ഹോം ← മുൻ ഭാഗങ്ങൾ

തേജാത്മികം 10

 

അമ്മയുടെ ശേഷക്രിയകൾക്ക് ശേഷം ബന്ധുക്കൾ ഓരോരുത്തരായി വീട്ടിൽ നിന്നും പടി ഇറങ്ങി. ഒറ്റക്ക് അവിടെ നിൽക്കാതെ മാമന്റൊപ്പം ചെന്ന് നിൽക്കാൻ പുള്ളി നിർബന്ധിച്ചെങ്കിലും തേജസിന് പോയില്ല. കൂടിന് ആരും ഇല്ലെങ്കിൽ എത്ര വലിയ മണിമാളിക പഠിത്തുയർത്തിയാലും അതിന് വെറും സിമെന്റിന്റെയും കട്ടയുടെയും വിലയെ ഉള്ളു എന്ന സത്യം തേജസ് തിരിച്ചറിഞ്ഞു. പതിയെ അവൻ ഷോപ്പിൽ പോയി തുടങ്ങി.

വീണ്ടും തേജസ്‌ പഴയതു പോലെ ആയെങ്കിലും തിരികെ വീട്ടിൽ എത്തുമ്പോൾ ഏകാന്തത അവനെ വേട്ടയാടികൊണ്ടിരുന്നു. അതിനാൽ കഴിവതും വീട്ടിലേക്ക് വരാതിരിക്കാൻ അവൻ ശ്രമിച്ചു. രാത്രി വരെ ഷോപ്പിൽ നിന്ന് പണി എടുക്കും എല്ലാരും പോയാലും അവൻ അവിടെ നിന്നും ഇറങ്ങില്ല.

ഒരുപക്ഷെ വീട്ടിൽ പോകുന്നെങ്കിൽ വളരെ വൈകി ഷീണിച്ചു അവശനായി ആണ് വീട്ടിൽ എത്താറുള്ളത് അതാവുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ പെട്ടെന്ന് ഉറങ്ങാൻ കഴിയുമല്ലോ. ചില ദിവസങ്ങൾ വീട്ടിലേക്ക് വരാറുമില്ല. തേജസിന്റെ ജീവിതം ഇങ്ങനെ ഒരു ലക്ഷ്യബോധവും ഇല്ലാതെ ഇഴഞ്ഞു നീങ്ങി.

 

 

 

“…ഇത് എന്താ ഉണ്ടാക്കി വെച്ചേക്കുന്നേ…” രാവിലെ കഴിക്കാൻ എടുത്ത അപ്പം അതുപോലെ തിരിച്ചു പ്ലേറ്റിൽ വച്ച് ദേവന്റെ അച്ഛൻ അലറി.

 

 

 

“…എന്താ… എന്താ ഇവിടെ…” അടുക്കളയിൽ നിന്ന സരസ്വതി ഓടി ഊണ് മേശക്ക് അരികെ എത്തി.

 

 

 

“…ഇത് മനുഷ്യർക്ക് തിന്നാൻ ഉണ്ടാക്കിയത് തന്നെയാണോ…” ദേവന്റെ അച്ഛൻ ദേഷ്യത്തോടെ ചോദിച്ചു.

 

 

 

“…ഇതിന് എന്താ കുഴപ്പം. ദേവനും ഞാനും എല്ലാം ഇത് തന്നെയല്ലേ കഴിച്ചത്…” അപ്പത്തിലേക്കും ദേവന്റെ അച്ഛന്റെ മുഖത്തേക്കും മാറി മാറി നോക്കി സരസ്വതി ചോദിച്ചു.

 

 

 

“… ഈ കരിഞ്ഞത് ആണോ ഇവിടെ എല്ലാരും കഴിച്ചേ…”

 

 

 

“…ഹാ…രാവിലെ മുതൽ എല്ലാർക്കുംവേണ്ടി ഉണ്ടാക്കുന്നത് അല്ലെ. അപ്പൊ ഒന്നു രണ്ടെണ്ണം കരിഞ്ഞെന്ന് വരും. ഇപ്പോഴത്തേക്ക് ഒന്ന് ക്ഷമിക്ക്…” സരസ്വതിഅമ്മ പറഞ്ഞു.

 

 

 

“…എനിക്ക് വേണ്ട…” പാത്രം നീക്കി മാറ്റി ദേവന്റെ അച്ഛൻ ഉമ്മറത്തേക്ക് നടന്നു.

 

 

 

“… എന്താ അമ്മേ ഒരു ബഹളം കേട്ടത്…” പിന്നാം പുറത്ത് നിന്നും അടുക്കളയിലേക്ക് വന്ന വേദിക അമ്മയോട് കാര്യം തിരക്കി.

 

 

 

“…ഓ നിന്റെ അമ്മായിഅച്ഛന് ഇത് ഇറങ്ങില്ലെന്ന്…” അടുക്കളയിൽ മൂടി വച്ചിരുന്ന പാത്രത്തിൽ നോക്കി പറഞ്ഞു.

 

 

 

“… അതെന്താ അച്ഛന് വേണ്ടാത്തെ…” സംശയത്തോടെ അവൾ ആ മൂടി തുറന്ന് നോക്കി.

 

 

 

“…അമ്മേ ഇത് കരിഞ്ഞു പോയല്ലോ. ഇതാണോ അച്ഛന് കൊടുത്തത്…”

 

 

 

“…നീ പറയുന്നത് കേട്ടാൽ ഞാൻ അങ്ങേർക്ക് മനഃപൂർവം അപ്പം കരിച്ചു കൊടുത്തെന്ന് തോന്നോലോ. ഉണ്ടാക്കിയപ്പോൾ ഒന്നു രണ്ടെണ്ണം കരിഞ്ഞു പോയി. എന്ന് പറഞ്ഞു അത് കളയാൻ പറ്റോ…”

 

 

 

“… അച്ഛൻ ഒന്നും കഴിച്ചില്ലേ…”

 

 

 

“… വേണോങ്കിൽ കഴിച്ചാൽ മതി. എനിക്ക് അങ്ങേർക്ക് വേണ്ടി വേറെ ഉണ്ടാക്കാനോ അങ്ങേരെ ഊട്ടാനോ സമയമില്ല…” തീരെ താല്പര്യം ഇല്ലാതെ സരസ്വതി അമ്മ പറഞ്ഞു.

 

 

 

“… എന്താ അമ്മേ ഇതൊക്കെ…” നിസ്സഹായയി വേദിക ചോദിച്ചു.

 

 

 

“… നീ അതൊന്നും ചിന്തിക്കാതെ വന്ന് കഴിക്കാൻ നോക്ക്…” സരസ്വതി അമ്മ വേറൊരു പാത്രത്തിൽ വേദികക്ക് കാപ്പി എടുത്തു.

 

 

 

“… ഇത് കരിഞ്ഞിട്ടില്ലല്ലോ…” തനിക്ക് തന്ന പാത്രത്തിലെ അപ്പം തിരിച്ചും മറിച്ചും നോക്കി വേദിക ചോദിച്ചു.

 

 

 

“…നീ അതൊന്നും ചിന്തിക്കാതെ കഴിക്കാൻ നോക്ക്…”

 

 

 

“…മോളെ നീ അവിടെ നിന്നെ…. നീ ഇത് എങ്ങോട്ടാ പോണേ…” താൻ കൊടുത്ത കാപ്പിയുമായി ഉമ്മറത്തേക്ക് പോവുന്ന വേദികയോട് സരസ്വതി ചോദിച്ചു.

 

 

 

അവൾ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു. കല്യാണം കഴിഞ്ഞ അന്ന് മുതൽ എനിക്ക് ഒരു കുറവും അവൾ വരുത്തിയിട്ടില്ല. എനിക്ക് വേണ്ടത് എല്ലാം ഞാൻ ചോദിക്കുന്നതിന് മുമ്പേ എന്റെ മുമ്പിൽ എത്തുമായിരുന്നു. ഇതിപ്പോ വായിക്ക് രുചിയായി ഭക്ഷണം പോലും കിട്ടുന്നില്ല. എന്തിനാ ദൈവമേ എനിക്ക് മുന്നേ അവളെ അങ്ങോട്ട് വിളിച്ചേ. സ്വന്തം ഭാര്യയുടെ സ്നേഹവും വിലയും എന്താന്ന് മംഗലത്ത് ശ്രീധരന് മനസിലാവുന്നുണ്ടായിരുന്നു.

 

 

 

“… അച്ഛാ…” വേദികയുടെ വിളി കേട്ടാണ് ചിന്തകളിൽ നിന്നും ശ്രീധരൻ ഉണർന്നത്. നിറഞ്ഞു തുടങ്ങിയ കണ്ണുകൾ ആരും കാണാതെ തുടച്ച് ചാരു കസേരയിൽ നേരെ ഇരുന്ന് മരുമകളോട് കാര്യം തിരക്കി.

 

 

 

“… എന്താ മോളെ…”

 

 

 

“… ഇതാ അച്ഛാ. കാപ്പി കുടിക്ക്…” നിറഞ്ഞ പുഞ്ചിരിയോടെ വേദിക പറഞ്ഞു.

 

 

 

“… അച്ഛന് വേണ്ട മോളെ…”

 

 

 

“… അച്ഛ ഇത് കരിഞ്ഞിട്ടില്ല അച്ഛൻ കഴിക്ക്. മരുന്ന് ഒക്കെ കഴിക്കാൻ ഉള്ളത് അല്ലെ…” സ്നേഹത്തോടെ വേദിക പറഞ്ഞു.

 

 

 

“… വേണ്ടത്തതുകൊണ്ട. മോള് ഇത് കഴിച്ചോ…”

 

 

 

“… എന്റെ കാര്യം ഞാൻ നോക്കിക്കോളാം. ആദ്യം അച്ഛൻ ഇത് കഴിക്കാൻ നോക്ക്…” അതും പറഞ്ഞ് ആ പാത്രം നിർബന്ധിച്ച് അച്ഛനെ ഏൽപ്പിച്ച് കറിയെടുക്കാനായി അകത്തേക്ക് പോയി.

 

 

 

ദേവന് ഇതിലും നല്ലൊരു കുട്ടിയെ കിട്ടാൻ ഇല്ല. പാവം എല്ലാരോടും എന്ത് സ്നേഹം ആണെന്നോ അവളുടെ അമ്മയെ പോലയേ അല്ല. അകത്തേക്ക് പോയ വേദികയെകുറിച്ച് ഓർത്തപ്പോ ശ്രീധരന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.

 

 

 

തിരികെ കറിയുമായി എത്തിയ വേദിക വളരെ സന്തോഷത്തോടെ അച്ഛന് വിളമ്പി കൊടുത്തു. കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ അകത്തേക്ക് കയറുമ്പോഴാണ് അടുക്കളയിലെ സംസാരം ശ്രീധരൻ ശ്രെദ്ധിക്കുന്നത്.

 

 

 

“… എന്താ മോളെ കാണിക്കുന്നത്. നീ ഒന്ന് വെയിറ്റ് ചെയ്യ് അമ്മ വേറെ ഉണ്ടാക്കി തരാം…” കരിഞ്ഞ അപ്പത്തിൽ കറിയൊഴിച്ചു കഴിക്കാൻ തുനിഞ്ഞ വേദികയെ സരസ്വതി തടയാൻ ശ്രെമിച്ചു.

 

 

 

“… അമ്മ അച്ഛന് ഇത് അല്ലെ വിളമ്പി കൊടുത്തത്. അച്ഛന് ഇത് കഴിക്കാം എങ്കിൽ എനിക്കും കഴിക്കാം…” വേദിക നല്ല വാശിയിൽ തന്നായിരുന്നു.

 

 

 

“…മോളെ അങ്ങേരെ പോലെ ആണോ നീ. നിനക്ക് വേണ്ടിയല്ലേ അമ്മ എവിടെ വെച്ചുണ്ടാക്കുന്നത് എന്നിട്ടും…”

 

 

 

“… അച്ഛൻ ഈ കുടുംബത്തിലെ കാരണവർ അല്ലെ. പുള്ളിക്ക് കൊടുക്കാത്ത നിലയും വിലയും ആരും എനിക്കും തരേണ്ട…” അമ്മയോടുള്ള വാശിയിൽ വേദിക അത് മുഴുവൻ കഴിച്ചു. ഒന്നും പറയാൻ ആവാതെ അമ്മ അതെല്ലാം കണ്ട് നിന്നും. ഇതെല്ലാം കണ്ട് സന്തോഷിക്കണോ വിഷമിക്കണോ എന്നറിയാതെ ശ്രീധരൻ കൈ കഴുകി ഉമ്മറത്തേക്ക് പോയി.

 

 

 

വാർത്തക്യത്തിലേക്ക് കാലു വച്ചാൽ നാട്ടിലും വീട്ടിലും പല്ല് കൊഴിഞ്ഞ സിംഹത്തെ പോലെ ആണെന്ന് പറയുന്നത് എന്ത് ശെരിയാണ്. സരസ്വതി അമ്മയുടെ വരവോടെ വീട് ആകെ മാറി പതിയെ പതിയെ ആ കുടുംബത്തിന്റെ അധികാരം അവരുടെ കൈകളിലേക്ക് വന്ന് ചേർന്നു. പണ്ടെല്ലാം തനിക്ക് ഇഷ്ടമുള്ളത് മാത്രം കഴിക്കാൻ ഉണ്ടാക്കിയിരുന്ന വീട്ടിൽ ഇപ്പൊ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ങ്ങൾക്ക് ഒത്ത് തന്റെ ഇഷ്ടങ്ങളും മാറ്റേണ്ടി വന്നു. വേദികയെ പറഞ്ഞു പറ്റിച്ചു കെട്ടിയതിന്റെയും തന്റെ വീട് പോയതിന്റെയും ഇഷ്ടക്കേടുകൾ ഒളിഞ്ഞും തെളിഞ്ഞും സരസ്വതി പ്രകടമാക്കികൊണ്ടിരുന്നു. ഇതിന്റെ എല്ലാം അനന്തര ഫലമായി ശ്രീധരന് താൻ പെട്ടെന്ന് വയസാകുന്നത് പോലെ തോന്നി. മനസിന്‌ സുഖവും സന്തോഷവും ഇല്ലാതാകുമ്പോൾ മനുഷ്യന് പെട്ടെന്ന് വയസ്സായപോലെ തോന്നുന്നത് സാധാരണ ആണല്ലോ.

 

 

 

“…ദേവ…” ബാൽക്കണിയിൽ ഇരുന്ന ദേവന്റെ അടുത്തേക്ക് അച്ഛൻ എത്തി.

 

 

 

“… എന്താ അച്ഛാ…” കസേരയിൽ നിന്നും എഴുനേറ്റ് ദേവൻ ചോദിച്ചു.

 

 

 

“…നീ ഇരിക്ക് എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം…” ചാരുകസേരയിൽ ഇരുന്ന ശേഷം ശ്രീധരൻ തുടർന്നു.

 

 

 

“… നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ…”

 

 

 

“… എന്താ അച്ഛാ ഇപ്പൊ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്…” മനസ്സിലാവാതെ ദേവൻ ചോദിച്ചു.

 

 

 

“… കുറച്ചു കാലങ്ങളായി ഞാൻ ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർത്തപ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുവാ…” ദീർഘ നിശ്വാസം എടുത്ത് ശ്രീധരൻ തുടർന്നു.

 

 

 

“…എന്ന് തൊട്ട ഈ കുടുംബത്തിന്റെ നാശം തുടങ്ങിയത് എന്ന് നിനക്ക് അറിയോ…” അച്ഛൻ ദേവനെ നോക്കി.

 

 

 

“…എന്റെ മോൾടെ കണ്ണീരുവീണ അന്ന് തൊട്ട് തുടങ്ങിയതാ നമ്മുടെ പതനം. അവൾ എന്നോട് കരഞ്ഞു പറഞ്ഞതാ ഈ വിവാഹം അവൾക്ക് വേണ്ട എന്ന് പക്ഷെ ഞാൻ കേട്ടില്ല. നാട്ടുകാരുടെ മുന്നിൽ ആഡംബരവും അഭിമാനവും കാണിക്കാൻ എന്റെ മോളുടെ ഇഷ്ട്ടം പോലും നോക്കാതെ അവളുടെ വിവാഹം നടത്തി. അന്ന് ഈ വീട്ടിൽ നിന്നും ഇറങ്ങി പോയത് എന്റെ മോള് മാത്രം ആയിരുന്നില്ല ഈ കുടുംബത്തിന്റെ മഹാലക്ഷ്മിയും കൂടിയ…”

 

 

 

“… എന്തിനാ അച്ഛ വെറുതെ കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് വിഷമിക്കുന്നത്…” ദേവൻ അച്ഛനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

 

 

 

“… ഒരു പക്ഷെ ദേവു പറഞ്ഞത് കേട്ടിരുന്നെങ്കിൽ നിന്റെ അമ്മ പോലും ഇത്ര നേരത്തെ നമ്മളെ വിട്ട് പോവില്ലായിയുന്നു. ജാതിയുടെയും പണത്തിന്റെയും അഹങ്കാരത്തിൽ ഞാൻ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്. പലരേയും അകറ്റി നിർത്തിയിട്ടുണ്ട്. എന്നാൽ ഒരു വീഴ്ച്ച വന്നപ്പോ കൈ തരാൻ ഒപ്പം ഉണ്ടായിരുന്ന ഒരാൾ പോലും ഇല്ലായിരുന്നു. നീ എനിക്ക് വേണ്ടി ഒരു സഹായം ചെയ്യാമോ…” അപേക്ഷപോലെ അച്ഛൻ ദേവനെ നോക്കി.

 

 

 

“…നീ തേജസിനോട് പറയണം ഞാൻ അവനോട് ചെയ്ത എല്ലാ തെറ്റിനും എന്നോട് പൊറുക്കണം എന്ന്. ആരും സഹായത്തിന് ഇല്ലാത്ത സമയത്ത് ഞാൻ അവനോട് പെരുമാറിയത് ഒന്നും മനസ്സിൽ വയ്ക്കാതെ നമ്മളെ സഹായിച്ചില്ലേ. അത്രയും നല്ല മനസ്സുള്ള അവന്റെ മുന്നിൽ പോയി നിക്കാൻ ഉള്ള യോഗ്യത പോലും എനിക്ക് ഇല്ല….”

 

 

 

“… എന്തൊക്കെയാ അച്ഛാ ഈ പറയുന്നത്…” ശ്രീധരൻ പറയുന്നത് കേട്ട് ദേവന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.

 

 

 

“…ദേവൂനെ നമ്മൾ എന്നാ അവസാനമായി കണ്ടത് എന്ന് നിനക്ക് ഓർമ ഉണ്ടോ…” എന്തോ ഓർത്തെടുക്കാൻ ശ്രെമിച്ച് ശ്രീധരൻ തുടർന്നു.

 

 

 

“…നിന്റെ കല്യാണത്തിന അവളെ അവസാനമായി കാണുന്നത്. അവളുടെ കുഞ്ഞിന് ഇപ്പൊ ഒരു മൂന്ന് നാലു വയസ് ആയി കാണും അല്ലെ. എന്റെ മനസ് പറയുന്നുണ്ട് ഇനി അധിക കാലം ഞാൻ ജീവനോടെ കാണില്ല എന്ന്. മരിക്കുന്നതിന് മുന്നേ ദേവുവിന്റെ കാലിൽ വീണ് എനിക്ക് മാപ്പ് പറയണം. എന്റെ പേരകുട്ടിയെ മതിവരുവോളം എനിക്ക് കൊഞ്ചിക്കണം.എന്നാലേ സമാധാനത്തോടെ എനിക്ക് നിന്റെ അമ്മയുടെ അടുത്തേക്ക് പോകാൻ പറ്റു…” ദേവൻ എന്ത് പറയണം എന്ന് അറിയാതെ നിന്നും.

 

 

 

“… നീ എനിക്ക് വേണ്ടി ഇത് ചെയ്യില്ലേടാ…” പ്രേതീക്ഷയോടെ അച്ഛൻ ദേവനെ നോക്കി.

 

 

 

“… ഞാൻ നിരഞ്ജനോട്‌ സംസാരിക്കാം അച്ഛാ…” ദേവന്റെ ഉറപ്പിൻമേൽ ശ്രീധരൻ ഉറങ്ങാൻ പോയി ദേവൻ അച്ഛന്റെ പോക്കും നോക്കി അവിടെ നിന്നും.

 

 

 

പിറ്റേന്ന് തന്നെ ദേവൻ നിരഞ്ജനെ വിളിച്ചു സംസാരിച്ചു. ഓഫീസിൽ ആയതിനാൽ വീട്ടിൽ ചെന്നശേഷം ദേവൂനോട് സംസാരിക്കാം എന്നു പറഞ്ഞ് നിരഞ്ജൻ ഫോൺ കട്ട്‌ ആക്കി. ദിവസങ്ങൾ മുന്നോട്ട് ഇഴഞ്ഞു നീങ്ങി ശ്രീധരന്റെ ആരോഗ്യം ദിനപ്രതി ശോഷിച്ചോണ്ട് ഇരുന്നു. ദേവു ഇന്ന് വരും നാളെ വരും എന്നാ പ്രതീക്ഷയിൽ ആ അച്ഛൻ ഓരോ ദിവസവും തള്ളി നീക്കി. അവസാനം തന്റെ മോളെ ഒരു നോക്ക് കാണാൻ കഴിയാതെ മംഗലത്തെ ശ്രീധരൻ കാലപുരിയിലേക്ക് യാത്രയായി. മംഗലത്ത് വീട്ടിൽ നീല ടാർപ്പ ഉയർന്നു. നാനാ ഭാഗത്ത് നിന്നും ബന്ധുക്കളും നാട്ടുകാരും എത്തി ചേർന്നു. മരണ വീട്ടിന്റെ ഉമ്മറത്തേക്ക് ഇറങ്ങുമ്പോഴാണ് ഒക്കത്ത് കുഞ്ഞുമായി കരഞ്ഞു തളർന്ന് ദേവു ഒരു ഓട്ടോയിൽ വന്ന് ഇറങ്ങുന്നത്.

 

 

 

“…നിൽക്കടി അവിടെ.നീ എവിടെ പോണ്…” വീട്ടിലേക്ക് കയറാൻ ഒരുങ്ങിയ ദേവുവിനെ ദേവൻ തടഞ്ഞു.

 

 

 

“…അച്ഛൻ…” വിങ്ങിക്കൊണ്ട് ദേവു പറഞ്ഞു.

 

 

 

“…ഓഹോ ഇപ്പോഴാണോ ആ കിടക്കുന്നത് നിന്റെ അച്ഛൻ ആണെന്ന ബോധം നിനക്ക് വന്നത്😡…” അകത്തായി കിടത്തിയിരിക്കുന്ന അച്ഛന്റെ മൃത്ദേഹത്തെ ചൂണ്ടി ദേവൻ ചോദിച്ചു.

 

 

 

“… ആ മനുഷ്യൻ അവസാനമായി നിന്നെ ഒന്ന് കാണണം എന്ന് അറിയിച്ചപ്പോൾ വരാത്ത നീ ഇപ്പൊ എന്തിനാ വന്നേ…” മരണ വീട്ടിൽ ദേവന്റെ ശബ്‌ദം ഉയർന്നതും ചുറ്റും ഉണ്ടായിരുന്ന ആൾക്കാർ അവിടേക്ക് കൂടി.

 

 

 

“… പണ്ടേക്ക് പണ്ടേ നീ ഈ വീടുമായുള്ള എല്ലാ ബന്ധവും അറുത്ത് മുറിച്ചു കളഞ്ഞത് അല്ലെ. അങ്ങനെ ഉള്ള നിനക്ക് ഇ വീട്ടിൽ കാലുകുത്താനുള്ള അർഹതപോലും ഇല്ല…” ദേവൻ ദേഷ്യത്തിൽ ഉറഞ്ഞു തുള്ളി.

 

 

 

“… ഏട്ടാ… ഞാൻ അച്ഛനെ ഒന്ന് കണ്ടോട്ടെ…” കരച്ചിലിന്റെ ഇടക്ക് ദൈനീയമായി ദേവു ചോദിച്ചു.

 

 

 

“… ച്ചി നിർത്തടി. ആരാടി നിന്റെ ചേട്ടൻ അതൊക്കെ പണ്ട്. ജീവിച്ചിരിക്കുമ്പോൾ അച്ഛനെയും അമ്മയെയും തിരിഞ്ഞു നോക്കാത്തവൾ മരിച്ചു കഴിഞ്ഞപ്പോ വന്നേക്ക…” അറപ്പ് എന്ന പോലെ മുറ്റത്തേക്ക് കർക്കിച്ച് തുപ്പിക്കൊണ്ട് ദേവൻ പറഞ്ഞു.

 

 

 

“… ഏട്ടാ…”

 

 

 

“…. എന്നെ നീ അങ്ങനെ വിളിച്ചു പോകരുത്. എനിക്ക് അറപ്പാ നിന്നോട്. ഇങ്ങനെയും സ്ത്രീകൾ ഉണ്ടവോ…” ദേവൂനോടുള്ള ദേഷ്യവും വെറുപ്പും എല്ലാം ആ വാക്കുകളിൽ പ്രകടമായിരുന്നു.

 

 

 

സംഭവം വഷളാവുനെന്ന് കണ്ടതും നാട്ടുകാർ ഇടപ്പെട്ട് ദേവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അച്ഛന്റെ ശരീരം ദേവുവിനെ കാണിക്കില്ല എന്ന വാശിയിൽ ആയിരുന്നു ദേവൻ. എല്ലാരും ഒരു വിധം അവനെ പറഞ്ഞ് അനുനയിപ്പിച്ച് ദേവുവിനെ വീട്ടിലേക്ക് കയറ്റി. വെള്ളയിൽ പുതപ്പിച്ചു കിടത്തിയിരിക്കുന്ന അച്ഛനെ കണ്ടതും ആ ശരീരത്തിൽ കെട്ടിപിടിച്ച് ദേവു പൊട്ടി കരഞ്ഞു. ദേവന് ഇതൊന്നും ഇഷ്ട്ടപെടാതെ പുറത്തേക്ക് മാറി നിന്നും. തേജസും കിച്ചുവും ഇതൊന്നും അറിയാതെ പിന്നാപ്പുറത്തെ പറമ്പിൽ ദേവന്റെ അമ്മക്ക് അടുത്തായി അച്ഛന്റെ ചിത ഒരുക്കുന്നവരെ സഹായിക്കുന്ന തിരക്കിൽ ആയിരുന്നു.

 

 

 

മരണം കഴിഞ്ഞ് ഒന്നര മാസം കഴിയുന്നു നിരഞ്ജന്റെ വീട്ടിൽ നിന്നും വന്ന ദേവു ഇതുവരെ തിരിച്ചു പോയില്ല. ദേവു ദേവനോട് സംസാരിക്കാൻ ചെന്നെങ്കിലും അവൻ അവളോട് അടുക്കാൻ ശ്രമിച്ചില്ല. മരണാനന്തര ചടങ്ങുകൾക്ക് ഇടക്ക് തേജസ്‌ ദേവുവിനെ ഫേസ് ചെയ്യാനുള്ള മടി കാരണം അവളിൽ നിന്നും മാറി നടന്നു.

 

 

 

“…ആശാനേ ഇത് എങ്ങനെ ഉണ്ട്…” പെങ്ങൾക്ക് birthday gift വാങ്ങാൻ തുണികടയിൽ തേജസിനെയും കൂട്ടി വന്നതാ കിച്ചു.

 

 

 

“… എടാ നിനക്ക് ഇഷ്ട്ടപെടുന്ന ഒന്ന് എടുത്താൽ പോരെ. എന്തിനാടാ എന്നെയും കൂട്ടി വന്നേ…”

 

 

 

“…ഓ പിന്നെ ആശാന് അവിടെ എന്താ പണി. വീട് വിട്ടാ ഷോപ്പ്… ഷോപ്പ് വിട്ടാ വീട് എന്നും ഈ രണ്ട് ഇടത്ത് മാത്രം അല്ലെ ആശൻ പോണേ ഇടക്ക് ഒക്കെ പുറലോകം ഒക്കെ കാണ്…” കിച്ചു തേജസിനെ കളിയാക്കികൊണ്ട് സംസാരിച്ചതും സെയിൽ ഗേൾ പുറത്തേക്ക് വന്ന ചിരി അടക്കി പിടിച്ചു. പിന്നെ കിച്ചു ആ പെണ്ണിന്റെ കൂടെ പോയി.

 

 

 

“…എടാ ഇത് അവൾക്ക് നന്നായി ചേരും…” കിച്ചു സെയിൽസ് ഗേളിനോട് കത്തി വെച്ച സമയം കൊണ്ട് തേജസ്‌ അവന് ഇഷ്ട്ടപെട്ട ഒന്ന് എടുത്തു.

 

 

 

“…ഇത് കൊള്ളാലോ. അപ്പൊ ഇത് ഫിക്സ്…” ഞാൻ എടുത്ത ഡ്രസ്സ് എടുത്ത് തിരിച്ചും മറിച്ചും നോക്കി കിച്ചു ബില്ല് അടിക്കാൻ പറഞ്ഞു.

 

 

 

എടുത്ത ഡ്രെസ്സ് പാക്ക് ചെയ്യാൻ പോയ സമയത്ത് ഞാനും കിച്ചുവും ബില്ല് അടക്കാനായി കൗണ്ടറിലേക്ക് നടന്നു. ഈ പ്രദേശത്തെ അത്യാവിശ്യം വലിയൊരു തുണികടയായിരുന്നു ഇത്. അതുകൊണ്ട് തന്നെ നല്ല തിരക്കും ഉണ്ട്. ബില്ല് അടക്കാനായി ഞാനും കിച്ചുവും ക്യു നിന്നും. ഓരോ തമാശയും കാര്യങ്ങളും പറഞ്ഞ് ക്യു പതിയെ ചലിച്ചു തുടങ്ങി. ഞങ്ങളുടെ ഊഴം എത്തിയാപ്പോ കൈയിലെ ബില്ല് കൗണ്ടറിലെ പെൺകുട്ടിക്ക് നേരെ നീട്ടുമ്പോഴാണ് ആ മുഖം ഞാൻ ശ്രെദ്ധിക്കുന്നത്.

 

 

 

“… ദേവു…” അതിശയത്താൽ എന്റെ ചുണ്ടുകൾ മന്ത്രിച്ചു. അവളും എന്നെ കണ്ട് ഒരു നിമിഷം തരിച്ചിരുന്നു പോയി.

 

 

 

“…ദേവു ചേച്ചി എന്താ ഇവിടെ…” കിച്ചുവിനും അതെ അമ്പരപ്പ് ഉടലെടുത്തു.

 

 

 

“…നിങ്ങൾ ഇത് എന്ത് ആലോചിച്ച് ഇരിക്ക ഇത്രയും പേര് ഇവിടെ വെയിറ്റ് ചെയ്യുന്നത് കാണുന്നില്ലേ. വേഗം ക്യാഷ് വാങ്ങി കസ്റ്റമാറേ പറഞ്ഞയക്കാൻ നോക്ക് 😡…” മാനേജർ എന്ന് തോന്നിക്കുന്ന ഒരു മൈരൻ പെട്ടെന്ന് അവിടേക്ക് വന്ന് ദേവുവിനോട് ചൂടായി.

 

 

 

“…സോറി സാർ. പുതിയ ആള അതാണ് ലേറ്റ് ആവുന്നത്…” ചിരിച്ചോണ്ട് അവൻ എന്നോട് ക്ഷമ ചോദിച്ചു.

 

 

 

“… സാർ ക്യാഷ് ആണോ കാർഡ് ആണോ…” ദേവു പെട്ടെന്ന് അവിടെത്തെ സ്റ്റാഫിനെ പോലെ ഞങ്ങളോട് പെരുമാറി.

 

 

കിച്ചു ക്യാഷ് കൊടുത്ത് ബില്ല് സെറ്റിൽ ചെയ്തു. ഞങ്ങൾ ആ കൗണ്ടർ വിടുന്ന വരെ ഒരു അപരിച്ചതനെ പോലെയാണ് ദേവു നമ്മളോട് പെരുമാറിയത്.

 

 

 

“… ദേവു ചേച്ചി എന്താ ഇവിടെ. അതും ഇങ്ങനെ ഒരു ജോലിയിൽ…” ബില്ല് അടച്ച റെസിപ്റ്റുമായി ഡ്രസ്സ് വാങ്ങാൻ നീങ്ങവെ കിച്ചു സംശയത്തോടെ എന്നെ നോക്കി.

 

 

 

“… എനിക്ക് അറിയില്ലെടാ…”

 

 

 

“… എന്നാലും ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും ചേച്ചി നമ്മളോട് കാണിച്ചില്ലല്ലോ ആശാനേ…” ദേവു ഒന്നു ചിരിക്കപോലും ചെയ്യാത്തതിന്റെ വിഷമത്തിൽ ആയിരുന്നു കിച്ചു.

 

 

 

“…ഇതൊക്കെ ആ ജോലിയിൽ ഉള്ളത് ആട. എന്നാലും ഏതാടാ ആ മൈരൻ…” ഷോപ്പിൽ നിന്നും ഇറങ്ങാവെ ദേവൂനോട് ദേഷ്പ്പെട്ടവനെ തേജസ്‌ രൂക്ഷമായി നോക്കി.

 

 

 

ഒരു ശനിയാഴ്ച ദേവൻ തേജസിനെ വിളിച്ചിട്ട് നാളെ ഒരിടം വരെ പോകാൻ കൂടെ ചെല്ലാൻ വിളിച്ചു. തേജസ്‌ പറഞ്ഞ സമയത്ത് തന്നെ ദേവന്റെ വീട്ടിൽ എത്തി. വേദിക പറഞ്ഞതിൽ നിന്നും ദേവൻ കുളിക്കാണെന്ന് മനസ്സിലാക്കിയതും തേജസ്‌ ഉമ്മറത്ത് അവനുവേണ്ടി കാത്തിരുന്നു.

 

 

 

ഫോണിൽ തോണ്ടി മടുത്താപ്പോ ചുറ്റുപാടും ഒന്ന് കണ്ണോടിക്കുന്ന കൂട്ടത്തിലാണ് വീടിന്റെ കട്ടിള പടിക്ക് പിന്നിൽ ഒളിച്ചു നിന്ന് ഇടക്ക് ഇടക്ക് തന്നെ നോക്കുന്ന ആ കുഞ്ഞി തല ഞാൻ കാണുന്നത്. അടുത്തേക്ക് വരാൻ കൈ കാണിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ല. അവസാനം മിട്ടായി തരാം എന്ന് പറഞ്ഞതും മടിച്ച് മടിച്ച് എന്റെ അടുത്തേക്ക് വന്നു. എന്റെ പക്കൽ എത്തിയതും ആ കുഞ്ഞിനെ രണ്ട് കൈകൊണ്ടും കോരിയെടുത്ത് എന്റെ മടിയിൽ ഇരുത്തി.

 

 

 

“… ഞാൻ വിളിച്ചിട്ട് എന്താ വരാതിരുന്നേ…” പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.

 

 

 

“…അമ്മ പറഞ്ഞു അറിയാത്തവർ വിളിച്ചാൽ പോകല്ലെന്ന്…” കുഞ്ഞി സ്വരത്തിൽ കൊഞ്ചി കൊഞ്ചി അവൾ പറഞ്ഞൊപ്പിച്ചു.

 

 

 

“… ആണോ. എന്നിട്ട് ഇപ്പൊ എന്താ വന്നേ…” ഞാനും ആ കുഞ്ഞിന്റെ കൊഞ്ചാലിൽ ചോദിച്ചു.

 

 

 

“… മിട്ടായി…” ഏറെ പ്രതീക്ഷയോടെ ആ കുഞ്ഞ് എനിക്ക് നേരെ കൈ നീട്ടി.

 

 

 

“… അയ്യോ മിട്ടായി എടുക്കാൻ മറന്നു പോയല്ലോ…” വിഷമം അഭിനയിച്ച് ഞാൻ പറഞ്ഞതും ആ കുഞ്ഞിന്റെ മുഖം വാടി.

 

 

 

“… അച്ചോടാ അപ്പോഴേക്കും പിണങ്ങിയോ. അടുത്ത തവണ വരുമ്പോ മോൾക്ക് ഞാൻ കുറെ മിട്ടായി വാങ്ങിക്കൊണ്ട് വരാട്ടോ…” ഞാൻ അവളെ ചിരിപ്പിക്കാൻ ശ്രമിച്ചോണ്ട് പറഞ്ഞു.

 

 

 

ഞാൻ കുഞ്ഞിനോട് ഓരോന്ന് ചോദിക്കുന്നതിന്റെ ഇടയ്ക്കാണ് റെഡി ആയി ദേവൻ പുറത്തേക്ക് വന്നത്.

 

 

 

“…ആഹാ വന്നപ്പോ തന്നെ ഇവളെ നീ കൈയിൽ എടുത്തോ. അങ്ങനെ ആരുടെ അടുത്തും പെട്ടെന്ന് അടുക്കാത്തതാ…” എന്റെ മടിയിൽ ഇരുന്ന കുഞ്ഞിനെ നോക്കി ദേവൻ പറഞ്ഞു.

 

 

 

“… ആണോ. എന്നോട് ഇവൾ പെട്ടെന്ന് അടുത്തു. അല്ലെ മോളെ…” ഞാൻ അവളെ നോക്കി ചോദിച്ചതും കുഞ്ഞി പല്ലുകൾ കാട്ടി അവൾ ചിരിച്ചു.

 

 

 

“…മാമൻ പുറത്തേക്ക് പോവാ. ഇവിടെ നിക്കാതെ അകത്ത്‌ വേദിക മാമിയുടെ അടുത്തേക്ക് ചെല്ല്…” ഞാൻ കുഞ്ഞിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് തറയിൽ ആക്കിയതും ദേവന്റെ വാക്കുകൾ കേട്ട് കുണുങ്ങി കുണുങ്ങി അവൾ അകത്തേക്ക് ഓടി.

 

 

 

“…ഏതാടാ ആ കൊച്ച്…”

 

 

 

“…നിനക്ക് മനസ്സിലായില്ലേ. ഇതാണ് ദേവൂന്റെ കൊച്ച് കല്ലുമോൾ…” ദേവൻ അത് പറഞ്ഞതും എന്റെ പുഞ്ചിരി മങ്ങി. അകത്തേക്ക് ഓടിപ്പോകുന്ന ആ കുഞ്ഞിനെ ഒരുനിമിഷം ഞാൻ നോക്കി നിന്നും.

 

 

 

“… പണ്ട് നീ പറഞ്ഞത് ആയിരുന്നു ശെരി…” ദേവന്റെ ഒപ്പം കാറിൽ സഞ്ചരിക്കുമ്പോൾ ദേവൻ സംസാരിച്ചു തുടങ്ങിയതും കാര്യം മനസ്സിലാവാതെ ഞാൻ അവനെ നോക്കി.

 

 

 

“…കല്യാണം കഴിഞ്ഞതിൽ പിന്നെ ദേവു ഞങ്ങളുടെ അടുത്തേക്ക് വരാനോ വിളിക്കാനോ കൂട്ടാക്കാത്തതിൽ എനിക്ക് അവളോട് ദേഷ്യവും വെറുപ്പും ഉണ്ടായിരുന്നു…” ഞാൻ ദേവൻ പറയുന്നത് ശ്രദ്ധയോടെ കേട്ടു.

 

 

 

“… അച്ഛൻ അവസാനമായി അവളോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോഴും അവൾ വന്നില്ല. മരണശേഷം തിരിച്ചു വന്ന ദേവൂനോട് ദേഷ്യത്തിന്റെ പുറത്ത് എന്തൊക്കെയോ വിളിച്ചു പറഞ്ഞു. എന്നോട് ഒരുപാട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. അവസാനം വേദികയുടെ നിർബദ്ധപ്രകാരമാ ഞാൻ ദേവൂനോട് സംസാരിക്കാൻ കൂട്ടാക്കിയേ. എന്നാൽ അവൾ പറഞ്ഞ കാര്യങ്ങൾ…” പറഞ്ഞു മുഴുവിപ്പിക്കാൻ കഴിയാതെ ദേവന്റെ തൊണ്ട ഇടറി.

 

 

ദേവനോട് ദേവു പറഞ്ഞതും പറയാത്തതുമായ ദേവുവിന്റെ വിവാഹ ജീവിതത്തിലേക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം…

 

 

 

എല്ലാ കല്യാണപെണ്ണിനേയും പോലെ ഒരുഗ്ലാസ് പാലുമായി മണിയറയിലേക്ക് എത്തിയ ദേവു കാണുന്നത് മദ്യം ഒഴിച്ച ഗ്ലാസ്സിലേക്ക് വെള്ളം പകരുന്ന നിരഞ്ജനെ ആണ്.

 

 

 

“… ആഹാ ഇത്ര നേരത്തെ എത്തിയോ. Welcome to my palace…” ദേവു ചെറിയ പരിഭ്രമത്തോടെ കട്ടിലിന് അരികിലേക്ക് എത്തി.

 

 

 

“…കൈയിൽ പാലൊക്കെ ഉണ്ടല്ലോ. നീ തന്നെ അത് കുടിച്ചോ ഞാൻ കുടിച്ചാൽ പിരിയും…” കൈയിലെ ഗ്ലാസ്‌ ഉയർത്തി കാട്ടി നിരഞ്ജൻ പറഞ്ഞു.

 

 

 

“…ഇങ്ങോട്ട് നീങ്ങി നിന്നെടി ഞാൻ നിന്നെ ശെരിക്കൊന്ന് കാണട്ടെ…” കട്ടിലിൽ ചരിഞ്ഞു കിടന്നുകൊണ്ട് അവൻ അരുളി. വേറെ വഴിയില്ലാതെ അവളും അനുസരിച്ചു.

 

 

 

“…നിനക്ക് ഓർമ ഉണ്ടോ അന്ന് നിന്നെ ഇങ്ങനെ ഒന്ന് കാണണം എന്നെ ഞാൻ മോഹിച്ചോളൂ. അപ്പൊ ആ നായിന്റെ മോനെ കൊണ്ട് നീ എന്നെ തല്ലിച്ചു. അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടത ഇങ്ങനെ ഒരു ദിവസം…” കത്തുന്ന പകയോടെ നിരഞ്ജൻ കൈയിലെ ഗ്ലാസിലെ മദ്യം ഒറ്റ വലിക്ക് അകത്താക്കി.

 

 

 

“…അന്ന് ഞാൻ കാണാൻ മോഹിച്ച നിന്റെ ഡാൻസ് ഇല്ലേ ഇന്ന് എനിക്ക് ഇവിടെ കാണണം. അഴിക്കടി സാരി…”

 

 

 

“… നിരഞ്ജ ഞാൻ…” ദയത്താൽ ദേവുവിന്റെ ശബ്ദം ഇടറി.

 

 

 

“… പഹ്ഹ പട്ടി പെലയാടി നിന്റെ മടിയിൽ ഇരുത്തി ആണോ എനിക്ക് പേര് ഇട്ടത്…” കട്ടിലിൽ നിന്നും ചാടി എഴുനേറ്റ് ദേവുവിന്റെ മുടികുത്തിന് ചുറ്റി പിടിച്ച് നിരഞ്ജൻ അലറി. ദേവു വേദനയാൽ നിലവിളിച്ചു.

 

 

 

“… നീ എത്ര നിലവിളിച്ചാലും ഈ മുറിയിലേക്ക് ആരും വരാൻ പോണില്ല. കാരണം എന്താണെന്ന് അറിയോ വിവാഹ സമയത്ത് ഞാൻ പ്രത്യേകം പറഞ്ഞ് ചെയ്യിപ്പിച്ച മുറിയ ഇത്. ഒരു തുള്ളി ശബ്ദം പോലും പുറത്തേക്ക് പോകില്ല…”

 

 

 

“… ഇനി പറയ് നിന്റെ തള്ള നിന്റെ തന്തയെ പേര് ആണോ വിളിക്കുന്നെ…”

 

 

 

“… ദേ എന്റെ വീട്ടുകാരെ പറഞ്ഞാൽ ഉണ്ടല്ലോ…” വീട്ടുകാരെ പറ്റി പറഞ്ഞപ്പോഴേക്കും ദേവുവിന് ദേഷ്യം വന്നു.

 

 

 

“…നീ നിന്റെ വീട്ടിൽ നാക്ക് നീട്ടും പോലെ എന്നോട് സംസാരിച്ചാൽ ഉണ്ടല്ലോ…” നിരഞ്ജന് നേരെ ഉയർത്തിയ കൈ അവൻ പിടിച്ച് തിരിച്ചു. വേദന സഹിക്ക വയ്യാതെ ദേവു കൈ കാൽ ഇട്ട് അടിച്ചു.

 

 

 

“… നിന്നെ ഇവിടെ കെട്ടികൊണ്ട് വന്നത് ഞാൻ പറയുന്നത് അനുസരിച്ച് എനിക്ക് വെച്ച് വിളമ്പി തരാനാ. എനിക്ക് ഇപ്പൊ നിന്റെ ഡാൻസ് കാണണം അതും ഒരു തുണ്ട് തുണി പോലും നിന്റെ ദേഹത്ത് ഇല്ലാതെ…” ദേവന്റെ ആജ്ഞക്ക് മുന്നിൽ ദേവുവിന് വേറെ വഴിയില്ലായിരുന്നു. നിറ കണ്ണുകളോടെ അവൾ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു വച്ചു.

 

 

 

“…ആ കൈ മാറ്റടി. അമ്പോ എന്നാ ചരക്കാടി നീ. ഇപ്പോഴാ നിന്നെ കെട്ടിയത് വെറുതെ ആയില്ല എന്ന് തോന്നിയത്…” ദേവുവിന് അപമാനത്താൽ തൊലി ഉരിയുന്നപോലെ തോന്നി.

 

 

 

“… പൂറൊക്കെ വടിച്ച് മിനുക്കി ആണല്ലോ വന്നത്. അത്രക്ക് കഴപ്പ് ഉണ്ടോ നിനക്ക്…” അവൻ വാക്കുകളാൽ ദേവൂനെ മുറുവേൽപ്പിച്ചു.

 

 

 

“…തുടങ്ങിക്കോ. ഇടക്ക് നിർത്താനോ, നേരെ കളിക്കാതെയോ ഇരുന്നൽ ഉണ്ടല്ലോ എന്റെ സ്വഭാവം മാറും. കേട്ടല്ലോ …” ദേവുവിന് താകീത് നൽകിയ ശേഷം റൂമിലെ മ്യൂസിക് സിസ്റ്റത്തിൽ നിരഞ്ജൻ പാട്ട് വച്ചു. വേറെ നിവർത്തി ഇല്ലാതെ പാട്ടിനോട്ട് ദേവു ചുവട് വച്ചു.

 

 

 

“…അരെ വാ. എന്താ ഡാൻസ്. ആ മുലയുടെ ആട്ടം ഒക്കെ കാണേണ്ടത് തന്നെ. ദാ ഇത് നീ വെച്ചോ…” പാട്ട് നിന്നതും കൈയടിച്ച ശേഷം കൈയിലെ നോട്ടുകൾ ദേവുവിന്റെ നേർക്ക് നീട്ടി.

 

 

 

“…എന്താടി ഞാൻ ടിപ്പ് തന്നാൽ നിനക്ക് വാങ്ങാൻ ഇത്ര മടി…” അതും ചോദിച്ച് പോലീസ് പിടിക്കുമ്പോലെ ദേവുവിന്റെ പൂറിൽ ഒറ്റ പിടുത്തം. നിന്ന നിൽപ്പിൽ ദേവു തുള്ളി പോയി.പെട്ടെന്ന് തന്നെ ദേവു അവന്റെ കൈയിൽ നിന്നും പൈസ വാങ്ങി.

 

 

 

“…ഗുഡ് ഗേൾ. ഏത് വേശി കളിച്ചാലും ഞാൻ ഇതുപോലെ ടിപ്പ് കൊടുക്കാറുണ്ട്. ഇന്ന് നീ എന്നെ നല്ലപോലെ സന്തോഷിപ്പിച്ചു അതുകൊണ്ട് നിനക്ക് റസ്റ്റ്‌. നിന്റെ പൂറ്റിലെ കടിയൊക്കെ ഞാൻ നാളെ മാറ്റി തരാം. എന്താ പോരെ…” അതും പറഞ്ഞ് ദേവൂന്റെ മേലെയുള്ള പിടി അയച്ച് നിരഞ്ജൻ കട്ടിലിലേക്ക് കയറി കിടന്നു. തനിക്ക് വന്ന ദുർവിധി ഓർത്ത് ദേവു ആ മൂലയിൽ ഇരുന്നു ഏങ്ങി ഏങ്ങി കരയാൻ തുടങ്ങി.

 

തലേന്നത്തെ കല്യാണ തിരക്ക് കാരണം ഉണ്ടായ ക്ഷീണത്തിൽ ദേവു ഉറക്കം എഴുനേൽക്കാൻ താമസിച്ചു. മനസ്സില്ല മനസ്സോടെ കുളിച്ചു നേരെ അടുക്കളയിലേക്ക് ചെന്നു.

 

“… മഹാറാണി എഴുന്നള്ളിയോ…” അടുക്കളയിൽ എത്തിയതും നിരഞ്ജന്റെ അമ്മയുടെ വക പരിഹാസം ഉയർന്നു.

 

“…എന്താ ഇങ്ങനെ നോക്കിക്കൊണ്ട് നിക്കുന്നത്. രാവിലെ എഴുന്നേറ്റാൽ ഉടൻ അവന് ബെഡ് കോഫി മസ്റ്റ. അതുകൊണ്ട് അവനുള്ള കോഫി ഉണ്ടാക്കി കൊടുക്കാൻ നോക്ക്…” അടുക്കളയിൽ എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങി നിന്ന ദേവുവിന്റെ അടുത്തേക്ക് അമ്മായിയമ്മയുടെ ഉത്തരവ് എത്തി.

 

അടുക്കളയിൽ കയറി അധികം പരിചയം ഇല്ലാത്ത ദേവു തന്നാൽ കഴിയും വിധം കോഫി ഉണ്ടാക്കി നിരഞ്ജന്റെ പക്കൽ എത്തി. ഭർത്താവിനെ പേര് വിളിച്ച് ഉറക്കത്തിൽ നിന്നും തട്ടി എഴുനേൽപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് ഇന്നലെത്തെ അനുഭവം അവളുടെ ഓർമയിലേക്ക് ഇറച്ചെത്തിയത്.

 

“… ഏട്ടാ…. ഏട്ടാ… കോഫി…” പണിപെട്ട് നിരഞ്ജനെ ഉറക്കത്തിൽ നിന്നും വിളിച്ചെഴുനേൽപ്പിച്ച് അവൾ കോഫി കൊടുത്തു.

 

“… ആഹാ ബഹുമാനം ഒക്കെ വന്നല്ലോ…” അതും പറഞ്ഞ് ഒരു കവിൾ കോഫി കുടിച്ചതും. അകത്തേക്ക് എടുത്തതിനും വേഗത്തിൽ നിരഞ്ജൻ പുറത്തേക്ക് തുപ്പി.

 

“…രാവിലെ തന്നെ എന്ത് മൈരാടി കലക്കിതന്നത്…” അതും ചോദിച്ച് ചൂട് കോഫി ദേവുവിന്റെ മുഖത്തേക്ക് വീശി ഒഴിച്ച്. തിളച്ച കോഫി മുഖത്തേക്ക് വീണതും ദേവു തുള്ളി പോയി. അലറി കൊണ്ട് ദേവു ബാത്‌റൂമിലേക്ക് ഓടി. മുഖത്തെ നീറ്റൽ മാറും വരെ അവൾ വെള്ളം കൊണ്ട് മുഖം കഴുകികൊണ്ടിരുന്നു. നിരഞ്ജൻ ആണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് പോയി.

 

ആദ്യ ദിവസം തന്നെ ഇതാണ് അവസ്ഥ എങ്കിൽ ഇനി മുന്നോട്ട് എങ്ങനെ ആവും എന്നൊരു ഭയം ദേവുവിൽ ഉടലെടുത്തു. അപ്പൊ തന്നെ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു.

 

“… അച്ഛാ. എനിക്ക് ഇവിടെ പറ്റുന്നില്ല അച്ഛാ. എന്നെ ഇവിടെന്ന് കൊണ്ട് പോ…” മംഗലത്ത് ശ്രീധരൻ ഫോൺ എടുത്തതും പൊട്ടി കരഞ്ഞോണ്ട് ദേവു പറഞ്ഞു.

 

“…അയ്യേ എന്റെ മോൾ രാവിലെ തന്നെ കരയാണോ. നിന്നെ പിരിഞ്ഞതിന്റെ വിഷമം ഞങ്ങൾക്കും ഉണ്ട് കുറച്ചു ദിവസം കഴിയുമ്പോൾ അതെല്ലാം മാറിക്കോളും…” ശ്രീധരൻ ദേവുവിനെ അശ്വസിക്കാൻ ശ്രമിച്ചു.

 

“…അച്ഛാ ഇത് അങ്ങനെ അല്ല. ഇവരെല്ലാം എന്നോട് മോശമായ പെരുമാറുന്നെ…” ദേവു സത്യാവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ തുടങ്ങുന്നതിനു മുമ്പ് അവളുടെ അമ്മ സംസാരിച്ചു തുടങ്ങി.

 

“… മോളെ പുതിയ സ്ഥലവും പുതിയ ആൾക്കാരും അല്ലേ. പൊരുത്തപെടാൻ ഇച്ചിരി സമയം പിടിക്കും അതുവരെ മോൾ എല്ലാം സഹിക്ക്….”

 

“… അമ്മേ എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക്. ഇനിയും ഞാൻ ഇവിടെ നിന്നാൽ ഇവിടുള്ളവർ എന്നെ കൊല്ലും…” ഭയത്താൽ ദേവു കരഞ്ഞു പറഞ്ഞു.

 

“… അതൊക്കെ മോളുടെ തോന്നൽ ആണ്. ഇന്നലെ കല്യാണം കഴിഞ്ഞിട്ട് ഇന്ന് തിരിച്ചു വന്നാൽ നാട്ടുകാർ എന്താ പറയാ. അമ്മ ഇച്ചിരി കഴിഞ്ഞ് വിളിക്കാം ഇവിടെ ഇച്ചിരി പണിയുണ്ട്…”

 

“… ഹെലോ… ഹെലോ… അമ്മേ…” അപ്പോഴേക്കും ഫോൺ കട്ട്‌ ആയിരുന്നു.

 

“… കഴിഞ്ഞോ…” പെട്ടെന്ന് പിന്നിൽ നിന്നും സൗണ്ട് കേട്ടതും ഭയന്ന് വിറച്ച് ദേവു തിരിഞ്ഞു നോക്കി. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെ പോലെ വാതിൽക്കൽ നിന്ന് പുഞ്ചിരിക്കാണ് നിരഞ്ജൻ.പതിയെ ആ പുഞ്ചിരി മാറി

 

“… നേരം വെളുക്കും മുന്നേ ഏത് കള്ളകാമുകനെ ആടി നീ വിളിക്കുന്നെ 😡…” ദേഷ്യത്തോടെ നിരഞ്ജൻ ഓടിവന്ന് ദേവുവിന്റെ കൈയിലെ ഫോൺ വാങ്ങി നിലത്ത് എറിഞ്ഞു പൊട്ടിച്ചു.

 

“… നീ നല്ലപോലെ കേട്ടോ ഇനിയുള്ള കാലം നിന്റെ ജീവിതം എന്റെ കാലിന്റെ ഇടയില. അതിന്റെ ഇടയിൽ വേറെ വല്ലവനും കാലകത്തി കൊടുക്കാനാണ് നിന്റെ ഉദ്ദേശം എങ്കിൽ പുന്നാര മോളെ വേദനയിൽ നീ ഇവിടെ കിടന്ന് പിടക്കും…” ദേവുവിന്റെ കൊരവള്ളിക്ക് കുത്തിപിടിച്ച് നിരഞ്ജൻ താകീത് നൽകി.

ദേവുവിന് ആ നിമിഷം മുതൽ മനസിലായി തുടങ്ങിയിരുന്നു താൻ വന്ന് പെട്ട കെണിയുടെ ആഴം. അതിന്റെ ആദ്യ പടിയായി ദേവുവിന് പുറലോകമായുള്ള ബന്ധം പൂർണയും വിചേധിച്ചിരുന്നു. ആ വീടിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങാൻ അനുവാദം ഇല്ല ആരുമായി കോണ്ടാക്ട് ചെയ്യാൻ കൈയിൽ ഫോൺ ഇല്ല. ആകെ പെട്ട അവസ്ഥ.

 

അന്ന് രാത്രി തീരെ ബോധം ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു ദേവൻ അവന്റെ റൂമിലേക്ക് കടന്നു വന്നത്.

 

“… ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലെ. നമുക്ക് അതങ്ങ് ആഘോഷിച്ചാലോ…” വഷളൻ ചിരിയോടെ നിരഞ്ജൻ അവന്റെ ഷർട്ട്‌ ഊരി വലിച്ചെറിഞ്ഞു.

 

“… കണ്ടോ ഇതെല്ലാം ഞാൻ നിനക്കുവേണ്ടി വാങ്ങി കൂട്ടിയത…” തന്റെ അലമാരയിൽ ഒരു രഹസ്യ അറ തുറന്ന് ഒരുപാട് സാധനങ്ങൾ അവൻ പുറത്തേക്ക് എടുത്തിട്ടു.

 

അതെല്ലാം കണ്ട് ദേവുവിന്റെ കിളി പോയി. ചെറുതും വലുതുമായി പല ഷേപ്പിൽ ഉള്ള ഡിൽഡോ,വൈബ്രേറ്റർ, ഒരുപാട് ടോർച്ചർ ഉപകരണങ്ങൾ. മിക്ക സാധനങ്ങളുടെ പേരുപോലും ദേവുവിന് അറിയില്ലായിരുന്നു. പിന്നെ അവിടെ നടന്നത് നിരഞ്ജന്റെ കടന്നാക്രമണം ആയിരുന്നു.കട്ടിലിന്റെ നാലു കാലിലായി കെട്ടിയിട്ട അവസ്ഥയിൽ ബന്ധിക്കപ്പെട്ട ദേവുവിന് ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ ആ ക്രൂരതകൾ എല്ലാം ഏറ്റുവാങ്ങി. രാത്രി മുഴുവൻ മകന്റെ പീഡനം പകൽ അമ്മക്ക് അടിമപ്പണിയും.

 

ഒരുദിവസം പുതിയ അയൺബോക്സ്‌ ഉപയോഗിച്ച് നിരഞ്ജന്റെ ഷർട്ട്‌ തേയ്ക്കുന്നതിന്റെ ഇടക്ക് ഷർട്ട്‌ കരിഞ്ഞു പോയി. അതിന് ഒരു ദയയും ദാക്ഷണ്യവും ഇല്ലാതെ ഇട്ടിരുന്ന പേന്റിലെ ബെൽറ്റ്‌ ഊരി ദേവുവിനെ പൊതിരെ തല്ലി. ഇതിനേക്കാൾ അവളെ വേദനിപ്പിച്ചത് തനിക്ക് ഉള്ളു തുറന്ന് സംസാരിക്കാൻ തന്നെ മനസ്സിലാക്കാൻ പോലും ആരുമില്ല എന്നതായിരുന്നു. നാൾ പ്രതി നിരഞ്ജന്റെ ക്രൂരത കൂടി വന്നു അതിനെല്ലാം ഒത്താശക്ക് അവന്റെ അമ്മയും.

 

ഈ നരകജീവിതത്തിൽ നിന്നും എന്നന്നേക്കുമായി യാത്രയാവാൻ തീരുമാനിച്ച ദേവു നിരഞ്ജന്റെ അച്ഛന്റെ sleeping pills മുഴുവനും കഴിച്ചു. എന്നാൽ കൃത്യ സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചയത് കൊണ്ട് ആ ശ്രമം വിഭലമായി. അബോധവസ്ഥയിൽ നിന്നും ഉണർന്ന ദേവുവിലേക്ക് എത്തിയത് താൻ ഒരു അമ്മയാവാൻ പോകുന്നു എന്നാ വാർത്തയാണ്. ഒരേ സമയം സന്തോഷിക്കണോ വിഷമിക്കണോ എന്നറിയാൻ കഴിയാതെ അവൾ പകച്ചിരുന്നു. നിരഞ്ജന്റെ പിടിപാട് മൂലം ആത്മകത്യശ്രമം ആശുപത്രിക്കാർ മറച്ചു പിടിച്ചു.

 

“… ആരുടെ കൊച്ചാടി നിന്റെ വയറ്റിൽ ഉള്ളത്…” ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയ രാത്രി നിരഞ്ജൻ ദേഷ്യത്തോടെ ദേവൂനോട് ചോദിച്ചു.

 

“…ഞാൻ ഇവിടെ നിങ്ങളുടെ കൂടെ അല്ലെ കഴിയുന്നെ അപ്പൊ നിങ്ങൾക്ക് അറിയില്ലേ ഇത് ആരുടെ കൊച്ച് ആണെന്ന്…”

 

“… എന്റെ അറിവിൽ കോൺടം ഇല്ലാതെ നിന്നെ ഞാൻ പണ്ണിയിട്ടില്ല. അപ്പൊ ഞാൻ ഇല്ലാത്ത നേരം നോക്കി നീ ആരെയാ നിന്റെ കാലിന്റെ ഇടയിലേക്ക് വലിച്ചു കേറ്റിയെ…” തികഞ്ഞ പരിഹാസത്തോടെ നിരഞ്ജൻ തിരക്കി.

 

“… ച്ചെ… കണ്ണിൽ കണ്ട കള്ളും കഞ്ചാവും അടിച്ചോണ്ട് ആദിയും ബോധവും ഇല്ലാതെ എത്ര തവണ നിങ്ങൾ എന്റെ അടുത്തേക്ക് വന്നിരിക്കുന്നു. അന്നൊന്നും ഒരു സേഫ്റ്റിയും ഞാൻ കണ്ടിട്ടില്ല. ഇത് അങ്ങനെ പറ്റിയ അബദ്ധം ആയിരിക്കും…” സ്വന്തം കുഞ്ഞിനെ പോലും സംശയത്തിന്റെ കണ്ണിലൂടെ നോക്കുന്ന നിരഞ്ജനോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് ദേവൂന് മനസിലായി.

 

പ്രെഗ്നന്റ് ആയെങ്കിലും ദേവുവിന്റെ ജീവിതത്തിന് മാറ്റം ഒന്നും സംഭവിച്ചില്ല. സ്വന്തം ഭാര്യയുടെ വയറ്റിൽ വളരുന്ന കുഞ്ഞ് തന്റേത് അല്ല എന്ന വാദത്തിൽ നിരഞ്ജന്റെ ഉപദ്രവം കൂടി. അമ്മായിയമ്മയുടെ വക വീട്ടുപണിക്ക് കുറവൊന്നും സംഭവിച്ചില്ല. ഇത്രയും കഷ്ടതക്ക് ഇടയിലും ദൈവം തന്ന ആ കുരുന്നു ജീവനെ നശിപ്പിക്കാൻ തോന്നാത്ത ദേവു എല്ലാം സഹിച്ചു.

 

“… ഏഴാം മാസം മോളെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവാൻ അവളുടെ കുടുംബം എന്നാ വരേണ്ടത് എന്ന് ചോദിച്ചു…” ഉച്ചക്ക് ഊണ് കഴിക്കാൻ ഇരിക്കവേ ദേവുവിന്റെ അച്ഛൻ വിളിച്ചത് നിരഞ്ജന്റെ അച്ഛൻ സ്വന്തം വീട്ടിൽ അവതരിപ്പിച്ചു.

 

“…ഇങ്ങോട്ട് ആരും വരണ്ട…” നിരഞ്ജൻ കടുപ്പിച്ചു പറഞ്ഞു.

 

“…എടാ ആദ്യ പ്രസവം പെണ്ണ് വീട്ടിൽ ആണ്. അതാണ് നാട്ടുനടപ്പ്…”

 

“… ഇവിടെ ഒരു നാട്ടു നടപ്പും വേണ്ട. ദേവു ഈ വീടിന്റെ പടിക്ക് പുറത്ത് കടക്കില്ല. അതുകൊണ്ട് ആരും ഇങ്ങോട്ട് എഴുന്നാള്ളാനും നിക്കണ്ട… ” നിരഞ്ജന്റെ അന്തിമ തീരുമാനം എത്തി.

 

“… എടാ…”

 

“…ദേ മനുഷ്യ അവൻ പറഞ്ഞത് കേട്ടില്ലേ അതുപോലെ അങ്ങ് ചെയ്താൽ മതി…” നിരഞ്ജന്റെ അമ്മയുടെ വാക്കുകൾ എത്തിയതും അച്ഛന്റെ സംസാരം നിലച്ചു. ഇപ്പൊ മനസിലായി കാണുമല്ലോ പുള്ളിക്ക് സ്വന്തം വീട്ടിലെ വില.

 

“… അല്ലെങ്കിൽ മോനെ ദേവൂന്റെ വീട്ടുകാർ വന്നോട്ടെ. ചിലപ്പോ നമ്മൾ അവരെ അടുപ്പിക്കാതെ ഇരുന്നാൽ അവർക്ക് വല്ല സംശയവും തോന്നിയാലോ…” കൈ കഴുവുന്ന വേളയിൽ നിരഞ്ജന്റെ അമ്മ പറഞ്ഞു. ആലോചിച്ചപ്പോ അവനും അത് ശെരിയായി തോന്നി.

 

“…അച്ഛാ അവരോട് അടുത്ത ഞായറാഴ്ച വരാൻ പറയ്. അവരോട് മാത്രം. ആ വീട്ടിലെ മൂന്നുപേർ അല്ലാതെ വേറെ ആരുടെയും കല്പാദം ഈ ഗേറ്റിന് ഉള്ളിൽ പാതിയാൻ പാടില്ല…” നിരഞ്ജന്റെ കടുത്ത ശാസനത്തിന് മുന്നിൽ അദ്ദേഹത്തിന് തലയാട്ടാൻ മാത്രമേ സാധിച്ചോളൂ.

 

“… വീട്ടുകാർ വരുന്നതിന്റെ സന്തോഷം ഉണ്ടല്ലോടി നിനക്ക്…” ബെഡ് കുടഞ്ഞു വിരിക്കുന്ന ദേവൂനോട് നിരഞ്ജൻ ചോദിച്ചു. എന്നാൽ ദേവു ഉത്തരം ഒന്നും നൽകിയില്ല.

 

“… ഏഴാം മാസം പെണ്ണിനെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് പോവും എന്നാണ് ഞാൻ അറിഞ്ഞത്. നീ അങ്ങനെ പോവോ…” സംശയത്തോടെ നിരഞ്ജൻ ദേവുവിനെ നോക്കി.

 

“…അങ്ങനെ പോവാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അത് മനസ്സിൽ തന്നെ വെച്ചാൽ മതി. ഇപ്പൊ നീ നിന്റെ വീട്ടുകാരെ കാണുന്നത് തന്നെ എന്റെ ഔദാര്യം കൊണ്ട…”

 

“…അവർ എന്നെ കൂട്ടികൊണ്ട് പോവാൻ വരുന്നത് ആണെങ്കിൽ ഞാൻ അവർക്ക് ഒപ്പം പോവും…” ദേവു ഉറപ്പിച്ച പോലെ പറഞ്ഞു.

 

“… പന്ന കഴുവേറിമോളെ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെ വീട്ടിൽ സംസാരിക്കും പോലെ എന്നോട് ഉണ്ടാക്കാൻ വരരുതെന്ന്…” ദേവുവിന്റെ കവിളിൽ കുത്തിപിടിച്ച് നിരഞ്ജൻ പറഞ്ഞു.

 

“… അവര് വരും അതുപോലെ പോവും ഇവിടെ നടക്കുന്നത് അവരോട് പറയനോ അവർക്ക് ഒപ്പം പോവാനോ നീ ശ്രെമിച്ചാൽ. അഞ്ചാമാസത്തിലെ എന്റെ മുട്ടുകാൽ പ്രയോഗം നീ മറന്നിട്ടില്ലല്ലോ…” ദേവൂന്റെ ഉള്ളിൽ അന്നത്തെ ദിവസം ഒരു മിന്നായം പോലെ കടന്നുപോയി.

 

“…ഡോക്ടർ പറഞ്ഞത് ഓർമ ഉണ്ടല്ലോ എന്തോ ഭാഗ്യം കൊണ്ട അന്ന് അത് അലസിപോവത്തത്. വേണ്ടിവന്നാൽ ഇനിയും അതെ പ്രേയോഗം നടത്താൻ എനിക്ക് ഒരു മടിയും ഇല്ല. അതുകൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു തീരുമാനിക്ക് …” സൈക്കോ ചിരിയോടെ നിരഞ്ജൻ മുറിയുടെ പുറത്തേക്ക് പോയി.

 

ഏഴാം മാസം അമ്മയും ദേവനും അച്ഛനും അവളെ കൂട്ടികൊണ്ട് പോകാൻ വന്നെങ്കിലും നിരഞ്ജനെ പേടിച്ച് അവർക്ക് ഒപ്പം പോവാൻ ദേവു മടിച്ചു. അന്ന് രാവിലെ എഴുനേറ്റ് തന്റെ വീട്ടുകാർക്ക് വേണ്ട സദ്യ മുഴുവൻ ദേവു ഒറ്റക്ക് ഉണ്ടാക്കി അവളുടെ അമ്മായി അമ്മ പേരിനു പോലും തിരിഞ്ഞു നോക്കിയില്ല. ഉച്ചക്ക് അമ്മയുടെയും കുടുംബത്തിലെ പുരുഷൻ മാർക്കും ഒപ്പം ഇരുന്ന് ഊണ് കഴിച്ചെന്നു പറഞ്ഞ് അമ്മായിയമ്മയുടെ പക്കൽ നിന്നും പൊതിരെ വഴക്ക് കിട്ടി. അവസാനം സ്വന്തം അമ്മയോട് പോലും കയർത്ത് സംസാരിക്കേണ്ടി വന്നു. അന്ന് അവളുടെ വീട്ടുകാർ പോയ നിമിഷം ദേവു ചങ്ക് പൊട്ടി കരഞ്ഞു.

 

ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ദേവു കല്ലുമോൾക്ക് ജന്മം നൽകിയത്. എന്നാൽ ആ കുഞ്ഞിനെ സ്നേഹത്തോടെ ഒന്ന് എടുക്കാൻ പോലും നിരഞ്ജൻ കൂട്ടാക്കിയില്ല. വളരുതോറും ആ കുഞ്ഞിനോടുള്ള ദേഷ്യവും വെറുപ്പും അവന് കൂടി വന്നു. ഇപ്പൊ തനിക്ക് ഉപദ്രവിച്ച് രസിക്കാൻ രണ്ടുപേര് ആയതിന്റെ സന്തോഷത്തിൽ ആയിരുന്നു നിരഞ്ജൻ.

 

“… ടാ ദേവുവിന്റെ അച്ഛൻ മരിച്ചെന്നു ഒരു കാൾ വന്നു…” മംഗലത്ത് ശ്രീധരൻ മരിച്ച വിവരം ആരോ വഴി അറിഞ്ഞ നിരഞ്ജന്റെ അച്ഛൻ ആദിയോടെ നിരഞ്ജന്റെ അടുത്ത് വന്ന് പറഞ്ഞു.

 

“…ആ കിളവൻ ചത്തോ. കുറച്ചു ദിവസം മുന്നേ എന്റെ പുന്നാര അളിയൻ വിളിച്ചിരുന്നു. ആ കിളവന് ദേവൂനെ ഒന്ന് കാണണം പോലും…” പുച്ഛത്തോടെ നിരഞ്ജൻ പറഞ്ഞു.

 

“… നീ എന്നിട്ട് എന്താടാ ഇവിടെ ആരോടും അതെ പറ്റി പറയാത്തെ…”

 

“… ഞാൻ എന്തിന് പറയണം. കാണണം എന്ന് പറഞ്ഞത് എന്റെ തന്ത ഒന്നും അല്ലല്ലോ. ആ കിളവൻ ചത്തത് തന്നെ ദേവൂനോട് പറയണോ എന്ന് ആലോചിക്ക ഞാൻ…” നിരഞ്ജൻ സംസാരിക്കുന്നത് എല്ലാം ഒരു ചുവരിനപ്പുറം നിന്ന് ദേവു കേൾക്കുന്നുണ്ടായിരുന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകി.

 

പെട്ടെന്ന് ഇതുവരെ ഇല്ലാത്ത ഒരു ദൈര്യം ഉള്ളിലേക്ക് കടന്നു വരുന്നത് ദേവു അറിഞ്ഞു. കല്ലുമോളെയും എടുത്ത് നേരെ നിരഞ്ജന്റെ മുന്നിലേക്ക് ദേവു നീങ്ങി.

 

“… എന്റെ അച്ഛൻ എന്നെ കാണണം എന്ന് അറിയിച്ചത് എന്താ എന്നോട് പറയാഞ്ഞേ…”കത്തുന്ന കണ്ണുകളോടെ ദേവു ചോദിച്ചു.

 

“…എല്ലാം കാര്യവും നിന്നോട് പറയാൻ എനിക്ക് മനസ്സില്ല…” നിരഞ്ജനും വിട്ടു കൊടുത്തില്ല.

 

“… ഓഹോ. ഇനി നിങ്ങളുടെ ആട്ടും തുപ്പും സഹിച്ച് ഇവിടെ നിൽക്കാൻ എനിക്ക് പറ്റില്ല ഞാൻ പോവാണ്…” നിരഞ്ജനെയും മറികടന്ന് ദേവു വീടിന് പുറത്തേക്ക് ഇറങ്ങി.

 

“… നീ ഇപ്പൊ നിന്റെ വീട്ടിലേക്ക് ആവും പോവുന്നത് അല്ലെ. എന്നാ പൊയ്ക്കൊ തെരുവ് പട്ടിയെ അടിച്ചിറക്കും പോലെ നിന്നെ അവിടെന്ന് അടിച്ചിറക്കും. ആ സമയം നീ ഇവിടേക്ക് തന്നെ തിരിച്ചു വരും ഞാൻ കാത്തിരിക്കും നിന്റെ വരവിനായി…” സൈക്കോ ചിരിയോടെ നിരഞ്ജൻ ദേവുവിന്റെ പൊക്കിനെ ആസ്വദിച്ചു.

 

ഇത്രയും കാലം തിരിഞ്ഞുപോലും നോക്കാത്ത ദേവു പെട്ടെന്ന് ഒരുദിവസം തിരിച്ചു ചെല്ലുമ്പോൾ ആ കുടുംബം അവളെ ആട്ടി പുറത്താക്കും എന്ന ചിന്തയിൽ ആയിരുന്നു നിരഞ്ജൻ. അങ്ങനെ പോവാൻ പോലും ഒരിടം ഇല്ലാതെ മാനസികമായി തളർന്ന ദേവുവിനെ വീണ്ടും തന്റെ കാൽകീഴിൽ കൊണ്ട് വന്ന് എന്നെന്നേക്കുമായി തളയ്ക്കാം എന്ന് കണക്കുകൂട്ടിയ നിരഞ്ജന് ആകെ തെറ്റി.

 

ലക്ഷ്മണ രേഖ താണ്ടിയ ദേവു സ്വാതന്ത്രത്തിന്റെ കാറ്റ് ശ്വസിച്ചു. എന്തിനെയും നേരിടാനുള്ള ഒരു ദൈര്യം അവളിലേക്ക് വന്ന് ചേർന്നു. ദേവൻ പുറത്താക്കിയാലും തിരികെ നിരഞ്ജന്റെ പക്കൽ പോകില്ലെന്ന് അവൾ തീരുമാനിച്ചു.

 

“… ഒരുപക്ഷെ അന്ന് അവൾ ആ വേലി തകർത്ത്‌ വന്നില്ല എങ്കിൽ ഇതൊന്നും ആരും അറിയില്ലായിരുന്നു…” ദേവു അനുഭവിച്ച ക്രൂരതകൾ പറയുന്ന ദേവന്റെയും കേൾക്കുന്ന തേജസ്സിന്റെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞൊഴുകി.

 

“…ദേവുവിന്റെ ശരീരത്തിലെ പാടുകൾ കണ്ട വേദികക്ക് പോലും ഭയം തോന്നി. അപ്പൊ അതെല്ലാം അനുഭവിച്ച ദേവുവിന്റെ അവസ്ഥ ചിന്തിക്കാൻ പോലും പറ്റുന്നില്ല…”

 

“…ഞാനും അച്ഛനും കാരണം അല്ലേടാ അവൾക്ക് ഈ ഗതി വന്നത് ഓർക്കുമ്പോൾ നെഞ്ചിൽ ഇപ്പോഴും ഒരു പിടച്ചില. ആയിഷ്കാലം മുഴുവൻ അവളോട് മാപ്പ് പറഞ്ഞാലും ഞാൻ ചെയ്ത തെറ്റിന് പരിഹാരം ആവില്ല…” തന്റെ വേദനയിൽ ദേവൻ ഉരുകുന്നു എങ്കിൽ തൊട്ടടുത്തിരുന്ന തേജസ്‌ പാതി മടങ്ങ് കുറ്റബോധത്താൽ ചങ്ക് എരിയുന്നുണ്ടായിരുന്നു.

പെട്ടന്ന് സഡൻ ബ്രേക്ക്‌ ഇട്ട് വണ്ടി നിന്നും. കണ്ണ് തുടച്ച് തല നിവർത്തി നോക്കിയ തേജസ്‌ കാണുന്നത് ഒരു മണിമാളിക ആയിരുന്നു.ഇത് ഏതാ സ്ഥലം എന്ന് അറിയാതെ ദേവനെ നോക്കി.

 

“… ഇതാണ് നിരഞ്ജന്റെ വീട്…” മുന്നിലെ ആ വലിയ വീട്ടിലേക്ക് നോക്കി ദേവൻ പറഞ്ഞതും നിറഞ്ഞൊഴുകിയ കണ്ണുകളിൽ തീജ്വാല കത്തി പടർന്നു.

 

“…ഹാ ഇത് ആരാ അളിയനോ ഒപ്പം തേജസും ഉണ്ടല്ലോ. വന്ന കാലിൽ നിക്കാതെ ഇരിക്ക്. അമ്മേ രണ്ട് പേർക്ക് കുടിക്കാൻ എന്തെങ്കിലും എടുത്തെ…” കൊലചിരിയോടെ ദേവനെയും തേജസിനെയും ആനയിച്ച് ഉമ്മറത്തേക്ക് ഇരുത്തി നിരഞ്ജൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. നിരഞ്ജൻ അവർക്ക് എതിർ വശം ഉള്ള കസേരയിൽ ഇരുന്നു.

 

“… അളിയൻ ഇത് കണ്ടോ അളിയന്റെ പെങ്ങൾ അയച്ച ഡിവോസ് നോട്ടീസാ. കുടുംബ പ്രശ്നം വല്ലതും ഉണ്ടെങ്കിൽ അത് പറഞ്ഞ് തീർക്കയല്ലേ വേണ്ടത്. അല്ലാതെ ആരെങ്കിലും ഡിവോസ് നോട്ടീസ് അയക്കോ…” പരിഹാസ ചിരിയോടെ നിരഞ്ജൻ പറഞ്ഞു.

 

“… അത് പറയാനാ ഞാൻ വന്നത്. നിരഞ്ജൻ സഹകരിക്കയാണെങ്കിൽ mutual ഡിവോഴ്സ് വഴി നമ്മുക്ക് ഇത് അങ്ങ് അവസാനിപ്പിക്കാം…” ദേവൻ ഗൗരവത്തോടെ ഇത് പറഞ്ഞതും അത്രയും നേരം ചിരിച്ചോണ്ട് ഇരുന്ന നിരഞ്ജന്റെ ചിരി മങ്ങി.

 

“… അത് നിങ്ങൾ തീരുമാനിച്ചാൽ മതിയോ. ആ നായിന്റെ മോള്…” ഇത്ര പറഞ്ഞതെ നിരഞ്ജന് ഓർമ ഉള്ളു ഇരിന്നിരുന്ന കസേരയുമായി അവൻ പിന്നിലേക്ക് തെറിച്ചു വീണു.

 

“…കണ്ട തെരുവ് വേശിക്ക് ഉണ്ടായ പട്ടി പുലയാടിമോനെ നിനക്ക് എന്ത് യോഗ്യതയാടാ എന്റെ പെങ്ങളെ പറ്റി സംസാരിക്കാൻ ഉള്ളെ…” ശാന്തനായി മാത്രം കണ്ടിട്ടുള്ള ദേവന്റെ ഈ ഒരു രൂപം നിരഞ്ജന്റെ മനസ്സിൽ ചെറിയൊരു ഭയം ഉണ്ടാക്കി.

 

“… ടാ…” കുടിക്കാനുള്ള വെള്ളവുമായി വന്ന നിരഞ്ജന്റെ അമ്മ കാണുന്നത് ചവിട്ട് കൊണ്ട് നിലത്ത് കിടക്കുന്ന നിരഞ്ജനെ ആണ്. കൈയിലെ പാത്രം നിലത്തേക്ക് ഇട്ട് ആ സ്ത്രീ ദേവന് നേരെ ചീറി.

 

“… ദേ തള്ളേ നിങ്ങൾക്ക് എന്റെ അമ്മയുടെ പ്രയം ഉള്ളത് കൊണ്ട് ഞാൻ കൈ വയ്ക്കുന്നില്ല. എന്ന് കരുതി ഇവരോട് നവാടും പോലെ ഞങ്ങളോട് സംസാരിച്ചാൽ നിങ്ങളുടെ തല പിടിച്ച് ഞാൻ ചുവരിൽ ചേർക്കും…” തേജസിന്റെ ഭീക്ഷണിക്ക് മുന്നിൽ അവർ ഒന്ന് ഭയന്നു.

 

“… ഇരിയടി അവിടെ…” തേജസ്‌ അലറിയതും പേടിച്ചു വിറച്ച് അവര് ആ കസേരയിൽ ഇരുന്നു.

 

ദേവനും തേജസും നിരഞ്ജനെ നിലത്ത് ഇട്ട് ചവിട്ടി കൂട്ടി. നിലത്ത് നിന്നും എഴുനേൽപ്പിച്ച് നിരത്തിയ ശേഷം ദേവനും തേജസും അവന്റെ രണ്ട് കൈയ്യും പിന്നിലേക്ക് തിരിച്ചുടച്ചു. തേജസ്‌ നിറഞ്ഞന്റെ മുഖം ചുവരിൽ ചേർത്ത് അങ്ങറ്റം ഇങ്ങറ്റം ഉരച്ചു.

 

“… എന്നാ മൈര് നോക്കി നോക്കി ഇരിക്കാടി അകത്ത് പോയി ഇവൻ വാങ്ങി വച്ചേക്കുന്ന കുപ്പി എടുത്തിട്ട് വാ…” തേജസിന്റെ ആജ്ഞക്ക് മുന്നിൽ പേടിച്ച് നിരഞ്ജന്റെ അമ്മ ഉള്ളിലേക്ക് ഓടി.

 

ഈ സമയം കൊണ്ട് തേജസ്‌ നിരഞ്ജന്റെ കൈ ലോക്ക് ചെയ്ത് പിടിച്ചതും ദേവൻ അവന്റെ നട്ടെല്ല് ചവിട്ടി ഓടിച്ചു. തണ്ടേല്ല് ഒടിഞ്ഞ വേദനയിൽ നിരഞ്ജൻ അലറി കരഞ്ഞു. ആ ശബ്ദത്തിൽ അടുത്തുള്ള മരത്തിലെ കിളികൾ പേടിച്ച് പറന്നു പോയി.

നിരഞ്ജന്റെ ഷർട്ട്‌ ഊരി വീടിന്റെ തൂണിൽ നിരഞ്ജനെ കെട്ടി നിർത്തി. ദേവൻ പുറത്തേക്ക് ഇറങ്ങി നല്ലൊരു തടി കഷ്ണവുമായി തിരിച്ചെത്തി ഈ സമയം നിരഞ്ജന്റെ അമ്മ ഒരു കുപ്പി മദ്യം തേജസിനെ ഏൽപ്പിച്ചു. ദേവൻ കൈയിലെ തടി കഷ്ണം കൊണ്ട് നിരഞ്ജന്റെ ശരീരത്തിലെ ഓരോ എല്ലും അടിച്ചു തകർത്തു.

 

“… മോനെ…” സ്വന്തം മോനെ ഉപദ്രവിക്കുന്നത് കണ്ട് നിൽക്കാൻ കഴിയാതെ ആ അമ്മ പൊട്ടി കരഞ്ഞു. കൈയിലെ മദ്യക്കുപ്പി കുടിച്ചോണ്ട് ഇരുന്ന തേജസ്‌ തള്ളയുടെ ശബ്ദം പിടിക്കാതെ അവരെ തുറിച്ചു നോക്കി. അപ്പൊ തന്നെ സ്വന്തം വായപ്പൊത്തി അ അമ്മ അവിടെ ഇരുന്നു തേങ്ങി കരഞ്ഞു.

 

കൈയിലെ മദ്യം സൈഡിലേക്ക് മാറ്റിവച്ചു ദേവന്റെ കൈയിൽ നിന്നും തേജസ്‌ തടി കഷ്ണം വാങ്ങി.

 

“… ഈ സാമാനത്തിന്റ ബലത്തിൽ അല്ലെ നീ കണ്ടത് എല്ലാം കാട്ടി കൂട്ടിയത്. ഇത് ഇനി നിനക്ക് വേണ്ട…” കൈയിലെ തടി കഷ്ണം കൊണ്ട് നിരഞ്ജന്റെ ജനനേന്ത്രിയത്തിൽ രണ്ടു മൂന്ന് പ്രഹരം നൽകി. വേദനയിൽ നിരഞ്ജൻ ആർത്ത് നിലവിളിച്ചു. അവിടെ നിന്നും ചോര കണ്ടപ്പൊഴാണ് തേജസ് അടി നിർത്തിയത്. അപ്പോഴേക്കും നിരഞ്ജന്റെ ബോധം പോയി.

 

“… ടാ… ടാ…. ഇവന്റെ ബോധം പോയടാ…” നിരഞ്ജന്റെ കവിളിൽ തട്ടി നോക്കി അനക്കം കാണാത്തപ്പോൾ ചെറിയ ചിരിയോടെ തേജസ്‌ ദേവനോട് പറഞ്ഞു.

 

“… നീയൊക്കെകൂടി കൊന്നോടാ എന്റെ മോനെ…” നിരഞ്ജന്റെ അമ്മ കണ്ണീരോടെ ചോദിച്ചു.

 

“… അടങ്ങ് തള്ളേ. നിന്റെ മോന്റെ ബോധം ഒക്കെ ഇപ്പൊ വരും…” ദേവൻ കൈയിലെ മദ്യം നിരഞ്ജന്റെ ശരീരത്തിലെ മുറുവിലേക്ക് ഒഴിച്ചു. വേദനയിൽ അവന് ചെറുതായി ബോധം വന്നു.

 

“… ആഹാ അവന് ബോധം വന്നല്ലോ. നീയും നിന്റെ തള്ളയും കൂടി എന്റെ പെങ്ങളോട് ചെയ്തതിന്റെ നൂറിൽ ഒരു അംശം പോലും ആയിട്ടില്ല…” പകയോടെ ദേവൻ പറഞ്ഞു.

 

“… ഡിവോസിന് ശേഷം ഈ കലാപരിപാടി അവതരിപ്പിക്കാം എന്ന് കരുതിയ ഞാൻ വന്നേ അപ്പൊ ഇവന് ഷോ. ഇപ്പൊ തീർന്നോട നിന്റെ കുന്തളിപ്പ്…” ദേവൻ അട്ടഹസിച്ചു

 

“… ദേ തള്ളേ ശ്രെദ്ധിച്ചു കേട്ടോണം. ഡിവോഴ്സ് എന്ന് പറഞ്ഞ് കോടതി കേറി ഇറങ്ങാൻ ഒന്നും ഞങ്ങൾക്ക് സമയം ഇല്ല അതുകൊണ്ട് നല്ല പിള്ളയായി പറയുന്നതിന് എല്ലാം കൂടെ നിന്നോണം…”തേജസ് പറഞ്ഞു.

 

“… അതല്ല എതിര് നിൽക്കാനാണ് ഭാവം എങ്കിൽ. ഇപ്പൊ ഇവന്റെ ശരീരത്തിൽ ബാക്കിയുള്ള ജീവൻ കൂടി ഞങ്ങൾ അങ്ങ് എടുക്കും ഒപ്പം നിങ്ങളുടെ തലക്ക് ഒരു ഗാർഹിക പീഡന കേസും…” അതിൽ അവർ ഒന്ന് ഞെട്ടി.

 

“…അപ്പൊ എല്ലാം പറഞ്ഞ പോലെ. ആംബുലൻസ് വിളിച്ചിട്ടുണ്ട് അവർ ഇപ്പൊ എത്തും. പിന്നെ മോന് ബോധം തെളിയുമ്പോൾ ഞങ്ങളെ അറിയിക്കണേ അവന് കുറച്ചുകൂടി നല്ലബുദ്ധി പറഞ്ഞു കൊടുക്കാൻ ഉണ്ട്…” നിരഞ്ജന്റെ കെട്ടഴിച്ച് നിലത്തേക്ക് ഇട്ട് ഞങ്ങൾ ആ വീട്ടിൽ നിന്നും ഇറങ്ങി.

 

നിരഞ്ജന് ബോധം തെളിഞ്ഞപ്പോ പോലീസ് എത്തിയിരുന്നു. ദേവനും തേജസിനും എതിരെ മൊഴി കൊടുക്കാതെ ആക്‌സിഡന്റ് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞു. അധികം നൂലമാലകൾ ഇല്ലാത്തതിനാൽ ദേവുവിന് ഡിവോസ് പെട്ടെന്ന് കിട്ടി. ഈ ഇടവേളയിൽ കല്ലു തേജസുമായി നല്ലപോലെ അടുത്തു. തേജസിനും കല്ലുമോൾ എന്ന് പറഞ്ഞാൽ ജീവൻ ആണ്. എല്ലാം നല്ലരീതിയിൽ പോകുമ്പോഴാണ് ഒരു ദിവസം ദേവൻ തേജസിനെ കാണാൻ എത്തുന്നത്.

 

“… നീ എന്താടാ ഒരു മുന്നറിയിപ്പും ഇല്ലാതെ…” മൂഖമായി ഇരിക്കുന്ന ദേവനെ കണ്ട് തേജസ്‌ കാര്യം തിരക്കി.

 

“… മടുത്തടാ. ഒന്ന് തീരുമ്പോൾ മറ്റൊന്ന് മനുഷ്യന് ഒരു സമാധാനവും ഇല്ല…” വിഷമത്തോടെ ദേവൻ പറഞ്ഞു.

 

“… എന്താടാ. എന്താ പ്രശ്നം…” തേജസ്‌ ചോദിച്ചു.

 

“…വീട്ടിൽ ആകെ പ്രശ്നം ആണ്. ദേവു വന്നത് സരസ്വതി അമ്മക്ക് അത്ര പിടിച്ചിട്ടില്ല. ആദ്യം ഒക്കെ ചെറിയ മുറുമുറുപ്പേ ഉണ്ടായിരുന്നുള്ളു. ഇപ്പൊ ദേവൂനോട് വഴക്ക് ഉണ്ടാക്കുവ. എന്തിന് കല്ലുമോളോട് പോലും ദേഷ്യത്തില സംസാരിക്കുന്നെ…”

 

“… എടാ നിനക്ക് അവരെ ഒന്ന് പറഞ്ഞ് മനസ്സിലാക്കിയാൽ പോരെ…” തേജസ്‌ അവന്റെ അഭിപ്രായം പറഞ്ഞു.

 

“… ഞാൻ അവരോട് പറഞ്ഞതാടാ. എന്നെ കാണുമ്പോൾ ആള് വലിയ ഡീസന്റ് എന്റെ കണ്ണ് തെറ്റിയ അപ്പൊ പോരിന് ഇറങ്ങും. എനിക്ക് എപ്പോഴും വീട്ടിൽ തന്നെ നിൽക്കാൻ പറ്റോ…” ദേവൻ അവന്റെ സങ്കടം പറഞ്ഞു.

 

“… ഇവരോട് എത്ര പറഞ്ഞിട്ടും മനസ്സിലാവുന്നില്ല. അവർക്ക് ദേവു ആ വീട്ടിൽ നിന്നും പോണം. എനിക്ക് എന്റെ പെങ്ങളെ അങ്ങനെ പുറത്ത് ആക്കാൻ പറ്റോ. അവരോട് കൂടുതൽ സംസാരിക്കാൻ പോയാൽ അപ്പൊ അവരുടെ വീട് വിറ്റ് സഹായിച്ച കഥ തുടങ്ങും. എല്ലാം കൊണ്ട് എനിക്ക് പ്രാന്ത് പിടിക്കുന്നു…” ഏറെനേരം എന്റൊപ്പം ഇരുന്ന് അവന്റെ വിഷമങ്ങൾ ഓരോന്നായി ദേവൻ പങ്ക് വച്ചു. എന്നാൽ കഴിയും വിധം അവനെ അശ്വസിപ്പിച്ച് തിരികെ വീട്ടിലേക്ക് അയച്ചു.

ഇടക്ക് ദേവന്റെ വീട്ടിലേക്ക് ചെല്ലാറുള്ള തേജസും തൊട്ടതിനും പിടിച്ചതിനും കല്ലുമോളെ ശകാരം പറയുന്ന സരസ്വതിയമ്മയെ നേരിൽ കാണാൻ തുടങ്ങി. അങ്ങനെ ഇരിക്കയാണ് ഒരുദിവസം രാത്രി ദേവന്റെ കാൾ തേജസിനെ തേടി വരുന്നത്.

 

“… എടാ നീ ഇപ്പൊ ഫ്രീ ആണോ…” ചെറിയ ടെൻഷനോടെ ദേവൻ ചോദിച്ചു.

 

“… ആട നീ കാര്യം പറയ്…”

 

“… എടാ രാവിലെ ജോലിക്ക് പോയ ദേവു ഇതുവരെ ആയിട്ടും വീട്ടിലേക്ക് എത്തിയില്ല. സാധാരണ ഇത്ര വൈകുന്നതല്ല പോരാത്തതിന് ഫോൺ സ്വിച്ച് ഓഫും. നീ ഒന്ന് ആ ഷോപ്പിൽ പോയി തിരക്കാവോ. ഞാൻ ആണെങ്കിൽ വീട്ടിൽ ഇല്ല ബിസിനസ്സ് ആവിശ്യത്തിന് പുറത്ത് നിൽക്കാണ്…” പരിഭ്രമത്തോടെ ദേവൻ പറഞ്ഞു.

 

“…നീ പേടിക്കാതെ ഞാൻ ഒന്ന് തിരക്കട്ടെ…” ദേവനെ അശ്വസിപ്പിച്ച ശേഷം തേജസ്‌ ബൈക്കുമായി ദേവു പണി ചെയ്യുന്ന ഷോപ്പിലേക്ക് നീങ്ങി.

 

ദേവുവിനെ അവിടെ അനേഷിച്ചതും ലാസ്റ്റ് ബസിൽ വീട്ടിലേക്ക് പോയി എന്ന് അറിയാൻ കഴിഞ്ഞു. ദേവനെ അത് അറിയിച്ച ശേഷം ദേവുവിനെ കാത്ത് അവൾ സ്ഥിരം ഇറങ്ങുന്ന ബസ് സ്റ്റോപ്പിലേക്ക് തേജസ്‌ പാഞ്ഞു. അവിടെ അവൾക്കായി കാത്ത് നിന്നു. കുറച്ചു സമയം കഴിഞ്ഞതും ആ റൂട്ടിലെ അവസാന ബസ് തേജസ്‌ നിൽക്കുന്ന സ്റ്റോപ്പിൽ വന്ന് നിന്നു. ചെറിയൊരു ചാറ്റൽ മഴ ഉള്ളതിനാൽ ബസിൽ നിന്നും ഇറങ്ങിയ ദേവു തേജസ്‌ നിന്നിരുന്ന ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നു.

 

“… ദേവു എന്താ നീ വൈകിയേ…” തേജസ്‌ ദേവുവിനോട് തിരക്കി.

 

“…ജോലി കഴിഞ്ഞപ്പോ താമസിച്ചു…” സംസാരിക്കാൻ വലിയ താല്പര്യം ഇല്ലാതെ ദേവു മറുപടി പറഞ്ഞു.

 

“…ദേവു നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടോ…”

 

“…ദേഷ്യമോ എന്തിന്. എല്ലാരും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയല്ലേ ജീവിക്കുന്നത് അവിടെ മറ്റുള്ളോരുടെ ജീവിതം അവർക്ക് ഒരു പ്രശ്നം അല്ല. അങ്ങനെ നോക്കുമ്പോൾ നിങ്ങളും അതല്ലേ ചെയ്തത് പിന്നെ എന്തിന് എനിക്ക് നിങ്ങളോട് ദേഷ്യം തോന്നണം…” നിർവികാരത്തോടെ ദേവു പറഞ്ഞു.

 

“…ദേവു പ്ലീസ്‌ അന്ന് ഞാൻ ചെയ്തത് തെറ്റ് ആണ്. ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ അന്നേ നിന്നെ…” പറഞ്ഞു മുഴുവക്കാൻ കഴിയാതെ തേജസിന്റെ ശബ്ദം പതറി.

 

“…കഴിഞ്ഞതിനെ പറ്റി ചിന്തിക്കാനോ വിഷമിക്കാനോ എനിക്ക് താല്പര്യം ഇല്ല…”

 

“…ദേവു ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ…”മുഖവര ഇല്ലാതെ തേജസ്‌ ചോദിച്ചു.

 

“…കല്യാണം…ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന വാക്കാണ് അത്. അല്ല ഇപ്പൊ എന്താ അങ്ങനെ തോന്നാൻ എന്റെ കഥകൾ അറിഞ്ഞപ്പോ തോന്നിയ സഹതാപമോ അതോ പണ്ട് ചെയ്ത തെറ്റിന്റെ കുറ്റബോധമോ…” ദേവുവിന്റെ ഓരോ വാക്കും മൂർച്ച കൂടിയ കത്തിയായി തേജസിനെ കുത്തിമുറിവേൽപ്പിച്ചു.

 

“… രണ്ടും അല്ല. നിന്നോട് ഉള്ള ഇഷ്ട്ടം കൊണ്ട് ചോദിക്കുന്നത…”

 

“…പണ്ട് ഇതുപോലൊരു ബസ് സ്റ്റോപ്പിൽ വച്ച് ഞാൻ ഏറെ കൊതിയോടെ കേൾക്കാൻ ആഗ്രഹിച്ച വാക്കാണ് നിങ്ങൾ ഇപ്പൊ പറഞ്ഞത്. എന്നാൽ ഇനി ഒരു കുടുംബ ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല…” അത്രമാത്രം പറഞ്ഞ് ബാഗിലെ കുട നിവർത്തി ആർത്ത് പെയ്യുന്ന മഴയിൽ ദേവു വീടിനെ ലക്ഷ്യമാക്കി നടന്നു.

 

മഴ നനഞ്ഞു തന്നെ ദേവുവിന്റെ പിന്നാലെ ഓടി അവളുടെ കൈയിൽ പിടിച്ച് തനിക്ക് നേരെ തിരിച്ച് തേജസ്‌ പറഞ്ഞു. “… ദേവു നിന്നെയും കുഞ്ഞിനേയും ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്റൊപ്പം വന്നൂടെ നിനക്ക്…”

 

“…എന്ത് വിശ്വസിച്ച ഞാൻ നിങ്ങൾക്ക് ഒപ്പം വരേണ്ടത്. ഇഷ്ട്ടപെട്ട പെണ്ണിനെ കാട്ടാളനെ പോലുള്ള ഒരുത്തന് തിന്നാൻ എറിഞ്ഞു കൊടുത്ത നിങ്ങളെ എനിക്ക് അറപ്പ് ആണ്. നിങ്ങൾക്ക് അറിയോ കല്യാണം കഴിയും വരെ നിങ്ങളുടെ ഒരു വിളിക്കായി ഞാൻ കാതോർത്ത് ഇരുന്നിട്ടുണ്ട്. എന്റെ വീട്ടുകാർ എന്നോട് ചെയ്തത് ഞാൻ ക്ഷമിക്കും കാരണം നിരഞ്ജനെ പറ്റി അവർക്ക് അറിയില്ലല്ലോ. പക്ഷെ എല്ലാം അറിയാവുന്ന നിങ്ങൾ…” വിഷമത്താൽ ദേവുവിന് വാക്കുകൾ മുഴുവപ്പിക്കാൻ കഴിഞ്ഞില്ല.

 

“… ഇത്രയും അനുഭവിച്ച ഞാൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നെങ്കിൽ അതിന് കാരണം എന്റെ മോളാണ്. അവൾ ഇല്ലായിരുന്നെങ്കിൽ പണ്ടേക്ക് പണ്ടേ ഞാൻ വല്ല കടുംകൈയും ചെയ്തേനെ. ഇപ്പോ എനിക്ക് എന്റെ മോള് ആണ് പ്രധാനം അവൾ അല്ലാതെ വേറൊന്നും എന്റെ മനസ്സിൽ ഇല്ല…”

 

“… ദേവു ഞാൻ സമ്മതിക്കുന്നു എല്ലാം എന്റെ തെറ്റ് ആണ്. ആ തെറ്റ് തിരുത്താൻ എനിക്കൊരു അവസരം തന്നൂടെ…”

 

“…അവസരമോ എന്നാൽ എന്റെ ഏട്ടനോട് എന്നെ ഇഷ്ട്ടാണെന്ന് പറയാനുള്ള ചങ്കൂറ്റം നിങ്ങൾക്ക് ഉണ്ടോ…”

ദേവുവിന്റെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ ഒരു നിമിഷം പതറി. അത് മനസ്സിലാക്കിയ ദേവു ഒരു പുച്ഛ ചിരിയോടെ എന്നിൽ നിന്നും ഇരുളിലേക്ക് നടന്നകന്നു.

ദേവു ഒരുപാട് മാറിയിരിക്കുന്നു ജീവിതം അവളെ ഒരുപാട് മാറ്റി. എന്നാൽ ഞാൻ ഇപ്പോഴും പണ്ടത്തെ പോലെ ഒരു തീരുമാനം എടുക്കാൻ കഴിയാതെ അവിടെ തന്നെ നിൽക്കാണ്.

 

തുടരും…

**__________**_____________** ___________**

കഴിഞ്ഞ പാർട്ടിലെ comments വഴി ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു ഞാൻ കാണുന്ന കണ്ണിലൂടെയല്ല നിങ്ങൾ ഈ കഥ വയ്ക്കുന്നത്. എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ പൂർണമായി പരാജയപെട്ടു.

 

ചില കാര്യങ്ങൾ ഞാൻ തുറന്നു പറയാം. ജീവിതത്തിൽ എപ്പോഴും വിജയിച്ച് നിൽക്കുന്ന ഒരാൾ അല്ല തേജസ്‌. ജീവിതത്തിലെ പലയിടത്തും തീരുമാനം എടുക്കാൻ കഴിയാതെ പോവുന്നത് അവൻ മറ്റുള്ളവരെ പറ്റിയും ആലോചിക്കുന്നത് കൊണ്ടാണ്.

നിരഞ്ജൻ ഉപയോഗിച്ച് എറിഞ്ഞ വസ്തുവായിട്ടാണ് ദേവൂനെ നിങ്ങൾ കാണുന്നത് എങ്കിൽ തനു ഉപയോഗിച്ച എറിഞ്ഞ വസ്തു അല്ലെ തേജസും. ആണിന് എത്ര പെണ്ണുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാം പക്ഷെ അവൻ കല്യാണം കഴിക്കുന്നത് ഒരു കന്യകയെ ആയിരിക്കണം. എന്നാൽ താൻ സ്നേഹിച്ച പുരുഷൻ ദൈര്യം കാണിക്കാത്തതിനാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇഷ്ട്ടം ഇല്ലാത്ത ജീവിതം തിരഞ്ഞെടുത്തു അവിടത്തെ ക്രൂരതകൾ അനുഭവിച്ച ശേഷം ഡിവോഴ്സ് ആയവൾ നല്ലൊരു ജീവിതം അർഹിക്കുന്നില്ലേ…?

ശ്രീധരനെ കണ്ടിട്ട് അല്ല തേജസ്‌ ദേവന് പൈസ കൊടുത്തത്. തനു പോയ സമയത്ത് കൂടെ നിന്ന് സഹായിച്ച ദേവന് ഒരു ആപത്ത് വരുമ്പോൾ തേജസ്‌ സഹായിച്ചതിൽ നിങ്ങൾക്ക് തെറ്റ് കണ്ടെത്താൻ കഴിയുമെങ്കിൽ അതിനുള്ള ഉത്തരം എന്റെ പക്കൽ ഇല്ല.

കഴിഞ്ഞ രണ്ട് മൂന്ന് പാർട്ട്‌ കണ്ണീര് സീരിയൽ പോലെ ആയതിൽ ക്ഷമ ചോദിക്കുന്നു. കഥയിലെ ഓരോ നിർണായക തീരുമാനത്തിനും അതിന്റെതായ ഒരു കാരണം എന്റെ യുക്തിയിൽ തോന്നുന്ന പോലെ സൂചിപ്പിക്കാൻ ഞാൻ ശ്രെമിക്കാറുണ്ട്. അതിന് വേണ്ടി ചില കഥാപാത്രങ്ങളെ ഒഴുവാക്കേണ്ടിയും മറ്റു ചിലരെ ഉൾപെടുത്തേണ്ടിയും വന്നിട്ടുണ്ട്. അതാണ് വലിയൊരു എലിമിനേഷൻ നടക്കാൻ കാരണമായത്. ചില ഇടങ്ങളിൽ പേര് മാറിപോയതായി അറിയിച്ചിരുന്നു എഡിറ്റിങ് ടൈമിൽ പറ്റിയൊരു മിസ്റ്റേക്ക് ആണത് ക്ഷമിക്കുക.

ഈ പാർട്ട്‌ ഇതിനേക്കാൾ ബ്രൂട്ടലായി എഴുതണമെന്ന് വിചാരിച്ചത് ആണ് പക്ഷെ നിങ്ങൾ അത് എങ്ങനെ ഉൾകൊള്ളും എന്ന് അറിയാത്തത് കൊണ്ട് പലതും ഒഴുവാക്കി.

എന്റെ മറുപടി ആർകെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഹൃദയത്തിൽ നിന്നും മാപ്പ് ചോദിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *