി തനിക്കൊരു രക്ഷപ്പെടൽ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞു തന്റെ ശരീരമാണ് ഇനിയങ്ങോട്ടുള്ള തന്റെ ജീവിത മാർഗ്ഗം എന്ന യഥാർഥ്യത്തിൽ മനസ്സിനെ പാകപ്പെടുത്തി രക്തം വാർന്ന് എലിസബത്ത് നിലത്തു കിടന്നു.

ബോധം മറയുന്നത് വരെ ജോർജ് എലിസബത്തിന്റെ പൂറിൽ കിടന്നു ഉന്മാദം ആസ്വദിച്ചു. രക്തത്തിൽ കുളിച്ചു കിടക്കുന്ന മാംസംളമായ കവിളിൽ അയാൾ തന്റെ വിരൂപ മുഖമിട്ടുരച്ചു. ചെവിയിൽ കടിച്ചു വലിച്ചു. വലിയ മുലകളിൽ പിടിച്ച് ഞെക്കിപ്പിഴിഞ്ഞു പിഴിഞ്ഞു വലിച്ചു. മുലക്കണ്ണിൽ കടിച്ചു വലിച്ചു. ഭീകരമായ പ്രണയ കേളിയുടെ പൈശാചിക ഭാവത്തിൽ എലിസബത് കിടന്ന് പിടഞ്ഞലറി. കേൾക്കാൻ ആരുമില്ലാത്ത വിശാലമായ മരുഭൂമിയുടെ അനന്ത വിദൂരതയിലേക്ക് ആ നിലവിളികൾ കാറ്റിൽ വിലയം പ്രാപിച്ചു.

നനവില്ലാതെ വരണ്ടു കിടന്ന പൂറിലേക്ക് തുപ്പി കൈകൊണ്ട് തേച്ച് പിടിപ്പിച്ചു ജോർജ് കറുത്ത വണ്ണമുള്ള കുണ്ണ കുത്തിയിറക്കി മാരകമായി ആഞ്ഞടിച്ചു. അകത്തെ ഈർപ്പത്തിൽ കുണ്ണയിൽ എണ്ണമയം കലർന്നു പതിയെ പതിയെ അടികൾ സുഖകരമായി മാറിയപ്പോൾ ജോർജ് കാമത്തിന്റെ സുഖത്തിലേക്ക് സഞ്ചരിക്കുകയും എലിസബത്ത് എന്ന മനോഹരിയായ യുവതിയുടെ മൃദുല മാംസത്തിന്റെ വശ്യതയിൽ സ്വയം മറന്ന് ശുക്ല വിസർജനം ചെയ്യാനുള്ള തിടുക്കത്തിൽ മതിമറക്കുകയും ചെയ്തു. പക്ഷേ ഞരങ്ങിയും കുറുകിയും വികാരത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്ന എലിസബത്തിന്റെ സുഖഭാവം കണ്ടപ്പോൾ തന്റെ നാശത്തിനും വൈരൂപമായ മുഖത്തിനും കാരണമായ പെണ്ണിനോടുള്ള വൈരാഗ്യം നുരഞ്ഞു പൊങ്ങി അയാളിലെ മൃഗം പുറത്തേക്ക് വന്നു.

പൂറിൽ നിന്ന് കുണ്ണ വലിച്ചെടുത്ത ജോർജ് അവളിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോയി. കൂടാരം വലിച്ചു കെട്ടാൻ ഉപയോഗിച്ചതിന്റെ ബാക്കിയായ വണ്ണമുള്ള കയറിന്റെ ഒരു കഷണവുമായി അയാൾ പൂർണ്ണ നഗ്നനായി നീണ്ടു നിൽക്കുന്ന കുണ്ണയും വിറപ്പിച്ചു കൊണ്ട് തിരികെ വന്നു. പാതിയടഞ്ഞ കണ്ണിലൂടെ അയാൾ എന്താണ് തന്നെ ചെയ്യാൻ പോകുന്നത് എന്നറിയാതെ, എഴുന്നേറ്റ് ഓടാൻ പോലും ശക്തിയില്ലാതെ, നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി എലിസബത് മലർന്ന് കിടന്നു.

 

അവളുടെ തുടകൾക്കിടയിൽ മണലിൽ മുട്ടുകുത്തി ഇരുന്ന ജോർജ് തന്റെ കാലുകൾ കൊണ്ട് എലിസബത്തിന്റെ കാലുകൾ ചവുട്ടി രണ്ട് വശങ്ങളിലേക്ക് പിളർത്തി അകറ്റി പൂറ് മലർത്തി ആ കയർ അകത്തേക്ക് കുത്തിയിറക്കി. മനുഷ്യ ശരീരത്തിലെ ഏറ്റവും മൃദുലമായ മാംസത്തിലൂടെ, മദജലത്തിന്റെ വഴുവഴുപ്പിലൂടെ ആ കയർ പൂറിന്റെ ഉൾവശം ഞെരിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോയി. എലിസബത്ത് പ്രാണൻ പിടയുന്ന വേദനയിൽ അലമുറയിട്ട് കരഞ്ഞു. പുറത്തു സിഗരറ്റ് പുകച്ചു നിൽക്കുന്ന വിൻസെന്റും ഒട്ടകങ്ങൾക്കിടയിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അന്ധാളിച്ചു നിൽക്കുന്ന ബാറക്കും ആ നിലവിളികൾ കേട്ട് നിസ്സാംഗരായി നിന്നു.

 

പൂറിലേക്ക് പാതിയും തിരുകി കയറ്റിയ കയർ പുറത്തേക്ക് വലിച്ചു വീണ്ടും അകത്തേക്ക് കുത്തിയിറക്കി ജോർജ് അടിച്ചു തുടങ്ങി. തൊലിയുരിഞ്ഞു പൂറിൽ നിന്ന് രക്തം കയറിൽ കലർന്നപ്പോൾ ജോർജ് കയർ പുറത്തേക്ക് എടുത്ത് കന്തിൽ വച്ച് അമർത്തി ഉരച്ചു തുടങ്ങി. വേദനയുടെ അവസാന സഹന ശക്തിയിൽ എലിസബത്തിന്റെ ബോധം മറഞ്ഞു. അവളിൽ നിന്ന് പ്രതികരണം ഇല്ലെന്ന് മനസ്സിലായപ്പോൾ ജോർജിന്റെ പക അൽപ്പം അടങ്ങി ഭോഗത്തിന്റെ ആർത്തിയിൽ രക്തം പുരണ്ട പൂറിലേക്ക് കമിഴ്ന്നു കിടന്ന് കുണ്ണയിട്ട് അടിക്കാൻ തുടങ്ങി.

 

ജീവൻ ഇല്ലാത്തത് പോലെ കൈകൾ മണലിൽ വിരിച്ചിട്ട്, കാലുകൾ അകറ്റി അനക്കമില്ലാതെ ശാന്തമായി കിടക്കുന്ന എലിസബത്തിന്റെ അസാധ്യ സുന്ദരമായ വെളുത്ത മാംസംളമായ കൊഴുത്ത ശരീരം അയാളെ ആർത്തി പിടിപ്പിച്ചു. മതിയാകാതെ വീണ്ടും വീണ്ടും പൂറിലേക്ക് കുണ്ണയിട്ട് അടിച്ചിട്ട് രതിമൂർച്ഛയുടെ തൊട്ടടുത്ത നിമിഷം കുണ്ണ വലിച്ചു പുറത്തെടുത്തു മുകളിലേക്ക് നീങ്ങി എലിസബത്തിന്റെ മുഖം നേരെയാക്കി അതിൽ കേറി ഇരുന്ന് പിളർന്നു നിൽക്കുന്ന അവളുടെ വായിലേക്ക് മുട്ടിച്ചു. കൊഴുത്ത വെളുത്ത കട്ടിയുള്ള ശുക്ലം കൃത്യമായി വായിലേക്ക് തന്നെ ചീറ്റി. അൽപ്പം പോലും പുറത്തേക്ക് വരാതെ ശ്രദ്ധിച്ചു കൊണ്ട് ആ മൈഥുനകൊഴുപ്പ് മുഴുവൻ വായിലേക്ക് നിക്ഷേപിച്ചതിനു ശേഷം ആ മനുഷ്യൻ എഴുന്നേറ്റ് വസ്ത്രം ധരിച്ചു പുറത്തേക്കിറങ്ങി. വിൻസന്റ് അകത്തുകയറി അവളെ ഒന്ന് നോക്കി. കൊല്ലാൻ കൊണ്ട് വന്നതാണെന്ന് ഉറപ്പുള്ളത് കൊണ്ട് ആ ദൃശ്യം കണ്ടിട്ട് അവന് യാതൊരു വേദനയും തോന്നിയില്ല. ഇനി ജോർജിനെ ഇവിടെ നിർത്തുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ട് അയാളെയും കൊണ്ട് വിൻസെന്റ് സ്ഥലം വിടുകയും ചെയ്തു.

 

ഏകദേശം ആറുമാസത്തോളം നീണ്ടു നിന്ന സഹനത്തിന്റെ പരിസമാപ്‌തിയിൽ തങ്ങൾ പകതീർക്കാൻ കൊണ്ട് വന്ന ആ മനുഷ്യ ജീവൻ ഈ ഭൂമിയിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു എന്ന് വിൻസെന്റ് ചിന്തിച്ചു. തന്റെ മുന്നിൽ അക്ഷോഭ്യനായി ഇരിക്കുന്ന ആൽബിയുടെ മുഖത്തേക്ക് നോക്കി ഓർമ്മകളിൽ നിന്ന് പുറത്തു കടന്ന വിൻസെന്റിന്റെ മുഖത്തെ ചകിതമായ ഭാവം വായിച്ചെടുത്തു ആൽബി വിൻസെന്റിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

 

“അളിയൻ ടെൻഷൻ ആവണ്ട. എന്റെ ഒരു ഉരുപ്പടി അവിടെയുണ്ട്. രമ്യ. അവൾക്ക് എന്നോട് ഇച്ചിരി റൊമാൻസ് ഉള്ളതാണ്. അവളെ ഉപയോഗിച്ചു ആ മൊബൈൽ നമുക്ക് സംഘടിപ്പിക്കാം.” ആൽബി പറഞ്ഞു.

 

“പക്ഷേ ഇതിനകം അതൊക്കെ പോലീസിന്റെ കൈയിൽ കിട്ടിയിട്ടുണ്ടെങ്കിലോ.” വിൻസെന്റ് സംശയം പ്രകടിപ്പിച്ചു.

“നൊ ചാൻസ്. അങ്ങിനെ ആയിരുന്നെങ്കിൽ ഇതിനകം അവർ ഇവിടെ എത്തിയേനെ. ഇതിപ്പോ മരിച്ചിട്ട് നാലഞ്ച് ദിവസം കഴിഞ്ഞില്ലേ. അളിയന്റെ മറ്റേ മൊബൈൽ ലൊക്കേഷൻ സെർച്ചു ചെയ്തു പോലീസിന് ഇവിടെ എത്താനാണോ പാട്.”

ആൽബി അത് പറഞ്ഞപ്പോൾ വിൻസെന്റിന് അല്പം ആശ്വാസം തോന്നി. ആ പറഞ്ഞതിൽ അല്പം കാര്യം ഉണ്ടെന്ന് അവന് തോന്നി.

 

“ആ പെണ്ണ് നമ്മുടെ കൂടെ നിൽക്കുമോ. നിനക്ക് ഉറപ്പാണോ.”? വിൻസെന്റ് ആൽബിയുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.

 

“അതേ ഉറപ്പാണ്. അവൾക്ക് വേണ്ടുന്നത് വേണ്ടത് പോലെ ഞാൻ കൊടുക്കാറുണ്ട്. എന്നേ അങ്ങിനെ ഇട്ടിട്ട് പോകാൻ അവൾക്ക് കഴിയില്ല.” ആൽബി ആത്മവിശ്വാസത്തോടെ പറഞ്ഞു. പിന്നെ ഫോൺ എടുത്തു രമ്യയുടെ നമ്പർ തിരഞ്ഞെടുത്തു ഫോൺ ചെവിയിൽ വച്ചു.

 

(തുടരും)

Leave a Comment

Your email address will not be published. Required fields are marked *