ലത്തീഫ പറഞ്ഞു.
"… അതുകൊണ്ട് നിന്റെ കൂടെ ജീവിക്കുന്നതിന് മുമ്പ് അവനുമായി സെക്സിൽ ഏർപ്പെടാൻ പോകുന്നത് ഞാനായിരിക്കും എന്ന് അവൾ പറഞ്ഞു…"
"എന്നുവെച്ചാ മാഡവും ഇവനുമൊരുമിച്ച് ജീവിക്കുന്നേനു മുമ്പ് ആ എന്തിരവൾ അവനുമായി …അങ്ങനെ ഉണ്ടാവുമെന്ന് അല്ലേ?"
ലത്തീഫ തലയാട്ടി.
"നടന്നത് തന്നെ!"
ഒരു വെല്ലുവിളിയുടെ സ്വരത്തിൽ സന്ദീപറഞ്ഞു.
"അത്കൊണ്ട് സന്ദീപിന്റെ മനസ്സ് മാറ്റാൻ വേണ്ടി അവൾ എക്‌സോർസിസം നടത്താൻ പോകുവാ..അതിഭയങ്കര ശക്തിയുള്ള എക്‌സോർസിസം…"
"അതി ഭയങ്കരം എന്നൊക്കെ പറഞ്ഞാൽ നമ്മുടെ ഈ ഓലപ്പടക്കത്തിന്റെ അത്രേം ശക്തി ഒക്കെ കാണുമാരിക്കും അല്ലെ?"
സന്ദീപ് ചോദിച്ചു.
"സന്ദീപ്!"
താക്കീതിന്റെ സ്വരത്തിൽ ലത്തീഫ വിളിച്ചു.
"അങ്ങനെ പുച്ഛിച്ച് തള്ളണ്ട! അവളുടെ എക്‌സോർസിസം ഒക്കെ അത്ര നിസ്സാരമല്ല!"
"ശ്ശ്യേ!"
ഹേമന്ത് പുച്ഛത്തോടെ പറഞ്ഞു.
"മാഡവും അതൊക്കെ വിശ്വസിക്കുന്നുണ്ടോ…യൂ ആർ എ ലക്ച്ചറർ…എന്നിട്ടും!"
"സ്നേഹമുള്ളവരുടെ കാര്യത്തിൽ ചില കാര്യങ്ങളൊക്കെ
ഇഷ്ടമില്ലെങ്കിലും നമ്മൾ വിശ്വസിച്ചു പോകും ഹേമന്ത്!"
ഹേമന്ത് അൽപ്പ സമയം ആലോചനാമഗ്നനായി.
"അവളൊറ്റയ്ക്കാണോ വന്നത്?"
അവൻ ചോദിച്ചു.
"ഒറ്റയ്ക്കാണ്..അത് ടാക്സി വണ്ടിയാണ്…"
ലത്തീഫ പറഞ്ഞു.
"അപ്പോൾ മാഡത്തിനെ അവൾ ഉപദ്രവിക്കാനോ അങ്ങനെ എന്തെങ്കിലും പ്ലാനുമായി…?"
ലത്തീഫ ഒന്നും പറഞ്ഞില്ല.
"അതെന്ത് ചോദ്യമാ ഹേമന്ത്?"
സന്ദീപ് ചോദിച്ചു.
"രവിസാറിനെ വിഷംകൊടുത്ത കൊന്ന രാക്ഷസിയാണ് അവൾ …കാര്യം നടക്കാതെ വരുമ്പോൾ അവൾ മാഡത്തിനെ…!"
ഹേമന്ത് അൽപ്പം ആലോചിച്ചു.
പിന്നെ അവൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
"മാഡം…"
അവൻ ഗൗരവം നിഴലിച്ചു സ്വരത്തിൽ പറഞ്ഞു .
അവർ ഇരുവരും അവനെ നോക്കി.
"മാഡം ഒരാഴ്‌ച്ചത്തെ ലീവിന് അപ്ലൈ ചെയ്യണം ..ഇപ്പോൾ ..ടെലിഫോണിക് ആയി.."
അവർ ഹേമന്തിനെ നോക്കി.
"ഞാനും മാഡവും ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങുന്നു…"
"എങ്ങോട്ട്?"
"എടാ നമ്മുടെ മണിക്കുട്ടനില്ലേ?"
ഹേമന്ത് ചോദിച്ചു.
"ഏഹ്? ലിസി ആന്റീടെ വീട്ടിലെ പണിക്കാരനോ?"
ലത്തീഫയും ഹേമന്തിനെ നോക്കി.
"എടാ പൊട്ടാ അവൻ വെറും ഒരു പണിക്കാരൻ മാത്രമല്ല.."
ഹേമന്ത് പറഞ്ഞു.
"പിന്നെ?"
"ഒരു വലിയ കളരി അഭ്യാസികൂടെയാ!"
"നീ
ഒന്ന് പോ ഹേമന്തേ ചുമ്മാ പോച്ചാ അടിക്കാതെ! അവൻ അത്ര വലിയ അഭ്യാസി ആണേൽ എന്നാ കാണിക്കാനാ ഈ ബംഗാളികളെപ്പോലെ കൂലിപ്പണി എടുക്കാൻ പാലക്കാട്ടൂന്നു ഇവിടെ വന്നു നിക്കുന്നെ?"
"എന്റെ പൊന്ന് സന്ദീപേ!"
ഹേമന്ത് നിസ്സഹായത നിറഞ്ഞ സ്വരത്തിൽ വിളിച്ചു.
"ലാലച്ചൻ ചേട്ടനോട് ഞാൻ സത്യം ചെയ്ത് പറഞ്ഞതാ ആരോടും പറയത്തില്ലന്ന് …എന്നാലും നിന്നോട് ഞാമ്പറയാം.നീയെന്റെ ചങ്കല്ലേ..? മാഡം എന്റെ ചങ്കിന്റെ വുഡ് ബിയും …! മണിക്കുട്ടന് നാട്ടിൽ ഒരു പോലീസ് കേസുണ്ട്…! പാർട്ടീടെ എന്തോ പ്രശ്നവാ … ! അതുകൊണ്ട് ഒരു നാലഞ്ച് മാസം മാറി നിക്കാൻ വന്നതല്ലേ!"
"ആണോ?
സന്ദീപ് അദ്‌ഭുതത്തോടെ ചോദിച്ചു.
"ഹ്മ്മ് .."
"ഹേമന്ത് ..അങ്ങനെയെങ്കിൽ സന്ദീപിന്റെ നെരേം എന്തെങ്കിലും പ്രോബ്ലം ഉണ്ടാകും ഹേമന്ത് .."
"അതിന് ഇവനിപ്പം തന്നെ എന്റെ വീട്ടിലേക്ക് പോകുവല്ലേ…ഞാൻ മമ്മിയോട് കാര്യങ്ങളൊക്കെ പറഞ്ഞോളാം ..മമ്മി ഇക്കാര്യത്തിൽ ഒക്കെ വളരെ പോസിറ്റിവാ …എനിക്കൊറപ്പാ…!"
സന്ദീപ് ഗൗരവമായി ആലോചിച്ചു.
"നീയിങ്ങനെ തല പുകഞ്ഞ് അത്ര ആലോചിക്കാനൊന്നുമില്ല,"
അത് കണ്ട് ഹേമന്ത് പറഞ്ഞു.
"കമ്പൈൻഡ് സ്റ്റഡിക്ക് വേണ്ടി
നീ എന്റെ വീട്ടിലേക്കവരുന്നു. ലിസി ആന്റിയോട് ഞാൻ ഉള്ള കാര്യം അതുപോലെ പറയുന്നു..ആന്റിയും ആന്റീടെ മോൾ ജിസ്മിയും മാഡത്തെ പൊന്നുപോലെ നോക്കും…"
"അതിന് …"
ലത്തീഫ ഹേമന്തിനെ സംശയത്തോടെ നോക്കി.
"അതിന് ഹേമന്ത് പറഞ്ഞാൽ അവർ …?"
"അവർ …അതായത് ലിസി ആന്റി അത് ചെയ്യും അതിലപ്പുറവും ചെയ്യും?"
"ഏഹ് …എന്നുവെച്ചാൽ?"
ലത്തീഫ കണ്ണുകൾ വിടർത്തി ചോദിച്ചു.
"ഈ ഹേമന്തിന് ഒരു നാടൻ അമ്മായി ലൈൻ?"
ലത്തീഫ ചിരിച്ചുകൊണ്ട് ചോദിച്ചു.
"ലൈനല്ല,"
സന്ദീപ് ചിരിച്ചു.
"ലൈംഗികം.ലൈംഗികം മാത്രം,"
സന്ദീപ് പൊട്ടിച്ചിരിച്ചു.
"ഏഹ്!"
ലത്തീഫ ഹേമന്തിന്റെ തലമുടിയിൽ തഴുകി.
"മൊട്ടേന്ന് വിരിഞ്ഞില്ല! അതിന് മുമ്പേ നീ മൊട്ട പൊട്ടിക്കാൻ തൊടങ്ങിയോടാ ചെക്കാ?"
ഹേമന്ത് ചമ്മലോടെ ലത്തീഫയെ നോക്കി.
"ഇപ്പഴേ തുടങ്ങി!"
സന്ദീപ് ചിരിക്കിടയിൽ പറഞ്ഞു.
"ഇപ്പോൾ പൊട്ടിച്ചുകൊണ്ടേയിരിക്കുന്നു. പ്രസൻറ്റ് പെർഫെക്റ്റ് കണ്ടിന്യുവസ് ടെൻസ്…!"
"ശ്ശ്യേ!"
ഹേമന്ത് സന്ദീപിന്റെ നേരെ അടിക്കാൻ കയ്യോങ്ങി.
"എന്റെ മാനം പോയിക്കഴിഞ്ഞല്ലോടാ!"
"നമ്മടെ മാഡത്തോട് അല്ലേടാ ..എന്റെ വുഡ് ബിയോട് അല്ലേ? ഡോണ്ട് വറി!"
സന്ദീപ് ലത്തീഫയെ നോക്കി.
അവൾ
ലജ്ജ കലർന്ന ഒരു പുഞ്ചിരി സന്ദീപിന് സമ്മാനിച്ചു.
"മാഡം ഇനി ഒന്നും ആലോചിക്കാനില്ല…"
എല്ലാവരും എഴുന്നേറ്റപ്പോൾ ഹേമന്ത് പറഞ്ഞു.
"നല്ല ഒരു ടിപ്പിക്കൽ റൂറൽ ബ്യൂട്ടിഫുൾ പ്ളേസിലേക്കാണ് നമ്മൾ പോകുന്നത്..മാക്സിമം ഒരു വൺ വീക്ക്.ഉദയ്പ്പൂരിൽ നിന്ന് പ്‌ളെയിൻ കയറി ഒരു എക്‌സോർസിസ്റ്റ് മാഡത്തിനെയും ഇവനെയും അന്വേഷിച്ച് വരണമെങ്കിൽ നമ്മൾ പ്രിക്കോഷൻ എടുത്തേ മതിയാവൂ…ഞാൻ നോക്കിയിട്ട് മണിക്കുട്ടൻ ഉള്ള സ്ഥലം സേഫ് ആണ്…ഒരു ഔട്ടിങ് ആയി കണ്ടാൽ മതി…
സന്ദീപ് പറഞ്ഞു നിർത്തി ഹേമലതയെ നോക്കി.
"എന്നിട്ട് എവിടെ സന്ദീപിന്റെ സുന്ദരിപ്പെണ്ണ് ലത്തീഫ?"
ഹേമലത പുഞ്ചിരിയോടെ ചോദിച്ചു.
"ഞാൻ വന്ന വണ്ടിയിൽ ഉണ്ടാരുന്നു ആന്റി…"
അവൻ പറഞ്ഞു.
"എന്നെ ഇവിടെ ഇറക്കിയിട്ട് ആ വണ്ടി ലിസി ആന്റീടെ വീട്ടിലേക്ക് പോയി."
"ലിസിയെ കാര്യങ്ങൾ ഒക്കെ അറിയിച്ചിട്ടുണ്ടല്ലോ അല്ലെ?"
"പിന്നില്ലേ! അറിഞ്ഞു കഴിഞ്ഞ് ആന്റി പറഞ്ഞു ,ഒന്നും പേടിക്കേണ്ട,ധൈര്യമായി ഇങ്ങോട്ട് വിട്ടേരെ,ഒരാഴ്ച്ചയല്ല ഒരു മാസം അല്ലെങ്കിൽ ഇഷ്ടമുള്ള കാലമത്രയും നിന്നോട്ടെ എന്ന്!"
ഹേമന്ത് എങ്ങോട്ട് പോയി മോനെ?"
ഹേമതലത
ചോദിച്ചു.
"ആന്റി നമ്മുടെ ജെറീടെ പപ്പായ്ക്ക് ഒരു ആക്സിഡന്റ്റ് ഉണ്ടായി,"
സന്ദീപ് പറഞ്ഞു.
"ബ്ലഡ് വേണാരുന്നു.ബി നെഗറ്റിവ്. റെയർ അല്ലെ അത്? ഹേമന്തിന്റെ ഗ്രൂപ്പ് അതാണല്ലോ. അവൻ മംഗലാപുരം പോയേക്കുവാ. പെട്ടെന്ന് വരും.."
"ഈ ചെറുക്കൻ!"
ഹേമലത ചിരിച്ചു.
"നാട്ടുകാർക്ക് കൊടുത്ത് കൊടുത്ത് ലാസ്റ്റ് ദേഹത്ത് ഒരു തുള്ളി ബ്ലഡ് പോലും ഇനി ബാക്കി കാണില്ല.."
"പേടിക്കേണ്ട ആന്റി,"
സന്ദീപ് സമാശ്വസിപ്പിച്ചു.
"അവന്റെ ഹെൽത്ത് ഒക്കെ ഒക്കെയല്ലേ..? പിന്നെന്താ?"
"ഏയ് എനിക്ക് കുഴപ്പമൊന്നുമില്ല മോനെ,"
ഹേമലത പറഞ്ഞു.
"നല്ല കാര്യത്തിനല്ലേ..എന്നാലും ഇത്രേം ദൂരം ആയിപ്പോയല്ലോ എന്നോർക്കുമ്പം! അത്രേയുള്ളൂ…"
"ഹേമന്തിന്റെ കുറവ് വീട്ടിൽ വരുത്താതെ ഞാൻ നോക്കിക്കോളാം ആന്റി,"
സന്ദീപ് പറഞ്ഞു.
"എന്തൊക്കെയാ അവൻ ചെയ്യുന്നേ ആന്റീനെ ഹെൽപ്പ് ചെയ്യാൻ? അതൊക്കെ ചെയ്യാൻ ഞാനില്ലേ?ഒന്നോ രണ്ടോ ദിവസത്തേക്കല്ലേ ഉള്ളൂ എന്നൊന്നും ആന്റി ചിന്തിക്കേണ്ട. അടുക്കളപ്പണി,വാഷിങ് ,ക്ളീനിങ്…എന്ത് വേണേലും കുഴപ്പമില്ല…"
"ഓഹോ!"
ഹേമലത ചിരിച്ചു.
"ബംഗാളിക്ക് പോലും ഇത്രേം പണി അറിയാൻ ചാൻസ് ഇല്ല. ഇപ്പം
മോൻ ഒന്നും ചെയ്യണ്ട. ആ മന്ത്രവാദി രാക്ഷസീടെ കണ്ണുംവെട്ടത്തൂന്ന് മറഞ്ഞിരിക്കുന്ന പണി മാത്രം ശ്രദ്ധിച്ചാ മതി,"
"അത് കുഴപ്പമില്ല ആന്റി.."
സന്ദീപ് പറഞ്ഞു.
"ഇങ്ങോട്ട് അവളോ അവളുടെ ആൾക്കാരോ ഒന്നും വരില്ല. ഒന്നാമത് ഹേമന്തിന് ഇവിടുത്തെ അമ്പലത്തിലെ ഭഗവതീൽ വലിയ വിശ്വാസമാ. രണ്ടാമത് ലിസി ആന്ററ്റീടെ വീട്ടിലെ മണിക്കുട്ടൻ…"
മണിക്കുട്ടന്റെ പേര് കേട്ടതേ ഹേമലതയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
"എന്താ ആന്റി?"
അത് കണ്ടിട്ട് സന്ദീപ് ചോദിച്ചു.
"എന്താ മണിക്കുട്ടൻ കുഴപ്പക്കാരനാണോ?"
തലേ രാത്രിയിൽ കണ്ട ദൃശ്യങ്ങൾ അവളുടെ മനസ്സിലേക്കോടിയത്തി.
"കുഴപ്പക്കാരനൊന്നുമല്ല.."
"എന്നാലും എന്തോ ഉണ്ടല്ലോ ..പറ ആന്റി പ്ലീസ്!"
"ഇല്ല മോനെ,"
ഹേമലത പുഞ്ചിരിയോടെ പറഞ്ഞു.
"മോന്റെ വിഷമം ആന്റിക്ക് മനസ്സിലായി. മിസ്സിന്റെ സേഫ്റ്റി ഓർത്തല്ലേ! മണിക്കുട്ടൻ അതൊക്കെ നോക്കിക്കൊള്ളും .. "
"ശരി!"
വിഷമത്തോടെ സന്ദീപ് പറഞ്ഞു.
"ഇപ്പം ഹേമന്താണ് ചോദിച്ചിരുന്നതെങ്കിൽ ആന്റി മനസ്സിലുള്ളത് പറഞ്ഞേനെ..ഞാൻ പുറത്തുള്ള ഒരാളായത് കൊണ്ട്…"
"അയ്യേ!"
അവൾ പ്രതിഷേധിക്കുന്ന സ്വരത്തിൽ പറഞ്ഞു.
"ഇതെന്താ
ഈ പറയുന്നേ? മോൻ പുറത്തുള്ള ആളാണെന്ന് ആന്റി എപ്പഴാ പറഞ്ഞെ? അതൊന്നുമല്ല ഒരിക്കലും.എന്റെ മോന്റെ ഫ്രണ്ട് എന്റെ മോനെപ്പോലെ തന്നെയല്ലേ?"
"ഓക്കേ ..ശരി!"
സന്ദീപ് വാടിയ മുഖത്തോടെ പറഞ്ഞു.
"ഓ!എന്നിട്ടും കെറുവാണോ?"
അത് കണ്ട് ഹേമലത ചോദിച്ചു.
"ഇതിപ്പം ഒരു ചമ്മലും ജാള്യതേം കാരണമാ ഞാൻ പറയാത്തത് എന്റെ മോനെ …മണിക്കുട്ടനും ലിസിം ജിസ്‍മീം മൂന്നും കൂടി ഇന്നലെ അവൻ കിടക്കുന്ന ഷെഡ്‌ഡിൽ ഇന്നലെ നൈറ്റ് ഉണ്ടാരുന്നു..അതോർത്ത് ഞാൻ ചിരിച്ചതാ.."
സന്ദീപ് നെറ്റി ചുളിച്ചു.
"മൂന്ന് പേരും കൂടിയോ?"
"ആം ..മൂന്ന് പേരും കൂടി.."
സന്ദീപിൽ നിന്നും നോട്ടം മാറ്റി പുഞ്ചിരിച്ചുകൊണ്ട് ഹേമലത പറഞ്ഞു. അവളുടെ ശ്വാസം ഉയർന്നു.
"അത് ..അതെന്തിനാ? എന്തേലും വർക്ക് ? ആന്റി കണ്ടോ?"
"ആ പിന്നില്ലേ.."
അവൾ പെട്ടെന്ന് പറഞ്ഞു.
"ഞാൻ കണ്ടു …അയ്യോ ഇല്ല ..ഞാൻ ഒന്നും കണ്ടില്ല…"
അബദ്ധം പറ്റിയത് പോലെ ഹേമലത പെട്ടെന്ന് പറഞ്ഞു.
സന്ദീപ് ചിരിച്ചു.
അവനു മനസ്സിലായി.
ലിസിയും ജിസ്മിയും മണിക്കുട്ടന്റെ ഷെഡ്‌ഡിൽ ഉണ്ടായിരുന്നു എന്നാണു ഹേമലത പറയുന്നത്. രാത്രിയിൽ. അത് എന്തിനായിരിക്കാം എന്ന് അവൻ ഊഹിച്ചു.ഒന്നുകിൽ
ജിസ്മിയേയും മണിക്കുട്ടനേയും ലിസി മോശമായി രാത്രിയിൽ കണ്ടിട്ടുണ്ടാവാം. അല്ലെങ്കിൽ ലിസി ആന്റി മണിക്കുട്ടനോട് അവിഹിത ബന്ധം പുലർത്തുന്നത് ജിസ്മി കണ്ടിരിക്കാം. ആ രംഗത്തിനാവാം ഹേമലത സാക്ഷ്യം വഹിച്ചിരിക്കുക. എന്തായാലും കൂടുതൽ ചോദിച്ച് ഹേമലതയെ ബുദ്ധിമുട്ടിക്കാൻ അവനാഗ്രഹിച്ചില്ല.
ഉച്ചയ്ക്ക് അടുക്കളയിൾ സന്ദീപ് ഹേമലതയെ എല്ലാക്കാര്യങ്ങളിലും സഹായിച്ചു.ഹേമലത അവനെ നിരുത്സാഹപ്പെടുത്തിയെങ്കിലും സന്ദീപ് അതൊന്നും കൂട്ടാക്കിയില്ല.
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഹേമലത സന്ദീപിനോട് ഉറങ്ങാൻ പറഞ്ഞു. അവൾ പറഞ്ഞതനുസരിച്ച് അവൻ ഹേമന്തിന്റെ മുറിയിൽ പോയി. എന്തായാലും കിടന്നയുടനെ അവനുറങ്ങി.
മൂന്ന് മണിക്കൂർ കഴിഞ്ഞ് നെറ്റിയിൽ ഒരു തണുത്ത സ്പർശമറിയുമ്പോഴാണ് സന്ദീപ് എഴുന്നേൽക്കുന്നത്. അവൻ കണ്ണുകൾ തുറന്നു.മുമ്പിൽ ലത്തീഫ നിൽക്കുന്നു. നെറ്റിയിൽ പതിഞ്ഞിരുന്നു അവളുടെ കയ്യിൽ അവൻ പിടിച്ചു.
"മിസ്സെപ്പഴാ വന്നേ?"
അവൻ ചോദിച്ചു.
"മിസ്സോ?"
അവൻ അവളുടെ ചോദ്യം കേട്ടു.
"അല്ല മിസ്സല്ലേ പറഞ്ഞത് ..നന്നായി പഠിച്ച് നല്ല മാർക്കോടെ പാസാക്കുന്നത് വരെ മിസ്സ് എന്റെ ടീച്ചറും
ഞാൻ സ്റ്റുഡന്റ്റും ആയിരിക്കുമെന്ന് …അതുകൊണ്ടല്ലേ ഞാൻ മിസ് എന്ന് വിളിച്ചേ?"
പെട്ടെന്ന് നെറ്റിറ്റിലിരുന്ന കൈ അവന്റെ തോളിലേക്ക് നീണ്ടു. ആ കൈ കൊണ്ട് അവൾ സന്ദീപിന്റെ തോളിനേ പിടിച്ചുലച്ചു.
സന്ദീപ് കണ്ണുകൾ തിരുമ്മി.
"ങ്ഹേ!"
അവനൊരു നിമിഷം അമ്പരന്നു.
ലത്തീഫയല്ല. പകരം ഹേമലത മുമ്പിൽനിൽക്കുന്നു!
"പഠിപ്പിക്കുന്ന ടീച്ചർ കാമുകി ആണെങ്കിലും മിസ് എന്ന് വിളിക്കുന്നതിൽ എനിക്ക് കുഴപ്പവുമൊന്നുമില്ല…"
ഹേമലത ചിരിച്ചു.
"പക്ഷെ കൂട്ടുകാരന്റെ മമ്മിയെ മിസ്സ് എന്ന് വിളിക്കണ്ട. വേണേൽ മിസ്സിസ് എന്ന് വിളിച്ചോ,"
അത് പറഞ്ഞ് ഹേമലത പൊട്ടിച്ചിരിച്ചു.
മനോഹരമായ ചിരിയലകളാണ് ചുറ്റും നിറയുന്നതെങ്കിലും സന്ദീപ് ജാള്യതയാടെ അവളെ നോക്കി.
"ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു മോനെ,"
സന്ദീപ് എഴുന്നേറ്റിരുന്നപ്പോൾ അവന്റെ അടുത്തിരുന്ന് ഹേമലത പറഞ്ഞു.
"ഊണിലും ഉറക്കത്തിലും നടപ്പിലും ഇരുപ്പിലും ഒക്കെ മോന്റെ മനസ്സിൽ ആ കുട്ടി മാത്രേ ഉള്ളല്ലോ …എനിക്കൊന്ന് കാണണം ആ സുന്ദരി കുട്ടീനെ …കുറച്ച് കഴിഞ്ഞ് ഞാൻ അമ്പലത്തി പോകുന്നുണ്ട് …അന്നേരം ലിസീടെ വീട്ടിലും ഒന്ന് കേറണം.നോക്കട്ടെ,
സദാ നേരോം ഇതുപോലെ ഒരു സുന്ദരക്കുട്ടപ്പന് സ്വപ്നം കാണാൻ മാത്രം സൗന്ദര്യമൊക്കെ അവൾക്കുണ്ടോ എന്ന്!"
സന്ദീപ് ലജ്ജയോടെ പുഞ്ചിരിച്ചു.
"ആന്റി അമ്പലത്തി പോകുന്നുണ്ടോ? എന്നാ ഞാനും ഉണ്ട്,"
"ആ പേരിൽ ലിസീടെ വീട്ടിൽ പോയി കാമുകിയെ കാണാൻ ആണോ?"
"അയ്യേ ..അതല്ല ..അമ്പലത്തിൽ ഒക്കെ ഒന്ന് പോകണ്ടേ ആന്റീ…ഇങ്ങനത്തെ ഒരു ഡേഞ്ചറസ് ടൈമിൽ!"
"ഹാ! അത് ശരിയാ…"
ഹേമലത പറഞ്ഞു.
*****************************
അഞ്ചു മണിയായപ്പോൾ സന്ദീപ് കുളിച്ച് വൃത്തിയായി.
അപ്പോഴേക്കും ഹേമലത വസ്ത്രങ്ങൾ മാറി തയാറായി നിൽക്കുകയായിരുന്നു.
കസവ് സാരിയും ബ്ലൗസുമണിഞ്ഞ് മുറ്റത്ത് പൂന്തോട്ടത്തിന് മുമ്പിൽ നിൽക്കുകയായിരുന്നു അവൾ അപ്പോൾ.
"വൗ!!"
അവളെ കണ്ട് സന്ദീപ് പറഞ്ഞു.
"ആന്റിയ്ക്ക് എന്ത് രസാ കസവ് സാരി…ഫിലിം സ്റ്റാറിനെപ്പോലെ തന്നെ!"
ഹേമലതയുടെ മുഖം നാണം കൊണ്ട് ചുവന്നു.
"ഏത് ഫിലിം സ്റ്റാർ?"
പൂക്കളിറുത്ത് കൂടയിലേക്ക് ഇടുന്നതിനിടയിൽ മുഖമുയർത്തി അവനെ നോക്കി ഹേമലത ചോദിച്ചു.
"സുമലതയെപ്പോലെ..!"
"ഓ!"
കൃത്രിമമായ അസഹ്യത ഭാവിച്ച് ഹേമലത പറഞ്ഞു.
"നിങ്ങക്കൊക്കെ എന്തിന്റെ കേടാ പിള്ളേരെ? ഹേമന്ത് ആണേൽ എന്നെ
എപ്പഴും അങ്ങനാ വിളിക്കുന്നെ! ഹേമലതയല്ല സുമലത എന്ന് …! ഞാൻ അവനോട് അന്നേരമൊക്കെ വഴക്കുണ്ടാക്കും!"
"വഴക്കോ?"
മുടി ചീക്കഴിഞ്ഞ് കണ്ണാടിക്ക് മുമ്പിലെ പ്ലാസ്റ്റിക് കേസിനുള്ളിൽ ചീപ്പ് തിരികെ വെച്ച് കൊണ്ട് സന്ദീപ് ചോദിച്ചു.
"പിന്നല്ലാതെ!"
ഹേമലത പറഞ്ഞു.
"എന്നെക്കണ്ടാൽ സുമലതയെപ്പോലെയാണ് എന്ന് പറഞ്ഞാൽ എനിക്ക് ഒരു മലയാളി ലുക്ക് ഇല്ല എന്നല്ലേ? കന്നഡക്കാരത്തിയുടെടെയോ ആന്ധ്രാക്കാരീടെയോ ലുക്കാണെന്നല്ലേ? ഇവിടെ ഇഷ്ടം പോലെ കാവ്യാമാധവൻമാരും ഭാവനമാരും ഒക്കെ ഉള്ളപ്പോൾ നിങ്ങളൊക്കെ എന്തിനാ വെറുതെ കള്ളവണ്ടി കയറി ചുമ്മാ കർണ്ണാടകത്തേക്ക് ഒക്കെ പോകുന്നെ?"
ഹേമലതയുടെ വാക്കുകൾ സന്ദീപിൽ ചിരി ഉണർത്തി.
"ഭഗവതിക്കാണ് പൂക്കൾ,"
പൂവിറുക്കുന്നത് നോക്കി നിന്ന സന്ദീപിനോട് അവൾ പറഞ്ഞു.
"മോന് പ്രോബ്ലം ഉള്ള ടൈം അല്ലെ? നന്നായി പ്രാർത്ഥിക്കണം കേട്ടോ,"
അവൻ തല കുലുക്കി.
ചുവരിലെ ഭഗവതിയുടെ ചിത്രത്തിലേക്ക് നോക്കിയാ ഹേമലത ഒരു നിമിഷം നടുങ്ങി.
"എന്താ ആന്റ്റി?"
അത് കണ്ട് അവൻ ചോദിച്ചു.
"ഒന്നുമില്ല മോനെ,"
പെട്ടെന്ന് കണ്ണുകൾ മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.
"ഭഗവതീടെ ഫോട്ടോയിൽ
തീ പിടിച്ചത് പോലെ ..അങ്ങനെ എന്തോ പെട്ടെന്ന് കണ്ടു …ജസ്റ്റ് ഒരു തോന്നൽ!"
സന്ദീപ് കണ്ണുകൾ മാറ്റി ചിത്രത്തിലേക്ക് നോക്കി.
ഒരു നിമിഷാർദ്ധം അവനും തോന്നി അങ്ങനെ!
എന്തായിരിക്കാം കാരണം?
ഇന്ദ്രാണി എക്‌സോർസിസം തുടങ്ങിക്കാണുമോ എന്റെ ഈശ്വരാ!
അവൻ ഉത്ക്കണ്ഠയോടെ ചിന്തിച്ചു.
"പോകാം ആന്റി?"
മുറ്റത്തേക്കിറങ്ങി അവൻ ബൈക്ക് വെച്ചിരുന്ന പോർച്ചിലേക്ക് നടന്നു.
ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവൻ ഹേമലതയുടെ അടുത്തെത്തി നിർത്തി.
ഹേമലത അവന്റെ പിമ്പിൽ ഇരുന്നു.
"തിരിച്ച് വന്നിട്ട് ലിസീടെ വീട്ടിൽ പോയാ പോരെ? മാത്രമല്ല …ഇന്നത്തെ നൈറ്റ് ഫുഡ് അവിടെയാണ്. ലിസി എന്നെ വിളിച്ചാരുന്നു. സപ്പർ അവരവിടെ ഉണ്ടാക്കും എന്ന് പറഞ്ഞു.ഇവിടെ ഒന്നും വെച്ചേക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു.."
ഹേമലത ചോദിച്ചു.
"മതി ആന്റി…"
പിമ്പിൽ നിന്ന് വശ്യവും ഉന്മത്തവുമായ സുഗന്ധം ഹേമലതയിൽ നിന്നും സന്ദീപിന്റെ സിരകളിലേക്ക് ഒഴുകി. ചുവന്ന മേഘങ്ങൾ ആകാശത്തിനും കടൽപ്പക്ഷികൾ തിരകളുടെ സംഗീത്തിന് നൽകുന്നതും ആ സുഗന്ധമാകാം. പുതുമണ്ണിൽ മുളപൊട്ടുന്ന പുൾക്കടികളുടെ മൃദുലതയുടെ മണം.
കടൽത്തട്ടിൽ
സുഷുപ്തിയിലായ പവിഴങ്ങൾ സൂര്യപ്രകാശം കണ്ടിട്ടെന്നത് പോലെ അകതാരിൽ എന്തോ ഉണർന്ന് ത്രസിക്കുന്നത് സന്ദീപ് അറിഞ്ഞു.
"മോനേ.."
അപ്പോൾ ഹേമലത കൈത്തലം അവന്റെ തോളിൽ അമർത്തി.
"സൂക്ഷിച്ച്! വഴി മൊത്തം കല്ലും കുഴിയുമാണ്! ഹേമന്തിന്റെ കൂടെപ്പോകുമ്പം ഓരോ ഇഞ്ചീലും കുലുങ്ങും വണ്ടി!"
ആ നിമിഷം ബൈക്ക് ഒന്ന് വെട്ടി. പലയിടത്തും കല്ലുകൾ കിടന്നതിനാൽ സന്ദീപിന് ബാലൻസ് വിട്ടുപോയിരുന്നു.
"ആന്റി മുറുക്കെപിടിച്ചിരിക്ക് …എനിക്ക്…"
ബൈക്ക് സൂക്ഷിച്ച് തെന്നിച്ച് വിട്ടുകൊണ്ട് സന്ദീപ് പറഞ്ഞു.
ആ നിമിഷം ഹേമലതയുടെ ദേഹം സന്ദീപിന്റെ പുറത്ത് ശക്തിയായി വന്നിടിച്ചു.
"ഓ! മോനെ ..ഐ സോറി…"
"ഏയ്! എന്തിന്?"
"മോനെ ആന്റി ഇടിച്ചില്ലേ?"
"ഓ! അതോ?"
അവൻ ചിരിച്ചു.
"എന്റെ മേത്ത് ഒരു പഞ്ഞിക്കെട്ട് വന്ന് കൊണ്ട ഫീൽ അല്ലെ ഉണ്ടായുള്ളൂ!"
പഞ്ഞിക്കെട്ട്!
ഹേമലത നാക്ക് കടിച്ചു.
മുലകളാണ് അവന്റെ ദേഹത്ത് ഇടിച്ചമർന്നത്.
അപ്പോഴുണ്ടായത് പഞ്ഞിക്കെട്ട് കൊണ്ട് സ്പർശിച്ച പോലെയാണ് എന്ന്!
നിഷ്ക്കളങ്കമായി പറഞ്ഞതാവാം.
അങ്ങനെയാണ് സന്ദീപിന്റെ വാക്കുകളിൽ നിന്ന് തനിക്ക് തോന്നുന്നത്.
മകന്റെ ഏറ്റവുമടുത്ത
കൂട്ടുകാരനല്ലേ?
പോരാത്തതിന് സ്വന്തം പ്രണയിനിയെ ഓർത്ത് ഉരുകുന്നവനും!
ഹേമലത ആശ്വസിച്ചു.
അതുകൊണ്ട് തന്നെ സന്ദീപിനോട് ചേർന്നിരിക്കുന്നതിലോ ദേഹം അവനോട് അമർത്തുന്നതിലോ തോളിൽ കൈത്തലമമർത്തുന്നതിലോ അവൾക്ക് അസ്വാഭാവികത തോന്നിയില്ല.
അമ്പലമെത്തി.
"നാശം!"
അമ്പല മതിലിനടുത്തേക്ക് നോക്കി ഹേമലത പിറുപിറുത്തു.
"എന്താ ആന്റി?"
മതിലിനടുത്തേക്ക് ബൈക്ക് ഓടിച്ചുകൊണ്ട് സന്ദീപ് ചോദിച്ചു.
ഹേമലത ഒന്നും മിണ്ടിയില്ല.
മതിലിനടുത്ത് ദീഘകായനും അയാളുടെ കൂടെ മറ്റ് രണ്ടു പേരും നിൽക്കുന്നു.നാല്പത്തി അഞ്ചിനടുത്ത് പ്രായമുണ്ടാവണം. സന്ദീപ് അങ്ങോട്ട് ബൈക്ക് അടുപ്പിക്കാൻ തുടങ്ങിയത് മുതൽ അയാളുടെ നോട്ടം ഹേമലതയിലാണ് എന്ന് അവൻ കണ്ടു.
"ഹേമേ.."
ദീർഘകായൻ ചിരിച്ചുകൊണ്ട് അവളെ വിളിച്ചു.
സന്ദീപ് ബൈക്ക് ചാരിവെച്ച് ഹേമലതയുടെ അടുത്തേക്ക് വന്നു.
"ഇന്നലെ ഞാൻ വിളിച്ചിരുന്നു, ഹേമ ഫോണെടുത്തില്ല…"
അയാൾ ഹേമലതയുടെ മുമ്പിലെത്തി പറഞ്ഞു.
"വഴീന്ന് മാറ്!"
ഹേമലത ശബ്ദമുയർത്തി.
"ഹ! "
അയാൾ ശബ്ദമുയർത്തി.
"ഇത്ര റൂഡ് ആയി ബിഹേവ് ചെയ്യാൻ ഞാൻ മോശമായിട്ടൊന്നും പറഞ്ഞില്ലല്ലോ,"
വഴിയിൽ
നിന്നും മാറാതെ അയാൾ ചോദിച്ചു.
"ചേട്ടൻ ഒന്നും പറഞ്ഞില്ല,"
സന്ദീപ് മുമ്പോട്ട് കയറി നിന്നിട്ട് അയാളെ നോക്കി.
"പക്ഷെ ചെയ്തു. എന്താ ചെയ്‌തെന്നായിരിക്കും. മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു. അത് ക്രിമിനൽ കുറ്റം. അതുകൊണ്ടാണ് ആന്റി റെസ്പോണ്ട് ചെയ്തത്. അത് റെസ്പോൺസ് ആണ്. റൂഡ് ബിഹേവിങ് അല്ല!"
"നീയാരാടാ?"
അയാൾ ക്രൂദ്ധനായി ചോദിച്ചു.
"മകൻ!"
"ആഹ്! മകൻ!"
"അതിനിവൾക്ക് ഒറ്റ മകനല്ലേ ഒള്ളൂ? അത് വേറൊരുത്തൻ അല്ലേ?"
"മോനേ, വാ!"
അതിനിടയിൽ ഹേമലത സന്ദീപിന്റെ കൈക്ക് പിടിച്ച് മുമ്പോട്ട് നടന്നു.
"അജ്‌ജാതി ആളുകളോടൊന്നും വഴക്കിന് നിൽക്കരുത്!"
"അവക്കിപ്പം കൊച്ച് പിള്ളേരോടാ പൂതീന്ന് തോന്നുന്നു!"
പിമ്പിൽ നിന്ന് അയാൾ പറയുന്നത് അവരിരുവരും കേട്ടു.
"ഈ ഗൾഫിലൊക്കെ പണിയെടുക്കുന്നോമ്മാരുടെ കെട്ടിയോൾമാർക്ക് നമ്മള് തൈക്കിഴവന്മാരോട് ഒരു കാരുണ്യവും ഇല്ലല്ലോ!"
സന്ദീപിന് ശരിക്കും ദേഷ്യം വന്നു.അയാളുടെ നേർക്ക് തിരിഞ്ഞ് ഹേമലതയുടെ പിടി വിടുവിക്കാൻ അവൻ ശ്രമിച്ചു.പക്ഷെ അവന്റെ കൈത്തണ്ടയിലെ ഹേമലതയുടെ പിടി മുറുകി.
"മോൻ പറയുന്നത് കേൾക്ക്!"
അവൾ പറഞ്ഞു.
"വൃത്തികെട്ടവന്മാര്
എന്ത് വേണേലും പറയട്ടെ! അമ്പലമാ ഇത്!വഴക്കടിക്കാനുള്ള പ്ലേസ് അല്ല.പ്ലീസ്! വാ!"
സന്ദീപ് അനുസരിച്ചു.
ക്ഷേത്ര സന്നിധിയിൽ അവളുടെ അടുത്ത് നിന്ന് കണ്ണുകളടച്ച് കൈകൂപ്പുമ്പോൾ വീണ്ടും രാത്രിമുല്ലയുടെ പൂത്തമണം അകതാരിലേക്കടുക്കുന്നത് സന്ദീപ് അറിഞ്ഞു.
രാക്കടമ്പിന്റെ ഉലയുന്ന ചില്ലകൾക്കിടയിലൂടെ മഞ്ഞിനപ്പുറം നിലാവ് ഇപ്പോൾ കടന്നു വരും.
ഭഗവതിയുടെ തിരുവിഗ്രഹത്തിന് മുമ്പിൽ നിൽക്കുമ്പോഴും ചന്ദനം മണക്കുന്ന ഈ ഉടലിന്റെ ഗന്ധത്തിന് തന്റെ ഉള്ള് തപിക്കുന്നത് എന്തിനാണ്?
പ്രാർത്ഥനയ്ക്കിടയിൽ ഹേമലത കണ്ണുകൾ തുറന്ന് അവനെ നോക്കി.
അപ്പോൾ സന്ദീപ് തന്നെയും നോക്കി നിൽക്കുകയാണ്!
ശാസന കലർന്ന നോട്ടത്തിലൂടെ അവൾ അവനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു.
അവനുടനെ ഭഗവതിയെ നോക്കി വീണ്ടും കണ്ണുകളടച്ചു.
"പിന്നെയും സന്ദീപ് ആ കുട്ടിയെ ഓർത്തു അല്ലെ? പ്രാർത്ഥിക്കുമ്പോൾ?"
പ്രസാദവും വാങ്ങി മണ്ഡപത്തിന് കീഴെ കൂടി നടക്കവേ ഹേമലത സന്ദീപിനോട് ചോദിച്ചു.
പുറത്ത്,മതിലിന് മുകളിൽ മെക്സിക്കൻ പെരിവിങ്കിൾ കാറ്റിൽ ഉലഞ്ഞു.
അകലെ ആരോ ഓടക്കുഴൽ വായിക്കുന്നത്
കാറ്റിനോടൊപ്പം വന്ന് അവരെ തഴുകി.
"എന്താ ആന്റി?"
അവൻ ചോദിച്ചു.
"പ്രാർത്ഥനയ്‌ക്കിടയ്ക്ക് എന്നെ അങ്ങനെ നോക്കിയപ്പോൾ …അപ്പോൾ ഞാൻ കരുതി സന്ദീപ് ലത്തീഫയെ ഓർത്തു എന്ന്…"
ആദ്യമഴ നനയുന്ന താമരയിതളിന്റെ ആർദ്ര സൗമ്യത മിഴികളിൽ നിറച്ച് ഹേമലത അവനെ നോക്കി.
"ആന്റി …"
ദൂരെ എവിടെയോ, തളിരിടുന്ന കറുകയുടെ മേൽ തൂവൽ പൊഴിക്കുന്ന പഞ്ചവർണ്ണക്കിളികളുടെ മൊഴിയഴകുകൾ സന്ദീപ് കേട്ടു അപ്പോൾ .
ഹേമലത അവനെ നോക്കി.
"കസവ് സാരിയിൽ … ഇത്ര ഭംഗിയായി ഞാൻ ആരെയും കണ്ടിട്ടില്ല …കണ്ണുപറിക്കാൻ തോന്നിയില്ല അപ്പോൾ ഭഗവതീടെ മുമ്പിൽ ആന്റി പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ…ഒരു ..ഒരു ..ദേവതയാണോ എന്ന് ഞാൻ …"
ആരാണ് ഇപ്പോൾ തന്നെ നോക്കിക്കൊണ്ടിരിക്കുന്നത്?
തന്റെ കണ്ണുകളിൽക്ക് ഹേമലത നോക്കിയപ്പോൾ സന്ദീപ് സംശയിച്ചു.
ഒരു മഴയ്ക്കും ഇത്ര കുളിര് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.
ഒരു നക്ഷത്രവും ഇത്ര പ്രകാശവും.
നെഞ്ചിലെ മണിയിടിപ്പുകൾ ഇത്ര സംഗീതത്തോടെ എപ്പോഴാണ് താൻ കേട്ടിട്ടുള്ളത്?
"മോനേ.."
ചുവന്ന പവിഴാധരങ്ങൾ വിറയ്ക്കുന്നത് സന്ദീപ് കണ്ടു.
"എന്താ മോൻ എന്നോട് ഇങ്ങനെയൊക്കെ …? ഞാൻ ഹേമന്തിന്റെ
..മോന്റെ കൂട്ടുകാരന്റെ…അമ്മ …"
മന്ദസമീരനിൽ മെക്സിക്കൻ പെരിവിങ്കിളിനോടൊപ്പം മഴവില്ലുകളും ഒഴുകിയെത്തുന്നുണ്ടോ?
അല്ലങ്കിൽ ഹേമലതയുടെ വിടർന്ന മിഴിമുനകളിൽ മഴവില്ലുകൾ പോലെ
നിറയുന്ന മദഭരമായ സംഗീതത്തിൽ, ശിലകളെപ്പോലും പ്രണയലോലുപരാക്കുന്ന ശിൽപ്പഗന്ധർവ്വന്മാർ ഉറങ്ങിക്കിടക്കുന്നുണ്ടോ?
"അറിയില്ല …അറിയില്ല ആന്റി ..പക്ഷെ ഭഗവതീടെ മുമ്പിൽ ആന്റി പ്രാർത്ഥിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ …മണിയൊച്ചയും ഒക്കെ കേട്ടപ്പോൾ ..ഐ ഡോണ്ട് നോ ..യൂ വേർ സംതിങ് ലൈക് ഹെവൻലി…"
ഹേമലത നിന്നു.
സന്ദീപും.
മഴമേഘങ്ങൾക്ക് വേണ്ടി വിതുമ്പുന്ന ദാഹാർത്തയായ ഭൂമിയുടെ നിശ്വാസമപ്പോൾ സന്ദീപിന്റെ കവിളിൽ തട്ടി.
വർഷധാരയേറ്റുവാങ്ങുന്ന താപഭൂമിപോലെ സന്ദീപ് അവളുടെ നിശ്വാസം ദേഹത്ത് ഏറ്റുവാങ്ങി.
സന്ദീപ് ബൈക്കിൽ കയറി.
അവന്റെ പിമ്പിൽ അവൾ കയറി.
പിമ്പിലിരുന്ന് അവൾ വലത് കൈകൊണ്ട് അവന്റെ വയറിൽ ചുറ്റിപ്പിടിച്ചു.
ഇടത് കൈ തോളിലും.
അവൻ തിരിഞ്ഞ് ഹേമലതയെ നോക്കി.
"എന്താ?"
ഹേമലതയുടെ ചൂടുള്ള ശബ്ദം അവന്റെ കവിളിൽ തട്ടി.
"വേഗം വിട്ടോ.എനിക്ക് മോന്റെ സുന്ദരിപ്പെണ്ണിനെ കാണാൻ കൊതിയായി.
മടക്കയാത്രയിൽ
മാറിടത്തിന്റെ ഭാരം അവന്റെ പുറത്തമർത്തി , കൈവിരലുകളുടെ മൃദുത്വം അവന്റെ തോളിലമർത്തി ഹേമലത അവനോട് തുടർച്ചായി സംസാരിച്ചുകൊണ്ടിരുന്നു.
"അയാള് പറഞ്ഞതൊക്കെ മോൻ കേട്ടിരുന്നോ?"
ഹേമലത സന്ദീപിനോട് ചോദിച്ചു.
ഇന്ദ്രാണിയൊരുക്കുന്ന മന്ത്രവാദക്കളമായിരുന്നു സന്ദീപിന്റെ മനസ്സിലെങ്കിലും അവൻ ഹേമലതയുടെ ചോദ്യം കേട്ടു.
"അമ്പലത്തിൽ വെച്ച് കണ്ട ആള് പറഞ്ഞതോ?"
വളവ് തിരിച്ചുകൊണ്ടു സന്ദീപ് ചോദിച്ചു.
"ഹ്മ്മ്…"
"ഗൾഫിൽ ജോലിയുള്ള ആണുങ്ങളുടെ ഭാര്യമാർക്ക് കൊച്ചുപിള്ളേരെ ആണ് ഇഷ്ടമെന്ന്,"
അവന്റെ വയറിൽ കൈ ചുറ്റിപ്പിടിച്ച് അവൾ പറഞ്ഞു.
"കൊച്ചുപിള്ളേരോടാണ് ഇഷ്ടമെന്ന് അയാള് പറഞ്ഞില്ല,"
സന്ദീപ് തിരുത്തി.
"പിന്നെ?"
അവന്റെ ദേഹത്തേക്ക് മുലവെച്ചമർത്തി അവൾ ചോദിച്ചു.
"അയാളുടെ പ്രായത്തിലുള്ളവരോട് ഇഷ്ടമല്ലെന്ന്.."
"ഞാൻ പറഞ്ഞതും ഇതും തമ്മിൽ വലിയ വ്യത്യാസമില്ല,"
ഹേമലത ചിരിച്ചു.
"പക്ഷെ അയാള് പറഞ്ഞതിൽ വാസ്തവം ഒന്നുമില്ല..അല്ലെ ആന്റി?"
"എന്ത് പറഞ്ഞതിൽ?"
"ആൻറ്റിക്ക് അങ്ങനെ ആരോടും അഫയർ ഒന്നുമില്ല…അങ്കിളിനോട് അല്ലാതെ,"
"അങ്കിളെന്ന് വെച്ചാൽ ഹേമന്തിന്റെ
അച്ഛനോ?"
"അതെ!"
"അതിന് എനിക്ക് ഇഷ്ടമുള്ള ഒരാളെ കണ്ടുകിട്ടണ്ടെ മോനെ?"
മാറിടം അവന്റെ നെഞ്ചിലേക്ക് ശരിക്ക് അമർത്തിക്കൊണ്ട് ഹേമലത ചോദിച്ചു.
"കാണുന്നവരെ ഒന്നും അങ്ങനെ പെണ്ണുങ്ങൾ ഇഷ്ടപ്പെടില്ല,"
ഇന്ദ്രാണി പുരോഹിത് മന്ത്രോച്ചാരണങ്ങൾ തുടങ്ങി എന്ന് അവനു മനസിലായി.
അന്തരീക്ഷത്തിൽ അവൻ അതിന്റെ അലയൊലികൾ കേട്ടു.
"എങ്ങനെയുള്ള ആളെയാ ആന്റിക്കിഷ്ടം?"
അവൻ ചോദിച്ചു.
അവന്റെ വയറിനെ ചുറ്റിയിരുന്ന അവളുടെ പിടി മുറുകി.
അവന്റെ പുറത്ത് അവളുടെ മുലകളുടെ ഭാരം വർദ്ധിച്ചു.
"അതിപ്പം …"
തന്റെ പിന് കഴുത്തിൽ അവളുടെ നനവുള്ള ചുണ്ടുകൾ അമരുന്നത് സന്ദീപ് അറിഞ്ഞു.
"മനസ്സിലായില്ലേ?"
സന്ദീപ് ബൈക്കിന്റെ വേഗത കുറച്ചു.
"ആന്റി?"
അവൻ പതിയെ വിളിച്ചു.
"അമ്പലത്തിൽ പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുമ്പോൾ ഒരു ചെക്കൻ എന്നെ നോക്കിക്കൊണ്ടിരുന്നു…"
ഹേമലത മന്ത്രിക്കുന്ന സ്വരത്തിൽ പറഞ്ഞു.
"അവന്റെ കണ്ണുകളിൽ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു…അങ്ങനെ ഒരു ചെറുക്കനെ കണ്ടാൽ ഞാൻ ചിലപ്പോൾ ഹേമന്തിന്റെ അച്ഛനെ മറന്നുപോകും!"
"ആന്റി ഞാൻ!"
അവൻ വിക്കി.
"വണ്ടി നിർത്ത് കുട്ടാ!"
ഹേമലത പറഞ്ഞു.
സന്ദീപ്
ബൈക്ക് നിർത്തി. ഹേമലത ബൈക്കിൽ നിന്നും ഇറങ്ങി.
"ഇതൊരു സർപ്പക്കാവാണ്,"
കാടും ഇരുട്ടും നിറഞ്ഞ മുമ്പിലെ ഭൂവിഭാഗം ചൂണ്ടി ഹേമലത പറഞ്ഞു.
"വാ…"
അവൾ പറഞ്ഞു,
"വണ്ടി ആരും കാണാതെ ഇവിടെ ഒതുക്കിയിട്,"
അവൾ പറഞ്ഞത് പോലെ സന്ദീപ് ബൈക്ക് മരങ്ങൾക്കും പാറകൾക്കും മറവിൽ കൊണ്ടുവന്നു.
"വാ.."
അവന്റെ കൈ പിടിച്ചുകൊണ്ട് അവൾ അൽപ്പം കൂടി മുമ്പോട്ട് നടന്നു.
മുമ്പിൽ ഒരു കൽവിളക്ക് കണ്ടു.
"പ്രാർത്ഥിക്ക്…"
അവൾ പറഞ്ഞു.
സന്ദീപ് കണ്ണുകളടച്ചു.
പക്ഷെ മുമ്പിൽ ഇന്ദ്രാണി പുരോഹിതിന്റെ മുഖം തെളിഞ്ഞു. രൗദ്രമായ മുഖം. ഭീഭത്സമായ ശബ്ദവും, അഗ്നിനാളങ്ങൾ ചുറ്റും നിറയുന്നത് പോലെ.
"ആന്റി…"
ഭയന്നിട്ടെന്നത് പോലെ അവൻ അടുത്തുനിന്ന ഹേമലതയെ ചുറ്റിപ്പിടിച്ചു.
കിതച്ചുകൊണ്ട് അവൻ അവളുടെ മാറിടത്തിൽ മുഖമമർത്തി.
"പേടിക്കണ്ട…"
അവന്റെ പിന്കഴുത്തിൽ കൈകൾ ചുറ്റി അവന്റെ മുഖത്തെ തന്റെ മാറിലേക്ക് അടുപ്പിച്ചമർത്തികൊണ്ട് അവൾ പറഞ്ഞു.
"ആന്റിയുണ്ട് …ഉണ്ട് ..മോന്റെ കൂടെ!"
തന്റെ മുഖം ഒരു മുലയിൽ നിന്ന് മറ്റേ മുലയിലേക്ക് നിരങ്ങി അമർന്ന് നീങ്ങുന്നത് സന്ദീപ് അറിഞ്ഞു.
അവൻ കണ്ണുകൾ തുറന്നപ്പോൾ
ബ്ലൗസ്സഴിച്ച്, ബ്രായുടെ പുറത്തേക്ക് ചാടിക്കിടക്കുന്ന തുറിച്ചമുലകളുടെ ഗോളങ്ങളാണ് കാണുന്നത്.
ഹേമലത അവന്റെ മുഖമെടുത്ത് നഗ്നമുലകളിലൊന്നിൽ അമർത്തി.
"കുടിക്ക് ..വേഗം…"
അവൾ ഒരു കൈകൊണ്ട് മുലയെടുത്ത് അവന്റെ വായിലേക്ക് വെച്ചുകൊണ്ടിതു.
"വലിച്ച് കുടിക്ക്…ടൈം കളയല്ലേ …ആരെങ്കിലും വരും..രണ്ടും മാറി മാറി കുടിക്ക് …"
മാംസപർവ്വതങ്ങളുടെ ചൂടും തുടിപ്പും തരിപ്പും അവന്റെ ചുണ്ടുകളിൽ ത്രസിച്ചു പടർന്നു.
ഭ്രാന്തമായ ആവേശത്തോടെ സന്ദീപ് മുലകൾ മാറി മാറി വലിച്ചീമ്പി കുടിക്കുമ്പോൾ ഹേമലതയുടെ വലത് താഴെ അവന്റെ അരക്കെട്ടിൽ കുത്തി മുറുകിയ കുണ്ണയെ തിരഞ്ഞു.
മുണ്ട് വകഞ്ഞു മാറ്റി ഷഡ്ഢിയ്ക്കുള്ളിൽ കൈകടത്തി അവൾ അതിന്റെ മുഴുപ്പും ചൂടും ദൃഢതയുമറിഞ്ഞു.
"ആഹ്ഹ!!"
അതിന്റെ വലിപ്പമറിഞ്ഞ് അവളിൽ നിന്നും ഒരു സീൽക്കാരമുയർന്നു.
അതിന്റെ സുഖത്തിൽ അവൾ കുണ്ണ കയ്യിലെടുത്ത് തൊലിച്ചടിച്ചു.
"ലത്തീഫ സ്വന്തമാക്കുന്നതിന് മുമ്പ് ഇത് ഞാൻ ഒന്നനുഭവിക്കും!"
ഹേമലതയുടെ സ്വരത്തിൽ ഇന്ദ്രാണി പറയുന്നത് സന്ദീപ് കേട്ടു.
പെട്ടെന്ന് അവൻ അകന്നു മാറി.
"എന്താ മോനു?"
കുണ്ണയിൽ നിന്ന് പിടി
വിടാതെ ഹേമലത ചോദിച്ചു.
"വീട്ടിൽ …വീട്ടിൽ ചെന്നിട്ട്…"
അവൻ പറഞ്ഞു.
അവൾ ചിരിച്ചു.
"അതെ വീട്ടിൽ ചെന്നിട്ട്!"
അവളും പറഞ്ഞു.
ലിസിയുടെ വീടെത്തുവോളവും അവൾ മുലകൾ അവന്റെ പുറത്ത് നിന്ന് മാറ്റിയില്ല. കൈ അവന്റെ മുണ്ടിന്റെ മുഴയിൽ നിന്നും.
ഗേറ്റിനടുത്തെത്തിയപ്പോൾ വരാന്തയിലേക്ക് നോക്കി ഹേമലത ചോദിച്ചു.
"ആ നടുക്കിരിക്കുന്ന പെണ്ണാണോ,മോനേ?"
സന്ദീപ് പുഞ്ചിരിച്ചു.
"എന്തൊരു മണ്ടൻ ചോദ്യം അല്ലെ?"
ബൈക്ക് മുറ്റത്തേക്ക് കടന്നപ്പോൾ അവൾ പറഞ്ഞു.
"ലിസിയും ജിസ്മിയെയും കൂടാതെ മൂന്നാമതൊരു പെണ്ണാവിടെയുണ്ടെങ്കിൽ അതാവും ആളെന്ന് ഗസ് ചെയ്താൽ പോരെ അല്ലെ?"
പ്രകാശം വീണു കിടന്ന വലിയ മുറ്റത്തിന്റെ അരികിലെ ചെമ്പകത്തിന്റെ കീഴിൽ സന്ദീപ് ബൈക്ക് നിർത്തി.
ജിസ്മിയും ലത്തീഫയും എഴുന്നേറ്റു.
ഹേമലതയുടെ കണ്ണുകൾ ലത്തീഫയുടെ മുഖത്ത് നിന്നും ദേഹത്ത് നിന്നും മാറിയില്ല.
ഒരു കറുത്ത ഷർട്ടും ചുവന്ന ത്രീ ബൈ ഫോർത്തുമായിരുന്നു ലത്തീഫയുടെ വേഷം.
"എന്താ ഹേമേ ഞങ്ങടെ മരുമകളെ കണ്ണുവെക്കുവാണോ?"
ലിസി ചോദിച്ചു.
എല്ലാവരും ചിരിച്ചു.
"ഒന്ന് പോടീ,"
ലത്തീഫയിൽ നിന്ന് നോട്ടം മാറ്റാതെ ഹേമലത
പറഞ്ഞു.
"എൻറെ സന്ദീപേ…"
ഹേമലത സന്ദീപിന്റെ നേരെ നോക്കി.
"ഇതുപോലെ ഒരു പെണ്ണാണ് എങ്കിൽ ടീച്ചർ അല്ല, പ്രധാനമന്ത്രിയായാൽ പോലും നിന്നെ ഞാൻ കുറ്റം പറയില്ല…"
ഹേമലത പിന്നെ ലത്തീഫയുടെ മുഖം ഇരുകൈകളിലുമെടുത്തു.
"നീ പേടിക്കണ്ട മോളെ..ഇവിടെ സേഫ് ആണ് നീ …നിനക്ക് വേണ്ടി ഞാനിന്ന് ഒരു പുഷ്പാഞ്ജലി കഴിച്ചു..പ്രാർത്ഥിച്ചു..പക്ഷെ…"
ലിസിയും ജിസ്മിയും മണിക്കുട്ടനും ഹേമലതയെ നോക്കി.
"എന്താടീ?"
ലിസി ഹേമലതയുടെ തോളിൽ പിടിച്ചു.
"നീ ആളെ പേടിപ്പിക്കാതെ കാര്യം പറ ഹേമേ!"
ഹേമലത എല്ലാവരെയും നോക്കി.
"ആദ്യമായാണ് പ്രാർത്ഥിക്കുമ്പോൾ ഒരു തടസം ..പേടി ഒക്കെ തോന്നിയത്..സന്ദീപിനും ലത്തീഫയ്ക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ ..അപ്പോൾ …എന്തോ എന്റെ മേത്ത്ന്ന് ഒരു തീയിറങ്ങി സന്ദീപിനെ ദഹിപ്പിക്കുന്ന ഒരു ഫീൽ എനിക്കുണ്ടായി..എന്റെ വീട്ടിൽ സന്ദീപ് സേഫ് അല്ലെ എന്ന് പോലും ഞാൻ കരുതി…"
കേട്ട് നിന്നവരിൽ ആ വാക്കുകൾ അൽപ്പമെങ്കിലും പരിഭ്രമമുണ്ടാക്കി.
"ചേച്ചി ഒന്നുമോർത്ത് പേടിക്കണ്ട!"
പെട്ടെന്ന് മണിക്കുട്ടൻ പറഞ്ഞു.
"ഇവർക്ക് ഒന്നും ..ഒരാപത്തും വരില്ല .."
ദൃഢമായിരുന്നു അവന്റെ വാക്കുകൾ.
"നിങ്ങള്
ഇവിടെ ഇരി,"
ലിസി അടുക്കളയിലേക്ക് കയറി.
"പോയേക്കരുത്.ഞാനിപ്പം വരാം…"
"ഞാനും വരുന്നു മമ്മി…"
ജിസ്മിയും ലിസിയോടൊപ്പം അടുക്കളയിലേക്ക് പോയി.
"ഒരു മിനിറ്റ്…"
ഹേമലത ലത്തീഫയുടെ തോളിൽ പിടിച്ചു.
"ഒന്നിങ്ങ് വന്നേ,,"
ലത്തീഫ ഹേമലതയോടൊപ്പം ചെമ്പകത്തിന്റെയടുത്തേക്ക് പോയി.
"വാ, ആ പെണ്ണുങ്ങൾ അടുക്കളയിൽ എന്തെടുക്കുവാണ് എന്ന് നോക്കാം,"
മണിക്കുട്ടൻ സന്ദീപിനെയും കൊണ്ട് അകത്തേക്ക് കയറി.
"എന്താ ചേച്ചി?"
ലത്തീഫ ഹേമലതയോട് ചോദിച്ചു.
"മോളെ …"
ഹേമലത അവളെവിളിച്ചു.
"ചേച്ചി പറയൂ,എന്താണെങ്കിലും…"
"മോളെ നമ്മൾ ഇപ്പോൾ ഒരു മന്ത്രവാദിയുടെ ആഭിചാര ശക്തിക്കടിയിലാണ്…അത് കൊണ്ട്.."
"അത് കൊണ്ട്…?"
"നമ്മുടെ നോക്കും വാക്കും പ്രവർത്തിയും എല്ലാം തന്നെ നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല…"
"അങ്ങനെ ചേച്ചിക്ക് അനുഭവപ്പെട്ടോ?"
ഒരു പുഞ്ചിരിയോടെ ലത്തീഫ ചോദിച്ചു.
"മോൾ ഒരു ലക്ച്ചറർ ആണ് ..സെൻസിബിൾ ആണ് …കാര്യങ്ങൾ റീസണബിൽ ആയി കാണാനുള്ള കഴിവുണ്ട് …അതുകൊണ്ട്…"
"ചേച്ചി…"
ലത്തീഫ ഹേമലതയുടെ തോളിൽ രണ്ടുകൈകളും ചേർത്തു.
"ചേച്ചിക്ക് പറയാൻ വിഷമമുണ്ട് എന്നെനിക്കറിയാം…
അത്കൊണ്ട് ഞാൻ തന്നെ അത് പറയാം..
ഹേമലത ആകാംഷയോടെ ലത്തീഫയെ നോക്കി.
"ചേച്ചിയ്ക്ക് സന്ദീപിനോട് ഇഷ്ടം …അങ്ങനെ ..ഇപ്പോൾ ..അങ്ങനെയൊക്കെ തോന്നി തുടങ്ങിയല്ലേ?"
ലത്തീഫയുടെ ചോദ്യതിന് മുമ്പിൽ ഹേമലത പരവശയായി.
"ഇന്ദ്രാണി ആഭിചാരം തുടങ്ങിക്കഴിഞ്ഞു ചേച്ചി…"
ലത്തീഫ തുടർന്നു.
"ലോകം മുഴുവൻ പടർന്ന് പന്തലിച്ചു കിടക്കുന്ന പൊളിറ്റിക്കലി പോലും വളരെ ശക്തരായ ആഭിചാരസംഘത്തിലെ ഒരംഗമാണ് ചേച്ചി ഇന്ദ്രാണി പുരോഹിത്. അവരാഗ്രഹിക്കുന്നത് നടത്താൻ ഏതറ്റം വരെയും പോകുന്ന ഒരു ഗ്ലോബൽ എക്‌സോർസിസ്റ്റ് അണ്ടർഗ്രൗണ്ട് സീക്രട്ട് സൊസൈറ്റി…രവിയെ കിട്ടാത്തതിൽ വെറുപ്പും നിരാശയുമുള്ളവളാണ് അവൾ. അവൾക്കിപ്പോൾ ഒരു ഉദ്ദേശ്യമേയുള്ളൂ.ഒന്നുകിൽ സന്ദീപിനെ വക വരുത്തുക. അല്ലെങ്കിൽ എനിക്ക് കിട്ടുന്നതിന് മുമ്പ് സന്ദീപിന്റെ ബ്രഹ്മചര്യം നശിപ്പിക്കുക. നമ്മൾ ഇന്ത്യക്കാർ, പ്രത്യേകിച്ചും ഇന്ത്യൻ സ്ത്രീകൾ പാതിവ്രത്യം ,ബ്രഹ്മചര്യം ഇതിനെയൊക്കെ ഒത്തിരി റൊമാൻറ്റിസൈസ് ചെയ്യുന്നവരാണല്ലോ.ഇല്ലാത്ത പ്രാധാന്യം കൽപ്പിക്കുന്നവരാണല്ലോ…സന്ദീപിന്റെ ബ്രഹ്മചര്യം മറ്റൊരു സ്ത്രീവഴി
നഷ്ടപ്പെടുത്താൻ അവൾ ശ്രമിക്കും …അത് വഴി എന്നെ തോൽപ്പിച്ചു എന്നവൾ ആശ്വസിക്കും …"
ഹേമലത വിടർന്ന കണ്ണുകളോടെ അവളുടെ വാക്കുകൾക്ക് കാതോർത്തു.
"ഇന്ദ്രാണിയുടെ ഉപകരണമാക്കി അവൾ ചേച്ചിയെ മാറ്റിക്കഴിഞ്ഞു …"
ലത്തീഫ തുടർന്നു.
"സന്ദീപിനെ ചേച്ചി ഇപ്പോൾ ഇഷ്ട്ടപ്പെടുന്നതും സന്ദീപ് ചേച്ചിയെ ഇഷ്ടപ്പെടുന്നതും ഇന്ദ്രാണിയുടെ സ്പെൽ വർക്ക് ചെയ്യാൻ തുടങ്ങിയത് കൊണ്ടാണ്…"
ഹേമലതയുടെ തോളിൽ നിന്ന് ലത്തീഫ കൈകൾ മാറ്റി.
എന്നിട്ട് അവളുടെ ഇരു കൈകളും കൂട്ടിപ്പിടിച്ചു.
"ചേച്ചി ഞാൻ യാചിക്കുവാണ്..സന്ദീപിനെ രക്ഷിക്കണം …ചേച്ചി അവനോടൊപ്പം …അവന്റെ കൂടെ …"
ഹേമലത വിസ്മയിച്ചു.
"ചേച്ചി അവന്റെ ബ്രഹ്മചര്യം നഷ്ട്ടപ്പെടുത്തണം…അല്ലെങ്കിൽ എനിക്ക് സന്ദീപിനെ …അല്ലെങ്കിൽ എന്റെ സന്ദീപ് …"
ലത്തീഫയുടെ മിഴികൾ നിറഞ്ഞൊഴുകി.
അവളിൽ നിന്ന് ഏങ്ങലടികളുയർന്നു.
"മോളെ.."
തന്നെ കൂട്ടിപ്പിടിച്ച കൈകൾ ദൃഢമാകുന്നത് ലത്തീഫയറിഞ്ഞു.
"നീ പേടിക്കണ്ട,"
ഹേമലത അവളോട് പറഞ്ഞു.
"സന്ദീപിന് ഒന്നും സംഭവിക്കില്ല…"
ഹേമലത ലത്തീഫയെ പുഞ്ചിരിയോടെ നോക്കി.
"ഒന്നും!!"
ലത്തീഫ കൃതജ്ഞതയോടെ ഹേമലതയെ നോക്കി.
"മോള്
ഒന്ന് അവന്റെ കൂടെ ഇരിക്ക് അൽപ്പ സമയം…"
ലത്തീഫ നാണത്തോടെ ഹേമലതയെ നോക്കി.
"അവനോടും പറയ് ഇതിനെപ്പറ്റി..എങ്കിലേ എല്ലാം സ്മൂത്ത് ആകൂ…"
അത് പറഞ്ഞ് അവൾ ലത്തീഫയെ നാണത്തോടെ നോക്കി.
"പിന്നെ ലിസിയ്ക്കും ജിസ്മിക്കും മണിക്കുട്ടനുമൊക്കെ നമ്മളീ പറഞ്ഞ കാര്യങ്ങളൊക്കെ അറിയാമല്ലോ അല്ലെ?"
"അറിയാം…ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്…"
ഹേമലത പിന്നെ അകത്തേക്ക് കയറി.
"മണിക്കുട്ടാ,"
അടുക്കളയിലേക്ക് കയറുന്നതിനിടയിൽ ഹേമലത മണികുട്ടനെ വിളിച്ചു.
"എന്താ ചേച്ചി?"
അവൻ അവളുടെ നേരെ ഓടിവന്നു.
"വാ നമുക്ക് ലിസിയുടേം ജിസ്മിയുടേം കൂടെ അകത്തിരിക്കാം,"
എന്നിട്ട് അവൾ പുഞ്ചിരിയോടെ സന്ദീപിനെയും ഹേമലതയേയും മാറി മാറി നോക്കി.
"ഓഹ് …"
മണിക്കുട്ടൻ ചിരിച്ചു.
ഓക്കേ ..ഓക്കേ ..ഞാനതങ്ങ് ഓർത്തില്ല…"
മണിക്കുട്ടനും ഹേമലതയും അകത്തേക്ക് കയറി.
"നിങ്ങള് ഇതെന്നെടുക്കുവാ?"
അകത്തേക്ക് കയറി ഹേമലത ചോദിച്ചു.
"ഏഹ്?"
മൂക്ക് വിടർത്തി ശ്വസിച്ചുകൊണ്ട് ഹേമലത പറഞ്ഞു.
"നല്ല കോഴീടെ മണമാണല്ലോടി! എന്നാ ചിക്കൻ മേടിച്ചോ?"
"മേടിച്ചില്ല.."
വലിയ ഒരു ഉരുളിയിൽ കോഴിക്കറി ഇളക്കുകയായിരുന്ന ജിസ്മി പറഞ്ഞു.
"രണ്ട്
മുഴുത്ത പൂവനെയങ്ങ് തട്ടി, മണിക്കുട്ടൻ!"
"പൂവനെയോ?"
ഹേമലത ചിരിച്ചു.
"മണിക്കുട്ടൻ രണ്ട് പെടക്കോഴികളെ തട്ടുന്നതാണല്ലോ ഞാനിന്നലെ കണ്ടത്!"
ലിസിയും ജിസ്മിയും മണിക്കുട്ടനും ഇതികർത്തവ്യതാമൂഢരായി പരസ്പപരം നോക്കി.
"ഹഹഹ..!!"
ഹേമലത പൊട്ടിച്ചിരിച്ചു.
"അതിന് നീയെന്തിനാ ലിസി ഇങ്ങനെ പഴേ മലയാളം സിനിമേലേ നായികമാരെപ്പോലെ ഭാവാഭിനയം ഒക്കെ കാണിക്കുന്നേ?"
ഹേമലത അടുത്ത് ചെന്ന് ലിസിയെ കെട്ടിപ്പിടിച്ചു.
"ഞാൻ നിങ്ങളെ കുറ്റംപറഞ്ഞോ? കുറ്റപ്പെടുത്തിയോ?"
ഒരു കൈകൊണ്ട് അവൾ ജിസ്മിയേയും ചേർത്ത് പിടിച്ചു.
"എടാ പൂവൻകോഴി,"
അവൾ മണിക്കുട്ടന്റെ നേരെ നോക്കി.
"എനിക്ക് നിന്നേം ഇങ്ങനെ ചേർത്ത് പിടിക്കണം എന്നുണ്ട് …പക്ഷെ നീയീ അമ്മപ്പെടേടേം മോള് പെടേടേം സ്വകാര്യ പൂവനായിപ്പോയില്ലേ!"
എന്നിട്ടും മണിക്കുട്ടന്റെയും ജിസ്മിയുടേയും ചമ്മൽ പോയില്ല.
"ശ്ശ്യടാ!"
ഹേമലത പറഞ്ഞു.
"ഒന്ന് ചമ്മൽ മാറ്റെന്റെ പിള്ളേരെ! നിങ്ങളെ ഈ വിഷയത്തിൽ ചമ്മിക്കാനോ കുറ്റപ്പെടുത്താനോ എനിക്ക് എന്തേലും അർഹതയുണ്ടോ? ഞാനിന്ന് രാത്രി എന്നതാ ചെയ്യാൻ പോകുന്നെന്ന് നിങ്ങക്ക് അറിയില്ലേ?"
ആ വാക്കുകൾ
അവരുടെ ലജ്ജ മാറ്റി.
"ഇന്നലെ എപ്പഴാ ചേച്ചി ഞങ്ങളെ കണ്ടേ?"
മണിക്കുട്ടൻ നാണത്തോടെ ചോദിച്ചു.
അവൻ ആരും കാണുന്നില്ല എന്ന് വിചാരിച്ച് മുണ്ടിന് മുമ്പിൽ പിടിച്ചമർത്തിയത് ഹേമലത പക്ഷെ കണ്ടിരുന്നു.
"കണ്ടോ!"
അങ്ങോട്ട് ചൂണ്ടി ചിരിച്ചുകൊണ്ട് ഹേമലത പറഞ്ഞു.
"മണിക്കുട്ടന് പൊങ്ങി കേട്ടോ! ഇനി രക്ഷയില്ല!"
ലിസിയും ജിസ്മിയും ഒരേ സമയം മണിക്കുട്ടന്റെ അരയ്ക്ക് താഴേക്ക് നോക്കി.
"മണിക്കുട്ടാ, ജിസ്മി മണിക്കുട്ടന്റെ വീട്ടിലേക്ക് വന്നപ്പം ഞാൻ അയേൽ വിരിച്ചിട്ടിരുന്ന എന്റെ പാൻറ്റി എടുക്കാൻ വന്നതാ…അന്നേരം എനിക്കൊരു രസം തോന്നി..ഞാനാ വാഴേടെ അപ്പുറത്ത് മറഞ്ഞു നിന്നു..ഒരു കുഞ്ഞ് കെട്ടിപ്പിടുത്തവും കിസ്സടിയും പ്രതീക്ഷിച്ചാ ഞാൻ വന്നേ ..പക്ഷെ കിട്ടീതോ പോൺഹബ്ബില് പോലും കിട്ടാത്ത ഒരു പത്ത് ജി ബി അമറൻ പീസും!"
"അയ്യേ .."
ജിസ്മി പെട്ടെന്ന് പറഞ്ഞു.
"ഈ ആന്റ്റി ഇങ്ങനെയൊക്കെ സംസാരിക്കുവോ? പോൺഹബ്ബിനെപ്പറ്റിയൊക്കെ പറയുവോ!"
"പിന്നെ ഞാനെന്ന ആകാശത്ത്ന്ന് പൊട്ടി വീണത് വല്ലതുമാണോ മോളെ?"
ഹേമലത ജിസ്മിയുടെ തലമുടിയിൽ തലോടി.
"ഞാൻ പാവം. ഞാൻ പോൺഹബ്ബിനെ പ്പറ്റി പറയുന്നതല്ലേയുള്ളൂ
…നിങ്ങളൊക്കെയല്ലേ മുന്തിയ ടീം? നിങ്ങള് അതിലെ ആക്റ്റേഴ്സല്ലേ? ആ ഇന്ന് നൈറ്റ് എനിക്കും ആക്റ്റ് ചെയ്യേണ്ടി വരും…"
"അത് ഞാനും വന്ന് ഒളിഞ്ഞു നോക്കും!"
ജിസ്മി പറഞ്ഞു.
"അത് സാരമില്ല .."
ഹേമലത പറഞ്ഞു.
"പക്ഷെ ഇതത്ര നല്ല ഒരു മൂഡിൽ അല്ലല്ലോ ..അത്കൊണ്ട് വേണ്ട,"
ലിസി അവളെ നോക്കി.
"എടീ ഇനി എന്ന ചെയ്യാനാ ബാക്കിയുള്ളത്?"
ചില പാത്രങ്ങൾ ഒക്കെ തുറന്നുനോക്കി ഹേമലത ചോദിച്ചു.
"അധികമൊന്നുമില്ളടീ,"
ഗോതമ്പ് മാവ് വെച്ചിരുന്ന വലിയ സ്റ്റീൽ പാത്രത്തിന്റെ അടപ്പ് തുറന്ന് ലിസി പറഞ്ഞു.
"ചോറും പയറു തോരനും അവിയലും കഴിഞ്ഞു…കുറച്ച് നല്ല ഐക്കൂറ മീൻ കിട്ടിയിരുന്നു …അതീ മണിക്കുട്ടൻ നല്ല സൂപ്പറായി ഫ്രൈ ചെയ്ത് വെച്ചിട്ടുണ്ട്…"
"ഇപ്പഴേ ഇതെല്ലാം കഴിഞ്ഞോ?"
ഹേമലത ലിസിയെ അസന്തുഷ്ടിയോടെ നോക്കി.
"അപ്പം എനിക്ക് ചെയ്യാൻ ഇനി ഒന്നുമില്ലേ?"
"നിനക്ക് ചെയ്യാനല്ലേ മൊത്തം,"
ലിസി പറഞ്ഞു.
"നീയല്ലേ ഇന്നത്തെ രാത്രിയിലെ താരം! അതുകൊണ്ട് നിന്നെക്കൊണ്ട് ഒന്നും ചെയ്യിക്കണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു,’
"ആന്റി നൈറ്റിലെ ആ പണി എടുത്താൽ മതി…"
ജിസ്മി ഹേമലതയുടെ കൈത്തണ്ടയിൽ പിച്ചി.
"ഈ പണീം
കൂടി എടുത്താൽ രാത്രിയാകുമ്പോഴേക്ക് വല്ലാതെ ക്ഷീണിക്കും..അതാ…"
"പെണ്ണെ എനിക്ക് നൊന്തു കേട്ടോ!"
ജിസ്മി പിച്ചിയ ഭാഗത്ത് തടവിക്കൊണ്ട് ഹേമലത പറഞ്ഞു.
"ഇച്ചിരയൊക്കെ നോവണം,"
ജിസ്മി പറഞ്ഞു.
"രാത്രീല് ഇനി എന്തോരം നോവ് കിട്ടാനുള്ളതാ! ഒരു പ്രാക്റ്റിസ് ആയിക്കോട്ടെ,"
ഹേമലത ലജ്ജയോടെ അവളെ നോക്കി.
"സുന്ദരിക്കുട്ടീടെ ഒരു നാണം!"
ഗോതമ്പ് മാവ് ഒരു സ്റ്റീൽ ചരുവത്തിലേക്ക് എടുത്ത് കൊണ്ട് ലിസി പറഞ്ഞു.
"ഇങ്ങ് താ ചേച്ചി,"
മണിക്കുട്ടൻ മുമ്പോട്ട് വന്ന് സ്റ്റീൽ ചരുവം വാങ്ങി.
"മാവ് ഞാൻ കുഴയ്ക്കാം,"
"ശരിയാ,"
ഹേമലത ചിരിച്ചു.
"മണിക്കുട്ടന് നന്നായി കുഴയ്ക്കാനറിയാം.ഇന്നലെ എന്തൊരു കുഴയ്ക്കൽ ആയിരുന്നു..നോക്കിയിരുന്നു പോകും!"
അത് പറഞ്ഞ് ഹേമലത മുകളിൽ വച്ചിരുന്ന ചപ്പാത്തിപ്പലകയും റോളറുമെടുത്തു.
ഹേമലതയുടെ വാക്കുകൾ കേട്ട് ജിസ്മിയും ലിസിയും പരസ്പ്പരം നാണത്തോടെ നോക്കി.
"മണിക്കുട്ടാ കുഴച്ച് ഇങ്ങോട്ട് താ ഞാൻ പരത്താം കേട്ടോ."
ഹേമലത പറഞ്ഞു.
"എന്തൊരു നാണമാണ് രണ്ടിനും!"
അവൾ വീണ്ടും പറഞ്ഞു.
"ശ്ശ്യോ, ഈ ആന്റ്റി!"
ജിസ്മി ഹേമലതയുടെ നേർക്ക് അടിക്കാൻ കയ്യോങ്ങി.
"കണ്ടോ ഞാൻ
അതൊക്കെ പറഞ്ഞപ്പോഴേക്കും പെണ്ണിന്റെ മൊല രണ്ടും വിടർന്ന് വികസിക്കാൻ തുടങ്ങി,"
ചിരിച്ചു.
ലിസിയും നോക്കി.
"അയ്യേ രണ്ടാളും എന്തിനാ എന്റെ മൊലേലേക്ക് നോക്കുന്നെ ..എനിക്ക് നാണം വരുവാ!"
ജിസ്മി ഇടത് കൈകൊണ്ട് മുഖം പാതി മറച്ചുകൊണ്ട് പറഞ്ഞു.
"ശരിയാണല്ലോ!"
ലിസി പറഞ്ഞു.
Your email address will not be published.