അന്ന് ഉച്ചയോടു അടുക്കുമ്പോൾ ഏറെ നേരത്തെ ഉറക്കത്തിൽ നിന്നും പതുക്കെ ആ മലഞ്ചെരുവിലെ സാമിന്റെ വീട്ടിൽ നതാഷ കണ്ണ് തുറന്നു.
അകലെ തുറന്നിട്ട ജനാലകളിലൂടെ ആ ഇളം വെയിൽ ചൂട് മുറിക്കകത്തേക്ക് വന്നുകൊണ്ടിരുന്നു.
ഏറെ നേരം അവൾ ഉണരുന്നതും നോക്കി അവളുടെ സമീപം കിടന്നിരുന്ന സാം വീണ്ടും ഒരു ഉച്ചമയക്കത്തിലേക്ക് മാറിയിരുന്നു.
അയാളുടെ കൈ നതാഷയുടെ അരക്കെട്ടിൽ ചേർന്ന് ചുറ്റിപിണഞ് കിടക്കുന്നുണ്ടായിരുന്നു.
​ഇന്നലെ രാത്രിയിൽ നടന്ന മാത്യുവിന്റെ പ്രതികാരത്തിന്റെ വേദന അവളുടെ ശരീരം മുഴുവൻ അപ്പോഴും പടർന്നുപിടിച്ചിട്ടുണ്ടായിരുന്നു. അവളുടെ ശരീരം മാത്യുവിന്റെ തീവ്രമായ പകയുടെ മുറിവുകൾ പേറുന്നുണ്ട്.
എങ്കിലും ആ വീട്ടിൽ സാമിന്റെ കൂടെ അങ്ങനെ കിടക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സ്വാതന്ത്ര്യം തോന്നി.
തന്റെ ജീവിതം ഇത്രയും കാലം ചിലവഴിച്ച ആ സുതാര്യമായ തടവറയിൽ നിന്നും ഒരു മോചനം അവളിൽ വന്നുതുടങ്ങി.
​പുറത്തുനിന്നും മലഞ്ചെരുവിലെ കിളികളുടെ നാദം ജനാലയിലൂടെ ഒഴുകിയെത്തുന്നു.
അവൾ ആ ബെഡിൽ അങ്ങനെ തന്നെ കിടന്നു…
മാത്യുവിന്റെ ആഡംബര വീട്ടിലെ എസിയുടെ കൃത്രിമ തണുപ്പിനേക്കാൾ, ഈ മലഞ്ചെരുവിലെ ശുദ്ധവായുവിന് താൻ ഇതുവരെ അറിയാത്ത ഒരു കുളിർമയുണ്ടെന്നു അവൾ തിരിച്ചറിയുകയായിരുന്നു..
സാമിന്റെ നിശബ്ദമായ സാമീപ്യം അവൾക്ക് വലിയൊരു സുരക്ഷാബോധം കൂടെ നൽകി.
​അവൾ പതുക്കെ തല ചായച്ചു സാമിന്റെ മുഖത്തേക്ക് നോക്കി.
ശാന്തമായി ഉറങ്ങുന്ന ആ മുഖം…
അതിനു പിന്നിൽ മാത്യു ഭയപ്പെടുന്നത് പോലെ എന്തെങ്കിലും നിഗൂഢതകൾ ഉണ്ടോയെന്നു അവളുടെ ചിന്തയിൽ പോലും അപ്പോൾ ഉദിച്ചിരുന്നില്ല..!!
അപ്പോൾ ആ നിമിഷം അവൾക്ക് വേണ്ടത് ആ തണൽ മാത്രമാണ്.
വിരലുകൾ കൊണ്ട് സാമിന്റെ കൈകളിൽ അവൾ പതുക്കെ തലോടി.
താൻ നഷ്ടപ്പെടുത്തിയ ലോകത്തേക്കാൾ വലുതാണ് തനിക്ക് ലഭിച്ച ഈ പുതിയ ലോകമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.
ആ ബെഡിൽ ജനാലയിലൂടെ കാണുന്ന ആ മലഞ്ചെരുവിലെ കാഴ്ചകൾ നോക്കി അവൾ സാമിനോട് ചേർന്നുതന്നെ കിടന്നു.
അതേസമയം അങ്ങ് നഗരത്തിൽ തന്റെ ആഡംബരവീട്ടിൽ മാത്യു സാമിന്റെ വേരുകൾ തപ്പി ഇറങ്ങുകയായിരുന്നു.
ജെമിനി കാണിച്ചുതന്ന ആ ക്ലീൻ ഷേവ് ചെയ്ത രൂപം അയാളുടെ ഉറക്കം കെടുത്തിക്കഴിഞ്ഞു.
തന്റെ സർജ്ജൻ കരിയറിലെ ആ കറുത്ത അധ്യായം നടന്നത് ഏതാണ്ട് പന്ത്രണ്ട് വർഷം മുൻപാണ്.
ആ ഓർമ്മകളുടെ നൂലിഴകൾ പിടിച്ചുതന്നെ മുന്നോട്ട് പോകാൻ അയാൾ തീരുമാനിച്ചു.
​അയാൾ തന്റെ ഫോണിൽ നിന്നും പണ്ട് താൻ വർക്ക് ചെയ്തിരുന്ന ആ സംഭവം നടന്ന ഹൈറേഞ്ചിലെ ഹോസ്പിറ്റലിന്റെ നമ്പർ ഗൂഗിളിൽ നിന്നും തപ്പിയെടുത്ത് അതിലേക്ക് വിളിച്ചു.
അഞ്ഞൂറ് കിലോമീറ്ററിലധികം ദൂരെയുള്ള ആ പഴയ ഹോസ്പിറ്റലിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ താൻ പണ്ട് നേതൃത്വം വഹിച്ച ആ കേസിന്റെ ഡീറ്റെയിൽസ് അയാൾ അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു..
​മാത്യു: “ഹലോ, ഞാൻ ഡോക്ടർ മാത്യു ആണ്.മുന്നേ അവിടെ വർക്ക് ചെയ്തിരുന്നു. എനിക്ക് അവിടെ ഒരു പന്ത്രണ്ട് വർഷം മുന്നേ നടന്ന ഒരു സർജ്ജറി കേസിന്റെ ഫയൽസ് ഒന്ന് ചെക്ക് ചെയ്യാൻ പറ്റുമോ? പേഷ്യന്റിന്റെ പേര്…..”
അയാൾക്ക് മുഴുവനാക്കാൻ ആയില്ല..​അപ്പുറത്ത് ഉള്ള വ്യക്തി ഇടയ്ക്കുകയറി സംസാരിക്കാൻ തുടങ്ങി…ഇല്ലാ എന്ന അവസാനവാക്കിൽ ആ ഫോൺ കാൾ കട്ട് ചെയ്തു..
ആ ഹോസ്പിറ്റലിൽ ഇപ്പോൾ പണ്ട് വർക്ക് ചെയ്തിരുന്ന ആരും തന്നെ ഇല്ല.
ഡോക്ടർമാരും നേഴ്‌സുമാരും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും എല്ലാം പുതിയ ആൾക്കാർ.
പഴയ രേഖകൾ പലതും ഡിജിറ്റലൈസ് ചെയ്യുന്നതിനിടയിൽ നഷ്ടപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ ആർക്കൈവ്സിലേക്ക് മാറ്റിയിരിക്കുന്നു. പന്ത്രണ്ട് വർഷം എന്നത് ഒരു വലിയ കാലയളവാണ് എന്ന ബോധം അയാൾക്ക് വന്നുതുടങ്ങുകയായിരുന്നു…
​അയാൾക്ക് ആകെ നിരാശയായി.
തന്റെ ജീവിതം തകർക്കാൻ വന്നവന്റെ മുൻകാലം അറിയാനുള്ള ഏക വഴി ഇത്ര പെട്ടെന്ന് അടഞ്ഞുപോകുമെന്ന് അയാൾ കരുതിയിരുന്നില്ല.
ആ ഹൈറേഞ്ച് ഹോസ്പിറ്റലിലെ ആരെങ്കിലും ഒരാളെ കിട്ടിയിരുന്നെങ്കിൽ ആ കേസ് ന്റെ ഡീറ്റൈൽസ് അറിയാമായിരുന്നു..
​അയാൾ ഫോൺ കയ്യിൽ മുറുക്കിപ്പിടിച്ചു സോഫയിലേക്ക് ചാഞ്ഞു.
അതേസമയം സാം ഇപ്പോൾ സുരക്ഷിതനാണ്, കാരണം അയാളുടെ ഭൂതകാലം മാഞ്ഞുപോയിരിക്കുന്നു എന്ന ഒരു വിശ്വാസം അയാൾക്കുണ്ട്…
എന്നാൽ മാത്യുവിന്റെ വർത്തമാനകാലം ഇപ്പോൾ ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.
നതാഷ അയാളുടെ കൂടെയാവും…താൻ പണ്ട് ചെയ്ത ആ ഒരു ഒരു കൈപ്പിഴയ്ക്ക് സാം ഇപ്പോൾ പകരം വീട്ടിക്കൊണ്ടിരിക്കുകയാണ് എന്നാണ് തോന്നുന്നത്.അയാൾ ആലോചിച്ചുകൊണ്ടേയിരുന്നു..
എവിടെ തുടങ്ങണം എന്നറിയാതെ മാത്യു തന്റെ തലയിൽ കൈവച്ച് ഇരുന്നു.
​അയാൾക്ക് എന്തായാലും ഇതിന്റെ സത്യാവസ്ഥ അറിയണം.
അല്ലാതെ അയാൾക്ക് ഇനി ഒരു നിമിഷം സമാധാനത്തോടെ ഇരിക്കാനോ ഉറങ്ങാനോ കഴിയില്ല എന്നയാൾ മനസ്സിലാക്കി.
നിരാശയുടെ നിഴലിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞത്..
ഷാജിയേട്ടൻ!
അന്ന് ആ ഹൈറേഞ്ച് ഹോസ്പിറ്റലിലെ അറ്റൻഡർ ആയിരുന്നു ഷാജിയേട്ടൻ.
ആ നാട്ടിലെ ഓരോ കുടുംബത്തെയും ഓരോ വഴികളെയും കുറിച്ച് അയാൾക്ക് കൃത്യമായ അറിവുണ്ടായിരുന്നു.
ഡോക്ടർമാർ മാറിമാറി വന്നിട്ടും ആ നാട്ടുകാരൻ കൂടിയായ ഷാജിയേട്ടൻ അവിടെത്തന്നെ ഉണ്ടായിരിക്കും എന്നു മാത്യു ഉറപ്പിക്കുകയായിരുന്നു..
തന്നെ മറക്കാൻ അയാൾക്ക് കഴിയില്ല, അതുപോലെ തിരിച്ചും.!!
​പക്ഷേ അയാൾ ഇപ്പോൾ എവിടെയാണെന്നോ ജീവനോടെ ഉണ്ടോ എന്നോ മാത്യുവിന് അറിയില്ലായിരുന്നു..
വർഷങ്ങൾക്കിപ്പുറം ഒരു ഫോൺ കോൾ കൊണ്ട് അയാളെ കണ്ടെത്തുക അസാധ്യമാണ്.
ഗത്യന്തരമില്ലാതെ മാത്യു ആ കടുത്ത തീരുമാനമെടുക്കുന്നു.
ഈ ആഡംബര വീട്ടിലെ സോഫയിൽ ഇരുന്നാൽ ഒന്നും നടക്കില്ല.
ചതിയുടെ വേരുകൾ തേടി തനിക്ക് തന്നെ പോകണം.
​കിലോമീറ്ററുകൾ താണ്ടി, ഏകദേശം അഞ്ഞൂറ് കിലോമീറ്ററിന് അപ്പുറമുള്ള ആ ഹൈറേഞ്ച് ഹോസ്പിറ്റലിലേക്ക്!
തന്റെ ജീവിതം പഠിപ്പിച്ച, സർജ്ജൻ ജോലിയുടെ തുടക്കകാലത്ത് പരീക്ഷണങ്ങൾ നടത്തിയ ആ പഴയ മണ്ണിലേക്ക്.
പന്ത്രണ്ട് വർഷം മുൻപ് താൻ ഉപേക്ഷിച്ചു പോന്ന ആ നിഗൂഢതകൾ അവിടെ തന്നെ കാണുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു.
​
അന്ന് വൈകുന്നേരത്തോട് അടുക്കുമ്പോൾ ​ബെഡ്‌റൂമിൽ വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നതിന്റെയും പെട്ടി വലിച്ചടയ്ക്കുന്നതിന്റെയും ശബ്ദം കേട്ടാണ് ലില്ലി കണ്ണ് തുറന്നത്.
ഇന്നലത്തെ മരുന്നിന്റെയും ലഹരിയുടെയും ആലസ്യം അവളുടെ കണ്ണുകളിൽ ഇപ്പോഴുമുണ്ട്.
ബെഡിൽ എഴുന്നേറ്റിരുന്ന അവൾ ആ വലിയ ബെഡ്ഷീറ്റ് വലിച്ചെടുത്ത് തന്റെ നഗ്നത മറച്ചു.
​ലില്ലി: “മാത്യു സർ… ഇന്നലെ… ഇന്നലെ എന്തൊക്കെയാ സംഭവിച്ചത്? സർ ഇതെങ്ങോട്ടേക്കാ ഈ പാക്ക് ചെയ്യുന്നത്?”
​അവൾ ഉണർന്നത് കണ്ട് മാത്യു തന്റെ ബാഗ് പാക്ക് ചെയ്യൽ പണി നിർത്തി അവളുടെ അരികിൽ ബെഡിന്റെ സൈഡിൽ വന്നിരുന്നു.
അയാളുടെ മുഖത്ത് ഗൗരവമായിരുന്നു.
​മാത്യു: “ലില്ലി… പറയാനാണെങ്കിൽ ഏറെ പറയാനുണ്ട്.
ഇന്നലെ നീ ശരിക്കും ഈ വീട്ടിൽ ഒരു ക്ഷണിക്കപ്പെടാത്ത അതിഥിയായിരുന്നു.
നതാഷ എന്നെ ചതിക്കുകയായിരുന്നു എന്ന് നീ പറയുന്നതിന് മുന്നേ എനിക്ക് മനസ്സിലായ കാര്യമായിരുന്നു.
അവളെ ശരിക്കും കുടുക്കാൻ, അവളുടെ വായിൽ നിന്ന് തന്നെ സത്യം കേൾക്കാൻ ഞാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ആ ലൈംഗിക ഉത്തേജന മരുന്നും ട്രൂത്ത് സിറവും ചേർത്ത് ഞാൻ നാതാഷ ക്ക് വേണ്ടി ഒഴിച്ചുവച്ച ആ വൈൻ ബോട്ടിൽ.
പക്ഷേ അപ്രതീക്ഷിതമായി നീ അത് എടുത്തു കുടിച്ചു..
ആ ലഹരിയുടെ ആലസ്യത്തിൽ എനിക്ക് നിന്നെ തടയാനായില്ല ലില്ലി…!!
എന്റെ ബ്രെയിൻ പ്രോസസ്സ് ചെയ്യാൻ ഏറെ വൈകിയിരുന്നു…
എല്ലാം അപ്പോഴേക്കും കൈവിട്ടു പോയിരുന്നു.
നിന്നെ കഴിഞ്ഞ രാത്രി അങ്ങനെ കണ്ടപ്പോൾ എനിക്ക് പിടിച്ചുനിൽക്കാനായില്ല ലില്ലി…!!
സോറി… റിയലി സോറി!!
നതാഷയോട് എന്തെന്നില്ലാത്ത ദേഷ്യം ഞാൻ പ്രകടിപ്പിച്ചപ്പോഴും നിന്നെ ലക്ഷ്യം വെക്കണം എന്ന് എനിക്ക് ഇല്ലായിരുന്നു.”
​ലില്ലി അമ്പരന്ന് ഇതൊക്കെ ഒരു സിനിമാ കഥ പോലെ കേട്ടുനിൽക്കുകയായിരുന്നു.
അപ്പോഴും താൻ വെറുക്കുന്ന നതാഷയെ മാത്യു സർ തന്റെ ജീവിതത്തിൽ നിന്നും പൂർണ്ണമായും പുറത്താക്കിയിരിക്കുന്നു എന്ന തിരിച്ചറിവ് അവളിൽ ഒരു രഹസ്യ സന്തോഷം പടർത്തി.
​ലില്ലി: “എനിക്ക് മനസ്സിലാവുന്നുണ്ട് മാത്യു സാർ…
സാർ ചെയ്തതാണ് ശരി.
ചതിക്കും വിശ്വാസവഞ്ചനയ്ക്കും നതാഷ അനുഭവിക്കേണ്ടത് തന്നെയാണ്.
അല്ല സർ… ഇപ്പോൾ എങ്ങോട്ടാ ഈ യാത്ര?!!”
​മാത്യു: “ലില്ലി, എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്.
നീ ആ സാമിന്റെ ഫോട്ടോ കാണിച്ചുതന്നതിൽ പിന്നെ എന്റെ മനസ്സിൽ എന്തോ ഒന്ന് മുള്ളുപോലെ തറയ്ക്കുന്നു.
അയാൾക്ക് എന്നെ മുൻപരിചയം ഉള്ളതുപോലെ.
കൂടുതൽ ഒന്നും എനിക്ക് അറിയില്ല.
പക്ഷേ എനിക്ക് ഒരു യാത്ര അനിവാര്യമാണ്.
ആഹ് പിന്നെ.. ലില്ലി… നിന്റെ ജോലി ആരും കളയില്ല.
നിനക്ക് ഹോസ്പിറ്റലിൽ ജോലിക്ക് പോകാം,
ഞാൻ പറയാം.
നിനക്ക് വേണമെങ്കിൽ ഇവിടെ താമസിക്കാം,പക്ഷെ ഞാൻ നിർബന്ധിക്കില്ല.
എല്ലാം നിന്റെ ഇഷ്ടം പോലെ ചെയ്യാം…..”
​ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ലില്ലിയെ സംബന്ധിച്ചിടത്തോളം ആ ആഡംബര വീട് സ്വപ്നതുല്യമായിരുന്നു.
മാത്യുവിന്റെ ഓഫറിനോട് മറുത്തു പറയാൻ അവൾക്ക് തോന്നിയില്ല. അവൾ സമ്മതം മൂളി.
​മാത്യു തന്റെ ബാഗുമായി കാറെടുത്ത് ആ നീണ്ട യാത്ര പോകുന്നത് ലില്ലി വീടിന് പുറത്തുനിന്ന് നോക്കിനിന്നു.
അപ്പോഴും അവൾ ധരിച്ചിരുന്നത് നതാഷയുടെ ഡ്രസ്സറിൽ നിന്നും എടുത്ത അവൾക്ക് അല്പം വലുപ്പമുള്ള ഒരു നൈറ്റിയായിരുന്നു.
ആ വീട്ടിലെ തന്റെ പുതിയ സ്ഥാനത്തിന്റെ ആദ്യ അടയാളം പോലെ അവൾ ആ വസ്ത്രത്തിൽ മാത്യുവിന്റെ കാർ മറയുന്നത് വരെ നോക്കിനിന്നു.
​അയാൾ തന്റെ വണ്ടി സ്റ്റാർട്ട് ചെയ്തു. ഹൈറേഞ്ചിലെ വളഞ്ഞുപുളഞ്ഞ റോഡുകളിലേക്കും തന്റെ കരിയറിലെ ആ കറുത്ത അധ്യായത്തിലേക്കും അയാൾ യാത്ര തിരിച്ചു.
സ്റ്റിയറിംഗിൽ മുറുകെ പിടിച്ചിരിക്കുമ്പോഴും അയാളുടെ കണ്ണുകൾ റോഡിലല്ലായിരുന്നു.
അഞ്ഞൂറ് കിലോമീറ്റർ നീളുന്ന ആ യാത്ര ഒരുപക്ഷേ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകാം.
സാമിനെക്കുറിച്ചുള്ള സത്യം അവിടെ ഒളിഞ്ഞു കിടപ്പുണ്ട് എന്ന് അയാളുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു…
സാം എന്ന ആ രൂപം തന്റെ ഭൂതകാലത്തിലെ ഏത് കുഴിയിൽ നിന്നാണ് ഉയിർത്തെഴുന്നേറ്റതെന്ന് അയാൾക്ക് കണ്ടെത്തണം. അയാൾക്ക് ഒരുതരം വാശിയായിരുന്നു..
പന്ത്രണ്ട് വർഷത്തെ പൊടിപിടിച്ച ഓർമ്മകളിലൂടെ അയാളുടെ മനസ്സ് പിന്നിലേക്ക് കുതിക്കുകയാണ്.
ആ മഞ്ഞു മൂടിയ ഹൈറേഞ്ച് ഹോസ്പിറ്റൽ..
അവിടുത്തെ മരവിപ്പിക്കുന്ന തണുപ്പുള്ള ആ രാത്രി.. അത് ഇന്നും അയാളുടെ ഉള്ളിൽ ഒരു വിങ്ങലായി അവശേഷിക്കുന്നു.
​അതൊരു ക്രിസ്മസ്-ന്യൂ ഇയർ അവധിക്കാലമായിരുന്നു.
അന്ന് സീനിയർ സർജ്ജെൻ ഡോക്ടർമാരെല്ലാം കിലോമീറ്ററുകൾ അകലെയുള്ള തങ്ങളുടെ വീടുകളിലേക്ക് അവധി ആഘോഷിക്കാൻ പോയിക്കഴിഞ്ഞിരുന്നു.
മാത്യുവും സുഹൃത്തായ ഡോക്ടർ അൽവിഷും അടങ്ങുന്ന ജൂനിയർ ടീം മാത്രമാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്.അവരും അന്ന് വൈകിട്ട് തന്നെ പുറപ്പെടാൻ ഇരിക്കുകയായിരുന്നു..
അന്ന് വൈകിട്ട് ഡ്യുട്ടി കഴിഞ്ഞ് നാട്ടിലേക്ക് പോകാനുള്ള തിടുക്കത്തിൽ അയാളും ഡ്രസ്സ് ഒക്കെ മാറി, ബാഗും പാക്ക് ചെയ്ത് ഹോസ്പിറ്റലിന്റെ പടിയിറങ്ങാൻ നിൽക്കുകയായിരുന്നു.
അന്ന് ചെറുപ്പക്കാരനായ അവിവാഹിതനായ മാത്യുവിന് അയാളുടെ മനസ്സിന് ഉള്ളിൽ വരാൻ പോകുന്ന അവധിക്കാലത്തെ നാട്ടിലെ ആഘോഷങ്ങളും വീട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള നിമിഷങ്ങളും ആയിരുന്നു…അയാൾ മനസ്സിൽ എല്ലാം പ്ലാൻ ചെയ്യുകയായിരുന്നു..
​അപ്പോഴാണ് ആ പെൺകുട്ടിയെ കൊണ്ടുവരുന്നത്.
ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ വയസ്സ്.
ഒരു ആക്സിഡന്റ് കേസ്.
രക്തം വാർന്നു കൊണ്ടിരുന്നെങ്കിലും അതീവ ഗുരുതരാവസ്ഥയൊന്നുമില്ലായിരുന്നു.
വളരെ ഈസി ആയി ചെയ്യാവുന്ന ഒരു സർജറി. അതുകൊണ്ട് തന്നെയാണ് സീനിയർ ഡോക്ടർസ് ഇല്ലാഞ്ഞിട്ട് കൂടി തുടക്കകാരായ അവരെ ആ ജോലി ഏൽപ്പിച്ചത്..മാത്രമല്ല അന്നത്തെകാലത്ത് അടുത്തുള്ള ആശുപത്രി അവിടെനിന്നും വളരെ ദൂരേയും ആയിരുന്നു..
പക്ഷേ, അവളോട് മാത്യുവിന് അന്ന് തോന്നിയത് സഹതാപമല്ല, കടുത്ത ദേഷ്യമായിരുന്നു.
‘നാശം.. ഈ നേരത്ത് തന്നെ ഇവൾക്ക് വരണമായിരുന്നോ? എന്റെ വക്കേഷൻ പോയിക്കിട്ടി. ഈ രാത്രി മുഴുവൻ എനിക്ക് ഇവളെ നോക്കി ഇവിടെ ഇരിക്കേണ്ടി വരുമല്ലോ!!!’
അയാളുടെ മനസ്സിൽ ഈയൊരു ചിന്ത ആയിരുന്നു..
അയാൾ സങ്കടം കലർന്ന ദേഷ്യത്തോടെ ഡോക്ടർ അൽവിഷിനെ നോക്കി..
​ആ ദേഷ്യം അയാളുടെ വിരലുകളിലുണ്ടായിരുന്നു.
മാത്യുവിന്റെ ഈഗോ അന്ന് ആകാശത്തോളമായിരുന്നു.
ഒരു ഡോക്ടർ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തേക്കാൾ തന്റെ വെക്കേഷൻ പ്ലാനുകൾ മുടക്കിയവളോടുള്ള ദേഷ്യവും വാശിയിലായിരുന്നു മാത്യുവും ആൽവിഷും ടീമും ആ സർജറി നയിച്ചത്.
ആവേശവും ദേഷ്യവും കലർന്ന ആ നിമിഷങ്ങളിൽ അയാളുടെ കൈകൾക്ക് പിഴച്ചു.
നിസ്സാരമായി അവസാനിക്കേണ്ടിയിരുന്ന ആ സർജറി ടേബിളിൽ വെച്ച് അവൾ മരണത്തിന് കീഴടങ്ങി.
അയാളുടെ അശ്രദ്ധ, അയാളുടെ ദേഷ്യം, അയാളുടെ അഹങ്കാരം.. അത് ഒരു ജീവൻ എടുത്തു.
പക്ഷെ ​അന്ന് അത് വലിയ കേസ് ആയില്ല.
പണത്തിന്റെ ഹുങ്കും സ്വാധീനവും ഉപയോഗിച്ച് എല്ലാം അവർ ഒതുക്കിത്തീർത്തു.
ഹോസ്പിറ്റൽ അധികൃതർക്കും മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കൾക്കും പണം നൽകി ആ ശ്വാസം മുട്ടുന്ന സത്യത്തെ അവർ കുഴിച്ചുമൂടി.
പക്ഷേ, മാസങ്ങൾ കഴിഞ്ഞ് അവർക്കനുകൂലമായി കേസിന്റെ വിധിവന്നു കഴിഞ്ഞ് ഹോസ്പിറ്റലിൽ എത്തി പുറത്തിറങ്ങിയപ്പോൾ കണ്ട ആ രൂപം..
അത് ഈ സാമിന്റേതായിരുന്നു എന്ന് ഇപ്പോൾ അയാൾക്ക് തോന്നുതുടങ്ങിയിരിക്കുന്നു…
അന്ന് ക്ലീൻ ഷേവ് ചെയ്ത, ഇരുപതുകളിൽ നിൽക്കുന്ന ആ ചെറുപ്പക്കാരൻ പയ്യൻ ഹോസ്പിറ്റൽ വരാന്തയിൽ ഒരു ഭ്രാന്തനെപ്പോലെ മാത്യുവിന് നേരെ കണ്ണുരുട്ടി കൈചൂണ്ടി അലറിയിരുന്നു..
ആ സെക്യൂരിറ്റി ഗാർഡ്സ് അയാളെ പിടിച്ചുമാറ്റിക്കൊണ്ടുപോകുമ്പോഴും അയാളുടെ ചുവന്ന കലങ്ങിയ കണ്ണുകൾ മാത്യുവിലേക്ക് തന്നെയായിരുന്നു…
അയാൾ വണ്ടിയോടിക്കുമ്പോൾ ആ കറുത്ത കഴിഞ്ഞ കാലത്തെ ഓർത്തെടുത്തുകൊണ്ടേയിരുന്നു..
​പന്ത്രണ്ട് വർഷം കഴിഞ്ഞ് അവൻ അയാളുടെ ജീവിതത്തിലേക്ക് വന്നത് യാദൃശ്ചികമല്ല എന്നയാൾക്ക് തോന്നി.
സാം എന്നത് ഒരു തിരക്കഥയാണ്.
അവൻ നതാഷയെ കൊണ്ടുപോയത് അവളോടുള്ള പ്രേമം കൊണ്ടല്ല,
എന്നെ തകർക്കാൻ വേണ്ടിയാണ്.
എന്റെ ഏറ്റവും വലിയ ദൗർബല്യം നതാഷയാണെന്ന് അവൻ തിരിച്ചറിഞ്ഞു.
ഞാൻ പണ്ട് ചെയ്ത ആ ക്രൂരതയ്ക്ക് അവൻ ഇപ്പോൾ പലിശ സഹിതം പകരം വീട്ടുകയാണ് എന്നയാൾക്ക് തോന്നി…
പക്ഷെ അയാൾക്ക് വേണ്ടത് തെളിവുകൾ ആയിരുന്നു.. തന്റെ മനസ്സ് പറഞ്ഞുകൊണ്ടിരിക്കുന്നത് സത്യമാണോ എന്ന് ഉറപ്പുവരുത്തണമായിരുന്നു അയാൾക്ക്.. ആ യാത്രയുടെ ലക്ഷ്യവും അത് തന്നെ..
​അഞ്ഞൂറ് കിലോമീറ്റർ അകലെ ആ പഴയ ഹൈറേഞ്ച് പട്ടണം അയാളെ കാത്തിരിക്കുകയാണ്.
അന്ന് കൂടെയുണ്ടായിരുന്ന അറ്റൻഡർ ഷാജിയേട്ടനെ കണ്ടുപിടിക്കണം.
ആ കേസുമായുള്ള സാമിന്റെ ബന്ധം എന്താണെന്ന് അയാൾക്ക് അറിഞ്ഞേ പറ്റൂ. വിറയ്ക്കുന്ന കാലുകളോടെ അയാൾ ആക്സിലറേറ്റർ ആഞ്ഞു ചവിട്ടി.
സ്റ്റിയറിംഗിൽ വിരലുകൾ അമർത്തുമ്പോഴും അയാളുടെ ഉള്ളിൽ പന്ത്രണ്ട് വർഷം മുൻപത്തെ ആ ക്രിസ്മസ് കാലത്തെ മഞ്ഞുപെയ്യുന്ന രാത്രിയായിരുന്നു.
അന്ന് ആ ഓപ്പറേഷൻ ടേബിളിൽ അവസാന ശ്വാസമെടുക്കുമ്പോൾ അവൾ ഡോക്ടർ മാത്യുവിനെ നോക്കിയ ആ നോട്ടം.. അത് ഇന്നും അയാളുടെ കണ്ണുകളിൽ നിന്ന് മാഞ്ഞിട്ടില്ല.
​അമല..!!
ഇരുപത്തിയൊന്ന് ഇരുപത്തിരണ്ടിനടുത്തു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ആ പെൺകുട്ടി.
അവളുടെ മരണം അയാളുടെ ജീവിതത്തിലെ വെറുമൊരു കേസ് ആയിരുന്നില്ല, മറിച്ച് അയാളുടെ അസ്തിത്വത്തെ തന്നെ കീഴ്മേൽ മറിച്ച ഒരു വഴിത്തിരിവായിരുന്നു.
​നാട്ടിലേക്ക് പോകാനുള്ള അയാളുടെ ധൃതിയും, ആ സമയത്ത് വന്ന ആ കേസിനോടുള്ള അയാളുടെ കടുത്ത ദേഷ്യവും, ഒരു തുടക്കക്കാരന്റെ അഹങ്കാരവും ചേർന്നപ്പോൾ അയാൾ ഒരു ജീവൻ രക്ഷേക്കേണ്ട ഡോക്ടർ അല്ലാതെ ആയി മാറി.
വളരെ നിസ്സാരമായി ചെയ്യാവുന്ന ആ സർജറി അയാളുടെ ഈഗോ കാരണം അയാൾ കുളമാക്കി.
അമലയുടെ ജീവൻ അവിടെ പൊലിഞ്ഞു.
പണവും സ്വാധീനവും ഉപയോഗിച്ച് അയാൾ ആ കേസ് ഒതുക്കിത്തീർത്തു. പക്ഷേ, മനസ്സാക്ഷിയെ അയാൾക്ക് പണം കൊടുത്തു വാങ്ങാൻ കഴിഞ്ഞില്ല.
അതിനുശേഷം നാതാഷാ അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതിനു മുന്നേ ​വർഷങ്ങളോളം അമലയുടെ ആ മുഖം രാത്രികളിൽ മാത്യുവിന്റെ ഉറക്കം കെടുത്തിയിരുന്നു…
ആ കണ്ണുകളിലെ നിസ്സഹായത അയാളെ വേട്ടയാടിയിരുന്നു…ഒരുപാട് ട്രീറ്റ്മെന്റുകൾ നടത്തിയിരുന്നു.. എല്ലാം അയാളുടെ മനസ്സിനെ ഒന്ന് ശാന്തമാക്കാൻ വേണ്ടി…
ആ സംഭവത്തിന് ശേഷം മാത്യു ആകെ മാറുകയായിരുന്നു.
അന്നത്തെ ആ മാത്യുവിൽ നിന്നും ഇന്നത്തെ ഈ സക്സസ്ഫുൾ സർജനായ മാത്യുവിലേക്കുള്ള ദൂരം അമലയുടെ ഓർമ്മകളായിരുന്നു.
അയാൾ ഒരു പെർഫെക്ഷനിസ്റ്റ് ആയി മാറി.
ഓരോ സർജറിയും അതീവ കൃത്യതയോടെയും ശ്രദ്ധയോടെയും ചെയ്യാൻ അയാൾ ശീലിച്ചു.
കൃത്യത അയാളുടെ ദിനംചര്യയായി മാറി.
അയാൾ തന്റെ ഭാര്യയെക്കാൾ കൂടുതൽ തന്റെ ജോലിയെയും അവിടെ വരുന്ന പേഷ്യന്റ് സ് നെയും പരിഗണിക്കാൻ തുടങ്ങി..
അയാളുടെ ഈ ഉയരങ്ങൾക്കെല്ലാം പിന്നിൽ അന്ന് തന്റെ പ്രവൃത്തിയിൽ ജീവൻ നഷ്ടപ്പെട്ട ആ പെൺകുട്ടിയോടുള്ള ഒരുതരം പ്രായശ്ചിത്തമായിരുന്നു.
തന്റെ സർജ്ജൻ ജീവിതത്തിലെ തിരക്കും കല്യാണവും ഒക്കെയായി ​കാലക്രമേണ അയാൾ അവളെ മറന്നു തുടങ്ങിയിരുന്നു..
അല്ലെങ്കിൽ മറന്നുവെന്ന് സ്വയം വിശ്വസിച്ചു.
പക്ഷേ, ആ പഴയ പാപം ഇത്രയും കാലം കഴിഞ്ഞ് എന്റെ ജീവിതത്തിലേക്ക് വീണ്ടും ഇരച്ചുകയറുമെന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയില്ല.
അതും ഞാൻ ഇപ്പോൾ സംശയിക്കുന്നതുപോലെ ഈ സാമിന്റെ രൂപത്തിൽ!
​സാം.. അവൻ അമലയുടെ ആരായിരിക്കും?!!
അവളുടെ സഹോദരനാണോ അതോ മറ്റാരെങ്കിലുമാണോ?!!
സനോദരനാണെങ്കിൽ ജെമിനി കാണിച്ചുതന്ന ആ ക്ലീൻ ഷേവ് ചെയ്ത രൂപത്തിന് അമലയുടെ മുഖച്ഛായയുണ്ടോ?!!
അയാൾക്ക് അറിയില്ല.
പക്ഷേ സാം അയാളുടെ ജീവിതത്തിലേക്ക് വന്നത് വെറുതെയല്ല എന്നയാൾക്ക് തോന്നി.
​”സാം.. നീയൊരു വലിയ വേട്ടക്കാരനാണ്..”
അയാൾ വണ്ടിയൊടിക്കുമ്പോഴും പതുക്കെ മന്ത്രിച്ചു.
​ വണ്ടി മലനിരകളിലെ മഞ്ഞിലേക്ക് കയറിക്കൊണ്ടിരുന്നു. അയാളുടെ ഭൂതകാലം മാത്യുവിനെ വിഴുങ്ങാൻ വായ തുറന്നു നിൽക്കുകയാണെന്ന് അയാൾക്ക് തോന്നി.
കൈകൾക്കും കാലുകൾക്കും ഒരു വിറയൽ അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് അയാൾ വണ്ടിയുടെ വേഗത കുറച്ചത്.
ഏറെ നേരമായി അയാൾ ഡ്രൈവ് ചെയ്യുകയാണ്.
സ്റ്റേറ്റിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക്, കിലോമീറ്ററുകളോളം ഈ ഏകാന്ത യാത്ര അയാൾക്ക് ശീലമില്ലാത്തതാണ്.
മനോബലം കൊണ്ട് മാത്രം സ്റ്റിയറിംഗിൽ മുറുകെ പിടിച്ചിരുന്നെങ്കിലും, അയാളുടെ ചിന്തകൾക്ക് ഭാരം കൂടിക്കൂടി വന്നു.
വിജനമായ പാതയിലൂടെ വണ്ടിയോടിക്കുമ്പോൾ, വിൻഡ്ഷീൽഡിന് അപ്പുറം മായുന്ന മഞ്ഞുവെളിച്ചത്തിൽ അമലയുടെ രക്തം കലർന്ന മുഖം വീണ്ടും വീണ്ടും തെളിയുന്നതായി അയാൾക്ക് തോന്നി.
അവളുടെ മുറിവേറ്റ ഹൃദയമിടിപ്പുകൾ ഈ വണ്ടിയുടെ എഞ്ചിൻ ശബ്ദമായി മാറുന്നത് പോലെ അയാൾക്ക് തോന്നി.
​ശരീരം തളരുന്നു.. മനസ്സ് അതിലേറെ.
ഇനിയും വണ്ടി ഓടിച്ചാൽ അയാൾ അപകടത്തിൽ പെടുമെന്ന് ഉറപ്പാണ്.
മാത്യുവിന് ഒരു വിശ്രമം ആവശ്യമായിരുന്നു..
ആ രാത്രിയിൽ റോഡ് സൈഡിൽ പ്രൗഢിയോടെ നിൽക്കുന്ന ഒരു മുന്തിയ റെസ്റ്റോറന്റും അതിനോട് ചേർന്നുള്ള ലോഡ്ജും കണ്ടപ്പോൾ അയാൾ വണ്ടി അങ്ങോട്ടേക്ക് തിരിച്ചു.
​വണ്ടി പാർക്ക് ചെയ്ത് പുറത്തിറങ്ങിയപ്പോൾ തണുത്ത കാറ്റ് അയാളെ പൊതിഞ്ഞു.
പക്ഷേ ആ തണുപ്പിലും അയാളുടെ ഉള്ളിൽ പന്ത്രണ്ട് വർഷം മുൻപത്തെ ആ ഓപ്പറേഷൻ തീയേറ്ററിലെ ചൂടായിരുന്നു.
റിസപ്ഷനിൽ ചെന്ന് ഒരു മുറി ബുക്ക് ചെയ്യുമ്പോഴും അയാളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
​മുറിയിൽ കയറി വാതിൽ അടച്ചതും അയാൾ ആ ബെഡിലേക്ക് തളർന്നു വീണു.
ലൈറ്റുകൾ അണച്ചിട്ടും കണ്ണുകൾ അടയ്ക്കാൻ അയാൾക്ക് ധൈര്യം വന്നില്ല.
ഇരുട്ടിൽ അമലയുടെ രൂപം എവിടെയെങ്കിലും തെളിയുമോ എന്ന ഭയം.
സാം എന്നെ വേട്ടയാടുന്നത് നേരിട്ടല്ല, മറിച്ച് എന്റെ ഉള്ളിലെ ഈ പാപബോധത്തിലൂടെയാണെന്ന് അയാൾ തിരിച്ചറിഞ്ഞു.
​അമല..!!
അവൾ തന്റെ ജീവിതത്തിലേക്ക് വീണ്ടും ഇരച്ചുകയറുകയാണ്.
ആ ആഡംബര മുറിയിലെ തണുപ്പിലും മാത്യു വിയർത്തു കൊണ്ടിരുന്നു.
നാളെ രാവിലെ ആ ഹൈറേഞ്ചിൽ എത്തിയേ പറ്റൂ. ഷാജിയേട്ടനെ കണ്ടെത്തണം.
പക്ഷേ, ആ രാത്രി അയാളെ കാത്തിരുന്നത് ഭയാനകമായ ഓർമ്മകളുടെ ഒരു നീണ്ട തടവറയായിരുന്നു.
അതേസമയം അങ്ങ് ദൂരെ പുറത്ത് മലഞ്ചെരുവിൽ രാത്രിമഴ പെയ്തു തുടങ്ങിയിരുന്നു.
സാമിന്റെ വീട്ടിലെ ചെറിയ അടുക്കളയിൽ മഞ്ഞവെളിച്ചം നിറഞ്ഞു നിന്നു.
കഴിഞ്ഞ രാത്രി മാത്യുവിൽ നിന്നും ഏറ്റ ശാരീരികവും മാനസികവുമായ ആ കടുത്ത വേദന നതാഷയുടെ ശരീരത്തിൽ ഇപ്പോഴുമുണ്ട്.
ഓരോ ചലനത്തിലും ആ വേദന ഒരു വിങ്ങലായി അവൾ അറിയുന്നുണ്ടായിരുന്നു.
എങ്കിലും, സാമിനൊപ്പം ആ അടുക്കളയിൽ നിൽക്കുമ്പോൾ അവൾ ആ വേദനകളെയെല്ലാം പതുക്കെ മറന്നു തുടങ്ങിയിരുന്നു.
​സാം തക്കാളിയും പച്ചക്കറികളും അരിയുന്നതിനിടയിൽ നതാഷയെ നോക്കി വികൃതിയായി ചിരിച്ചു.
നതാഷ ഒരു ചെറിയ കുട്ടി പരീക്ഷണം നടത്തുന്നതുപോലെ അടുപ്പിലെ കറി പതുക്കെ ഇളക്കിക്കൊണ്ടിരുന്നു.
​സാം: (ചിരിച്ചുകൊണ്ട്) “മാഡം.. കറി കരിഞ്ഞു പോയാൽ ഇന്ന് നമ്മൾ പട്ടിണി കിടക്കേണ്ടി വരും കേട്ടോ!”
​അത് കേട്ട് നതാഷ സാമിനെ പതുക്കെ ഒന്ന് നുള്ളി.
അവളുടെ മുഖത്ത് ഒരു ചെറിയ ചിരി വിരിഞ്ഞു. മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമാണ് താൻ ഇത്രയും ഹൃദ്യമായി ചിരിക്കുന്നതെന്ന് അവൾക്ക് തോന്നി.
മാത്യുവിന്റെ ആഡംബര വീട്ടിലെ വലിയ അടുക്കളയിൽ താൻ എന്നും തനിച്ചായിരുന്നു.
അവിടെ പാചകം എന്നത് ഒരു യാന്ത്രികമായ ജോലി മാത്രമായിരുന്നു.
പക്ഷേ ഇവിടെ, സാമിന്റെ സാമീപ്യം ആ നിമിഷങ്ങളെ ഒരു ഉത്സവമാക്കി മാറ്റി.
​നതാഷ: “എന്റെ കാര്യം വിട്…നീ ഈ സ്പീഡിൽ ഉള്ളി അരിയുന്നത് കണ്ടിട്ട് എനിക്ക് പേടിയാവുന്നു.. വിരലൊന്നും മുറിക്കരുത്!”
​ഭക്ഷണത്തിനിടയിൽ അവർ പരസ്പരം തമാശകൾ പറയുകയും കളിചിരികളിൽ മുഴുകുകയും ചെയ്തു.
മാത്യുവിന്റെ ആക്രോശങ്ങളും, ലില്ലിയുടെ അസൂയ നിറഞ്ഞ നോട്ടവും, ഇന്നലെ തറയിൽ വീണുകിടന്ന് അനുഭവിച്ച ആ വലിയ അപമാനവും ഒക്കെ സാമിന്റെ ഓരോ വാക്കിലും സ്പർശനത്തിലും അവൾ മറന്നുപോയി.
പുറത്ത് കാറ്റ് മലഞ്ചെരുവിലെ മരങ്ങളെ ഉലച്ചുകൊണ്ട് വീശുന്നുണ്ട്. പക്ഷേ സാമിന്റെ ചെറിയ അടുക്കളയിൽ വല്ലാത്തൊരു ഊഷ്മളതയായിരുന്നു.
​സാം ഉള്ളി അരിയുന്നതിനിടയിൽ അവളെ തമാശയോടെ ഒന്ന് അടിമുടി നോക്കി.
​സാം: “എന്താ നതാഷാ… നിനക്ക് ഫുഡ് ഉണ്ടാക്കാനൊക്കെ അറിയോ? അതോ വെറുതെ ഇവിടെ വന്ന് മാസ്സ് കാണിക്കുന്നതാണോ?
ഇവിടെ ആ സിറ്റിയിലെ പോലെ ഹോം ഡെലിവറി ഒന്നും കിട്ടില്ല കേട്ടോ… ഉണ്ടാക്കിവെച്ചത് കൊള്ളില്ലെങ്കിലും നമ്മൾ തന്നെ കഴിക്കേണ്ടി വരും! വേറെ ഓർഡർ ചെയ്യാനൊന്നും നടക്കില്ല..”
​അത് കേട്ടപ്പോൾ നതാഷ ഒന്ന് മുഖം കോട്ടി.
കയ്യിലിരുന്ന തവി കൊണ്ട് സാമിനെ അടിക്കാൻ ഓങ്ങിക്കൊണ്ട് അവൾ ചിരിച്ചു.
​നതാഷ: “ഹും… എനിക്ക് നിന്നെക്കാൾ നന്നായി അറിയാം സാം! നീ ഡോക്ടർ നതാഷയെ മാത്രമേ കണ്ടിട്ടുള്ളൂ…
അടുക്കളയിലെ നതാഷയെ നിനക്ക് അറിയില്ലല്ലോ. നീ നോക്കിക്കോ, ഞാൻ ഉണ്ടാക്കുന്ന കറിയുടെ സ്വാദ് അറിഞ്ഞു നീ ഞെട്ടും!”
​സാം: “ആണോ… എങ്കിൽ ഒന്ന് ഞെട്ടിക്കൂ മാഡം! അറിയില്ലായിരുന്നു കേട്ടോ ഇത്രയും വലിയൊരു പാചകക്കാരിയാണെന്ന്.
നാതാഷാ:ആ.. വല്യ പാചകക്കാരി തന്നെയാ…
സാം ‘ശെടാ… സമ്മതിച്ചു….എങ്കിൽ പിന്നെ ഞാൻ പിന്നെ എന്തിനാ ഈ ഉള്ളി അരിഞ്ഞു കണ്ണ് കലക്കുന്നത്?നീ തന്നെ ചെയ്യ്..”
​സാം തമാശയോടെ കണ്ണുനീർ തുടയ്ക്കുന്ന പോലെ കാണിച്ചപ്പോൾ നതാഷ പൊട്ടിച്ചിരിച്ചു പോയി.
വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് അവൾ ഇത്രയും ഹൃദ്യമായി ചിരിക്കുന്നത്.
പക്ഷേ ഇവിടെ, സാമിനോട് ചേർന്ന് നിന്ന് കറിച്ചട്ടിയിൽ തവി ഇളക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഒരു സ്വാതന്ത്ര്യം അനുഭവപ്പെട്ടു.
​പാചകത്തിനിടയിൽ സാം അവളുടെ അരക്കെട്ടിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് അവളുടെ തോളിൽ തല ചായ്ച്ചു.
ആ സ്പർശനത്തിൽ മാത്യുവിന്റെ ക്രൂരതയല്ല, പകരം ഒരു കുഞ്ഞിന്റെ നിഷ്കളങ്കമായ സ്നേഹമാണ് നതാഷയ്ക്ക് തോന്നിയത്.
അവൾ അവനെ തടഞ്ഞില്ല. പകരം, ആ നെഞ്ചിലേക്ക് പതുക്കെ ചാഞ്ഞു നിന്നു.
​നതാഷ: “സാം… എനിക്ക് വല്ലാത്ത പേടിയായിരുന്നു… ജീവിതം തീർന്നു എന്ന് ഞാൻ കരുതിയതാ.”
​സാം: “പേടിക്കണ്ട നതാഷാ… നിന്റെ ആ പഴയ ജീവിതം ആ വലിയ വീടിന്റെ പടിവാതിൽക്കൽ അവസാനിച്ചു. ഇനി നീ ഇവിടുത്തെ കിളികളെ പോലെ സ്വതന്ത്രയാണ്.”
മാത്യു തന്റെ പാപങ്ങളുടെ ഭാരവുമായി ലോഡ്ജ് മുറിയിൽ തനിച്ച് ഉറക്കം കിട്ടാതെ കിടക്കുമ്പോൾ, നതാഷ തന്റെ വേദനകളെ പ്രണയത്തിൽ അലിയിച്ചു കളയുകയായിരുന്നു.
​അടുക്കളയിലെ കുഞ്ഞു മേശയ്ക്ക് ഇരുവശവും ഇരുന്ന് അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി.
നതാഷ ഉണ്ടാക്കിയ വിഭവങ്ങൾ ഓരോന്നായി രുചിച്ചു നോക്കുമ്പോൾ സാമിന്റെ മുഖത്ത് അത്ഭുതം വിരിയുന്നുണ്ടായിരുന്നു. അവളുടെ കൈപ്പുണ്യം അയാൾ ശരിക്കും ആസ്വദിക്കുകയായിരുന്നു.
​സാം: “ഫുഡ് കൊള്ളാലോ നതാഷാ… അപ്പൊ വെച്ചു വിളമ്പാനൊക്കെ അറിയാം അല്ലെ! ഞാൻ കരുതിയത് ഡോക്ടർക്ക് ചെക്കപ്പ് ചെയ്യാൻ മാത്രമേ അറിയാവൂ എന്നാണ്.”
​സാമിന്റെ ആ നിഷ്കളങ്കമായ ചോദ്യം കേട്ട് നതാഷ അടക്കിപ്പിടിച്ച ചിരിയോടെ അയാളെ നോക്കി.
​നതാഷ: “നീ എന്താ മോനെ കരുതിയത്? ഹഹ… എന്നെ അത്ര പുച്ഛിക്കണ്ട കേട്ടോ. വേണമെങ്കിൽ ഇനിയും ഐറ്റംസ് ഞാൻ ഇറക്കും!”
ഭക്ഷണം പാകം ചെയ്ത് കഴിഞ്ഞ് അവർ ഒന്നിച്ചിരുന്നു കഴിക്കുമ്പോൾ, ആ ചെറിയ വീടിനുള്ളിൽ സന്തോഷത്തിന്റെ ഗന്ധം പടർന്നിരുന്നു.
​ഭക്ഷണം കഴിഞ്ഞു കൈ കഴുകി വരുമ്പോൾ സാമിന്റെ മുഖം പതുക്കെ ഗൗരവത്തിലായി. അയാൾ നതാഷയെ നോക്കി പതുക്കെ ചോദിച്ചു.
​സാം: “അല്ല.. ഇനി എന്താ പരിപാടികൾ? ഇങ്ങനെ ഇവിടെ തന്നെ താമസിക്കാനാണോ പ്ലാൻ?”
​ആ ചോദ്യം കേട്ടതും നതാഷയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു.
തന്റെ ഭാവിയെക്കുറിച്ച് അവൾ അപ്പോഴും വ്യക്തമായി ചിന്തിച്ചിരുന്നില്ല. സാമിന്റെ വാക്കുകളിൽ താൻ ഒരു ഭാരമാണോ എന്ന തോന്നൽ അവളിൽ പെട്ടെന്ന് ഉണർന്നു.
​നതാഷ: “അതെന്താ സാം.. ഞാൻ ഇവിടെ നിൽക്കുന്നത് കൊണ്ട് നിനക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ?”
​സാം: (ഗൗരവത്തിൽ) “ഉം… എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട്…”
​അതുകേട്ടതും നതാഷയുടെ കണ്ണുകൾ നിറഞ്ഞു. മാത്യുവിൽ നിന്ന് കിട്ടിയതിനേക്കാൾ വലിയൊരു പ്രഹരമായിരുന്നു ആ വാക്കുകൾ. ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ അവൾ പറഞ്ഞു:
​നതാഷ: “ഓഹോ.. അങ്ങനെയാണോ? എങ്കിൽ ഇപ്പോ തന്നെ ഞാൻ ഇറങ്ങിയേക്കാം. ആർക്കും ഒരു ഭാരമായി നിൽക്കാൻ എനിക്ക് താല്പര്യമില്ല!”
​അവൾ ദേഷ്യപ്പെട്ട് അവിടെനിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും സാം അവളുടെ കൈകളിൽ ബലമായി പിടിച്ചു.
ഒരൊറ്റ വലിച്ചിൽ… അടുത്ത നിമിഷം നതാഷ സാമിന്റെ മടിയിലേക്ക് വീണു. അയാൾ അവളെ മുറുക്കെ കെട്ടിപ്പിടിച്ചു തന്റെ നെഞ്ചോട് ചേർത്തു.
​സാം: “വിടില്ല നതാഷാ ഇനി നിന്നെ എങ്ങോട്ടും… നിന്നെ നോക്കി ഇങ്ങനെ ഓരോ ദിവസവും ഇരിക്കേണ്ടി വരുന്നത് എനിക്ക് എത്ര ബുദ്ധിമുട്ടാണെന്ന് നിനക്ക് അറിയുമോ?”
​അയാളുടെ കണ്ണുകളിലെ ആ വല്ലാത്ത തിളക്കവും തീവ്രമായ സ്നേഹവും നതാഷ ആസ്വദിക്കുകയായിരുന്നു.
അവൾ അയാളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ചു ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. മാത്യുവിന്റെ ആഡംബര കസേരകളേക്കാൾ അവൾക്ക് സുഖം നൽകിയത് സാമിന്റെ ഈ മടിത്തട്ടായിരുന്നു.
​പക്ഷേ, സാമിന്റെ ആ നെഞ്ചിലെ സ്പന്ദനങ്ങളിൽ പന്ത്രണ്ട് വർഷം മുൻപത്തെ ആ പെൺകുട്ടിയുടെ അന്ത്യശ്വാസത്തിന്റെ താളമുണ്ടോ എന്ന് അവൾ അപ്പോഴും അറിഞ്ഞിരുന്നില്ല.
ഭക്ഷണം കഴിച്ചുകഴിഞ്ഞു സാമിന്റെ കിടപ്പുമുറിയിൽ മഞ്ഞവെളിച്ചം പടർന്നു നിന്നു.
സാം തന്റെ പെയിന്റിംഗ് സാമഗ്രികളും വലിയൊരു ക്യാൻവാസും ആ മുറിയിലേക്ക് കൊണ്ടുവന്നു.
അയാൾക്ക് നതാഷയെ തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാക്കണമായിരുന്നു.
അധികം വസ്ത്രങ്ങളൊന്നും തന്റെ വീട്ടിൽ നിന്നും കൊണ്ടുവരാത്തതിനാൽ ​സാമിന്റെ ഓവർസൈസ് ആയ ഒരു ഷർട്ടും തന്റെ ബാഗിൽ കുത്തിക്കയറ്റിയ ഒരു പാവാടയുമായിരുന്നു നതാഷയുടെ വേഷം.
അയാൾ അവൾക്ക് ഒരു പോസ് കാണിച്ചുകൊടുത്തു.
ബെഡിൽ കാൽ മുട്ട് മടക്കി, കൈകൾ മടിയിൽ കോർത്തുവച്ചു സാമിന് അഭിമുഖമായി ഇരിക്കാൻ അയാൾ അവളോട് ആവശ്യപ്പെട്ടു.
ആ ഓവർസൈസ് ഷർട്ടിന്റെ തുറന്ന കോളറിലൂടെ അവളുടെ വെളുത്ത തോളുകളും, മുറിവേറ്റെങ്കിലും വശ്യമായ അവളുടെ ശരീരത്തിലെ വടിവുകളും ആ വെളിച്ചത്തിൽ തെളിഞ്ഞു നിന്നു.
​നതാഷ: “സാം… ഇങ്ങനെ കുറെ നേരം ഇരിക്കണോ? എന്റെ മുട്ട് വേദനിക്കുന്നു…”
​സാം: (വരയ്ക്കാനുള്ള ആവേശത്തിൽ) “കഴിയുന്നത് വരെ ഇരിക്കണം. ഉറങ്ങരുത് നതാഷാ… അനങ്ങുകയും ചെയ്യരുത്.. കേട്ടല്ലോ…”
​നതാഷ: “ഏഹ്… കഴിയുന്നത് വരെയോ?!!”
​സാം: “ആഹ്… അതേ.”
​നതാഷ: “ശോ…” അവൾ ചിണുങ്ങിക്കൊണ്ട് ആ പോസിൽ തന്നെ തുടർന്നു.
​സാം പെൻസിലുകളും ബ്രഷും കൊണ്ട് ക്യാൻവാസിൽ വരച്ചു തുടങ്ങി.
നതാഷയുടെ കണ്ണുകളിലെ ആ തിളക്കം അയാൾ ഒപ്പിയെടുക്കുകയായിരുന്നു.
പക്ഷേ, നതാഷയുടെ മനസ്സ് അപ്പോഴും തന്റെ ഭാവിയെക്കുറിച്ചുള്ള കണക്കുകൂട്ടലിലായിരുന്നു.
​നതാഷ: “സാം… ഞാൻ ഒരു കാര്യം ആലോചിക്കുകയായിരുന്നു.
ഇനി വേറെ ഹോസ്പിറ്റലിൽ ജോലി ഒന്നും നോക്കുന്നില്ല.
മാത്യുവിന്റെ സ്വാധീനം അവിടെയൊക്കെ ഉണ്ടാവും.
പകരം, ഇവിടെ ടൗണിൽ എവിടെയെങ്കിലും ഒരു മുറി വാടകയ്ക്ക് എടുത്ത് സ്വന്തമായി കൗൺസിലിംഗ് ചെയ്യുന്നത് ആലോചിക്കുകയാണ്.ഇതൊക്കെ ചെയ്യാൻ അത്യാവശ്യം പൈസ കൈയിൽ ഉണ്ട്.. നാട്ടിൽ കുറച്ചു സ്ഥലവും..
അതാണ് നല്ലതെന്ന് തോന്നുന്നു. ഇപ്പോഴുള്ള എന്റെ പേഷ്യന്റ്സ് ഒക്കെ അവിടെ വരും… ഷുവർ.പിന്നെ രാത്രി റേഡിയോ ഷോയും ഉണ്ടല്ലോ..”
​അവൾ ഗൗരവത്തോടെ സംസാരിക്കുമ്പോഴും സാം ഒന്നും മിണ്ടാതെ അവളെ ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു.
അയാൾ അവളുടെ വാക്കുകളേക്കാൾ ഉപരി, ആ ഉടലിലെ തള്ളലുകളും വശ്യതയും തന്റെ ക്യാൻവാസിലേക്ക് പകർത്തുന്ന തിരക്കിലായിരുന്നു.
​നതാഷ: “സാം… ശ്രദ്ധിക്കുന്നുണ്ടോ ഞാൻ പറയുന്നത്?”
​സാം: “ആഹ്…കേൾക്കുന്നുണ്ട്..” അയാൾ പതുക്കെ മൂളി.
​അയാളുടെ നോട്ടം അവളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് പോലെ അവൾക്ക് തോന്നി.
മാത്യുവിന്റെ മുന്നിൽ ഒരു കളിപ്പാവയായിരുന്ന നതാഷ ഇപ്പോൾ പൂർണ്ണമായും സ്വതന്ത്രയായിരിക്കുന്നു എന്ന സത്യം സാമിന്റെ ചിത്രത്തെ കൂടുതൽ മനോഹരമാക്കി.
​സാം തന്റെ കരിക്കട്ടയും പെൻസിലും കൊണ്ട് പകുതി പൂർത്തിയാക്കിയ ആ സ്കെച്ച് ക്യാൻവാസിൽ നിന്നും അടർത്തി നതാഷയുടെ നേരെ നീട്ടി.
അവളുടെ ആവേശത്തോടെയുള്ള നോട്ടം ആ പേപ്പറിൽ പതിഞ്ഞു.
എന്നാൽ അടുത്ത നിമിഷം അവളുടെ മുഖത്ത് വിരിഞ്ഞത് പരിഹാസവും ആശ്ചര്യവുമായിരുന്നു.
​നതാഷ: “അയ്യേ… ഇതെന്തോന്ന്! ഇതാണോ ഞാൻ? സാം, നീ എന്നെത്തന്നെയാണോ വരച്ചത്? അയ്യേ… അയ്യേ… വല്ലാതെ ബോറായിട്ടുണ്ട് കേട്ടോ!”
​സാം അവളുടെ അടുത്തു വന്ന് ആ ചിത്രത്തിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി.
ആ ചിത്രത്തിലെ ഉടലും, അവൾ ഇരുന്ന ആ സുന്ദരമായ പോസും, വസ്ത്രത്തിന്റെ മടക്കുകളും എല്ലാം നതാഷയുടേത് തന്നെയായിരുന്നു.
പക്ഷേ ആ മുഖം…!!
അതിന്റെ നോട്ടവും ഭാവവും നതാഷയുടേതല്ലായിരുന്നു.
അയാൾ എന്തോ ഓർത്തതുപോലെ പെട്ടെന്ന് നിശബ്ദനായി.
​നതാഷ: “അയ്യേ… എന്താ സാം നിനക്ക് പറ്റിയത്?!!
ഞാൻ ഇവിടെ വന്നപ്പോഴേക്കും നിന്റെ കിളി പറന്നോ?!!
ഈ മുഖം എന്നെപ്പോലെയൊന്നുമില്ല.
ഇതിന് വേറെ ആരുടെയോ ആണ് .ഏതോ പഴയ സിനിമ നടിയെ പോലെയുണ്ട്…പോയി മാറ്റി വരച്ചോ… എനിക്ക് വയ്യ ഇനി ഇങ്ങനെ ഇരിക്കാൻ, ഞാൻ ഉറങ്ങാൻ പോവുന്നാണ്.”
​അവൾ ചിരിച്ചുകൊണ്ട് ആ ബെഡിലേക്ക് മറിഞ്ഞു കിടന്നു.
മാത്യുവിൽ നിന്ന് ലഭിച്ച ആഘാതങ്ങൾക്കിടയിലും അവൾക്ക് ഇപ്പോൾ സുഖമായി ഉറങ്ങാൻ കഴിയുമായിരുന്നു.
എന്നാൽ സാം ആ ഡ്രോയിംഗ് ബോർഡുമായി ജനാലയ്ക്കൽ പോയി നിന്നു.
നിലാവെളിച്ചത്തിൽ അയാൾ ആ സ്കെച്ചിലേക്ക് വീണ്ടും നോക്കി.
​അയാളുടെ ഉള്ളിൽ ഒരു വിങ്ങൽ പടർന്നു.
വർഷങ്ങൾക്ക് ശേഷം അമലയുടെ സാന്നിധ്യം ആ മുറിയിൽ എവിടെനിന്നോ ഇരച്ചുകയറി വന്നതുപോലെ അയാൾക്ക് തോന്നി.
അമല…!!
പന്ത്രണ്ട് വർഷം മുൻപ് ആ ഡോക്ടർമാരുടെ അഹങ്കാരത്തിൽ പൊലിഞ്ഞുപോയ തന്റെ ഏക ആശ്വാസം.
അയാൾ അറിയാതെ തന്നെ അയാളുടെ വിരലുകൾ നതാഷയുടെ ഉടലിൽ അമലയുടെ മുഖം വരച്ചു ചേർത്തിരിക്കുന്നു.
​താൻ നതാഷയിലൂടെ അമലയെയാണോ കാണുന്നത്?!!
അതോ നതാഷയുടെ ഈ സാമീപ്യം തന്നെ പഴയ ഓർമ്മകളിലേക്ക് തള്ളിവിടുകയാണോ?!!
സാമിന്റെ കണ്ണുകൾ ഈറനണിഞ്ഞു.
മാത്യുവിനോടുള്ള പക തീർക്കാൻ നതാഷയെ ഒരു ഉപകരണമായി ഉപയോഗിക്കാൻ ഇറങ്ങിപ്പുറപ്പെട്ട അയാൾക്ക് ഇപ്പോൾ തന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതുപോലെ തോന്നി.
​സാം ആ ചിത്രത്തിൽ അമലയുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.
നതാഷയെന്ന ഉടലിനുള്ളിൽ സാം അമലയുടെ ആത്മാവിനെ തിരയുന്ന നിഗൂഢമായ ആ രാത്രി അവിടെ നിശബ്ദമായി.
നതാഷയുടെ ചിണുങ്ങലുകൾ നിലച്ച് അവൾ ബെഡിൽ സുഖമായി ഉറങ്ങിത്തുടങ്ങിയിരുന്നു.
സാമിന്റെ ഓവർസൈസ് ഷർട്ടിൽ, മയക്കത്തിൽ അവളുടെ ശില്പസുന്ദരമായ ശരീരം വശ്യമായി ബെഡിൽ ലയിച്ചു കിടന്നു.
എന്നാൽ സാം ഉറങ്ങിയില്ല. അയാളുടെ ഉള്ളിൽ ഒരു വലിയ ആവേശം തിളച്ചുമറിയുന്നുണ്ടായിരുന്നു.
​അയാൾ തന്റെ ഡ്രോയിംഗ് ബോർഡ് എടുത്ത് ജനാലയ്ക്കൽ വന്നിരുന്നു.
നതാഷയെ വരച്ച ആ സ്കെച്ച് ഇപ്പോഴും അവിടെയുണ്ടായിരുന്നു.
ആ ചിത്രം നതാഷയുടെ ശരീരവടിവുകളുടേതായിരുന്നുവെങ്കിലും മുഖം അമലയുടേതായിരുന്നു. അത് മായ്ച്ച് നതാഷയുടെ മുഖം വരയ്ക്കാൻ അയാൾ നിന്നില്ല.
പകരം, അമലയുടെ മുഖം തന്നെ ആ ചിത്രത്തിൽ പൂർത്തിയാക്കാൻ അയാൾ തീരുമാനിച്ചു.
​സാം തന്റെ വർണ്ണക്കൂട്ടുകളും ബ്രഷുകളും എടുത്ത് ആ ക്യാൻവാസിൽ മാന്ത്രികത തീർക്കാൻ തുടങ്ങി.
വർണ്ണങ്ങളിൽ അമല വീണ്ടും ജീവൻ വെക്കുകയായിരുന്നു.
അയാളുടെ ഓരോ ബ്രഷ് സ്ട്രോക്കുകളിലും പന്ത്രണ്ട് വർഷം മുൻപത്തെ ആ ഓർമ്മകളും മാത്യുവിനോടുള്ള പകയും, നതാഷയോടുള്ള പുതിയ സ്നേഹവും നിറഞ്ഞുനിന്നു.
​ഒരേ സമയം അയാളുടെ കണ്ണുകൾ ഉറങ്ങിക്കിടക്കുന്ന നതാഷയുടെ ശരീരത്തിൽ അലഞ്ഞുനടന്നു.
അവളുടെ വെളുത്ത തോളുകൾ, ഉയർന്നു ഉരുണ്ട മാറിടങ്ങൾ,
ആ പാവാടക്ക് അകത്തെ തടിച്ച തുടകൾ..
അതെല്ലാം അയാൾ കണ്ണുകൊണ്ട് വർണ്ണങ്ങളാക്കി തന്റെ മനസ്സിൽ പകർത്തി.
അതേസമയം, അയാളുടെ കൈകൾ ആവേശത്തോടെ അമലയുടെ മുഖത്തെ കൂടുതൽ മനോഹരമാക്കിക്കൊണ്ടിരുന്നു.
​നതാഷയുടെ ശരീരത്തിൽ നിന്നും ഉതിരുന്ന സൗന്ദര്യത്തെയും, അമലയുടെ മുഖത്തിലെ നിഷ്കളങ്കതയെയും അയാൾ ഒരുമിച്ച് തന്റെ ക്യാൻവാസിലേക്ക് പകർത്തി.
താൻ നതാഷയിലൂടെ അമലയെ സൃഷ്ടിക്കുകയാണോ എന്ന് സാം സംശയിച്ചു.
മാത്യുവിനോടുള്ള പ്രതികാരം പൂർത്തിയാകുമ്പോൾ, താൻ നതാഷയെ സ്നേഹിക്കുന്നുണ്ടോ അതോ അമലയോടുള്ള കടമ തീർക്കുകയാണോ എന്ന് അയാൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
​
അതേസമയം അങ്ങ് ദൂരെ പുറത്ത് ഹൈവേയിലൂടെ ചരക്കുലോറികൾ ചീറിപ്പായുന്ന ശബ്ദം മാത്രം.
എസിയുടെ തണുപ്പിലും മാത്യു വിയർത്തുകുളിച്ചു കിടക്കുകയായിരുന്നു.
പാതി മയക്കത്തിൽ ഏതോ ഒരു ശൂന്യതയിലൂടെ അയാൾ വീണ്ടും ആ പഴയ ഹോസ്പിറ്റൽ വരാന്തയിലേക്ക് നടന്നു.
​മുന്നിൽ ഓപ്പറേഷൻ തിയേറ്ററിന്റെ ചുവന്ന വെളിച്ചം.
വായുവിൽ മരുന്നിന്റെയും രക്തത്തിന്റെയും ഗന്ധം.
പെട്ടെന്ന് ആ തീയേറ്ററിനുള്ളിൽ നിന്ന് ഒരു പെൺകുട്ടിയുടെ നേർത്ത വിങ്ങൽ കേട്ടു.
വാതിൽ തള്ളിത്തുറന്ന് അയാൾ അകത്തേക്ക് കയറി.
അവിടെ ആ ടേബിളിൽ അമല കിടക്കുന്നു.
പന്ത്രണ്ട് വർഷം മുൻപ് ഞാൻ കണ്ട അതേ രൂപം. പക്ഷേ അവളുടെ കണ്ണുകൾ തുറന്നിരുന്നു. ആ കണ്ണുകൾ അയാളെ നോക്കി കത്തുകയായിരുന്നു.
​അവൾ പതുക്കെ കൈകൾ ഉയർത്തി.
രക്തം പുരണ്ട അവളുടെ വിരലുകൾ മാത്യുവിന്റെ കഴുത്തിന് നേരെ നീണ്ടു വന്നു.
അയാൾക്ക് ശ്വാസം മുട്ടി. നിലവിളിക്കാൻ ശ്രമിച്ചിട്ടും ശബ്ദം പുറത്തുവന്നില്ല. അവളുടെ ചുണ്ടുകൾ അനങ്ങി.
​”ഡോക്ടറേ…എന്നെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ലേ…വീട്ടിൽ പോവണം……”
​അവളുടെ കൈകൾ മാത്യുവിന്റെ തൊണ്ടയിൽ മുറുകി. ഐസ് പോലെ തണുത്ത വിരലുകൾ! മരണത്തിന്റെ ആ തണുപ്പ് മാത്യുവിന്റെ ഉള്ളിലേക്ക് പടർന്ന നിമിഷം…
​”അമലേ…!”
​അയാൾ ആ ബെഡിൽ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു.
മാത്യുവിന്റെ ഹൃദയമിടിപ്പ് ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു.
ശരീരം മുഴുവൻ വിറയ്ക്കുന്നു. ചുറ്റും നോക്കി..
വിജനമായ ഹോട്ടൽ മുറി. പക്ഷേ ആ ഇരുട്ടിൽ എവിടെയോ അമലയുടെ ഗന്ധം ഇപ്പോഴും തങ്ങിനിൽക്കുന്നതുപോലെ.
അയാൾ ലൈറ്റ് ഓൺ ചെയ്തു. കണ്ണാടിയിൽ നോക്കിയ അയാളുടെ മുഖം വളരെയേറെ വെളുത്തിരുന്നു.
​അയാൾക്ക് ഇനി ഉറങ്ങാൻ കഴിയില്ല എന്ന സത്യം അയാൾ മനസ്സിലാക്കുകയായിരുന്നു…
‘ഈ മുറിയിൽ ഇരുന്നാൽ ഞാൻ ഭ്രാന്തനാകും.’
അയാൾ വേഗം ഡ്രസ്സ് മാറി ബാഗ് എടുത്തു. ഷാജിയേട്ടനെ കണ്ടെത്തിയേ തീരൂ. ഈ നിഗൂഢതയുടെ ചുരുളഴിയാൻ ആ ഹൈറേഞ്ച് മണ്ണിൽ കാലുകുത്താതെ അയാൾക്ക് സമാധാനം കിട്ടില്ലായിരുന്നു..
​പുറത്തിറങ്ങി കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ അയാളുടെ വിരലുകൾ ആ കൊടും തണുപ്പത്തു ഇപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.
മഞ്ഞിലൂടെ കുതിക്കുന്ന കാറിന്റെ വിൻഡ്ഷീൽഡിൽ അമലയുടെ മുഖം ഒരു നിഴലായി അയാളെ പിന്തുടരുന്നത് പോലെ അയാൾക്ക് തോന്നി…
അയാൾ അടുത്തുകണ്ട മെഡിക്കൽ ഷോപ്പ് നോക്കിത്തന്നെ വണ്ടിതിരിച്ചു.. ഏറെ കാലമായി താൻ ഉപേക്ഷിച്ചിരുന്ന ആ മനസ്സിനെ തണുപ്പിക്കാൻ വേണ്ടിയുള്ള മെഡിസിൻസ് അയാൾക്ക് ആവശ്യമായി തോന്നിത്തുടങ്ങി..
അതേസമയം ഉറങ്ങിക്കൊണ്ടിരിക്കുന്ന നതാഷയുടെ നിശബ്ദമായ ശ്വാസോച്ഛ്വാസം മാത്രം കേൾക്കുന്ന ആ മുറിയിൽ സാം ആ ചിത്രം പൂർത്തിയാക്കി.
ഉറക്കം അയാളെ അന്ന് ഒട്ടും ബാധിച്ചിരുന്നില്ല.
തന്റെ ഉള്ളിലെ പകയും പ്രണയവും ബ്രഷിലൂടെ ഒഴുകി ആ ക്യാൻവാസിൽ അമലയ്ക്ക് പുനർജന്മം നൽകിയിരുന്നു.
​ചിത്രത്തിൽ ഇപ്പോൾ തന്നെ നോക്കി പുഞ്ചിരിക്കുന്ന അമലയുടെ നിഷ്കളങ്കമായ മുഖം തെളിഞ്ഞു നിന്നു.
.
ക്യാൻവാസിൽ നതാഷയുടെ ഉടലിൽ അമലയുടെ മുഖം തെളിഞ്ഞുനിന്നു… അയാൾ ആ ചിത്രത്തിലേക്ക് നോക്കി വിതുമ്പി.
ജനാലകളിലൂടെ അരിച്ചിറങ്ങിയ ചന്ദ്രപ്രകാശത്തിന്റെ വെള്ളി വെളിച്ചത്തിൽ ആ ചിത്രം വല്ലാത്തൊരു ആത്മീയതയോടെ തിളങ്ങുന്നുണ്ടായിരുന്നു.
12 വർഷം മുൻപ് മാഞ്ഞുപോയ ആ പുഞ്ചിരി വീണ്ടും കൺമുന്നിൽ വന്നതുപോലെ. സാം ആ ചിത്രം ഭദ്രമായി അവിടെ ഡ്രോയിങ് ബോർഡിൽ ഉണങ്ങാൻ വെച്ചു.
​കൈകളിലെ പെയിന്റ് കഴുകി തിരിച്ചുവന്ന സാം, പിന്നെയും നതാഷയുടെ അടുത്തേക്ക് തന്നെ ചെന്നു.
ബെഡിൽ കുമ്പിട്ടു കിടന്ന് ഗാഢമായി ഉറങ്ങുന്ന നതാഷയുടെ മുഖത്ത് ആ നിലാവെളിച്ചം വീഴുന്നുണ്ടായിരുന്നു.
​അയാൾ അടുത്തുണ്ടായിരുന്ന കസേരയിൽ പതുക്കെ ചാരിയിരുന്നു അവളെ തന്നെ നോക്കിയിരുന്നു.
ഉറക്കത്തിൽ നിഷ്കളങ്കമായി കിടക്കുന്ന നതാഷയുടെ ആ മുഖം പെട്ടെന്ന് അയാൾക്ക് അമലയുടേത് പോലെ തോന്നി.
മാത്യുവിൽ നിന്ന് താൻ തട്ടിയെടുത്തത് വെറുമൊരു പെണ്ണിനെയല്ല, മറിച്ച് തന്റെ ജീവിതത്തിന് അർത്ഥം നൽകുന്ന പ്രിയപ്പെട്ടവളെത്തന്നെയാണെന്ന് അയാൾക്ക് തോന്നിത്തുടങ്ങി..
​മുഖത്ത് ഒരു ചെറിയ പുഞ്ചിരിയോടെ, വിങ്ങുന്ന ഹൃദയത്തോടെ അയാൾ ആ ഉറക്കതിന് കാവലിരുന്നു.
​ഏറെ നേരം അയാൾക്ക് നതാഷയെ കസേരയിൽ ഇരുന്ന് നോക്കിയിരിക്കാൻ ആയില്ല.
അവൾ ഗാഢമായി ഉറങ്ങിക്കിടക്കുമ്പോഴും, താൻ വരച്ച ചിത്രത്തിലെ അമലയുടെ ആ മുഖം തന്നെ മാടിവിളിക്കുന്നത് പോലെ അയാൾക്ക് തോന്നി.
ആ ഓർമ്മകളുടെയും ഇപ്പോഴത്തെ പ്രണയത്തിന്റെയും ഇടയിൽ സാം വല്ലാതെ ഉലഞ്ഞുപോയി.
അയാൾ പതുക്കെ എഴുന്നേറ്റ് ബെഡിന് അടുത്തേക്ക് ചെന്നു.
അപ്പോഴും ​നതാഷയുടെ അഴക് സാം ആസ്വദിച്ചുകൊണ്ടിരുന്നു.
ഉറക്കത്തിലെ ചലനങ്ങളിൽ അവളുടെ പാവാട കാൽമുട്ട് വരെ അല്പം കയറിയിരുന്നു.
അവളുടെ വെളുത്ത തുടുത്ത കാലുകൾ അയാൾ ആദ്യമായി കാണുന്നത് പോലെ അയാൾ നോക്കിനിന്നു.
​ആ വെളുത്ത കാൽപാദങ്ങളിലെ വിരലുകളിൽ അവൾ ഇട്ടിരുന്ന കറുത്ത നെയിൽ പോളിഷ് ചന്ദ്രപ്രകാശത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.
സാം ആ ബെഡിന് കുറുകെ നതാഷയുടെ കാൽപ്പാദങ്ങൾക്ക് അടുത്തായി പതുക്കെ കിടന്നു.
തന്റെ കൈവിരലുകൾ അവളുടെ പാദങ്ങളിൽ തൊട്ടുതലോടി അയാൾ പതുക്കെ നീങ്ങി.
ഗാഢമായ ഉറക്കത്തിലും ഒരു ഇക്കിളി വന്നതുപോലെ നതാഷ തന്റെ കാലുകൾ ആ ബെഡിൽ പതുക്കെ ഇളക്കി.
​അമലയുടെ തണുത്ത ഓർമ്മകൾക്കിടയിലും നതാഷയുടെ ശരീരത്തിലെ ഈ ചൂട് അയാൾക്ക് ഒരു പുതിയ അനുഭവം നൽകി.
മുറിയിലെ നിശബ്ദതയിൽ നതാഷയുടെ ശാന്തമായ ശ്വാസോച്ഛ്വാസം മാത്രം കേൾക്കാം.
സാം ബെഡിന്റെ അറ്റത്ത് അവൾക്ക് താഴെയായി കിടന്ന് അവളുടെ കാൽപ്പാദങ്ങളിൽ വിരലുകൾ കൊണ്ട് ചിത്രം വരയ്ക്കുകയായിരുന്നു.
ആ കറുത്ത നെയിൽ പോളിഷ് ഇട്ട വിരലുകളിൽ നിന്നും അയാളുടെ സ്പർശനം പതുക്കെ മുകളിലേക്ക് നീങ്ങി.
​അവളുടെ തുടുത്ത കാലുകളിലൂടെ, മുട്ടിന് മുകളിലെ ആ വെളുത്ത തുടകളിലേക്ക് അയാളുടെ വിരൽത്തുമ്പുകൾ പതുക്കെ പാറി നടന്നു.
അധികാരത്തിന്റെ ഭാരമില്ലാത്ത, എന്നാൽ അങ്ങേയറ്റം മൃദുവായ സ്പർശനം. ഗാഢമായ ഉറക്കത്തിലായിരുന്നിട്ടും നതാഷയുടെ ശരീരം ആ സ്പർശനത്തോട് പ്രതികരിച്ചു തുടങ്ങി.
​അയാളുടെ വിരലുകൾ തുടകളിലെ മൃദുവായ ചർമ്മത്തിൽ ഇക്കിളി കൂട്ടുമ്പോൾ, ഉറക്കത്തിൽ അവൾ അറിയാതെ ഒന്ന് പുളഞ്ഞു.
അവളുടെ കാൽവിരലുകൾ ബെഡ്ഷീറ്റിൽ മുറുകി.
ഒരു നേർത്ത വിറയൽ അവളിലൂടെ കടന്നുപോയി.
സാം അത് ആസ്വദിക്കുകയായിരുന്നു.
​സാം പതുക്കെ അവളുടെ മുഖത്തേക്ക് നോക്കി.
കണ്ണുകൾ അടഞ്ഞുതന്നെ കിടക്കുന്നുണ്ടെങ്കിലും അവളുടെ ചുണ്ടുകളിൽ ഒരു ചെറിയ ചലനം പ്രകടമായിരുന്നു.
സാം തന്റെ വിരലുകൾ അവളുടെ തുടകളിൽ നിന്നും പതുക്കെ താഴേക്ക് കൊണ്ടുവന്നു.
നതാഷ തന്റെ കാലുകൾ പതുക്കെ പിണച്ചു വെച്ചു.
മുറിയിൽ ചന്ദ്രപ്രകാശം പതുക്കെ മങ്ങുകയും പുലർകാലത്തിന്റെ നേർത്ത വെളിച്ചം പടരുകയും ചെയ്യുന്നുണ്ടായിരുന്നു.
ബെഡിന് കുറുകെ കിടന്നിരുന്ന സാം പതുക്കെ എഴുന്നേറ്റ് നതാഷയുടെ കാൽപ്പാദങ്ങൾക്ക് അടുത്തേക്ക് വന്നിരുന്നു.
ഗാഢമായ ഉറക്കത്തിൽ അവൾ ഒരു ശില്പം പോലെ നിശ്ചലയായിരുന്നു.
​സാം പതുക്കെ താഴേക്ക് കുനിഞ്ഞു. അവളുടെ ആ കറുത്ത നെയിൽ പോളിഷ് ഇട്ട കാൽവിരലുകൾ അയാൾ തന്റെ ചുണ്ടുകളോട് ചേർത്തു.
വളരെ സാവകാശം, അങ്ങേയറ്റം മൃദുവായ സ്പർശനത്തോടെ അയാൾ അവളുടെ ഓരോ വിരലുകളും ഉമ്മവെച്ച് തന്റെ വായിലേക്ക് എടുക്കാൻ തുടങ്ങി.
വളരെ പതുക്കെ അയാൾ അവ നുണഞ്ഞുകൊണ്ടിരുന്നു.
​ഉറക്കത്തിനിടയിലും നതാഷയുടെ ഉള്ളിലൂടെ ഒരു കുളിര് കോരി കടന്നുപോയി.
തന്റെ സ്വപ്നങ്ങളിൽ പോലും അനുഭവിക്കാത്ത ഏതോ ഒരു മനോഹരമായ പ്രണയത്തിന്റെ സ്പർശനം അവൾ അറിയുന്നുണ്ടായിരുന്നു.
അവളുടെ ശരീരം പതുക്കെ ഒന്ന് വിറച്ചു.
ഉറക്കത്തിൽ തന്നെ അവൾ തന്റെ കാൽവിരലുകൾ പതുക്കെ മടക്കി.
പക്ഷേ സാം വിട്ടില്ല. അയാൾ അവളുടെ പാദങ്ങളിലെ ഓരോ ഇഞ്ചിലും തന്റെ ചുണ്ടുകൾ കൊണ്ട് അടയാളങ്ങൾ ഇട്ടു കൊണ്ടിരുന്നു.
​മാത്യുവിന്റെ ക്രൂരമായ കൈകൾ ഏൽപ്പിച്ച പാടുകൾക്ക് മുകളിൽ സാം തന്റെ പ്രണയം കൊണ്ട് മരുന്നിടുകയായിരുന്നു.
പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനും പകയ്ക്കും ഇടയിൽ, ഈ നിമിഷം അയാൾ ഒരു വേട്ടക്കാരനല്ലായിരുന്നു; മറിച്ച് നതാഷയുടെ ഉടലിനെ ആരാധിക്കുന്ന ഒരു ശില്പിയായിരുന്നു.
​ജനാലയ്ക്കൽ ഇരുന്ന ചിത്രത്തിലെ അമലയുടെ മുഖം ഇതെല്ലാം കണ്ടു പുഞ്ചിരിക്കുന്നത് പോലെ സാമിന് തോന്നി.
അയാൾ കാലുകളിൽ നിന്നും വിട്ട് ആ ബെഡിൽ നതാഷയ്ക്ക് പിന്നിലായി കുനിഞ്ഞിരുന്നു.
കമഴ്ന്നു കിടന്ന് ഗാഢമായി ഉറങ്ങുന്ന നതാഷയുടെ ഉടൽ ആ വെളിച്ചത്തിൽ ഒരു ശില്പം പോലെ മനോഹരമായിരുന്നു.
അവളുടെ ഉറക്കത്തിലെ ഓരോ നിശ്വാസവും ആ മുറിയിലെ നിശബ്ദതയെ ഭേദിക്കുന്നുണ്ടായിരുന്നു.
​സാം പതുക്കെ അവളുടെ പാവാടയുടെ അരികുകളിൽ പിടിച്ചു.
വളരെ സാവകാശം അയാൾ അത് മുകളിലേക്ക് ഉയർത്തി.
അവളുടെ വെളുത്ത തുടുത്ത തുടകൾ പിന്നിട്ട്, പാവാട മുകളിലേക്ക് നീങ്ങിയപ്പോൾ നതാഷയുടെ വെളുത്ത ചന്തിപ്പാളികൾ അനാവരണം ചെയ്യപ്പെട്ടു.
വെളുത്ത ഷഡ്ഡിക്കുള്ളിൽ അവളുടെ ചന്തികൾ ഉരുണ്ട് പൊങ്ങി നിൽക്കുന്നത് സാം ഇമവെട്ടാതെ നോക്കിനിന്നു.
​അയാൾ തന്റെ കൈവിരലുകൾ അവളുടെ കാല്തുടകളിലൂടെ പതുക്കെ ചലിപ്പിച്ചു.
അങ്ങേയറ്റം മൃദുവായ ആ സ്പർശനം പതുക്കെ മുകളിലേക്ക് വന്ന് അവളുടെ ചന്തിപ്പാളികളിൽ അമർന്നു.
സ്വപ്നത്തിലെന്നപോലെ ഉള്ള ആ ഇക്കിളിപ്പെടുത്തലുകൾ ഉറക്കത്തിൽ നതാഷ ആസ്വദിക്കുന്നുണ്ടായിരുന്നു.
അവളുടെ കൈവിരലുകൾ ഇടയ്ക്കിടെ ബെഡ്ഷീറ്റിൽ മുറുകെ അമരുന്നുണ്ട്.
ശാന്തമായിരുന്ന അവളുടെ ശ്വാസോച്ഛ്വാസം ഇടയ്ക്കിടെ താളം മാറുന്നത് സാം ശ്രദ്ധിച്ചു.
നതാഷയുടെ ശരീരത്തിൽ പടരുന്ന തന്റെ വിരലുകളെ നോക്കി നിൽക്കുമ്പോൾ സാമിന്റെ ഉള്ളിൽ പകയുടെ ആ പഴയ തീ ഉണ്ടായിരുന്നില്ല.
മാത്യുവിനോടുള്ള പക തീർക്കാൻ ഒരു കരുവായാണ് അവളെ ഇങ്ങോട്ട് കൊണ്ടുവന്നതെങ്കിലും, ഈ നിമിഷം അയാൾക്ക് അവളോട് തോന്നിയിരുന്നത് കലർപ്പില്ലാത്ത പ്രണയം മാത്രമായിരുന്നു.
​അയാളുടെ വിരലുകൾ അവളുടെ ചന്തിപ്പാളികളിൽ നിന്നും പതുക്കെ ആ ഷർട്ടിനു പുറത്തുകൂടെ നട്ടെല്ലിലൂടെ മുകളിലേക്ക് പാറി നടന്നു.
ഉറക്കത്തിൽ നതാഷ ഒന്ന് പുളഞ്ഞു. അവളുടെ ആ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കുമ്പോൾ സാം ഒരു നിമിഷം തരിച്ചുനിന്നു.
​അയാൾക്ക് സ്വയം തിരിച്ചറിയാൻ കഴിയുന്നില്ല…
താൻ ഈ പ്രണയിക്കുന്നത് നതാഷയെയാണോ?
അതോ പന്ത്രണ്ട് വർഷം മുൻപ് നഷ്ടപ്പെട്ട അമലയെയാണോ?
ഉറങ്ങിക്കിടക്കുന്ന നതാഷയുടെ ഉടലിൽ അയാൾ കാണുന്നത് അമലയുടെ നിഴലാണോ?
അവളുടെ ഓരോ ചലനവും, ഓരോ ശ്വാസവും അയാൾക്ക് അമലയെ ഓർമ്മിപ്പിച്ചു.
താൻ വരച്ച ചിത്രത്തിലെന്നപോലെ, നതാഷയുടെ ഉടലിനുള്ളിൽ അമലയുടെ ആത്മാവ് കുടിയിരിക്കുന്നത് പോലെ അയാൾക്ക് തോന്നി.
​സാം: (മനസ്സിൽ) “നതാഷാ… നീ ആരാണ്?
എനിക്ക് നിന്നോടുള്ള ഈ വല്ലാത്ത അടുപ്പം… അത് നിന്നെ വേദനിപ്പിക്കാൻ തുടങ്ങിയ പകയാണോ, അതോ അമലയുടെ ഓർമ്മകളിൽ നിന്ന് എനിക്ക് ലഭിച്ച ശാപമാണോ?!!”
​അയാൾ അവളുടെ നെറ്റിയിൽ പതുക്കെ ചുംബിച്ചു.മൃദുവായ ആ സ്പർശം അവൾ അറിഞ്ഞേ ഇല്ലാ എന്ന് അയാൾക്ക് തോന്നി..
സാം പതുക്കെ ബെഡിന്റെ അറ്റത്ത് നിന്നിറങ്ങി അവൾക്ക് അടുത്തായി ഇരുന്നു.
കമഴ്ന്നു കിടന്നു സുഖനിദ്രയിലുള്ള നതാഷയുടെ ശാന്തമായ ശ്വാസോച്ഛ്വാസം അയാൾ അറിയുന്നുണ്ടായിരുന്നു.
​സാം പതുക്കെ താഴേക്ക് നീങ്ങി.
അയാൾ നതാഷയുടെ കാലുകൾ പതുക്കെ വിടർത്തി വെച്ചു.
ആ സ്പർശനത്തിന്റെ സുഖത്തിൽ അവൾ ഉറക്കത്തിൽ തന്നെ ഒന്ന് കുറുകി.
അയാൾ ഉയർത്തി വെച്ചിരുന്ന പാവാടയ്ക്ക് അടിയിലൂടെ തന്റെ വിരലുകൾ ചലിപ്പിച്ചു.
അവിടെ, അവളുടെ ഉരുണ്ട ചന്തികളെ പൊതിഞ്ഞു നിന്ന ആ വെളുത്ത ഷഡ്ഢിയുടെ അരികുകളിൽ അയാൾ തന്റെ വിരലുകൾ കൊളുത്തി.
​അങ്ങേയറ്റം സാവകാശം, ഒരു സ്വപ്നത്തിലെന്നപോലെ അയാൾ ആ ഷഡ്ഢി അവളുടെ തുടകളിലേക്ക് പതുക്കെ താഴ്ത്താൻ തുടങ്ങി.
ആ തണുത്ത സ്പർശനം നതാഷയുടെ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.
ബോധത്തിനും ഉപബോധത്തിനുമിടയിലുള്ള ഏതോ ഒരു നിമിഷത്തിൽ, അവൾ ആ സ്പർശനം ആസ്വദിക്കുന്നുണ്ടായിരുന്നു.
സാം ഷഡ്ഢി പതുക്കെ താഴേക്ക് വലിക്കുമ്പോൾ, അവൾ അറിയാതെ തന്നെ തന്റെ അരക്കെട്ട് അല്പം ഉയർത്തി അയാൾക്ക് വഴങ്ങിക്കൊടുത്തു.
​അതൊരു സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നതാഷ.
അവളുടെ ഉടൽ സാമിന്റെ ഓരോ നീക്കത്തോടും സ്വയമറിയാതെ പ്രതികരിച്ചു കൊണ്ടിരുന്നു.
​പുറത്ത് മലനിരകളിൽ മഞ്ഞ് പെയ്തിറങ്ങുന്നുണ്ടായിരുന്നു.
മുറിക്കുള്ളിൽ നേരിയ ചന്ദ്രപ്രകാശവും പുലർവെളിച്ചവും ചേർന്ന് ഒരു മാന്ത്രിക അന്തരീക്ഷം തീർത്തു.
സാം പതുക്കെ നതാഷയുടെ കാലുകൾക്കിടയിലേക്ക് നീങ്ങിയിരുന്ന്, കമഴ്ന്നു കിടക്കുന്ന അവളുടെ ഉടലിലേക്ക് തന്റെ മുഖം അടുപ്പിച്ചു.
​അയാൾ താഴ്ത്തി വെച്ചിരുന്ന ഷഡ്ഢിക്കപ്പുറം, അവളുടെ വിടർന്നു കിടന്ന തുടകൾക്കിടയിലെ ആ രഹസ്യഭാഗം സാം കണ്ടെത്തി.
അവളുടെ ശരീരത്തിന്റെ ആ സുഗന്ധം അയാളെ വല്ലാതെ മത്തുപിടിപ്പിച്ചു.
അങ്ങേയറ്റം മൃദുവായി, ഒരു പൂവ് വിരിയുന്നതുപോലെ അയാൾ തന്റെ നാവുകൊണ്ട് അവളുടെ പൂറിൽ പതുക്കെ തഴുകാൻ തുടങ്ങി.
​ഗാഢമായ ഉറക്കത്തിലായിരുന്നിട്ടും നതാഷയുടെ ഉള്ളിൽ ഒരു സുഖമുള്ള തരംഗം പടർന്നു.
സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിലുള്ള ഏതോ ഒരു നിമിഷത്തിൽ അവൾ ആ സുഖകരമായ സ്പർശനം തിരിച്ചറിഞ്ഞു.
സാമിന്റെ നാവിന്റെ ഓരോ ചലനത്തിലും അവളുടെ ശരീരം അറിയാതെ വിറച്ചു.
അവളുടെ ശ്വാസോച്ഛ്വാസം പെട്ടെന്ന് വേഗത്തിലായി.
ആ മഞ്ഞുതണുപ്പിലും അവളുടെ ഉടൽ ചൂടുപിടിക്കാൻ തുടങ്ങി.
​കണ്ണുകൾ അടച്ചുതന്നെ കിടക്കുകയാണെങ്കിലും, സുഖത്തിന്റെ ആ ആഴങ്ങളിൽ അവൾ തന്റെ കൈകൾ ബെഡ്ഷീറ്റിൽ മുറുകെ പിടിച്ചു.
വിരലുകൾ ആ വിരിപ്പിൽ ആഴ്ന്നിറങ്ങി.
തന്റെ ഉള്ളിൽ പടരുന്ന ആ കുളിരും വേലിയേറ്റവും അവൾ ഉറക്കത്തിൽ ആസ്വദിച്ചുകൊണ്ടിരുന്നു.
മാത്യുവിന്റെ ക്രൂരമായ സമീപനങ്ങളിൽ നിന്ന് വിഭിന്നമായി, സാമിന്റെ ഈ ലാളന അവളിലെ സ്ത്രീയെ പൂർണ്ണമായും ഉണർത്തുകയായിരുന്നു.
​സാം തന്റെ പ്രവർത്തി തുടരുമ്പോഴും അയാളുടെ കണ്ണുകൾ ജനാലയ്ക്കൽ വെച്ചിരുന്ന ആ ചിത്രത്തിലായിരുന്നു.
അയാൾ നതാഷയുടെ കാലുകൾക്കിടയിൽ തന്റെ മുഖം ആഴ്ത്തി അവളുടെ പൂറിൽ തന്റെ നാവുകൊണ്ട് മാന്ത്രികത തീർക്കുകയായിരുന്നു.
അങ്ങേയറ്റം മൃദുവായി തുടങ്ങിയ സ്പർശനം പതുക്കെ അവളെ സുഖലഹരിയിലക്കുക്കൊണ്ടിരുന്നു.
അയാൾ അവളുടെ പൂറിലെ ഓരോ മൂലകളിലും തന്റെ നാവു കൊണ്ട് പതുക്കെ ചുഴറ്റിക്കൊണ്ടിരുന്നു.
​ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള ആ നിഗൂഢ നിമിഷങ്ങളിൽ നതാഷ ആ ബെഡിൽ കിടന്ന് പിടഞ്ഞു.
സാമിന്റെ തല അവളുടെ കാലുകൾക്കിടയിൽ മുറുകെ അമർന്നു.
ആ സ്പർശനത്തിന്റെ തീവ്രതയിൽ അവളുടെ ഉടൽ വില്ലുപോലെ വളഞ്ഞു.
മാത്യുവിന്റെ അധികാരത്തിന് മുന്നിൽ തളർന്നുപോയ അവളുടെ ആന്തരിക വികാരങ്ങൾ ഇപ്പോൾ ലാവ പോലെ പൊട്ടിയൊഴുകാൻ തയ്യാറെടുത്തു നിൽക്കുകയായിരുന്നു.
​പെട്ടെന്ന്, ഒരു വിറയലോടെ നതാഷയുടെ ഉടൽ തളർന്നു.
അവളുടെ പൂറിൽ നിന്നും കൊഴുപ്പേറിയ പ്രണയരസം സാമിന്റെ വായിലേക്ക് പടർന്നു.
ആ സുഖം പാതിയുറക്കത്തിലും അവൾ പൂർണ്ണമായി അനുഭവിച്ചറിഞ്ഞു.
അവളുടെ കൈകൾ ബെഡ്ഷീറ്റിൽ നിന്നും അയഞ്ഞു. ഒരു നീണ്ട നിശ്വാസത്തോടെ അവൾ വീണ്ടും ആ സുഖത്തിന്റെ ലഹരിയിൽ ഉറക്കത്തിലേക്ക് ആഴ്ന്നു പോയി.
​സാം പതുക്കെ മുഖമുയർത്തി.
അയാളുടെ ചുണ്ടുകളിൽ നതാഷയുടെ പൂറിൽ നിന്നും ഉതിർന്ന ആ രസം പറ്റിപ്പിടിച്ചിരുന്നു.
അയാൾ ആ മുറിയിലെ ജനാലയ്ക്കൽ വെച്ചിരുന്ന അമലയുടെ ചിത്രത്തിലേക്ക് നോക്കി.
താൻ ഒരു വേട്ടക്കാരനാണോ അതോ പ്രണയിതാവാണോ എന്ന് അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
പുറത്ത് സൂര്യപ്രകാശത്തിന്റെ ആദ്യ കിരണങ്ങൾ മഞ്ഞുപാളികളെ ഭേദിച്ചു തുടങ്ങിയിരുന്നു.
സാം പതുക്കെ പാതി മയക്കത്തിൽ കിടന്ന നതാഷയെ ഒരു വശത്തേക്ക് ചെരിച്ചു കിടത്തി.
അവളുടെ പിന്നിലായി ഒരു നിഴൽ പോലെ അയാൾ അണഞ്ഞു ചേർന്നു.
അവളുടെ ഉടലിൽ നിന്നും ഉയർന്ന പ്രണയരസത്തിന്റെ ഗന്ധം അയാളെ വീണ്ടും മത്തുപിടിപ്പിച്ചു.
അവളെ തന്റെ ശരീരത്തിലേക്ക് ചേർത്തു ​സാം പതുക്കെ അവളുടെ ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അഴിച്ചു .
ബ്രാ അഴിച്ചു മാറ്റാതെ തന്നെ, അയാൾ തന്റെ വിദഗ്ദ്ധമായ വിരലുകൾ കൊണ്ട് അവളുടെ വശ്യമായ വലിയ മുലകളെ വെളിയിലേക്ക് എടുത്തു.
ബെഡ്ഷീറ്റിൽ അമർന്നു കിടന്നിരുന്ന ആ വലിയ മുലകളെ അയാൾ തന്റെ കൈവെള്ളയിൽ ഒതുക്കി തലോടാൻ തുടങ്ങി.
പതുക്കെ അയാൾ ആ റോസ് മുലഞെട്ടുകളിൽ തന്റെ വിരൽത്തുമ്പുകൾ കൊണ്ട് മാന്ത്രികത തീർത്തപ്പോൾ, പാതി മയക്കത്തിലായിരുന്ന നതാഷ തന്റെ ചുണ്ടുകൾ പല്ലുകൾക്കിടയിൽ അമർത്തി കടിച്ചു.
​”ആഹ്ഹ…” അവളുടെ തൊണ്ടയിൽ നിന്നും ഒരു നേർത്ത വിങ്ങൽ പുറത്തുവന്നു.
​അയാൾ അവളുടെ തൊട്ടുപിന്നിൽ ചേർന്നു കിടന്ന്, തന്റെ പാന്റ് താഴേക്ക് ഇറക്കി തുടകൾക്കിടയിൽ ഉണർന്നു നിന്ന അയാളുടെ കുണ്ണയെ അവളുടെ കാലിടുക്കുകളിലൂടെ പതുക്കെ ചലിപ്പിച്ചു.
അവളുടെ പൂറിലെ ആർദ്രത കണ്ടെത്തിയതും അയാൾ അതിന്റെ മകുടം പതുക്കെ ഉള്ളിലേക്ക് തള്ളി. ഒരു നിമിഷം നതാഷയുടെ ഉടൽ വിറച്ചു.
​”ആഹ്ഹ്..”
അവൾ അറിയാതെ ശ്വാസം വലിച്ചു.
​സാം അവളുടെ ചെവിയിൽ ചുണ്ടുകൾ ചേർത്ത് വളരെ മൃദുവായി മന്ത്രിച്ചു.
“ഉറങ്ങിക്കോളൂ.. നതാഷാ.. പേടിക്കണ്ട.. വേദനിപ്പിക്കില്ല…”
​അയാളുടെ ആ തണുത്ത മന്ത്രണം നതാഷയ്ക്ക് ഒരു വലിയ ആശ്വാസമായിരുന്നു.
അവൾ തന്റെ മയക്കത്തിൽ തന്നെ പതുക്കെ മൂളി..
“ആഹ്ഹ… മ്മ്മ്… ആ.. മ്മ്..”
​സാം അവളുടെ ഒരു കാൽ പതുക്കെ ഉയർത്തി വെച്ച്, ആ ചെരിഞ്ഞു കിടന്ന നിലയിൽ തന്നെ വളരെ സാവകാശം ചലിപ്പിച്ചു തുടങ്ങി.
ഓരോ നീക്കത്തിലും അയാൾ അവളുടെ മുലകളെ തടവിക്കൊണ്ടിരുന്നു.
അവളുടെ ചെവിയിൽ അയാൾ നൽകുന്ന ഓരോ ചുംബനവും അവളിലെ വികാരങ്ങളെ ഒരു അഗ്നിപർവ്വതം പോലെ ഉള്ളിൽ ഉരുക്കിക്കൊണ്ടിരുന്നു.
മുറിയിൽ പുലർകാലത്തിന്റെ നേർത്ത തണുപ്പും പ്രണയത്തിന്റെ ചൂടും ഒരേപോലെ നിറഞ്ഞു നിന്നു.ഏറെ നേരം അയാൾ അവളുടെ പൂറിൽ ആ പയ്യെയുള്ള ചലിപ്പിക്കൽ തുടർന്നു..പിൻകഴുത്തിൽ അയാൾ അവളെ ഉമ്മകൾ കൊണ്ട് മൂടി..
സാമിന്റെ അതീവ സാവധാനത്തിലുള്ള ആ നീണ്ടനേരത്തെ ചലനങ്ങൾ നതാഷയുടെ ഉടലിനെ വികാരങ്ങളുടെ പരകോടിയിലെത്തിച്ചു. പാതി മയക്കത്തിലും അവളുടെ ഉടൽ വില്ലുപോലെ വളഞ്ഞു.
​”ആഹ്.. ആഹ്ഹ്.. ആഹ്ഹ്…”
​അവളുടെ തൊണ്ടയിൽ നിന്നും പുറത്തുവന്ന ആ ശബ്ദത്തിന് ഒരുതരം ആത്മസമർപ്പണത്തിന്റെ താളമുണ്ടായിരുന്നു.
ആ ഉറക്കത്തിലും അവൾ ആ ബെഡിൽ സാമിന്റെ കൈകളിൽ കിടന്ന് പുളഞ്ഞു.
സാമിന്റെ ഓരോ നീക്കവും അവളുടെ ഉള്ളിലെ ഇരുണ്ട ഗുഹകളെ പ്രകാശപൂരിതമാക്കുന്നത് പോലെ അവൾക്ക് തോന്നി.
അവളുടെ ഉടൽ ഒരു വലിയ വേലിയേറ്റത്തിന് സാക്ഷ്യം വഹിച്ചു. നതാഷ തന്റെ രതിമൂർച്ഛയുടെ ആഴങ്ങളിലേക്ക് താഴ്ന്നു പോയി.
അതേസമയം ഏറെനേരത്തെ തുടർച്ചയായ മെല്ലേയുള്ള ചലനത്താൽ ​സാമിന്റെ കുണ്ണ അവളുടെ പൂറിനുള്ളിൽ കിടന്ന് വിറച്ചു.
ഇതുവരെ ലഭിക്കാത്ത സുഖകരമായ എന്നാൽ ആത്മീയവുമായ ഒരു സുഖം അയാൾ അനുഭവിച്ചു.
അമലയെ ഓർമ്മിപ്പിക്കുന്ന ആ ഉടൽചൂടിൽ അയാൾ സ്വയം മറന്നു.
നതാഷയുടെ പൂറിൽ നിന്നും ഒലിച്ചിറങ്ങുന്ന രസത്തിനിടയിൽ സാം തന്റെ കുണ്ണ വെളിയിലെടുത്തു.
​”ആഹ്ഹ്ഹ്…”
​ഒരു വിങ്ങലോടെ അയാൾ അവളുടെ ചന്തിപ്പാളികൾക്ക് മുകളിലേക്ക് പൊട്ടി ഒഴുക്കാറായ കുണ്ണയിൽ നിന്നും തന്റെ കുണ്ണപ്പാൽ ചീറ്റിച്ചു.
ആ വെളുത്ത ഉടലിൽ അയാളുടെ പ്രണയം കലർന്ന രസം ചിതറിത്തെറിച്ചു.
ആ നിമിഷം സാം അറിഞ്ഞിരുന്നില്ല, താൻ ഭോഗിച്ചത് നതാഷയെയാണോ അതോ അമലയുടെ ഓർമ്മകളെയാണോ എന്ന്.
നതാഷ ഒന്നും അറിയാതെ ആ മയക്കത്തിൽ തന്നെ പുഞ്ചിരിച്ചുകൊണ്ട് സുഖത്തിന്റെ ആഴങ്ങളിലേക്ക് വീണ്ടും നിദ്രയിലേക്ക് ആണ്ടു..
തളർച്ചയോടെ അവളുടെ പുറത്തേക്ക് ചാഞ്ഞു കിടക്കുമ്പോൾ സാമിന്റെ വായിൽ നിന്നും ആ പേര് നേർത്ത ശ്വാസമായി പുറത്തുവന്നു:
​”ആഹ്ഹ.. അമലേ…. ആഹ്ഹ്ഹ്…”
​
(തുടരും.)
Your email address will not be published.