ഹോം ← മുൻ ഭാഗങ്ങൾ

രാത്രി സംഗീതം 7

 

ഡി എന്‍ എ ഫോറിന്‍സിക്‌ സയന്‍സ് ലാബ് കോഴിക്കോട് സ്ഥിതി ചെയ്യുന്നത് മെഡിക്കല്‍കോളേജ് ജങ്ങ്ഷനില്‍,കാലിക്കറ്റ് കോര്‍പ്പറേഷന്‍ ബില്‍ഡിങ്ങിലാണ്.

വെള്ളിപ്പറമ്പില്‍.

അവിടെ തന്‍റെ ഓഫീസില്‍,കണ്ടെത്തിയ വിവരങ്ങളുടെ മുമ്പില്‍ ഒരു നിമിഷം പകച്ചുപോയി ദീപ്തി.

വെസ്റ്റ് ഹില്ലില്‍ നിന്നും മാനാഞ്ചിറയില്‍ നിന്നും ശേഖരിച്ച മറ്റീരിയലുകള്‍ അനലിറ്റിക്കല്‍ പ്രോസസ്സിലൂടെ നല്‍കുന്നത് അല്‍പ്പം സങ്കീര്‍ണ്ണമായ വിവരങ്ങളാണ്.

നാല് തവണയാണ് അവയെ ഗ്യാസ് ക്രോമാറ്റോഗ്രാഫിയിലൂടെയും മാസ്സ് സ്പെക്ട്രോമെട്രിയിലൂടെയും പഠനവിധേയമാക്കിയത്.

അവള്‍ സമീറയെ വിളിച്ചു.

ഫോണ്‍ ശബ്ദിക്കുന്നില്ല.

“ശ്യെ! എവിടെപ്പോയി മാഡം?”

മൊബൈല്‍ റിങ്ങ് ചെയ്യുമ്പോള്‍ സ്ക്രീനില്‍ സേവ് ചെയ്ത സമീറയുടെ പുഞ്ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി അവള്‍ സ്വയം ചോദിച്ചു.

പിന്നെ അവള്‍ സമീറയുടെ ഫോട്ടോയിലേക്ക് കണ്ണുകള്‍ നട്ടു.

ദേഹം മൊത്തം കുളിരും ചൂടും ഒരുമിച്ചു നിറയുന്നത് അവള്‍ അറിഞ്ഞു. മാഡത്തെ നേരില്‍ കാണുമ്പോള്‍ മാത്രമല്ല,ഇപ്പോള്‍ ഫോട്ടോ കാണുമ്പോള്‍പ്പോലും നിയന്ത്രിക്കാനാവാത്ത വികാരത്തിന് അടിപ്പെട്ടു പോവുകയാണ് താന്‍.

ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ അവസരങ്ങള്‍ ഉണ്ടാക്കി താന്‍ മാഡത്തെ തൊടാറുണ്ട്‌. അപ്പോഴൊക്കെ തന്‍റെ കണ്ണുകള്‍ തുടിക്കും. ബ്രായ്ക്കുള്ളില്‍ മുലകള്‍ തടിയ്ക്കും. മുല കണ്ണുകള്‍ ചീര്‍ത്ത് പൊങ്ങും. ഞെട്ടുകള്‍ കല്ലുകള്‍ പോലെ പൊങ്ങിക്കൂര്‍ത്ത് വരും. തുടകളില്‍ സുഖകരമായ ശക്തിയില്ലായ്മ അനുഭവപ്പെടും. പാന്‍റ്റി നനച്ചു കുതിര്‍ത്ത് പൂറു മൊത്തം ഒലിക്കും…

കഴിഞ്ഞ ദിവസം അണലി മത്തായിയെ പിടിക്കാന്‍ അയാളെ ചേസ് ചെയ്തപ്പോള്‍ കണ്ട മാഡത്തിന്‍റെ രൂപം.

സുതാര്യമായ ഗൌണ്‍ മാത്രമിട്ട്. മുല കണ്ണുകള്‍ വരെ പുറത്ത് അപ്പോള്‍ തെളിഞ്ഞു കണ്ടിരുന്നു.

ചിലപ്പോള്‍ കളിക്കിടയില്‍ ആയിരിക്കും മാഡത്തിനു അണലി മത്തായിയെപ്പറ്റി ഇന്‍ഫര്‍മേഷന്‍ കിട്ടുന്നത്.

അയാളെ മിസ്സാകാതെയിരിക്കാന്‍ കൈയ്യില്‍ കിട്ടിയ ഡ്രസ്സ് എന്താണെന്ന് പോലും നോക്കാതെ വാരിവലിച്ചിട്ട് പോന്നതായിരിക്കണം.

അന്ന് എത്ര തവണയാണ് മാഡത്തിന്‍റെ ആ രൂപമോര്‍ത്ത് പൂറില്‍ വിരലിട്ടതെന്ന് അറിയില്ല.

എത്ര തവണയിട്ടിട്ടും മതിയാകുന്നില്ല എന്ന് തോന്നി.

മാഡത്തെ ഒന്ന് കെട്ടിപ്പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍!

ഒന്ന് ചുംബിക്കാന്‍!

ആ അധരം ഒന്ന് കടിച്ചെടുത്ത് വലിച്ചീമ്പാന്‍!

ആ മുലകള്‍ ഒന്ന് ചപ്പിക്കുടിക്കാന്‍.

ആ വെളുത്ത തുടകള്‍ അകത്തി വെച്ച്,പൂര്‍ വിടര്‍ത്തി അകത്തി വെച്ച് അതിലൂടെയൂറിയൊഴുകുന്ന ചൂട് തേന്‍ വലിച്ചു കുടിക്കാന്‍…

അത്രയുമോര്‍ത്തപ്പോള്‍ ദീപ്തിക്ക് സഹിക്കാനായില്ല.

അവള്‍ ചാടി എഴുന്നേറ്റ് വാഷ് റൂമിലേക്ക് പോയി.

ധരിച്ചിരുന്ന ജീന്‍സ് താഴേക്ക് വലിച്ചൂരി.

ടോയ്ലേറ്റ് സീറ്റില്‍ കവച്ചിരിന്നു.

മുമ്പ് സേവ് ചെയ്ത് വച്ചിരുന്ന സമീറയുടെ ഫോട്ടോകള്‍ അവള്‍ ഗ്യാലറിയില്‍ നിന്നുമെടുത്തു.

“വെള്ള ഷര്‍ട്ടില്‍…സൈഡില്‍ നിന്നും നോക്കുമ്പോള്‍ എന്ത് തള്ളിച്ചയാ മാഡത്തിന്‍റെ മുലകള്‍ക്ക്…”

വലത് കൈയ്യില്‍ മൊബൈല്‍ ഇടത് കൈയ്യിലെ ചൂണ്ടു വിരലും മിഡില്‍ ഫിംഗറും അവളുടെ പൂറിലേക്ക് തള്ളിയിറക്കി.

“ഓ…ഇത്രേം ചൂട് പിടിച്ചു കിടക്കുവാരുന്നോ പൂറ്!”

വിരലുകള്‍ പൂറിറച്ചിയിലേക്ക് ഞെക്കി അമര്‍ത്തവേ അവള്‍ അദ്ഭുതപ്പെട്ടു.

രണ്ട് വിരലുകളും പൂറില്‍ ഞെക്കിഞെരുക്കി വെച്ച് അവള്‍ തള്ളവിരല്‍ കന്തില്‍ അമര്‍ത്തി.

“എന്തോരമാണ് ഒലിച്ചിറങ്ങുന്നത് ഭഗവാനെ!”

വിരലുകള്‍ അതിദ്രുതം പൂറിലൂടെ കയറ്റിയിറക്കി അവള്‍ അദ്ഭുതപ്പെട്ടു.

“എന്തൊരു ചൂടാ ഇവിടെ!”

നെഞ്ചിലേക്ക് സ്വയം ഊതിവിട്ട് അവള്‍ പറഞ്ഞു.

“ടോയ് ലെറ്റ് എ സി ആരുന്നേല്‍!”

പല തവണ അവള്‍ മൊബൈല്‍ സ്ക്രീനില്‍, സമീറയുടെ മുഖത്തും നെഞ്ചിലും ചുംബിച്ചു.

“മാഡം, മാഡത്തിന്‍റെ ചുണ്ടും കവിളും കണ്ണും ഒക്കെ കാണുമ്പം എനിക്ക് എന്തോരം കടിയ്ക്കുന്നുണ്ട് എന്നറിയാമോ? സഹിക്കാന്‍ പറ്റുന്നില്ല മാഡം…ഒരു ദിവസം എങ്കിലും എനിക്ക് കെട്ടിപ്പിടിക്കാന്‍..ഉമ്മ വെക്കാന്‍…പ്ലീസ്…”

മൊബൈല്‍ പിടിച്ച കൈകൊണ്ട് തന്നെ അവള്‍ മാറില്‍ സ്വയം അമര്‍ത്തി. വിരലുകള്‍ക്ക് കൂടുതല്‍ സമയം യോനിയില്‍ ഇരിക്കേണ്ടി വന്നില്ല.

അവള്‍ക്ക് പൊട്ടിയൊലിച്ചു.

പരിസരം മറന്ന് അവള്‍ അമറി. സുഖാലസ്യമത്രയേറെയായിരുന്നു.

സമീറയെ ഓര്‍ത്ത് സ്വയംഭോഗം ചെയ്യുമ്പോള്‍ എത്ര പെട്ടെന്നാണ് താന്‍ രതി മൂര്‍ച്ചയിലെത്തുന്നത് എന്ന് അവള്‍ അദ്ഭുതതോടെയോര്‍ത്തു.

സമീറയെ അവള്‍ നിശബ്ദമായി പ്രണയിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ജോയിന്‍ ചെയ്ത നാള്‍ മുതല്‍ അവളുടെ മനസ്സില്‍ സമീറയൊരു അദ്ഭുത പ്രതിഭാസമാണ്.

ദീപ്തി ഒരിക്കലും ലെസ്ബിയന്‍ ആയിരുന്നില്ല.

പുരുഷനെ അറിയാത്ത ആളുമല്ല.

മുമ്പൊരിക്കല്‍, പഠിക്കുന്ന കാലത്ത്, ബന്ധു വീട്ടില്‍ പോയപ്പോള്‍ അവളുടെ മനസ്സ് കവര്‍ന്ന ഒരാളുണ്ടായിരുന്നു.

അയല്‍ക്കാരനായ, വിവാഹിതനായ, നാട്ടുകാര്‍ക്ക് പ്രിയങ്കരനായ, പ്രായത്തില്‍ ഒരുപാട് മുതിര്‍ന്നയാള്‍.

പുരുഷന്‍ തരുന്ന സുഖമെന്താണ് എന്ന് ആദ്യമായി അവളെ അറിയിച്ചത് അയാളാണ്.

അവിടെ നിന്ന് മടങ്ങി വരുവോളം അയാളുമായി അവള്‍ രതിസുഖം പങ്കുവെച്ചു.

പിന്നെ ഒരുപാട് കഷ്ട്പ്പെടേണ്ടി വന്നു അവള്‍ക്ക് അയാളെ മറക്കാന്‍.

ഡി എന്‍ എ എഫ് എസ്സില്‍ ചേര്‍ന്ന് കഴിഞ്ഞ് സമീറയുമൊത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് അവളില്‍ ലെസ്ബിയന്‍ ചിന്തകള്‍ ഉണ്ടാകുന്നത്.

“മാഡം…”

ജീന്‍സ് വലിച്ച് കയറ്റി ബെല്‍റ്റ്‌ ഇടവേ അവള്‍ മന്ത്രിക്കുന്ന സ്വരത്തില്‍ പറഞ്ഞു.

“മാഡത്തെ പ്രണയിക്കുന്ന ആയിരം പുരുഷന്മാര്‍ ഈ നഗരത്തില്‍ കാണും…പക്ഷെ അവരിലൊരാളുടെ പ്രണയവും എന്‍റെ പ്രണയത്തിന്‍റെ പകുതി പോലും വരില്ല…”

അറിയാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞു.

പിന്നെ ഡസ്ക്കിലേക്ക് പോയി.

**********************

ഫിലിപ്പ് വരുമ്പോള്‍ സമീറ കോമ്പൌണ്ടില്‍ ശിവന്‍റെ കൂടെ സ്ട്രെച്ച് ചെയ്യുകയായിരുന്നു.

തൊട്ടടുത്ത് സമീര്‍ ഇരുന്ന് ഏതോ കോമിക്ക് ബുക്ക് വായിക്കുന്നു.

അരമണിക്കൂര്‍ ആയി ശിവനും സമീറയും ഒരു അക്ക്രോബാറ്റിക് സംഗീതത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ട്രെച്ച് ചെയ്യുന്നു.

ഇരുവരുടേയും ദേഹം വിയര്‍പ്പില്‍ പുതഞ്ഞിട്ടുണ്ട്.

ഒരു ഗോള്‍ഡന്‍ കളര്‍ സ്ലീവ് ലെസ്സ് ടോപ്പും ബ്ലാക്ക് ലോവറുമാണ് സമീറയുടെ വേഷം.

ശിവന്‍ ബ്ലാക്ക് ലോവറും വൈറ്റ് ടീ ഷര്‍ട്ടും.

കാറില്‍ നിന്നും ഇറങ്ങിയ ഫിലിപ്പിന്റെ ആദ്യത്തെ നോട്ടം തന്‍റെ നെഞ്ചിലേക്ക് ആണെന്ന് സമീറ കണ്ടു.

“ഇതാരാടീ?”

ശിവദാസ് ചോദിച്ചു.

“സമീര്‍ പറഞ്ഞ ലവര്‍ ബോയ്‌…”

അവള്‍ ചിരിച്ചു.

“ഓഹോ…”

തങ്ങളെ സമീപിക്കുന്ന ഫിലിപ്പിനെ നോക്കി ചിരിച്ചുകൊണ്ട് അവള്‍ മാത്രം കേള്‍ക്കെ ശിവദാസ് പറഞ്ഞു.

“അവനാണോ ഇവന്‍?”

“ഗുഡ് മോര്‍ണിംഗ് മാഡം…”

അവന്‍ അവരെ അഭിവാദ്യം ചെയ്തു.

“ഗുഡ് മോര്‍ണിംഗ് സാര്‍..ഗുഡ് മോര്‍ണിംഗ് സമീര്‍…”

“ഫിലിപ്പ് ഇന്ന് വരൂന്ന് ഞാന്‍ ശിവനോട് പറഞ്ഞിരുന്നു,”

സമീറ ഫിലിപ്പിനെ നോക്കിപ്പറഞ്ഞു.

“അതുകൊണ്ട് ഞാന്‍ ആരെയും പരിചയപ്പെടുത്താന്‍ നില്‍ക്കുന്നില്ല…”

“എന്നാലും ഞാന്‍ എന്നെ പരിചയപ്പെടുത്താം,”

ശിവദാസിന് കൈ കൊടുക്കവേ ഫിലിപ്പ് പറഞ്ഞു.

“ഞാന്‍ ഫിലിപ്പ് വര്‍ഗ്ഗീസ്, സമീറയുടെ ക്ലാസ് മേറ്റ്, ഇപ്പോള്‍ സബോര്‍ഡിനേറ്റ്…”

അപ്പോള്‍ ദേവകി അവിടേക്ക് വന്നു.

“സാറേ കാപ്പിയായി…ഇന്ന് മോന് നേരത്തെ പോകേണ്ടതല്ലേ?”

അവര്‍ സമീറിനെ നോക്കി.

സയന്‍സ് എക്സിബിഷന്‍ പ്രസന്‍റ്റേഷന്‍ ഉണ്ടെന്ന് പറഞ്ഞിരുന്നത് സമീറ ഓര്‍ത്തു.

“മോനെ പ്രോഗ്രാം തുടങ്ങുന്നതിനു കൃത്യം പത്ത് മിനിറ്റ് മുമ്പ് തന്നെ അച്ഛന്‍ എത്തിക്കോളാം…”

ശിവദാസ് മകന്‍റെ തോളില്‍ തട്ടി.

അവന്‍ തല കുലുക്കി സമ്മതിച്ചു.

“അപ്പോള്‍ തന്നെ മമ്മയും വരാം…”

സമീറയും അവന്‍റെ തോളില്‍ തട്ടി.

“ഫിലിപ്പെ, ബ്രേക്ക്ഫാസ്റ്റ് ഇവിടെ ആകാന്ന് ഞാന്‍ പറഞ്ഞിരുന്നു…ഓര്‍മ്മയില്ലേ? വാ,”

സമീറ അയാളെ നോക്കിപ്പറഞ്ഞു.

അവര്‍ അകത്തേക്ക് ഡൈനിങ്ങ്‌ റൂമിലേക്ക് പോയി.

“ചമ്മലൊന്നും വേണ്ട, ഫിലിപ്പെ,”

അയാളുടെ പ്ലേറ്റിലേക്ക് ഇഡ്ഡലി എടുത്ത് വെച്ച് സമീറ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഞാന്‍ എല്ലാം ശിവനോട് പറഞ്ഞിട്ടുണ്ട്…”

“അയ്യോ, ച്ചേ…”

ഫിലിപ്പ് ചമ്മിയ മുഖത്തോടെ അവരെ മാറി മാറി നോക്കി.

“ഇവള് പറഞ്ഞത് ഇവള്‍ക്കാരോടും അങ്ങനെ പ്രേമം ഒന്നും ഉണ്ടായിട്ടില്ലന്നാ,”

ശിവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതിലെന്തെലും സത്യമുണ്ടോ ഫിലിപ്പെ?”

“നമ്മടെ ഇംഗ്ലീഷ് ലക്ചറര്‍, അയാളോട് സമീറയ്ക്ക് എന്തോ ക്രഷ് ഉണ്ടായിരുന്നു എന്ന് തോന്നീട്ടുണ്ട്. എന്താ അയാടെ പേര്…?”

ഫിലിപ്പ് ഓര്‍ക്കാന്‍ ശ്രമിച്ചു.

“ജയരാജന്‍ സാര്‍!”

സമീറ പറഞ്ഞു.

“കണ്ടോ, കണ്ടോ!!”

ശിവദാസ് പെട്ടെന്ന് സമീറയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടിപ്പറഞ്ഞു.

“ഫിലിപ്പ് മറന്നുപോയി…നിങ്ങടെ ക്ലാസ്സിലെ ഫുള്‍ ആള്‍ക്കാരും മറന്നുകാണും..പക്ഷെ ഇവള്‍…ഇവള്‍ ഇപ്പോഴും അയാളെ ഓര്‍ത്തോണ്ടിരിക്കുന്നു…”

“ഒന്ന് പോ ശിവാ…”

അവള്‍ അവന്‍റെ കൈയ്യില്‍ പിച്ചി.

“ആ സാറിന്‍റെ ക്ലാസ് സൂപ്പര്‍ ആരുന്നു…അത്രയും നന്നായി ക്ലാസ്സെടുക്കുന്ന ടീച്ചറോട് ആര്‍ക്കാ ഇഷ്ടോം ക്രഷും തോന്നത്തെ…? ക്ലാസ്സിലെ ഫുള്‍ ഗേള്‍സിനും സാറിനോട് ക്രഷ് ആരുന്നു…”

“എന്നാലും ഞാന്‍ എപ്പഴും സമീറയുടെ പിന്നാലെ ആരുന്നു…”

ഫിലിപ്പ് ചിരിച്ചു.

“സമീറയുടെ പിന്നാലെ മിക്കവാറും എല്ലാ ബോയ്‌സും ഉണ്ടാരുന്നു ശിവന്‍ സാര്‍…”

“ജസ്റ്റ് കാള്‍ മീ ശിവന്‍…”

ശിവദാസ് തിരുത്തി.

“ആര്‍ക്കും അങ്ങനെ വല്ല്യ പ്രതീക്ഷയൊന്നും ഉണ്ടാരുന്നില്ല…എന്നാലും പിന്നാലെ നടപ്പിനും വായ്‌ നോട്ടത്തിനും കുറവൊന്നുമില്ലാരുന്നു…”

എല്ലാവരും ചിരിച്ചു.

“മമ്മാ ആരാ എന്നെ കൊണ്ടുവിടുന്നെ?”

ബ്രേക്ക് ഫാസ്റ്റിന് ശേഷം കൈകഴുകിക്കഴിഞ്ഞ് സമീര്‍ സമീറയോട് ചോദിച്ചു.

“ടൈം ആയി, വേഗം പോണം…”

“ദേവു ആന്‍റി വരും…”

സമീറ പറഞ്ഞു.

“ഏതാ മോന്‍റെ സ്കൂള്‍?”

ഫിലിപ്പ് ചോദിച്ചു.

“സെയിന്‍റ്റ്സ് ജോസഫ്‌സ്‌…”

“ഏത്? മാനാഞ്ചിറയ്ക്കടുത്ത ആ സ്കൂളോ?”

“അതെ, അങ്കിള്‍…”

“എങ്കില്‍ ഞാന്‍ കൊണ്ടുവിട്ടാല്‍ പോരെ…അതിനടുത്താ എന്‍റെ അപ്പാര്‍ട്ട്മെന്‍റ്…”

“വേണ്ട ഫിലിപ്പെ…”

ശിവദാസ് പെട്ടെന്ന് പറഞ്ഞു.

“ദേവൂനോട്‌ പറഞ്ഞിട്ടുണ്ട്…ഫിലിപ്പിന് അത് ബുദ്ധിമ്മുട്ടാകും!”

“ഏയ്‌, എന്ത് ബുദ്ധിമ്മുട്ട്?”

ഫിലിപ്പ് ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഒരു ബുദ്ധിമ്മുട്ടുമില്ല…സമീര്‍ ആര്‍ യൂ റെഡി?”

“യെസ്, ഐം…”

“എന്നാല്‍ പോയാലോ?”

അയാള്‍ ചോദിച്ചു.

“ഷ്വര്‍…”

“എങ്കില്‍ അച്ഛനോടും മമ്മയോടും ബൈ പറഞ്ഞോ…”

“ബൈ അച്ഛാ, ബൈ മമ്മാ…വിഷ് മീ ആള്‍ ദ ബെസ്റ്റ്…”

രണ്ട് പേരും അവന്‍റെ നേരെ തംസ് അപ്പ് മുദ്ര കാണിച്ചു.

“വിഷ് യൂ ആള്‍ സക്സസ് മോനൂ…”

സമീറയും ശിവദാസും ഒരുമിച്ച് പറഞ്ഞു.

സമീര്‍ അവളുടെ നേരെ ഓടിവന്ന് രണ്ട് കൈകളും അവള്‍ക്ക് നേരെ ഉയര്‍ത്തി.

“വാട്ട് ഹാപ്പെന്‍ഡ്?”

സമീറ വാത്സല്യത്തോടെ ചോദിച്ചു.

“കിസ്സ്‌ മീ മമ്മാ….”

സമീര്‍ അതീവ വാത്സല്യത്തോടെ അവനെ നോക്കി. പിന്നെ അവനെ കോരിയെടുത്ത് ഉയര്‍ത്തി.

അവന്‍റെ നെറുകിലും കവിളിലും ചുണ്ടിലും ഉമ്മ വെച്ചു.

അപ്പോഴേക്കും ശിവദാസ് അവനെ അവളുടെ കൈയ്യില്‍ നിന്നും വാങ്ങിയിരുന്നു.

അവനും മകന് ചുംബനം നല്‍കി.

“ആള്‍ ദ വെരി ബെസ്റ്റ്!”

അയാള്‍ മകനോട്‌ പറഞ്ഞു.

പിന്നെ സമീര്‍ ഫിലിപ്പിനോടൊപ്പം അയാളുടെ കാറിന് നേര്‍ക്ക് നടന്നു.

******************

സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്‍റെ ഓഫീസ്.

സമയം പ്രഭാതം,പത്ത് മണി.

ദീപ്തിയും ഫിലിപ്പും ഒഴികെ മറ്റെല്ലാവരും സന്നിഹിതരായിരുന്നു.

വിനായകനും അനിരുദ്ധനും ജെയിംസും ആകാംക്ഷയോടെ സമീറയെ നോക്കി.

അവള്‍ ഗാഡമായ ആലോചനയിലാണ് എന്നവര്‍ കണ്ടു.

“ഇന്ന് തിങ്കള്‍,”

അവസാനം അവള്‍ പറഞ്ഞു.

“അടുത്ത വെള്ളിയാഴ്ചയ്ക്ക് ഇനി മൂന്ന് ദിവസങ്ങള്‍ കൂടിയുണ്ട്…നമുക്ക് അധികം ഹെഡ് വേ ഉണ്ടായിട്ടില്ല…ചില ക്ലൂസ് കിട്ടിയിട്ടുണ്ട് എന്നതൊഴിച്ചാല്‍…അതാകട്ടെ ക്രൈമിന്‍റെ മോഡസ് എങ്ങനെയാണ് എന്ന് കാണിക്കുന്നത് മാത്രമാണ്… ഒന്ന് നമുക്കറിയാം. “ഹൌ” എന്നതിന്‍റെ ഉത്തരം. “വൈ” ആന്‍ഡ് “ഹൂ” ഇപ്പോഴും അജ്ഞാതം….”

തന്‍റെ മുന്‍പിലിരിക്കുന്നവരുടെ മുഖങ്ങള്‍ നിസ്സഹായതയാല്‍ നിറയുന്നത് അവള്‍ കണ്ടു.

“കമോണ്‍!”

അവള്‍ ചിരിച്ചു.

“ഐ ഡിഡിന്‍റ്റ് മീന്‍ റ്റു ഡിസപ്പോയിന്‍റ്റ് യൂ…ഫാക്റ്റ് പറഞ്ഞെന്നേയുള്ളൂ…മുമ്പും ആദ്യം ഇങ്ങനെ ആയിരുന്നില്ലേ?ഇതുപോലെ ഒരു കേസ് അങ്ങനെ പെട്ടെന്ന് തെളിയിക്കാന്‍ പറ്റില്ല..എനിക്കറിയാം…ആന്‍ഡ് ട്രസ്റ്റ് മീ,എന്‍റെ മുമ്പിലുള്ളത് ഈ സ്റ്റേറ്റിലെ ബെസ്റ്റ് ഓഫീസേഴ്സ് ആണ്…”

അവരുടെ മുഖങ്ങള്‍ പ്രസന്നമായി. പ്രകാശവും ഊര്‍ജ്ജവും അവരുടെ ഭാവത്തിലും നോട്ടത്തിലും തിരികെയെത്തി.

“ജെയിംസ് …”

സമീറ ജെയിംസിനെ നോക്കി.

“കുറച്ച് ഫൈന്‍ഡിംഗ്സുണ്ട് എന്ന് പറഞ്ഞല്ലോ. ബ്രീഫിറ്റ്!”

“താങ്ക് യൂ മാഡം…”

ജെയിംസ് പുഞ്ചിരിയോടെ എഴുന്നേറ്റു.

അയാള്‍ ലാപ്പ് ടോപ്പ് ഓണ്‍ ചെയ്തു. ഇന്‍റ്റെറാക്റ്റീവ് സ്ക്രീന്‍ പ്രകാശിച്ചു.

“ഇത് പ്രസിദ്ധ ജ്യോതിഷി മഹാദേവന്‍ നമ്പൂതിരി…”

സ്ക്രീനില്‍ തെളിഞ്ഞ പുഞ്ചിരിക്കുന്ന മദ്ധ്യവയസ്ക്കന്‍റെ നേരെ വിരല്‍ ചൂണ്ടി ജെയിംസ് പറഞ്ഞു.

“ഇന്ത്യന്‍ ആസ്ട്രോളജി, ചൈനീസ് ആസ്ട്രോളോജി ഈ ഫീല്‍ഡിലൊക്കെ ഒരു റിയല്‍ അതോറിറ്റിയാണ് ഇദ്ദേഹം…കേസിന് വേണ്ടി ഞാന്‍ അപ്പ്രോച്ച് ചെയ്ത ആസ്ട്രോളജേഴ്സില്‍ ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നമുക്ക് ഹെല്‍പ്പ്ഫുള്‍ ആകുമെന്ന് തന്നെയാണ് എന്‍റെ ധാരണ…”

ജെയിംസ് മുമ്പിലിരിക്കുന്നവരെ നോക്കി.

“ദെന്‍?”

സമീറ ചോദിച്ചു.

“വെല്‍….”

ജെയിംസ് തുടര്‍ന്നു.

“അമേരിക്കയില്‍, ന്യൂ ജേഴ്സിയില്‍, ഇന്തോനേഷ്യയിലെ ബാന്ദൂങ്ങില്‍ ഇതിനു സമാനമായ സീരിയല്‍ കില്ലിംഗ് ഉണ്ടായിട്ടുണ്ട്…എന്നുവെച്ചാല്‍ ഒരു പ്രത്യേക നക്ഷത്രത്തില്‍ ജനിച്ച കുഞ്ഞുങ്ങളെ…. ഒരു ആഭിചാരക്രിയയുടെ ഭാഗമായാണ് ഈ കില്ലിംഗ് ഒക്കെ… ശത്രുസംഹാരം ആണ് ലക്ഷ്യമെങ്കില്‍ ലിയോ, ചിങ്ങ നക്ഷത്രം, ജെമിനി, മിഥുന നക്ഷത്രത്തില്‍ ജനിച്ചവരെ ആണ് ദാമ്പത്യ ബന്ധങ്ങളിലെ കുഴപ്പങ്ങള്‍ക്ക് പരിഹാരമായി കൊല്ലേണ്ടത്…പക്ഷെ ശത്രു സംഹാരത്തിനു കൊല്ലേണ്ടത് ഇരുപത് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെയാ…ഭാര്യ ഭര്‍തൃ ബന്ധങ്ങളിലെ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ കൊല്ലേണ്ടത് അന്‍പത വയസ്സിന് ശേഷമുള്ളവരെ….”

ജെയിംസ് വിവരണം തുടരുമ്പോള്‍ സ്ക്രീനില്‍ പറയുന്ന കാര്യങ്ങളോട് ബന്ധമുള്ള ചിത്രങ്ങല്‍ മിന്നി മറഞ്ഞുകൊണ്ടിരുന്നു.

“നഷ്ട പ്രണയം വീണ്ടെടുക്കാനാണ് മകരം നക്ഷത്രത്തില്‍ ജനിച്ച ആണ്‍കുട്ടികളെ ബലികൊടുക്കുന്നത്…”

ജെയിംസ് തുടര്‍ന്നു.

“അവരുടെ പേരുകള്‍ വായു ഭഗവാന്‍റെ പര്യായങ്ങള്‍ ആകണം…ശത്രു സംഹാരത്തിനു ശിവന്‍റെ പര്യായങ്ങള്‍, പണക്കാരനകാന്‍ ഇന്ദ്രന്‍റെ പര്യായങ്ങള്‍….ഇതില്‍ അതിനും നഷ്ട്ടപ്പെട്ട ലൈംഗിക ശേഷി വീണ്ടെടുക്കുന്നതിനും…ബാന്ദൂങ്ങിലേയും ന്യൂ ജേഴ്സിയിലെയും പ്രതികള്‍ അതിനായി സമീപിച്ചത് ഒരേ ആസ്ട്രോളജറേയാണ്…ഭൂട്ടാനിലെ സാക്ടെങ്ങ് ഗ്രാമത്തിലെ ഒരു ആഭിചാരകനുണ്ട്…ജിഗ്മേ പേമാ എന്നാണ് അയാളുടെ പേര്…ശക്തമായ ആഭിചാരവിരുദ്ധ നിയമങ്ങള്‍ ഒന്നും ഭൂട്ടാനിലില്ല…മാത്രമല്ല ഈ മന്ത്രവാദിക്ക് നാട്ടുകാരുടെ മുഴുവന്‍ പിന്തുണയുമുണ്ട്….നമ്മുടെ കേസിലെ പ്രതി, എനിക്കുറപ്പുണ്ട്, ഈ ആഭിചാരകനുമായി ബന്ധപ്പെട്ടിട്ടുണ്ട്….”

ജെയിംസ് നിര്‍ത്തി.

സമീറ മുമ്പിലിരികുന്നവരെ നോക്കി.

ജെയിംസ് നല്‍കിയ വിവരങ്ങള്‍ കേട്ട് അസ്തപ്രജ്ഞരായിരിക്കുകയാണ്‌ എല്ലാവരും.

“ഓക്കേ…”

അവസാനം അവള്‍ പറഞ്ഞു.

“ദ ഇന്‍ഫോ ജെയിംസ് ഹാസ് ബ്രോട്ട് ഈസ് ഓഫ് വൈറ്റല്‍ സിഗ്നിഫിക്കന്‍സ്…പിന്നെ എന്‍റെ ഒരു ഗട്ട് ഫീലിംഗ് അടുത്ത മര്‍ഡര്‍ കില്ലര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് നടക്കാവില്‍ ആണെന്നാണ്…”

മുമ്പിലിരിക്കുന്നവരുടെ മുഖങ്ങലിലെക്ക് ചകിതമായ ഒരു ഭാവം കടന്നുവരുന്നത് അവള്‍ കണ്ടു.

“ഹൌ കുഡ് യൂ….?”

വിനായകന്‍ ചോദിച്ചു.

“ജെയിംസിന്‍റെ റൂട്ടിലൂടെയാണ് ഞാനും പോയത്…”

ജെയിംസിനെ നോക്കി പുഞ്ചിരിച്ച് സമീറ തുടര്‍ന്നു.

“ഇതില്‍ ഒരു മന്ത്രവാദിയുടെ ബുദ്ധിയുണ്ടെന്ന് ക്രൈം സ്പോട്ട് കാണുന്ന ആര്‍ക്കും മനസ്സിലാക്കാം…പോലീസിന്‍റെ റൂട്ട് തിരിച്ചു വിടാന്‍ കില്ലര്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ച ബാക്ക്ഗ്രൌണ്ട് അല്ല അത്… എന്‍റെ ഒരു ഫ്രണ്ട്, ഹിന്ദി സിനിമയിലെ ഒരാക്ട്രസ് ആണവള്‍…അവളുടെ…”

“നിഷയല്ലേ മാഡം?”

അനിരുദ്ധന്‍ ചോദിച്ചു.

“നിഷാ ആന്‍ഡ്രൂസ്?”

സമീറ പുഞ്ചിരിയോടെ തല കുലുക്കി.

“എഹ്?”

ജെയിംസും വിനായകനും അദ്ഭുതത്തോടെ സമീറയെ നോക്കി.

“സൂപ്പര്‍ ആക്ട്രസ് നിഷ മാഡത്തിന്‍റെ ഫ്രണ്ടാണോ?”

“അവളുടെ ഡ്രൈവര്‍ കം മാനേജര്‍ ഒരു സോനം വാങ്ങ്ച്ചുക് ഭൂട്ടാനിയാണ്…”

സഹപ്രവര്‍ത്തകരുടെ അദ്ഭുതഭാവങ്ങള്‍ അവഗണിച്ചുകൊണ്ട് സമീറ തുടര്‍ന്നു.

“അയാള്‍ പുരോഹിത കുടുംബത്തില്‍ ജനിച്ചയാളാ…അല്‍പ്പം താന്ത്രികവും നമ്മള്‍ അതിന്ദ്രീയമെന്ന് വിചാരിക്കുന്ന ചില കാര്യങ്ങളില്‍ അസാമാന്യ കഴിവുള്ളയാളുമാണ്… സോനം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മകരം നക്ഷത്രത്തില്‍ ജനിച്ച അഞ്ചു ആണ്‍കുട്ടികളെ ബലികൊടുത്താല്‍ ആഗ്രഹിക്കുന്ന പെണ്ണിനെ അല്ലെങ്കില്‍ പുരുഷനെ നേടാം..അല്ലെങ്കില്‍ ജെയിംസ് പറഞ്ഞത് പോലെ സെക്ഷ്വല്‍ പൊട്ടന്‍ഷ്യാലിറ്റി വീണ്ടെടുക്കാം…അങ്ങനെ ബലികൊടുക്കുന്നതിനു, അല്ലെങ്കില്‍ കില്ലിംഗ് നടത്തുന്ന സ്പോട്ടിന് ഒരു പ്രത്യേകത വേണം….”

വിനായകനും അനിരുദ്ധനും ജെയിംസും സമീറയെ ആകാംക്ഷയോടെ നോക്കി.

“ലവ്വിന്‍റെ സിംബലില്ലേ?”

എഴുന്നേറ്റ് മുമ്പിലെ ഇന്‍റെറാക്റ്റീവ് ബോഡില്‍ പ്രണയതിന്റെ ചിഹ്നമായ “ഹാര്‍ട്ട്‌” വരച്ച് അവള്‍ സഹപ്രവര്‍ത്തകരെ നോക്കി.

“കില്ലിംഗ് നടത്തുന്ന അഞ്ചു സ്പോട്ടും ഒരു രേഖയില്‍ യോജിപ്പിക്കുമ്പോള്‍ ഈ ഹാര്‍ട്ടിന്‍റെ ഷേപ്പ് കിട്ടണം…ആദ്യ കൊല നടന്നത് ഇവിടെ, വെസ്റ്റ് ഹില്ലില്‍ ആണ്…”

അവള്‍ ഹാര്‍ട്ട് ചിഹ്നത്തിന്‍റെ അടിയിലെ പോയിന്‍റില്‍ ഒരു ബിന്ദു രേഖപ്പെടുത്തി.

“മാനാഞ്ചിറ ഇവിടെയാണ്‌ എന്ന് സങ്കല്‍പ്പിക്കുക…”

സമീറ പ്രണയചിഹ്നത്തിന്‍റെ വലത് വശത്ത് മറ്റൊരു ബിന്ദു രേഖപ്പെടുത്തി.

“പക്ഷെ മാഡം, അത്…”

അനിരുദ്ധന്‍ സംശയം പ്രകടിപ്പിക്കാന്‍ കൈ ഉയര്‍ത്തി.

“അനിരുദ്ധന്‍ പറയാന്‍ പോകുന്നത് എനിക്ക് മനസ്സിലായി…”

സമീറ പറഞ്ഞു.

“മാനാഞ്ചിറ വലത് വശത്ത് രേഖപ്പെടുത്തിയാല്‍ എന്താ എന്നല്ലേ?”

“അതെ, മാഡം…”

“വെല്‍….”

അവള്‍ വിശദീകരണം തുടര്‍ന്നു.

“സോനം പറഞ്ഞത് പ്രകാരം കില്ലിംഗ് നടത്തേണ്ട സ്പ്പോട്ട് ലവ്വ്‌ സിമ്പലില്‍ ക്ലോക്ക് വൈസ് ആയാണ് മൂവ് ചെയ്യേണ്ടത്…അഞ്ചു സ്പോട്ടും ഇക്വിഡിസ്റ്റന്‍റ്റ് ആയിരിക്കണം…സെയിം ഡിസ്റ്റന്‍സ്….അവിടെ ചെത്തിപ്പൂക്കള്‍ വേണം…ഇക്സോറാ അല്ലെങ്കില്‍ ഫ്ലെയിം ഓഫ് ദ വുഡ്സ് ഫാമിലിയില്‍ പെട്ട ഏതെങ്കിലും ടൈപ്പ് പൂക്കള്‍ … അടുത്ത് ഏതെങ്കിലും ദേവീക്ഷേത്രങ്ങള്‍ വേണം… വേസ്റ്റ്ഹില്ലിലെ സ്പോട്ടിനടുത്ത് ചെത്തിപ്പൂക്കള്‍ ഉണ്ടായിരുന്നു….വളയനാട് ദേവി ക്ഷേത്രം അടുത്താണ് അവിടെ…ഇനി മാനാഞ്ചിറയ്ക്കടുത്ത് ആണ് വരക്കാളി ദുര്‍ഗാ ദേവി ക്ഷേത്രം… അത് ക്ലോക്ക് വൈസില്‍ പോയാല്‍ ചെത്തിപ്പൂക്കള്‍ ഉള്ളതും ദേവി ക്ഷേത്രമുള്ളതുമായ അടുത്ത സ്പോട്ട് നടക്കാവ് ആണ്. അവിടെ ഒരു ഓപ്പണ്‍ ഏരിയ ഉണ്ട്..കാട് പിടിച്ചു കിടക്കുന്ന ഭാഗം…അപ്പോളോ ടെയേഴ്സിന്‍റെ ബില്‍ഡിങ്ങില്ലേ? അതിന്‍റെ തെക്ക് ഭാഗത്ത്….”

“യെസ്, യെസ്…”

ജെയിംസ് പറഞ്ഞു.

“അവിടെ അങ്ങനെ ഒരു സ്പോട്ട് ഉണ്ട് മാഡം…”

അപ്പോള്‍ ഓടിക്കിതച്ച് ദീപ്തിയുടെ രൂപം വാതില്‍ക്കല്‍ പ്രത്യക്ഷമായി.

“എന്താ ദീപ്തി…?”

സമീറ ഉദ്വേഗത്തോടെ ചോദിച്ചു.

“ഐ കോള്‍ഡ്…യൂ എ നമ്പര്‍ ഓഫ് ടൈംസ്‌….”

കിതച്ചുകൊണ്ട് ദീപ്തി പറഞ്ഞു.

“എവിടെ മാഡത്തിന്‍റെ ഫോണ്‍…?”

“ഇതല്ലേ?”

സമീറ ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്നും തന്‍റെ മൊബൈല്‍ഫോണ്‍ എടുത്തു.

“ഷിറ്റ്!”

ഡിസ്പ്ലേയില്‍ നോക്കി അവള്‍ മുരണ്ടു.

“ഇത് മ്യൂട്ടില്‍ ആണ്…ഞാന്‍ ഒരിക്കലും ഫോണ്‍ മ്യൂട്ടില്‍ ഇടാറില്ലല്ലോ! പിന്നെങ്ങിനെ?”

മറ്റുള്ളവര്‍ പരസ്പ്പരം നോക്കി.

“മാഡം ഫിലിപ്പ് എവിടെ? ഫിലിപ്പ് സാര്‍ എവിടെ?”

“ഇപ്പോള്‍ വരും…മോന്‍റെ സ്കൂളില്‍ അവനെ വിട്ടോളാം എന്ന് പറഞ്ഞ് കൊണ്ടുപോയി…”

അപ്പോള്‍ സമീറയുടെ മൊബൈല്‍ റിങ്ങ് ചെയ്തു.

“ഡോക്റ്റര്‍ പ്രശാന്ത്…”

ഡിസ്പ്ലേയില്‍ നോക്കി അവള്‍ മന്ത്രിച്ചു.

ബേബി മെമോറിയല്‍ ആശുപതിയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോക്റ്റര്‍ പ്രശാന്ത് കൃഷ്ണന്‍.

“ഹലോ പ്രശാന്ത്‌…”

സമീറ ഫോണ്‍ ചെവിയോട് ചേര്‍ത്തു.

“നിങ്ങളുടെ ടീമിലെ ഫിലിപ്പ് വര്‍ഗ്ഗീസിന് വെടിയേറ്റു….”

സമീറയുടെ കണ്ണുകള്‍ മിഴിച്ചു.

“മോന്‍….അവനെ…”

“എന്താ?”

സമീറ ശബ്ദമുയര്‍ത്തി.

“മോനെത് പറ്റി?”

“ആരോ മോനെ പിടിച്ചുകൊണ്ട് പോയി….കം ഫാസ്റ്റ്…”

ദേഹം തളരുന്നത് പോലെ അവള്‍ക്ക് തോന്നി.

“മാഡം എന്താ?”

എല്ലാവരും അവള്‍ക്ക് ചുറ്റും കൂടി.

“ടേണ്‍ ഓണ്‍ ദ ടിവി…ന്യൂസ്…ക്യുക്ക്….”

ദീപ്തി ടി വിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓണ്‍ ചെയ്തു.

“സ്വര്‍ണ്ണക്കൊള്ള കേസില്‍ പത്മകുമാറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി…”

അരുണ്‍കുമാര്‍ ആണ്.

“ഇപ്പോളിതാ നടുക്കുന്ന മറ്റൊരു ന്യൂസ്…”

അരുണ്‍ പറഞ്ഞു.

എല്ലാവരുടെയും കണ്ണുകള്‍ അതിലേക്ക് നീണ്ടു.

“കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ സമീറ ശിവദാസിന്‍റെ മകന്‍ സമീര്‍ അജ്ഞാതരാല്‍ കിഡ്നാപ്പ് ചെയ്യപ്പെട്ടു…സമാനമായ രീതിയില്‍ രണ്ടു കുട്ടികളെക്കൂടി അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയതായി വിവരം കിട്ടുന്നു…പവന്‍ നന്ദകുമാര്‍, അനില്‍ മാത്യു എന്നിവരാണവര്‍…ഏകദേശം എട്ട് വയസ്സ് പ്രായമാണ് മൂവര്‍ക്കും…”

എല്ലാവരും പരസ്പ്പരം ചകിതമായ ഭാവത്തോടെ നോക്കി.

പെട്ടെന്ന് സമീറ എഴുന്നേറ്റു.

ദൃഡമായ ഭാവത്തോടെ അവള്‍ സഹപ്രവര്‍ത്തകരെ നോക്കി.

“കം!”

അവള്‍ പറഞ്ഞു.

“ഫിലിപ്പിന്‍റെ അടുത്തേക്ക് പോകാം…ബേബി മെമ്മോറിയല്‍ ഹോസ്പ്പിറ്റല്‍…”

Leave a Comment

Your email address will not be published. Required fields are marked *