ഹോം ← മുൻ ഭാഗങ്ങൾ

പുനർജ്ജന്മം 1

​പുറത്ത് തോരാതെ പെയ്യുന്ന കർക്കിടക മഴ. കോഴിക്കോട്ടെ ആ പഴയ ഓഫീസിന്റെ ജനൽചില്ലുകളിലൂടെ ഒഴുകിയിറങ്ങുന്ന മഴത്തുള്ളികളെ നോക്കി നിൽക്കുകയായിരുന്നു രാഹുൽ. ടാലിയിലെ അക്കങ്ങൾ കൂട്ടിമുട്ടിക്കാൻ എളുപ്പമാണ്, പക്ഷേ ജീവിതത്തിലെ ചില കണക്കുകൾ പെട്ടെന്ന് പിണങ്ങാൻ തുടങ്ങും.

​”രാഹുൽ, അകത്തേക്ക് ഒന്ന് വരാമോ?” ബോസ്സിന്റെ വിളി വന്നപ്പോൾ അവൻ ഒന്ന് ഞെട്ടി.
​ക്യാബിനകത്ത് കയറിയപ്പോൾ ബോസ്സ് ഗൗരവത്തിലായിരുന്നു. “കാര്യങ്ങൾ നിനക്കറിയാമല്ലോ രാഹുൽ, ഈ ബ്രാഞ്ച് നമ്മൾ ക്ലോസ് ചെയ്യാൻ പോവുകയാണ്. പക്ഷേ നിന്നെ എനിക്ക് വിടാൻ പറ്റില്ല. നമ്മുടെ എറണാകുളം ഓഫീസിൽ നിനക്ക് ഒരു സീറ്റ് ഞാൻ റെഡിയാക്കിയിട്ടുണ്ട്. അടുത്ത മാസം തന്നെ ജോയിൻ ചെയ്യണം.”

​രാഹുൽ എന്തെങ്കിലും പറയുന്നതിന് മുൻപേ അദ്ദേഹം തുടർന്നു, “നീ എത്രയും പെട്ടെന്ന് എറണാകുളം ഓഫീസിന് അടുത്ത് തന്നെ ഒരു താമസസ്ഥലം നോക്കിക്കോ. കൂടെ മീരയുമുണ്ടല്ലോ, അതുകൊണ്ട് നല്ലൊരു സ്ഥലം തന്നെ നോക്കണം. വാടകയുടെ കാര്യം നീ ഓർത്ത് വിഷമിക്കണ്ട, അത് കമ്പനി പേ ചെയ്തോളും.”

​ശരി സാർ എന്ന് പറഞ്ഞ് പുറത്തിറങ്ങുമ്പോഴും രാഹുലിന്റെ കാതിൽ ആ മഴയുടെ ഇരമ്പലായിരുന്നില്ല, ഉള്ളിലെ ആധിയായിരുന്നു. 27 വയസ്സിനിടയിൽ കോഴിക്കോടിന്റെ മണ്ണിൽ നിന്ന് ഒരടി മാറി നിന്നിട്ടില്ല. 24 വയസ്സുള്ള മീരയെയും കൂട്ടി ആ തിരക്കുള്ള നഗരത്തിലേക്ക്…

ഓഫീസിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിൽ ബൈക്കിന്റെ വേഗത കുറവായിരുന്നു. മഴ നനഞ്ഞ് കുതിർന്ന റോഡിലൂടെ പോകുമ്പോൾ മനസ്സ് നിറയെ മീരയായിരുന്നു. അവൾക്ക് ഈ നാടും വീടും വിടുന്നത് ചിന്തിക്കാൻ പോലും കഴിയില്ല. എങ്ങനെ അവളോട് ഇത് പറയും?
​വീടിന്റെ ഉമ്മറത്ത് ലൈറ്റ് തെളിഞ്ഞു നിൽക്കുന്നുണ്ട്. ഉമ്മറത്തെ ചെടിച്ചട്ടികൾക്കിടയിൽ നിന്ന് മീര തന്നെ നോക്കി ചിരിക്കുന്നത് രാഹുൽ കണ്ടു. ആ ചിരി മായുന്നത് രാഹുലിന് ചിന്തിക്കാൻ പോലുമാകില്ലായിരുന്നു..

ഇന്ന് വല്ലാതെ വൈകിയല്ലോ രാഹുലേട്ടാ.. മുഖമെന്താ ഇത്ര വാടിയിരിക്കുന്നത്?” ബൈക്ക് സ്റ്റാന്റിൽ വെക്കുന്നതിനിടയിൽ അവൾ അടുത്തു വന്ന് ചോദിച്ചു.
​”ഏയ്.. ഒന്നുമില്ല മീരേ, ഓഫീസിൽ കുറച്ച് തിരക്കായിരുന്നു,” ഒരു കള്ളച്ചിരിയോടെ രാഹുൽ അകത്തേക്ക് കയറി.
​കുളിച്ചു കഴിഞ്ഞ് വന്നപ്പോഴും രാഹുൽ അധികം സംസാരിച്ചില്ല. സാധാരണ ഓരോ കാര്യങ്ങൾ പറഞ്ഞ് അവളെ കളിയാക്കാറുള്ള അവൻ ഇന്ന് നിശബ്ദനായിരുന്നു. അത്താഴത്തിന് മീര അവന് ഏറ്റവും ഇഷ്ടപ്പെട്ട മീൻ കറി കൂട്ടി വിളമ്പി. എന്നിട്ടും രാഹുൽ വെറുതെ ചോറിൽ വിരലുകൾ കൊണ്ട് വരഞ്ഞുകൊണ്ടിരുന്നു.
​”രാഹുലേട്ടാ.. മീൻ കറി ഇഷ്ടപ്പെട്ടില്ലേ?” അവളുടെ ചോദ്യം കേട്ടപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വന്നത്.

​”ആ.. ഇഷ്ടപ്പെട്ടു മീരേ, നല്ല രുചിയുണ്ട്,” അവൻ വേഗം കഴിച്ചു തീർത്തു. ഭക്ഷണം കഴിക്കുമ്പോഴെല്ലാം മീരയുടെ കണ്ണുകൾ അവന്റെ മുഖത്തെ ആ നിഴലുകളെ തിരയുകയായിരുന്നു.

​രാത്രി മുറിയിൽ ലൈറ്റ് അണച്ച്, ജനാലയിലൂടെ വരുന്ന നിലാവിന്റെ നേർത്ത വെട്ടത്തിൽ അവർ കട്ടിലിൽ ചാര്ന്നിരുന്നു. തണുത്ത കാറ്റ് ജനാല വഴി അകത്തേക്ക് വീശുന്നുണ്ട്. മീര പതുക്കെ രാഹുലിന്റെ അരികിലേക്ക് നീങ്ങിയിരുന്ന് അവന്റെ നെഞ്ചിൽ തല ചായ്ച്ചു. അവളുടെ വിരലുകൾ അവന്റെ നെഞ്ചിൽ പതുക്കെ താളം പിടിച്ചു.
​”ഇനി പറയ്.. എന്താ പറ്റിയത്? ചായ കുടിക്കുമ്പോഴും ചോറുണ്ണുമ്പോഴും ഏട്ടൻ ഇവിടെങ്ങും ആയിരുന്നില്ലല്ലോ. ഏത് ലോകത്തായിരുന്നു?” അവൾ മുഖമുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

​രാഹുൽ ഒരു ദീർഘശ്വാസം എടുത്തു. അവളുടെ മുടിയിഴകൾ പതുക്കെ ഒതുക്കി വെച്ചുകൊണ്ട് അവൻ പറഞ്ഞു, “മീരേ.. നമ്മുടെ കോഴിക്കോട് ഓഫീസ് പൂട്ടാൻ പോവുകയാണ്. ബോസ്സ് പറഞ്ഞത് എന്നെ എറണാകുളത്തേക്ക് മാറ്റാനാണ്. അടുത്ത മാസം തന്നെ നമുക്ക് അങ്ങോട്ട് മാറേണ്ടി വരും.”

​അതുകേട്ടതും മീരയുടെ കൈകൾ ഒരു നിമിഷം ചലനമറ്റു. അവൾ കുറച്ചുനേരം നിശബ്ദയായി. കണ്ണുകൾ ഒന്ന് നിറഞ്ഞു വന്നുവെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല. തന്റെ സങ്കടം കണ്ടാൽ അവൻ കൂടുതൽ തളരുമെന്ന് അവൾക്കറിയാമായിരുന്നു.
​അവൾ അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി മുഖം ചേർത്തു വെച്ചു. “രാഹുലേട്ടാ.. നമ്മൾ ജനിച്ചു വളർന്ന മണ്ണല്ലേ.. വിഷമം ഇല്ലാതിരിക്കില്ല. പക്ഷേ എനിക്ക് എറണാകുളം എന്നോ കൊച്ചി എന്നോ ഒന്നുമില്ല. എനിക്ക് ഏട്ടൻ കൂടെയുള്ളിടത്തോളം കാലം ഈ ലോകത്ത് എവിടെയും സ്വർഗമാണ്. നമ്മൾ ഒരുമിച്ചുണ്ടായാൽ പോരേ?”

​രാഹുലിന്റെ ഉള്ളിലെ കാർമേഘങ്ങൾ പെയ്യാതെ ഒഴിഞ്ഞുപോയത് പോലെ തോന്നി. അവൻ അവളെ ചേർത്തുപിടിച്ചു. ആ നെഞ്ചിലെ ചൂടിൽ മീര പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും, രാഹുൽ തന്റെ ജീവിതത്തിന്റെ പുതിയ കണക്കുപുസ്തകം മനസ്സിൽ തുറക്കുകയായിരുന്നു

പിറ്റേന്ന് രാവിലെ തന്നെ രാഹുൽ ഫോണെടുത്തു. സിജിനെയാണ് വിളിക്കുന്നത്. പഴയ ചങ്കാണ്, പക്ഷേ ഇപ്പോൾ അവൻ എറണാകുളത്തെ ഒരു മാർക്കറ്റിംഗ് കമ്പനിയിൽ ആണ്.കോഴിക്കോട് പഠിക്കുന്ന കാലത്ത് രാഹുലും സിജിനും കൂടി കളിക്കാത്ത കളികളില്ല. കള്ളുകുടിയും പെണ്ണുപിടിയും തല്ലുകേസുമായി രണ്ടുപേരും അന്ന് ആ നഗരം വിറപ്പിച്ചവരാണ്.

​ഫോൺ ബെല്ലടിച്ചതും അപ്പുറത്ത് നിന്ന് സിജിന്റെ ആ കടുപ്പമേറിയ ചിരി ഉയർന്നു.
​”എന്താടാ രാഹുലേ… കോഴിക്കോട്ടെ പഴയ പുലിയിപ്പോൾ വീട്ടിലെ പൂച്ചക്കുട്ടിയായി എന്ന് കേട്ടല്ലോ! കൊച്ചിയിലേക്ക് എഴുന്നള്ളുകയാണെന്ന് അറിഞ്ഞു.

​രാഹുൽ ചുറ്റും ഒന്ന് നോക്കി, മീര അടുക്കളയിലാണെന്ന് ഉറപ്പുവരുത്തി പതുക്കെ പറഞ്ഞു. “എടാ, തമാശിക്കല്ലേ. സംഗതി കാര്യമാണ്. എനിക്ക് ഓഫീസിന് അടുത്ത് തന്നെ ഒരു താമസസ്ഥലം വേണം. വാടക കമ്പനി തരും. പക്ഷേ ഒരു കാര്യമുണ്ട്, മീരയ്ക്ക് ഫ്ലാറ്റ് ഒട്ടും താല്പര്യമില്ല. അവൾക്ക് മുറ്റവും മരങ്ങളുമൊക്കെയുള്ള ഒരു വീട് തന്നെ വേണം. നീ അവിടെ എല്ലാ വള്ളിയും പിടിക്കുന്നവനല്ലേ, എങ്ങനെയെങ്കിലും ഒരു വീട് തന്നെ ഒപ്പിച്ചു താ.”
​സിജിൻ അപ്പുറത്ത് ഇരുന്ന് പൊട്ടിപ്പൊട്ടി ചിരിച്ചു. “എടാ രാഹുലേ… നീയാണോ ഇത് പറയുന്നത്? നമ്മൾ രണ്ടുപേരും കൂടി കോഴിക്കോട് കാട്ടിക്കൂട്ടിയ പൂരങ്ങളൊക്കെ മറന്നോടാ? അന്ന് അടിച്ചു പൂസായി തല്ലുണ്ടാക്കി നടന്ന നീ ഇന്ന് പെണ്ണുമ്പിള്ളയുടെ വാക്കും കേട്ട് ‘വീട്’ അന്വേഷിച്ചു നടക്കുന്നത് കാണുമ്പോൾ എനിക്ക് സഹിക്കുന്നില്ല.”
​സിജിൻ ഒന്ന് നിർത്തിയിട്ട് ആ പഴയ പഴഞ്ചൊല്ല് തട്ടിവിട്ടു: “എടാ, അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ല എന്ന് കേട്ടിട്ടുണ്ട്. നിന്റെ ഉള്ളിലെ ആ പഴയ കുരുത്തക്കേടുകൾ ഈ വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങുമോ എന്ന് എനിക്ക് സംശയമാണ്. എന്തായാലും മീര വന്നതോടെ നീ അപ്പാടെ അങ്ങ് മാറിപ്പോയല്ലോടാ!”

​രാഹുൽ ഒരു നിമിഷം ആ പഴയ കാലം ഓർത്തുപോയി. “അതൊക്കെ കഴിഞ്ഞ കഥയല്ലേടാ. ഇപ്പോൾ എനിക്ക് സമാധാനമായി ജീവിക്കണം. നീ എങ്ങനെയെങ്കിലും ഒരു നല്ല വീട് നോക്ക്. മീരയ്ക്ക് ഇഷ്ടപ്പെടണം, അതാണ് പ്രധാനം.”

​”ശരിടാ… നിന്റെ ഈ ‘ഭാര്യഭക്തി’ ഞാൻ സമ്മതിച്ചിരിക്കുന്നു. കൊച്ചിയിലെ സകല ബ്രോക്കർമാരെയും വിളിച്ച് ഞാൻ ഒരു ഒന്നൊന്നര വീട് തന്നെ സംഘടിപ്പിച്ചു തരാം. നീ ധൈര്യമായി ഇങ്ങോട്ട് പോര്,” സിജിൻ ഉറപ്പ് നൽകി

രാഹുൽ ഫോൺ പോക്കറ്റിലിട്ടു. സിജിന്റെ കളിയാക്കലുകൾ കാതിൽ മുഴങ്ങുന്നുണ്ടെങ്കിലും മീരയുടെ ആഗ്രഹം പോലെ ഒരു വീട് ശരിയാകുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു അവൻ. ബൈക്കെടുത്ത് ഓഫീസിലേക്ക് വിടുമ്പോൾ കോഴിക്കോട്ടെ പരിചിതമായ ഇടവഴികൾ ഓരോന്നായി പിന്നിലേക്ക് മറഞ്ഞു.

​ഓഫീസിലെത്തി തന്റെ ആ പഴയ അക്കൗണ്ടന്റ് സീറ്റിലിരുന്ന് സിസ്റ്റം ഓൺ ചെയ്തപ്പോഴേക്കും കണക്കുകളുടെ ലോകം അവനെ പൊതിഞ്ഞു. പക്ഷേ, ടാലിയിലെ അക്കങ്ങൾക്കിടയിലൂടെ അവന്റെ മനസ്സ് പത്തൊൻപതാം നൂറ്റാണ്ടിലെ കണക്കുപുസ്തകം പോലെ പഴയ കാര്യങ്ങളിലേക്ക് വഴുതിമാറി.

​കമ്പ്യൂട്ടർ സ്ക്രീനിലെ എക്സൽ ഷീറ്റുകൾ പതുക്കെ മങ്ങിത്തുടങ്ങി. പകരം തെളിഞ്ഞുവന്നത് കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള രാഹുലിനെയായിരുന്നു. കള്ളുകുടിയും തല്ലുമാലയും ഒക്കെ സിജിന്റെ കൂടെയുള്ള സ്ഥിരം പരിപാടികളായിരുന്നു. പക്ഷേ, രാഹുലിന് അതിനേക്കാളൊക്കെ ഹരമുള്ള മറ്റൊരു വിനോദമുണ്ടായിരുന്നു—പ്രായത്തിൽ കവിഞ്ഞ ‘ആന്റിമാരെ’ വളച്ചെടുക്കുക!

​അതൊരു പ്രത്യേക കലയായിരുന്നു അവന്. പക്വതയുള്ള സംസാരവും, ആ കണ്ണുകളിലെ കള്ളച്ചിരിയും കൊണ്ട് എത്രയെത്ര കുടുംബങ്ങളിലെ സമാധാനം അവൻ പണ്ട് കളഞ്ഞിട്ടുണ്ട്. സിജിനായിരുന്നു ഇതിനെല്ലാം കൂട്ടുനിന്നിരുന്നത്. ഓരോ ‘വിജയത്തിന്’ ശേഷവും ഷാപ്പിലിരുന്ന് കള്ളു കുടിക്കുമ്പോൾ സിജിൻ പറയുമായിരുന്നു, “എടാ രാഹുലേ, നീ ഈ കണക്കപ്പിള്ള പണിക്ക് നിൽക്കേണ്ടവനല്ല, വല്ല സിനിമാ നടനും ആകേണ്ടവനായിരുന്നു!”
​സിജിൻ അന്ന് സകല വള്ളികളും പിടിച്ചു കൊടുക്കും. ആന്റിമാരുടെ വീട്ടുവിശേഷങ്ങൾ മുതൽ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ വരെ സിജിന്റെ കയ്യിലുണ്ടാകും. രാഹുൽ അതനുസരിച്ച് കരുക്കൾ നീക്കും. പ്രണയത്തേക്കാൾ ഉപരി അതൊരുതരം ആവേശമായിരുന്നു അവന്. മീര ജീവിതത്തിലേക്ക് വരുന്നതിന് മുൻപുള്ള ആ തല്ലിപ്പൊളി ജീവിതം… ആ പഴയ രാത്രികൾ…

​”രാഹുൽ… ആ വൗച്ചറുകൾ ഒന്ന് എടുത്തേ!”
​സൂപ്പർവൈസറുടെ വിളി കേട്ടപ്പോഴാണ് രാഹുൽ ഞെട്ടി ഉണർന്നത്. നെറ്റിയിൽ നേർത്തൊരു വിയർപ്പുതുള്ളി പൊടിഞ്ഞു. അവൻ ചുറ്റും നോക്കി. പഴയ രാഹുലല്ല ഇപ്പോൾ താൻ. 27 വയസ്സായി, കല്യാണം കഴിഞ്ഞ് രണ്ട് വർഷമായി, മീര കൂടെയുണ്ട്. പഴയ ആന്റിമാരും കള്ളുകുടിയുമൊക്കെ കോഴിക്കോട്ടെ ഈ നനഞ്ഞ മണ്ണിൽ കുഴിച്ചുമൂടിയെന്ന് അവൻ സ്വയം വിശ്വസിക്കാൻ ശ്രമിച്ചു.

​പക്ഷേ, എറണാകുളത്തേക്ക് മാറുമ്പോൾ അവിടെ സിജിനുണ്ട്. സിജിൻ വീണ്ടും ആ പഴയ ‘മരംകയറ്റം’ ഓർമ്മിപ്പിച്ചാൽ താൻ എന്തു ചെയ്യും? മീര ഇതൊന്നും അറിയാൻ പാടില്ല. ആലോചിക്കുംതോറും രാഹുലിന്റെ ഉള്ളിൽ ഒരു ചെറിയ ആധി പടർന്നു.

സന്ധ്യാനേരം രാഹുൽ ജോലി കഴിഞ്ഞു വീട്ടിൽ എത്തി കുളിയും കഴിഞ്ഞു… കോഴിക്കോട്ടെ ആ പഴയ വീടിന്റെ ഉമ്മറത്ത് മീര ഇട്ടുകൊടുത്ത ഇഞ്ചി ചായയുടെ മണവും കുടിച്ച് രാഹുൽ ഇരിക്കുകയായിരുന്നു. മനസ്സ് നിറയെ ഓഫീസിലെ പഴയ ഓർമ്മകളുടെ പുകമറയായിരുന്നു എങ്കിലും, മീരയുടെ സാമീപ്യം അവന് ഒരു ആശ്വാസമായിരുന്നു. പെട്ടെന്നാണ് ഫോൺ ശബ്ദിച്ചത്.

​സിജിനാണ്.
​”എടാ രാഹുലേ… സംഗതി സെറ്റായി!” സിജിന്റെ ആവേശം ഫോണിലൂടെ പുറത്തേക്ക് ചാടുന്നുണ്ടായിരുന്നു. “നീ പറഞ്ഞ അതേ അറ്റ്‌മോസ്ഫിയർ. ഒരു അടിപൊളി വീട്. മെയിൻ റോഡിൽ നിന്ന് കുറച്ച് ഉള്ളിലോട്ടാണ്, നിന്റെ ഓഫീസിലേക്ക് കൃത്യം മൂന്ന് കിലോമീറ്റർ. വലിയൊരു പറമ്പും മരങ്ങളുമൊക്കെയുണ്ട്.”

​രാഹുൽ ചായക്കപ്പ് മാറ്റിവെച്ച് ആകാംക്ഷയോടെ ചോദിച്ചു, “എടാ സത്യമാണോ? മീരയ്ക്ക് ഇഷ്ടപ്പെടുമോ?”
​”അതൊക്കെ ഇഷ്ടപ്പെടും. വീടിന്റെ മുകളിലെ നിലയാണ് നമുക്ക് തരുന്നത്. രണ്ട് വലിയ റൂമും ബാക്കി എല്ലാ സൗകര്യങ്ങളുമുണ്ട്. പക്ഷെ…” സിജിൻ ഒന്ന് നിർത്തി. “ഒരു ചെറിയ പ്രശ്നമുണ്ട്. ആ വീടിന്റെ ഓണർ ഒരു റിട്ടയേർഡ് അങ്കിളാണ്. പുള്ളിക്ക് ഒരു നിർബന്ധമേയുള്ളൂ—വീട് വൃത്തിയായി കൊണ്ടുനടക്കണം. ഒരു പൊടി പോലും അവിടെ കണ്ടുകൂടാ. അല്പം ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പുള്ളി അപ്പോൾ തന്നെ ആളെ പുറത്താക്കും. ആ ഒരു പേടി കാരണം അവിടെ അധികം ആരും നിൽക്കാറില്ല. നീ എന്ത് പറയുന്നു?”
​രാഹുൽ ഇത് കേട്ടതും ഒന്ന് ചിരിച്ചു. അടുക്കളയിൽ പാത്രങ്ങൾ അടുക്കി വെക്കുന്ന തിരക്കിലുള്ള മീരയെ അവൻ ഒന്ന് നോക്കി. അവളുടെ വൃത്തിയുടെ കാര്യത്തിൽ അവന് നൂറ് ശതമാനം ഉറപ്പായിരുന്നു.
​”എടാ സിജിനേ… ആ കാര്യത്തിൽ നീ ഒരു പേടിയും പേടിക്കണ്ട. എന്റെ പൊണ്ടാട്ടിയും ഏതാണ്ട് അതേ കാറ്റഗറി തന്നെയാണ്! ഈ വീട് വൃത്തിയാക്കി വെക്കുന്ന കാര്യത്തിൽ അവൾ പുള്ളിയെക്കാൾ വലിയ കടുപ്പക്കാരിയാണ്. നീ ധൈര്യമായി അങ്ങോട്ട് പ്രൊസീഡ് ചെയ്തോ. ആ അങ്കിളിന് എന്റെ മീരയെ അറിയില്ലല്ലോ!”
​സിജിൻ അപ്പുറത്ത് ഇരുന്ന് ചിരിച്ചു. “എന്നാൽ ശരിടാ, ഞാൻ പുള്ളിയോട് സംസാരിച്ച് അഡ്വാൻസ് കൊടുക്കാം. നീ അടുത്ത മാസം വണ്ടി കയറാൻ റെഡിയായിക്കോ. കൊച്ചി നിന്നെ കാത്തിരിക്കുകയാണ്!”
​ഫോൺ വെച്ച ശേഷം രാഹുൽ മീരയുടെ അരികിലേക്ക് നടന്നു. “മീരേ… സിജിൻ വീട് ഉറപ്പിച്ചു. പക്ഷേ ഒരു കടുപ്പക്കാരൻ അങ്കിളാണ് അവിടുത്തെ ഓണർ. വീട് വൃത്തിയായില്ലെങ്കിൽ നമ്മളെ പുറത്താക്കുമത്രേ!”
​മീര കയ്യിലെ തവി മാറ്റിവെച്ച് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. “അതൊക്കെ നമുക്ക് നോക്കാം രാഹുലേട്ടാ… വൃത്തിയുടെ കാര്യത്തിൽ എന്നെ തോൽപ്പിക്കാൻ ആ അങ്കിളിന് കഴിയില്ല.”
​അവളുടെ ആ ആത്മവിശ്വാസം കണ്ടപ്പോൾ രാഹുലിന് സന്തോഷം തോന്നി. പക്ഷേ, എറണാകുളത്തെ ആ വീട്ടിലെ അങ്കിളിന്റെ നിബന്ധനകളും, സിജിന്റെ വള്ളികളും ഒക്കെ ചേർന്ന് തങ്ങളുടെ പുതിയ ജീവിതം എങ്ങനെയായിരിക്കുമെന്ന് അവൻ ചെറിയൊരു ആകാംക്ഷയോടെ ആലോചിച്ചു

എറണാകുളത്ത് ജോലിക്കു കയറാൻ രണ്ടു ദിവസം ബാക്കി നിൽക്കെ, രാഹുലും മീരയും തങ്ങളുടെ കോഴിക്കോട്ടെ ജീവിതം ചെറിയ പെട്ടികളിലാക്കി കൊച്ചിയിലേക്ക് തിരിച്ചു. ട്രെയിൻ ഇറങ്ങി അവർ ടാക്സിയിൽ സിജിൻ പറഞ്ഞ ആ വിലാസത്തിലേക്ക് എത്തുമ്പോൾ, പുതിയ വീടിന്റെ ഗേറ്റിനു മുന്നിൽ തന്നെ സിജിൻ കാത്തുനിൽപ്പുണ്ടായിരുന്നു.
​കാർ വന്ന് നിന്നതും സിജിൻ ആവേശത്തോടെ അടുത്തേക്ക് വന്നു. കാറിന്റെ ഡോർ തുറന്ന് ആദ്യം ഇറങ്ങിയത് മീരയായിരുന്നു. കോഴിക്കോട്ടെ ആ പഴയ രാഹുലിനെ കുറിച്ച് സിജിൻ എന്തൊക്കെയോ കരുതിയിരുന്നെങ്കിലും, കൺമുന്നിൽ നിൽക്കുന്ന മീരയുടെ ആ ലാളിത്യവും ഐശ്വര്യവും കണ്ടപ്പോൾ അവന്റെ വാക്കുകൾ ഒരു നിമിഷം തൊണ്ടയിൽ കുടുങ്ങി. കൊച്ചിയിലെ സകല വള്ളികളും പിടിക്കുന്ന സിജിൻ പോലും ആ നിമിഷം മീരയുടെ ആ ആഴമുള്ള കണ്ണുകളിൽ ഒന്ന് ഉടക്കിപ്പോയി.
​പെട്ടെന്ന് തന്നെ സ്വയം ഒന്ന് അഡ്ജസ്റ്റ് ചെയ്ത്, മുഖത്ത് ഒരു കള്ളച്ചിരി വരുത്തി അവൻ രാഹുലിന് കൈ കൊടുത്തു.
​”എടാ രാഹുലേ… എത്ര നാളായെടാ നമ്മൾ കണ്ടിട്ട്! നീ അങ്ങ് മാറിപ്പോയല്ലോടാ,” രാഹുലിന്റെ തോളിൽ തട്ടി സിജിൻ പറഞ്ഞു. പക്ഷേ, അവന്റെ സംസാരത്തിൽ ഒരു തരം പതർച്ച രാഹുലിന് അനുഭവപ്പെട്ടോ എന്ന് സംശയം.
​”പിന്നെ മാറാതെ! ഇതിപ്പോൾ മീര… എന്റെ ഭാര്യ,” രാഹുൽ അഭിമാനത്തോടെ പരിചയപ്പെടുത്തി.
​മീര കൈകൂപ്പി ഒരു ചെറിയ ചിരിയോടെ സിജിനെ നോക്കി. “രാഹുലേട്ടൻ എപ്പോഴും സിജിൻ ചേട്ടനെ കുറിച്ച് പറയാറുണ്ട്.”
​”അതൊക്കെ പഴയ കാര്യങ്ങളല്ലേ മീരേ… രാഹുലിന് എന്നെ പറ്റി പറയാൻ നല്ലത് മാത്രമേ ഉണ്ടാവൂ,” സിജിൻ ഒന്ന് കണ്ണിറുക്കി രാഹുലിനെ നോക്കി. ആ നോട്ടത്തിൽ പഴയ ആന്റിമാരുടെ കഥകളും ഷാപ്പിലെ രാത്രികളും മീര അറിയാതെ പങ്കുവെക്കപ്പെടുന്നുണ്ടായിരുന്നു.
​”വാ… നമുക്ക് മുകളിലേക്ക് പോകാം. അങ്കിൾ ചാവി അവിടെ വെച്ചിട്ടുണ്ട് പുള്ളി ഇത്തിരി കഴിഞ്ഞാൽ വരും എന്ന് പറഞ്ഞിട്ടുണ്ട്..
” സിജിൻ പെട്ടികളെടുത്തു കൊണ്ട് മുന്നിൽ നടന്നു.
​മുകളിലെ നിലയിലേക്കുള്ള പടികൾ കയറുമ്പോൾ മീര ആ പഴയ വീടിന്റെ ഓരോ തടിത്തൂണുകളും കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. സിജിൻ ഇടയ്ക്കിടെ മീരയെ ശ്രദ്ധിക്കുന്നുണ്ടെന്ന് രാഹുൽ അറിഞ്ഞില്ലെങ്കിലും, ആ വീടിന്റെ അന്തരീക്ഷം അവർക്ക് എന്തോ വലിയൊരു മാറ്റത്തിന്റെ സൂചന നൽകുന്നത് പോലെ തോന്നി.
​മുകളിൽ എത്തിയപ്പോൾ, മുറ്റത്തെ ആ വലിയ മാവിന്റെ ചില്ലകൾ ജനാലയ്ക്കൽ തട്ടി നിൽക്കുന്ന കാഴ്ച മീരയെ ശരിക്കും സന്തോഷിപ്പിച്ചു.

രാഹുൽ മീരയോടൊപ്പം ഓരോ മുറിയും കയറി ഇറങ്ങുകയായിരുന്നു. ചന്ദനനിറമുള്ള ഭിത്തികളും, തേക്കിൻ തടിയിൽ പണിത ജനലുകളും കണ്ടപ്പോൾ മീരയുടെ മുഖത്ത് ഒരു പ്രത്യേക തിളക്കം വന്നു. അവൾ ഓരോ മുക്കും മൂലയും കൗതുകത്തോടെ നോക്കി നടക്കുന്നത് കണ്ടപ്പോൾ രാഹുലിനും സമാധാനമായി.
​മീര അല്പം മാറി ബാൽക്കണിയിൽ നിന്ന് ആ മാവിന്റെ ചില്ലകൾ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ, സിജിൻ പതുക്കെ രാഹുലിനെ കൈക്ക് പിടിച്ച് അല്പം മാറി നിന്നു. സിജിന്റെ മുഖത്ത് ഒരു വല്ലാത്ത ഭാവമായിരുന്നു.
​ചുറ്റും ആരും ഇല്ലെന്ന് ഉറപ്പുവരുത്തി സിജിൻ രാഹുലിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു:
​”എടാ തെണ്ടീ… നീ ശരിക്കും ഭാഗ്യവാനാടാ! നിന്റെ പെണ്ണുമ്പിള്ള ഒരു ഒന്നൊന്നര ആറ്റം ചരക്കാണല്ലോ! ഈ കൊച്ചിയിൽ സകല വള്ളിയും പിടിച്ചു നടക്കുന്ന എനിക്ക് പോലും ഇങ്ങനെയൊരു ഐറ്റത്തിനെ ഇതുവരെ കാണാൻ പറ്റിയിട്ടില്ല.”
​രാഹുൽ ഒന്ന് ചമ്മി ചിരിക്കാൻ നോക്കിയെങ്കിലും സിജിൻ വിട്ടില്ല. അവൻ രാഹുലിന്റെ ഷർട്ടിൽ പിടിച്ച് ഒന്നുകൂടി വലിച്ചടുപ്പിച്ചു.
​”സത്യം പറയെടാ നാറി… നീ കോഴിക്കോട് കാട്ടിക്കൂട്ടിയ നാറിത്തരങ്ങളും, ആന്റിമാരുടെ പുറകെ നടന്ന ആ പഴയ കളികളുമൊക്കെ ഓർക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു. എങ്ങനെയാടാ നിനക്ക് ഇത്രയും ഐശ്വര്യമുള്ള, ഇങ്ങനൊരു പെണ്ണിനെ ഒപ്പിക്കാൻ പറ്റിയത്? നീ ഏത് ദൈവത്തെയാടാ പ്രാർത്ഥിച്ചത്?”
​രാഹുൽ ചുറ്റും നോക്കി. മീര കേൾക്കുന്നുണ്ടോ എന്ന ഭയം അവനുണ്ടായിരുന്നു. “എടാ ശബ്ദം കുറയ്ക്കടാ… അവൾ കേൾക്കും. അതൊക്കെ പഴയ കാലമല്ലേ. ഇപ്പോൾ ഞാൻ അതൊക്കെ നിർത്തി.
​സിജിൻ ഒന്ന് ആക്കി ചിരിച്ചു. “പഴയതൊക്കെ നിർത്തിയെന്ന് നീ പറഞ്ഞാൽ ഞാൻ വിശ്വസിക്കണോ? നോക്കിക്കോ, അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ല എന്ന് ഞാൻ വെറുതെ പറഞ്ഞതല്ല. എന്തായാലും മോനെ, നീ സൂക്ഷിക്കണം. നിന്റെ ഈ ഭാഗ്യം കണ്ട് എനിക്ക് പോലും അസൂയ തോന്നുന്നുണ്ട്.”

രാഹുലും സിജിനും കൂടി ആ പഴയ തറവാടിന്റെ വിശാലമായ മുറ്റത്ത് നടന്ന് വീടിന്റെ കൊത്തുപണികൾ ആസ്വദിക്കുകയായിരുന്നു. അപ്പോഴാണ് ഗേറ്റ് കടന്ന് ഒരു പഴയ മോഡൽ മെഴ്‌സിഡസ് ബെൻസ് കാർ സാവധാനം മുറ്റത്തേക്ക് വന്നു നിന്നത്. വർഷങ്ങൾ പഴക്കമുണ്ടെങ്കിലും, ഇപ്പോഴും ഷോറൂമിൽ നിന്ന് ഇറക്കിയ പുത്തൻ വണ്ടി പോലെ അത് തിളങ്ങുന്നുണ്ടായിരുന്നു. തന്റെ പ്രാണനെപ്പോലെയാണ് അങ്കിൾ ആ വണ്ടി നോക്കി നടത്തുന്നത്.
​കാർ നിന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നും അങ്കിൾ പുറത്തേക്കിറങ്ങി. നല്ല കസവുള്ള വെള്ളമുണ്ടും കടും നീല നിറത്തിലുള്ള ലിനൻ ഷർട്ടുമായിരുന്നു വേഷം. നര പടർന്ന താടി കൃത്യമായി ഒതുക്കി വെച്ചിരിക്കുന്നു. ആ ഷർട്ടിന്റെ കൈ മടക്കി വെച്ച ഇടതുകൈയ്യിൽ പ്രൗഢിയോടെ ഒരു പഴയ റാഡോ വാച്ച് മിന്നിത്തിളങ്ങുന്നുണ്ട്.
​”ഇതാണ് ഞാൻ പറഞ്ഞ അങ്കിൾ,” സിജിൻ രാഹുലിനെ പരിചയപ്പെടുത്തി.
​രാഹുലും അങ്കിളും കൈ കൊടുത്തു സംസാരിക്കുമ്പോൾ അങ്കിളിന്റെ ഓരോ ചലനത്തിലും ഒരു പ്രത്യേക തറവാടിത്തവും കുലീനതയും പ്രകടമായിരുന്നു. സംസാരത്തിനിടയിൽ അങ്കിൾ തന്റെ താഴത്തെ നിലയിലുള്ള മുറിയെക്കുറിച്ചും അവിടുത്തെ പുസ്തകശേഖരത്തെക്കുറിച്ചും സൂചിപ്പിച്ചു. ഭാര്യയുടെ മരണശേഷം അദ്ദേഹം ആ വലിയ വീടിന്റെ താഴത്തെ നിലയിൽ ഒറ്റയ്ക്കാണ് താമസമെന്ന് രാഹുൽ മനസ്സിലാക്കി.
​സംസാരം പകുതിയായപ്പോൾ മീര വരാന്തയിലേക്ക് ഇറങ്ങിവന്നു.
​അങ്കിളിന്റെ ആ സ്റ്റൈലിഷ് ലുക്കും ഗാംഭീര്യവുമുള്ള രൂപം കണ്ടപ്പോൾ മീരയുടെ ഉള്ളിൽ ഒരു ആകർഷണം തോന്നി . രാഹുലിനെ അല്ലാതെ മറ്റൊരു പുരുഷനോട് ആദ്യമായി എന്തോ ഒരു ഇഷ്ടം അദ്ദേഹത്തോട് തോന്നി. അവൾ പതുക്കെ തല താഴ്ത്തി ഒരു പുഞ്ചിരിയോടെ അദ്ദേഹത്തെ നോക്കി.
​മീരയെ കണ്ട നിമിഷം അങ്കിളിന്റെ ഉള്ളിലൊരു കടൽ ഇരമ്പി. തന്റെ സുനിത… വർഷങ്ങൾക്ക് മുമ്പ് തന്നെ തനിച്ചാക്കി പോയ തന്റെ പ്രിയപ്പെട്ടവൾ അതേപടി പുനർജനിച്ചതുപോലെ. സുനിതയുടെ അതേ കണ്ണുകൾ, അതേ നിൽപ്പ്. ഉള്ളിൽ ഒരു നിമിഷം സങ്കടവും സ്നേഹവും ഇരച്ചു കയറിയെങ്കിലും പുറത്ത് അദ്ദേഹം അത് പ്രകടിപ്പിച്ചില്ല. ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം നിയന്ത്രണം വീണ്ടെടുത്തു.
​”ഇത് എന്റെ വൈഫ് മീര,” രാഹുൽ പരിചയപ്പെടുത്തി.
​അങ്കിൾ പതുക്കെ തലയാട്ടി. ഉള്ളിൽ ആളിക്കത്തുന്ന വികാരങ്ങളെ ആ  നിർമ്മലമായ ഒരു ചിരിക്കുള്ളിൽ അദ്ദേഹം ഒളിപ്പിച്ചു. പക്ഷേ, മീരയുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
​അകത്തേക്ക് വരൂ, നമുക്ക് ചായ കുടിക്കാം,” അദ്ദേഹം വളരെ ശാന്തനായി പറഞ്ഞു.

താഴത്തെ നിലയിലെ ആ വലിയ ലിവിങ് റൂമിൽ എത്തിയപ്പോൾ മീരയ്ക്ക് അത്ഭുദം തോന്നി. പഴയ തേക്ക് തടിയിൽ തീർത്ത ഫർണിച്ചറുകളും പുസ്തകങ്ങൾ നിറഞ്ഞ അലമാരകളും ആ മുറിക്ക് ഒരു പ്രത്യേക ഗാംഭീര്യം നൽകുന്നുണ്ട്. ജനാലയിലൂടെ അപ്പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന ആ പഴയ ബെൻസ് കാർ തിളങ്ങുന്നത് കാണാം.
​അങ്കിൾ തന്റെ വെള്ളമുണ്ടിന്റെ മടിക്കുത്ത് പതുക്കെ ഒന്ന് താഴ്ത്തിയിട്ട് അവരോടായി പറഞ്ഞു, “നിങ്ങൾ ഇരിക്ക്… ഞാൻ പോയി ചായ എടുക്കാം.”
​രാഹുൽ പെട്ടെന്ന് ഇടപെട്ടു, “അയ്യോ അങ്കിൾ, അത് ബുദ്ധിമുട്ടാവില്ലേ? അങ്കിൾ എന്തിനാ ബുദ്ധിമുട്ടുന്നത്?”
​അങ്കിൾ തന്റെ കൈ കൊണ്ട് രാഹുലിനെ ഒന്ന് തടഞ്ഞു. “അതൊന്നും ഒരു ബുദ്ധിമുട്ടല്ല രാഹുൽ. ഈ വീട്ടിൽ എനിക്ക് ചായ ഇടുന്നത് ഒരു ശീലമാണ്.”
​മീര ഉടനെ എഴുന്നേറ്റു, “എങ്കിൽ അങ്കിൾ… ഞാൻ ഉണ്ടാക്കാം ചായ. എനിക്ക് അടുക്കള എവിടെയാണെന്ന് ഒന്ന് കാണിച്ചു തന്നാൽ മതി. നിങ്ങൾ മൂന്നാളും സംസാരിച്ചോളൂ..
​അങ്കിൾ പതുക്കെ മീരയുടെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിൽ ഒരു നിമിഷം അദ്ദേഹം വീണ്ടും സുനിതയെ കണ്ടു. തന്റെ സുനിതയും ഇതുപോലെ അതിഥികൾ വരുമ്പോൾ ഓടി നടന്ന് ഓരോന്ന് ചെയ്യുന്നവളായിരുന്നു. ഉള്ളിൽ വിങ്ങൽ തോന്നിയെങ്കിലും അദ്ദേഹം അത് മറച്ചുപിടിച്ചു.
​”അതിനൊക്കെ ഇനിയും സമയമുണ്ട് മോളേ… നിങ്ങൾ ദൂരെ നിന്ന് വന്നതല്ലേ? ഇപ്പോൾ ഒന്ന് വിശ്രമിക്കൂ. ഈ വീട്ടിലെ അതിഥിയായി വന്ന ആദ്യ ദിവസം തന്നെ മോളെകൊണ്ട് ജോലി ചെയ്യിക്കുന്നത് ശരിയല്ല..
അങ്കിൾ വളരെ സൗമ്യമായി പറഞ്ഞു.
​മീര അദ്ദേഹത്തിന്റെ ആ സംസാര ശൈലിയിൽ വീണ്ടും ആകൃഷ്ടയായി. അത്രയും മാന്യവും എന്നാൽ സ്നേഹനിർഭരവുമായ പെരുമാറ്റം. അദ്ദേഹത്തിന്റെ ആ കുലീനത അവളെ വല്ലാതെ സ്പർശിച്ചു.
​”അങ്കിൾ തനിയെ അല്ലേ… ഞാൻ ഒന്ന് സഹായിച്ചോട്ടെ?” മീര വീണ്ടും ചോദിച്ചു.
​”വേണ്ട മീരേ… ഈ വീടിനും ഈ അടുക്കളയ്ക്കും എന്റെ ശീലങ്ങൾ അറിയാം. നിങ്ങൾ ഇരിക്ക്. ഞാൻ ഇപ്പോൾ വരാം,” അദ്ദേഹം ഒരു ചെറുപുഞ്ചിരിയോടെ അടുക്കളയിലേക്ക് നടന്നു.
​അങ്കിൾ പോകുന്നത് നോക്കി നിന്ന മീരയ്ക്ക് അദ്ദേഹത്തിന്റെ ആ നടത്തത്തിലെ പ്രൗഢി വീണ്ടും ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. മുറിയിൽ തങ്ങിനിൽക്കുന്ന ആ നേർത്ത ചന്ദന ഗന്ധവും അങ്കിളിന്റെ വ്യക്തിത്വവും ആ പഴയ വീടിനെ കൂടുതൽ മനോഹരമാക്കുന്നത് പോലെ അവൾക്ക് തോന്നി.

ലിവിങ് റൂമിലെ ചുവരിലേക്ക് നോക്കിയ മീര ഒരു നിമിഷം സ്തബ്ധയായി നിന്നുപോയി. തേക്കുമരത്തിന്റെ ഫ്രെയിമിൽ തൂക്കിയിട്ടിരിക്കുന്ന ആ വലിയ ഫോട്ടോയിൽ അങ്കിളും ഒരു സുന്ദരിയായ സ്ത്രീയും ചിരിച്ചുകൊണ്ട് നിൽക്കുന്നു. അവർ അണിഞ്ഞിരുന്ന ആ പഴയ നീലപ്പട്ടുസാരിയും കഴുത്തിലെ മാലയും എല്ലാം ഒരു പ്രത്യേക പ്രൗഢി വിളിച്ചോതുന്നുണ്ട്.
​പക്ഷേ മീരയെ ഞെട്ടിച്ചത് അതൊന്നുമല്ലായിരുന്നു. ആ സ്ത്രീയുടെ മുഖച്ഛായ തന്നെയായിരുന്നു.
​”രാഹുലേട്ടാ… ഇതൊന്ന് നോക്കിയേ!” അവൾ അമ്പരപ്പോടെ രാഹുലിന്റെ കൈയ്യിൽ പിടിച്ചു. “ഈ ഫോട്ടോയിലുള്ളത് അങ്കിളിന്റെ ഭാര്യയല്ലേ? ഇവരെ കാണാൻ എന്നെപ്പോലെ തന്നെയുണ്ടല്ലോ…”
​രാഹുൽ ആ ഫോട്ടോയിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. “അതെല്ലോ മീരേ… നീ പറഞ്ഞത് ശരിയാ. നിന്റെ അതേ കണ്ണ്, ആ ചിരിയും മൂക്കും ഒക്കെ കണ്ടാൽ നിന്റെ ചേച്ചിയാണെന്നേ പറയൂ. വല്ലാത്തൊരു സാമ്യം!”
​സിജിൻ അരികിലേക്ക് വന്ന് ആ ഫോട്ടോയിലേക്ക് നോക്കി ഒരു നെടുവീർപ്പിട്ടു. “അങ്കിളിന്റെ ഭാര്യ സുനിതയാണ് അത്. അങ്കിളിന് അവരെ ജീവനായിരുന്നു. അവർ പോയതോടെയാണ് അങ്കിൾ ഇങ്ങനെ ഒറ്റയ്ക്കായത്. നീ വന്നപ്പോൾ അങ്കിൾ എന്തിനാണ് അങ്ങനെ നോക്കിയതെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി മീരേ… പാവം അങ്കിൾ, നിന്നെ കണ്ടപ്പോൾ അദ്ദേഹത്തിന് സുനിതയെ ഓർമ്മ വന്നിട്ടുണ്ടാകും.”
​മീരയുടെ ഉള്ളിൽ ഒരു വല്ലാത്ത വിങ്ങൽ അനുഭവപ്പെട്ടു. അങ്കിളിന്റെ ആ പഴയ കാറും, വെള്ളമുണ്ടും, സ്റ്റൈലുമൊക്കെ കണ്ടപ്പോൾ തോന്നിയ ആകർഷണം ഇപ്പോൾ ഒരു വലിയ ബഹുമാനമായി മാറി. ഇത്രയും സ്നേഹിച്ചിരുന്ന തന്റെ പ്രാണൻ നഷ്ടപ്പെട്ട ഒരാൾ എങ്ങനെയാകും ഈ വലിയ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നത്?
അങ്കിൾ തന്നെ നോക്കിയ ആ നോട്ടത്തിലെ വേദന അവൾക്ക് ഇപ്പോൾ കൂടുതൽ വ്യക്തമായി. അത് വെറുമൊരു നോട്ടമായിരുന്നില്ല, മറിച്ച് കാലം തട്ടിയെടുത്ത തന്റെ പ്രിയപ്പെട്ടവളെ വീണ്ടും മുന്നിൽ കണ്ടതിന്റെ പരിഭ്രമമായിരുന്നു.
​പെട്ടെന്ന്, ചായയുമായി അങ്കിൾ ലിവിങ് റൂമിലേക്ക് കടന്നുവന്നു. അദ്ദേഹത്തിന്റെ കയ്യിലുള്ള ട്രേയിൽ നീരാവി പറക്കുന്ന ചായഗ്ലാസുകൾ ഇരിക്കുന്നുണ്ടായിരുന്നു. മുറിയിൽ തങ്ങിനിന്ന ആ ചന്ദനഗന്ധം അങ്കിളിന്റെ സാന്നിധ്യത്തെ ഒന്നുകൂടി ഉറപ്പിച്ചു. മീര തന്റെ രൂപസാദൃശ്യമുള്ള ആ ഫോട്ടോയിൽ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു നേർത്ത ഭാവമാറ്റം ഉണ്ടായി.
​”ചായ എടുക്കൂ…” അദ്ദേഹം വളരെ ശാന്തനായി പറഞ്ഞു. പക്ഷേ ആ ശബ്ദത്തിൽ ഒരു നേർത്ത വിറയൽ ബാക്കിയുണ്ടായിരുന്നു.

അങ്കിൾ ചായക്കപ്പ് ടീപ്പോയിൽ വെച്ച ശേഷം പതുക്കെ ആ ഫോട്ടോയുടെ മുന്നിലേക്ക് നടന്നു. അദ്ദേഹത്തിന്റെ നോട്ടം ആ ഫോട്ടോയിലെ സുനിതയുടെ മുഖത്തായിരുന്നു. വളരെ നേർത്ത ഒരു ചിരി ആ ചുണ്ടുകളിൽ വിരിഞ്ഞു.
​”മോൾക്ക് അത്ഭുതം തോന്നുന്നുണ്ടാകും അല്ലേ?” അങ്കിൾ മീരയുടെ മുഖത്തേക്ക് നോക്കി പതുക്കെ ചോദിച്ചു. “നിന്നെ കണ്ടപ്പോൾ ഞാൻ ഒരു നിമിഷം തറഞ്ഞുപോയത് നീ ശ്രദ്ധിച്ചിട്ടുണ്ടാകും. സുനിതയുടെ അതേ ഛായയാണ് നിനക്ക്. അവളുടെ ആ വലിയ കണ്ണുകളും, ഈ നീളമുള്ള മുടിയും…”
​അങ്കിൾ ആ ഫോട്ടോയിൽ പതുക്കെ തൊട്ടു. “സ്നേഹിച്ചു കൊതി തീരും മുൻപേ അവൾ പോയി. ഞങ്ങൾക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. ഈ വീടിന്റെ ഓരോ കോണിലും അവളുടെ സാന്നിധ്യമുണ്ട്. ആ ബെൻസ് കാർ കണ്ടോ… അത് അവൾക്ക് വല്ലാതെ ഇഷ്ടമായിരുന്നു. അവൾ പോയ ശേഷം ഞാൻ അത് പുതിയത് പോലെ നോക്കി നടത്തുന്നത് അത് അവളുടെ ഓർമ്മയായത് കൊണ്ടാണ്.
​അങ്കിൾ അല്പം ഒന്ന് നിശ്വസിച്ചു. അദ്ദേഹത്തിന്റെ ശബ്ദത്തിൽ വല്ലാത്തൊരു ആർദ്രതയുണ്ടായിരുന്നു. “പകൽ മുഴുവൻ ഞാൻ ചിരിച്ചും കളിച്ചും ഓരോ കാര്യങ്ങളിൽ ഏർപ്പെട്ടും ഇരിക്കും. പക്ഷേ രാത്രിയാകുമ്പോൾ ഈ താഴത്തെ നിലയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അവളുടെ ഓർമ്മകൾ എന്നെ വല്ലാതെ ശ്വാസം മുട്ടിക്കും. സുനിത ഇല്ലാത്ത ഈ എട്ടു വർഷങ്ങൾ… അതൊരു വലിയ തടവറ പോലെയാണ് മീരേ.”
​അങ്കിൾ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആ കൈകൾ മേശപ്പുറത്ത് താളം പിടിക്കുന്നുണ്ടായിരുന്നു. മീര ആ സംസാരത്തിൽ പൂർണ്ണമായും ലയിച്ചു പോയി. രാഹുൽ സോഫയിൽ ഇരിക്കുന്നുണ്ടെങ്കിലും തന്റെ ശ്രദ്ധ മുഴുവൻ ഈ പ്രൗഢിയുള്ള മനുഷ്യന്റെ വാക്കുകളിലായിരുന്നു.
​”എനിക്ക് മോളെ കാണുമ്പോൾ സുനിത എന്റെ മുന്നിൽ വീണ്ടും വന്ന് നിൽക്കുന്നത് പോലെയാണ് തോന്നുന്നത്,” അങ്കിൾ മീരയുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി പറഞ്ഞു. ആ നോട്ടത്തിൽ  വലിയൊരു ആത്മബന്ധം മീര അനുഭവിച്ചു.
​രാഹുലും സിജിനും അവരുടെ സംസാരത്തിൽ മുഴുകിയിരിക്കുകയാണെങ്കിലും, മീരയും അങ്കിളും തമ്മിൽ ആ ഫോട്ടോയ്ക്ക് മുന്നിൽ ഒരു വൈകാരിക ലോകം പടുത്തുയർത്തുകയായിരുന്നു

ചായ കുടിച്ചു കഴിഞ്ഞ് രാഹുലും സിജിനും മീരയും കൂടി മുകളിലെ നിലയിലേക്ക് പോകാനായി എഴുന്നേറ്റു. പടികൾ കയറാൻ തുടങ്ങിയ മീരയെ നോക്കി അങ്കിൾ വളരെ സൗമ്യമായി, എന്നാൽ ഗൗരവത്തോടെ ഒന്ന് വിളിച്ചു.
​”മോളേ മീരേ…”
​അവൾ തിരിഞ്ഞു നോക്കി. അങ്കിൾ ആ ലിവിങ് റൂമിലെ വലിയ തൂണിൽ ഒരു കൈ വെച്ച് നിലയുറപ്പിച്ചു നിൽക്കുകയായിരുന്നു. ആ വെള്ളമുണ്ടും ലിനൻ ഷർട്ടും ആ പഴയ തറവാടിന്റെ അന്തരീക്ഷത്തിൽ അദ്ദേഹത്തിന് ഒരു രാജകീയ പ്രൗഢി നൽകുന്നുണ്ട്.
​”മുകളിലെ നിലയിൽ നിങ്ങൾ താമസിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വീട് എപ്പോഴും വൃത്തിയായി വെക്കണം. അത് എനിക്കും… അവൾക്കും വലിയ നിർബന്ധമാണ് . വീട് വൃത്തികേടാകുന്നത് സുനിതയ്ക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. അവൾ ഇപ്പോൾ കൂടെയില്ലെങ്കിലും ഈ വീടിന്റെ ഓരോ തരിയിലും അവളുടെ ഇഷ്ടങ്ങളുണ്ട്. അത് മോൾ നോക്കുമല്ലോ അല്ലേ?”
​അങ്കിൾ അത് പറയുമ്പോൾ അദ്ദേഹത്തിന്റെ കൈത്തണ്ടയിലെ ആ റാഡോ വാച്ച് വെളിച്ചത്തിൽ തിളങ്ങി. ആ വാക്കുകളിൽ ഒരു വീട്ടുടമസ്ഥന്റെ അധികാരത്തേക്കാൾ ഉപരി തന്റെ പ്രിയപ്പെട്ടവളോടുള്ള കരുതലും ആദരവുമാണ് മീരയ്ക്ക് അനുഭവപ്പെട്ടത്. സുനിതയുടെ ഇഷ്ടങ്ങൾ ഇന്നും ഇത്രത്തോളം വിലമതിക്കുന്ന ഈ മനുഷ്യനോട് മീരയ്ക്ക് വല്ലാത്തൊരു ആരാധന തോന്നി.
​”തീർച്ചയായും അങ്കിൾ… അങ്കിൾ ഒട്ടും പേടിക്കണ്ട. സുനിത ചേച്ചിക്ക് ഇഷ്ടമുള്ളത് പോലെ തന്നെ ഞാൻ എല്ലാം നോക്കിക്കോളാം,” മീര വിനയത്തോടെ മറുപടി നൽകി.
​അങ്കിൾ പതുക്കെ ഒന്ന് തലയാട്ടി. ഒരു നേർത്ത പുഞ്ചിരി അദ്ദേഹത്തിന്റെ ചുണ്ടിൽ വിരിഞ്ഞു. അവർ മുകളിലേക്ക് നടക്കുമ്പോൾ മീരയുടെ മനസ്സിൽ അങ്കിളിന്റെ ആ വാക്കുകൾ തന്നെയായിരുന്നു. തന്റെ രൂപം മാത്രമല്ല, സുനിതയുടെ ഇഷ്ടങ്ങൾ കൂടി തന്നിലൂടെ സംരക്ഷിക്കപ്പെടണമെന്ന് അങ്കിൾ ആഗ്രഹിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി.
​രാഹുൽ മുന്നിൽ നടക്കുന്നുണ്ടെങ്കിലും മീരയുടെ ഉള്ളിൽ അങ്കിളിന്റെ ആ ഗാംഭീര്യമുള്ള രൂപവും വൈകാരികമായ സംസാരവും ഒരു ലഹരിയായി പടരുകയായിരുന്നു.

മുകളിലെ നിലയിലെത്തിയ മീരയും രാഹുലും സാധനങ്ങളെല്ലാം അടുക്കിവെച്ചു. ഭക്ഷണം കഴിഞ്ഞ് സിജിൻ യാത്ര പറഞ്ഞു പോയി. ജോലികൾക്ക് ശേഷം മീര കുളിക്കാനായി കയറി.
​കുളി കഴിഞ്ഞ് ഇറങ്ങിയ അവൾ ഒരു കടുംനീല സിൽക്ക് ഗൗൺ ധരിച്ചു. ഉള്ളിൽ മറ്റൊന്നും ധരിക്കാതെ ആ നേർത്ത തുണിയുടെ തണുപ്പ് ശരീരത്തിൽ അനുഭവിച്ചുകൊണ്ട് അവൾ മുറിയിലേക്ക് വന്നു. രാഹുൽ കുളി കഴിഞ്ഞ് ഫോണിൽ ബിസിനസ്സ് കാര്യങ്ങൾ നോക്കി കിടക്കുകയായിരുന്നു. മീര പതുക്കെ അവന്റെ അരികിലേക്ക് ചെന്ന് കിടന്നു.

രാഹുൽ ഫോൺ അരികിലേക്ക് മാറ്റി വെച്ചു. മീരയുടെ ആ നീല ഗൗണിനുള്ളിലൂടെ പുറത്തേക്ക് തള്ളിനിൽക്കുന്ന, ബ്രാ ഇല്ലാത്ത ആ വലിയ മുലകൾ അവൻ തന്റെ കൈവെള്ളയിൽ ഒതുക്കി പതുക്കെ ഞെരിക്കാൻ തുടങ്ങി. അവളുടെ ശരീരത്തിന്റെ ചൂടും ആ ഗൗണിന്റെ മിനുസവും അവനെ വല്ലാതെ ഉണർത്തുന്നുണ്ടായിരുന്നു.
​”എന്താണ് എന്റെ പ്രിയതമ ഇത്ര കാര്യമായി ആലോചിക്കുന്നത്?” അവളുടെ ചെവിയിൽ പതുക്കെ കടിച്ചു കൊണ്ട് അവൻ ചോദിച്ചു.
​മീര അപ്പോഴും അങ്കിളിനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു. രാഹുലിന്റെ വിരലുകൾ തന്റെ മുലക്കണ്ണുകളിൽ അമരുമ്പോൾ കിട്ടുന്ന സുഖത്തേക്കാൾ ഉപരിയായി അങ്കിൾ തന്റെ ഭാര്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് അവളുടെ ഉള്ളിൽ തങ്ങിനിൽക്കുന്നത്.
​”ഞാൻ അങ്കിളിനെ പറ്റി ഓർക്കുകയായിരുന്നു… മരിച്ചിട്ടും അദ്ദേഹം ഇപ്പോഴും തന്റെ ഭാര്യയെ എത്രത്തോളമാണ് സ്നേഹിക്കുന്നത്. ഞാൻ ഒന്ന് ചോദിക്കട്ടെ രാഹുലേട്ടാ… ഞാൻ മരിച്ചാൽ നിങ്ങൾ അങ്കിളിനെ പോലെ വേറെ പെണ്ണൊന്നും കെട്ടാതെ എനിക്ക് വേണ്ടി ഇങ്ങനെ കാത്തിരിക്കുമോ?”
​രാഹുൽ ഒരു നിമിഷം ആ ഞെക്കൽ നിർത്തി അവളെ നോക്കി ഒന്ന് ചിരിച്ചു. “എന്തൊക്കെയാ മീരേ നീ ഈ പറയുന്നത്? നീ എങ്ങോട്ടും പോകില്ല. നമ്മൾ ഒരുമിച്ച് ഒരുപാട് കാലം ജീവിക്കാനുള്ളതാ. അങ്കിളിന്റെ കാലമൊക്കെ വേറെയായിരുന്നു. അന്നത്തെ സ്നേഹം പോലെയല്ല ഇപ്പോഴത്തെ ലൈഫ്. പ്രാക്ടിക്കലായി ചിന്തിച്ചാൽ ഒരാൾ പോയാൽ മറ്റൊരാൾ ജീവിതം മുന്നോട്ട് കൊണ്ടുപോയല്ലേ പറ്റൂ?”
​രാഹുലിന്റെ ആ മറുപടി കേട്ടപ്പോൾ മീരയുടെ ഉള്ളിൽ ഒരു ചെറിയ നീറ്റൽ അനുഭവപ്പെട്ടു. രാഹുൽ പറഞ്ഞത് ശരിയായിരിക്കാം, ഒരുപക്ഷേ അതായിരിക്കാം ലോകരീതി. പക്ഷേ, അങ്കിൾ… അദ്ദേഹം ലോകരീതിയല്ല തിരഞ്ഞെടുത്തത്, പകരം തന്റെ പ്രാണനോടുള്ള അടങ്ങാത്ത പ്രണയമാണ്.
​താൻ മരിച്ചാലും തന്റെ ഓർമ്മകൾക്ക് വേണ്ടി ഒരു പഴയ ബെൻസ് കാർ തുടച്ചു മിനുക്കി, താൻ ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിച്ച്, തനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു പുരുഷൻ… ആ സങ്കൽപ്പം മീരയെ വല്ലാതെ മോഹിപ്പിച്ചു. രാഹുൽ വീണ്ടും അവളുടെ മാറിടങ്ങളിൽ അമർത്തിപ്പിടിച്ച് ചുംബിക്കാൻ തുടങ്ങിയെങ്കിലും, മീരയുടെ മനസ്സിൽ അങ്കിളിന്റെ ആ ഗാംഭീര്യമുള്ള രൂപവും വൈകാരികമായ ആ കണ്ണുകളുമായിരുന്നു. ആ സ്നേഹത്തിന്റെ ആഴം രാഹുലിന് ഒരിക്കലും മനസ്സിലാകില്ലെന്ന് അവൾക്ക് തോന്നി

രാഹുലിന്റെ ആ മറുപടി മീരയുടെ ഉള്ളിൽ ചെറിയൊരു നീറ്റലുണ്ടാക്കിയെങ്കിലും, അവന്റെ കൈകൾ അവളുടെ ശരീരത്തിൽ പടർന്നപ്പോൾ ആ ചിന്തകളെല്ലാം പതുക്കെ മാഞ്ഞുപോയി. രാഹുൽ തന്റെ നീളമുള്ള വിരലുകൾ കൊണ്ട് അവളുടെ ഗൗൺ പതുക്കെ വയറിന് മുകളിലേക്ക് ചുരുട്ടിവെച്ചു.
​മങ്ങിയ വെളിച്ചത്തിൽ അവളുടെ ആ വെളുത്ത തുടകളും വടിച്ചു മിനുക്കിയ പൂറും തെളിഞ്ഞു കണ്ടു. ബ്രാ ധരിക്കാത്തതുകൊണ്ട് ഗൗണിനുള്ളിൽ അവളുടെ വലിയ മുലകൾ
സ്വതന്ത്രമായി ആടിക്കൊണ്ടിരുന്നു. രാഹുൽ തന്റെ മുഖം അവളുടെ കഴുത്തിടുക്കിലേക്ക് പൂഴ്ത്തിക്കൊണ്ട് പതുക്കെ നക്കി. ആ ചൂടുള്ള നാവുകൾ പടർന്നപ്പോൾ മീരയുടെ ശ്വാസഗതി വേഗത്തിലായി.
​അവൻ പതുക്കെ തന്റെ വലതുകൈ അവളുടെ തുടയിടുക്കിലേക്ക് കൊണ്ടുപോയി. വടിച്ചു വൃത്തിയാക്കി വെച്ചിരിക്കുന്ന ആ പൂറിന്റെ ഭാഗം പതുക്കെ വിരൽ കൊണ്ട് തലോടി. “മീരേ… നീ ഇത് ശരിക്കും ഒരുക്കി വെച്ചിരിക്കുകയാണല്ലോ,” അവൻ അവളുടെ ചെവിയിൽ മന്ത്രിച്ചു. ആ വിരലുകൾ അവളുടെ പൂറിലെ ആ ചെറിയ വിടവിലൂടെ പതുക്കെ ചലിക്കാൻ തുടങ്ങി.
​മീരയുടെ ഉള്ളിൽ ഒരു ലഹരി ഇരച്ചു കയറി. അവൾ പതുക്കെ കാലുകൾ അകത്തി വെച്ച് അവന് കൂടുതൽ സൗകര്യമൊരുക്കി. രാഹുൽ തന്റെ വിരലുകൾ പതുക്കെ അവളുടെ ഉള്ളിലേക്ക് കടത്തി. അവിടെ പതുക്കെ നനവ് പടരാൻ തുടങ്ങിയിരുന്നു. അവൻ ആ നനവിൽ തന്റെ വിരലുകൾ കൊണ്ട് വട്ടം കറക്കി. ഓരോ ചലനത്തിലും മീര തന്റെ അരക്കെട്ട് പതുക്കെ പൊക്കി അവന് വഴങ്ങിക്കൊടുത്തു.
​”രാഹുലേട്ടാ…” അവൾ പതുക്കെ മൂളി.
​രാഹുൽ തന്റെ വിരലുകളുടെ വേഗത കൂട്ടി. അവളുടെ ആ മാംസളമായ ഭാഗങ്ങളിൽ അവൻ പതുക്കെ ഞെരിക്കുകയും വിരലുകൾ കൊണ്ട് കളിക്കുകയും ചെയ്തപ്പോൾ മീരയുടെ ശരീരം വില്ലുപോലെ വളഞ്ഞു. അവളുടെ നനഞ്ഞ മുടിയിഴകൾ തലയിണയിൽ ചിതറിക്കിടന്നു. രാഹുൽ പതുക്കെ തന്റെ ശരീരം അവളുടെ മുകളിലേക്ക് അടുപ്പിച്ചു. അവന്റെ നെഞ്ചിന്റെ ചൂട് അവളുടെ നഗ്നമായ മാറിടങ്ങളിൽ അമർന്നു.
​ഗൗണിന്റെ ആ നേർത്ത തുണിക്കിടയിലൂടെ അവളുടെ മുലക്കണ്ണുകൾ കടുപ്പത്തിൽ തള്ളിനിൽക്കുന്നത് കണ്ടപ്പോൾ രാഹുൽ തന്റെ കൈ അങ്ങോട്ട് നീട്ടി. അവൻ ആ വലിയ മുലകൾ മുറുകെ പിടിച്ചു ഞെരിക്കാൻ തുടങ്ങി. താഴെ അവന്റെ വിരലുകൾ പൂറിനുള്ളിൽ വേഗത്തിൽ ചലിക്കുമ്പോൾ, മുകളിൽ മാറിടങ്ങളിലെ ആ പിടി കൂടി ആയപ്പോൾ മീരയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. അവൾ അവനെ മുറുകെ കെട്ടിപ്പിടിച്ച് തന്റെ കാലുകൾ അവന്റെ അരക്കെട്ടിന് ചുറ്റും പിണച്ചു വെച്ചു

രാഹുൽ പതുക്കെ എഴുന്നേറ്റ് മീരയുടെ ആ നീല സിൽക്ക് ഗൗൺ തലയിലൂടെ ഊരി മാറ്റി. ആ മങ്ങിയ വെളിച്ചത്തിൽ അവളുടെ പൂർണ്ണ നഗ്നത അവന്റെ മുന്നിൽ തെളിഞ്ഞു. വടിച്ചു വൃത്തിയാക്കിയ പൂറും, വിങ്ങുന്ന മുലകളും കണ്ടപ്പോൾ അവന്റെ ആവേശം ഇരട്ടിച്ചു.
​അവൻ പതുക്കെ അവളുടെ മുകളിലേക്ക് പടർന്നു കയറി. രാഹുലിന്റെ നെഞ്ചിലെ രോമങ്ങൾ മീരയുടെ മുലക്കണ്ണുകളിൽ ഉരസിയപ്പോൾ അവൾ ഒരു വിറയലോടെ അവനെ മുറുകെ പുണർന്നു. രാഹുൽ അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു കൊണ്ട് തന്റെ ശരീരം അവളുടെ തുടയിടുക്കിലേക്ക് താഴ്ത്തി.
​മീര കാലുകൾ പരമാവധി അകത്തി അവനെ സ്വീകരിക്കാൻ തയ്യാറായി. രാഹുൽ പതുക്കെ തന്റെ കുണ്ണ അവളുടെ പൂറിന്റെ ആ നനഞ്ഞ വിടവിലേക്ക് അമർത്തി. വടിച്ചു വൃത്തിയാക്കിയതിന്റെ ആ മിനുസത്തിൽ അവൻ സാവധാനം ഉള്ളിലേക്ക് ആഴ്ന്നിറങ്ങി. മീരയുടെ ഉള്ളിൽ നിന്ന് ഒരു നേർത്ത മൂളൽ ഉയർന്നു. അവൻ പതുക്കെ താളം പിടിച്ചു തുടങ്ങി.
​ഓരോ തവണ അവൻ ആഞ്ഞു തള്ളുമ്പോഴും മീരയുടെ വലിയ മുലകൾ തുള്ളിക്കൊണ്ടിരുന്നു. രാഹുൽ അവളുടെ കൈകൾ തലയ്ക്ക് മുകളിലേക്ക് പിടിച്ചു വെച്ച് ആവേശം കൂട്ടി. മുറിയിലെ നിശബ്ദതയിൽ അവരുടെ ശരീരങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദവും കിതപ്പും മാത്രം മുഴങ്ങി.
രാഹുലിന്റെ ഓരോ ആഞ്ഞുള്ള തള്ളലിലും മീര തന്റെ അരക്കെട്ട് ഉയർത്തി അവനെ പൂർണ്ണമായും സ്വീകരിച്ചു. വടിച്ചു മിനുക്കിയ അവളുടെ പൂറിനുള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ രാഹുൽ അവളുടെ മുലകൾ മുറുകെ പിടിച്ചു ഞെരിക്കുന്നുണ്ടായിരുന്നു. മുറിയിലെ ചൂട് കൂടിവന്നു, അവരുടെ ശ്വാസഗതികൾ ഒരേ താളത്തിലായി.
​”രാഹുലേട്ടാ… മതിയാക്കണ്ട… ഇനിയും…” മീര കിതപ്പോടെ അവന്റെ കഴുത്തിൽ ചുണ്ടുകൾ അമർത്തി മന്ത്രിച്ചു.
​രാഹുൽ തന്റെ വേഗത പരമാവധി കൂട്ടി. ആഞ്ഞുള്ള ഓരോ നീക്കത്തിലും അവരുടെ ശരീരങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദം ആ മുറിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. മീരയുടെ ശരീരം വില്ലുപോലെ വളഞ്ഞു, അവൾ അവന്റെ പുറത്ത് നഖങ്ങൾ ആഴ്ത്തി. ആ സുഖത്തിന്റെ തിരമാലകൾ ഇരച്ചുകയറിയപ്പോൾ അവർ രണ്ടുപേരും പരസ്പരം മുറുകെ പുണർന്നു.
​ഒരു നിമിഷത്തെ കടുപ്പത്തിന് ശേഷം, ഇരുവരും തളർന്ന് കിടക്കയിലേക്ക് വീണു. ആ വലിയ തറവാടിന്റെ നിശബ്ദതയിൽ അവരുടെ വേഗത്തിലുള്ള കിതപ്പുകൾ മാത്രം കേൾക്കാമായിരുന്നു. മീര രാഹുലിന്റെ നെഞ്ചിലേക്ക് മുഖം അമർത്തി കിടന്നു. ആ മുറിയിൽ പടർന്ന ലഹരിയിൽ അവർ സാവധാനം ഉറക്കത്തിലേക്ക് വഴുതിവീണു.

തലേരാത്രിയിലെ സുഖമുള്ള ക്ഷീണത്തിൽ രാഹുൽ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. മീര പതുക്കെ എഴുന്നേറ്റ് തന്റെ പ്രാഥമിക കര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് നല്ലൊരു കുളി കൂടി കഴിഞ്ഞപ്പോൾ അവൾക്ക് വലിയ ഉന്മേഷം തോന്നി. അലമാരയിൽ നിന്നും ഒരു സെറ്റ് സാരി എടുത്ത് അവൾ ചുറ്റി. ആ കേരള തനിമയുള്ള വേഷത്തിൽ, നനഞ്ഞ മുടിയും നെറ്റിയിലെ ചെറിയൊരു കുറിയുമായി കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് തന്നെ അതിയായ ആത്മവിശ്വാസം തോന്നി.
​അടുക്കളയിൽ ചെന്ന് നല്ല ചായയിട്ട് ഒരു കപ്പുമായി അവൾ  ബാൽക്കണിയിലേക്ക് വന്നു. ആ മാവിൻകൊമ്പുകൾക്കിടയിലൂടെ അരിച്ചുവരുന്ന വെളിച്ചവും പ്രഭാതത്തിന്റെ തണുപ്പും ആസ്വദിച്ച് അവൾ അവിടെ നിന്നു. ചായയുടെ ആവി പറക്കുമ്പോൾ അവൾ മുറ്റത്തേക്ക് നോക്കി.
​താഴെ മുറ്റത്ത് അങ്കിൾ പതിവുപോലെ ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു. കാവി മുണ്ടുടുത്ത്, വെയിലിൽ തിളങ്ങുന്ന തന്റെ കരുത്തുറ്റ ശരീരവുമായി അദ്ദേഹം അവിടെ നിൽക്കുന്നത് മീര ശ്രദ്ധിച്ചു. ആ വിരിഞ്ഞ നെഞ്ചും തഴമ്പിച്ച കൈകളും അദ്ദേഹത്തിന് ഒരു പ്രത്യേക ഗാംഭീര്യം നൽകുന്നുണ്ടായിരുന്നു.
​മീര ബാൽക്കണിയിലെ കൈവരിയിൽ ചാരിനിന്ന് ചായ കുടിക്കുമ്പോൾ താഴെ നിന്ന് അങ്കിൾ പെട്ടെന്ന് തലയുയർത്തി നോക്കി. സാരിയുടുത്തു സുന്ദരിയായി നിൽക്കുന്ന മീരയെ കണ്ടതും അദ്ദേഹം പൈപ്പ് താഴെ വെച്ചു.
​”ഗുഡ് മോർണിംഗ് അങ്കിൾ!” മീര പുഞ്ചിരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു.
​അങ്കിൾ തന്റെ നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് ആവോളം അവളെ നോക്കി നിന്നു. “ഗുഡ് മോർണിംഗ് മോളെ… ഇന്ന് നേരത്തെ എഴുന്നേറ്റല്ലോ. പിന്നെ ഈ വേഷത്തിൽ കാണാൻ നല്ല ഭംഗിയുണ്ട്. സത്യം പറഞ്ഞാൽ പഴയ തറവാട്ടിലെ ആ ഐശ്വര്യം തിരികെ വന്നതുപോലെ തോന്നുന്നു.”
​അങ്കിൾ അത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു ബഹുമാനവും അതേസമയം ആ സൗന്ദര്യത്തോടുള്ള ഒരു പ്രത്യേക തിളക്കവും ഉണ്ടായിരുന്നു. മീര ചായ സിപ്പ് ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ ആ പൗരുഷം നിറഞ്ഞ രൂപത്തിലേക്ക് നോക്കി ചോദിച്ചു..

അങ്കിൾ, ഒരു ചായ എടുക്കട്ടെ?” മീര ബാൽക്കണിയിൽ നിന്ന് ചോദിച്ചപ്പോൾ, ആ തറവാട്ടു മുറ്റത്തെ നിശബ്ദതയിൽ അവളുടെ ശബ്ദത്തിന് ഒരു പ്രത്യേക മധുരമുണ്ടായിരുന്നു.
​”ആയിക്കോട്ടെ മോളെ…” അങ്കിൾ ആ പൗരുഷം നിറഞ്ഞ ശബ്ദത്തിൽ മറുപടി നൽകി.
അടുക്കളയിൽ നിന്ന് ആവി പറക്കുന്ന ഒരു കപ്പ് ചായയുമായി താഴെ സിറ്റൗട്ടിലേക്ക് വന്നു. അങ്കിൾ അപ്പോഴേക്കും നനഞ്ഞ കൈകൾ തുടച്ച് അവിടേക്ക് എത്തിയിരുന്നു. സെറ്റ് സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന മീരയെ അടുത്തു കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു വിറയൽ പാഞ്ഞുപോയി. മീര ചായക്കപ്പ് അദ്ദേഹത്തിന് നേരെ നീട്ടി.
​അങ്കിൾ ചായ വാങ്ങി ചാരുപടിയിൽ ചാരി നിന്ന് കുടിക്കാൻ തുടങ്ങി. മീര അരികിലെ ചാരുപടിയിൽ പതുക്കെ ഇരുന്നു. അവൾ കുളി കഴിഞ്ഞു വന്നതേയുള്ളൂ എന്നതുകൊണ്ട്, സോപ്പിന്റെയും ഷാംപൂവിന്റെയും ആ സുഗന്ധം അങ്കിളിന്റെ മൂക്കിലേക്ക് തുളച്ചു കയറി. ആ മണം അദ്ദേഹത്തിന്റെ ഇന്ദ്രിയങ്ങളെ വല്ലാതെ ഉണർത്തുന്നുണ്ടായിരുന്നു.
​അങ്കിൾ ചായ കുടിക്കുന്നതിനിടയിൽ മീരയെ ഒന്നുകൂടി ആഴത്തിൽ നോക്കി. സാരിയുടെ ആ നേർത്ത തുണിക്കിടയിലൂടെ അവളുടെ ബ്ലൗസ്സിൽ വിങ്ങുന്ന മാറിടങ്ങൾ അദ്ദേഹം കണ്ടു. സാരി പതുക്കെ വഴുതിയപ്പോൾ അവളുടെ ആലിില വയറും ആഴമുള്ള പൊക്കിളും അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉടക്കി. വെയിലിൽ തിളങ്ങുന്ന അവളുടെ ആ ഉടൽ കണ്ടപ്പോൾ അങ്കിളിന് ഒരു കുളിരു കോരി.
​”ചായ എങ്ങനെയുണ്ട് അങ്കിൾ?” മീര ചോദിച്ചു.
​അങ്കിൾ പതുക്കെ ഗ്ലാസ് താഴെ വെച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി. “ചായയ്ക്ക് നല്ല രുചിയുണ്ട് മോളെ… പക്ഷേ അതിനേക്കാൾ മനോഹരമായ ഒരു കാഴ്ചയാണ് ഇപ്പോൾ എന്റെ മുന്നിൽ ഉള്ളത്. നിന്റെ ഈ സൗന്ദര്യം ഈ പ്രഭാതത്തിന് ഒരു പ്രത്യേക തെളിച്ചം വന്നതുപോലെ തോന്നുന്നു.”
​അങ്കിളിന്റെ ആ പുകഴ്ത്തലിൽ മീര ഒന്ന് നാണിച്ച് താഴേക്ക് നോക്കി. അങ്കിളിന്റെ കാവി മുണ്ടുടുത്ത ആ കരുത്തുറ്റ ശരീരം അത്രയും അടുത്തു കണ്ടപ്പോൾ മീരയുടെ ഉള്ളിലും ഒരു വിറയൽ അനുഭവപ്പെടുന്നുണ്ടായിരുന്നു

അങ്കിൾ ദൂരേക്ക് നോക്കി പതുക്കെ പറഞ്ഞു, “സുനിതയും ഇങ്ങനെ തന്നെയായിരുന്നു മീരേ… രാവിലെ നേരത്തെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞ്, ഇതുപോലെ സെറ്റ് സാരിയൊക്കെ ഉടുത്ത് വരും. എന്നിട്ട് ഞങ്ങൾ രണ്ടാളും കൂടി ഈ സിറ്റൗട്ടിൽ ഒരുമിച്ചിരുന്ന് ചായ കുടിക്കും. നിന്നെ ഇപ്പോൾ ഈ വേഷത്തിൽ കാണുമ്പോൾ ഞാൻ പഴയ കാലത്തേക്ക് തിരിച്ചുപോയതുപോലെ തോന്നുന്നു. സുനിതയെ വീണ്ടും കാണുന്നത് പോലെ…”
​അങ്കിൾ അത് പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ വല്ലാത്തൊരു ഗാംഭീര്യവും ഓർമ്മകളുടെ ആർദ്രതയും ഉണ്ടായിരുന്നു. ചായക്കപ്പ് കൈയ്യിലിരിക്കുമ്പോഴും അദ്ദേഹത്തിന്റെ നോട്ടം മീരയുടെ ആലിില വയറിലും ബ്ലൗസിനുള്ളിൽ നിറഞ്ഞുനിൽക്കുന്ന മാറിടങ്ങളിലും തങ്ങിനിൽക്കുന്നുണ്ടായിരുന്നു. മീരയുടെ ശരീരത്തിൽ നിന്നുള്ള ആ സോപ്പിന്റെയും ഷാംപൂവിന്റെയും ഫ്രഷ് മണം കാറ്റിലൂടെ അങ്കിളിന്റെ അടുത്തേക്ക് എത്തുമ്പോൾ അദ്ദേഹത്തിന്റെ ഇന്ദ്രിയങ്ങൾ വല്ലാതെ ഉണരുന്നുണ്ടായിരുന്നു.
​അങ്കിൾ പതുക്കെ അവളെ നോക്കി മന്ത്രിച്ചു, “സുനിതയുടെ അതേ രൂപം… അതേ ശാലീനത. അവൾ പോയതിന് ശേഷം ഈ തറവാട്ടിൽ ഇത്രയും ഐശ്വര്യമുള്ള ഒരു പ്രഭാതം ഇതാദ്യമായാണ്. രാഹുൽ ഭാഗ്യവാനാണ് മീരേ, നിന്നെപ്പോലൊരു പെണ്ണിനെ കിട്ടിയതിന്.”
​അങ്കിൾ ഓരോ വാക്കും പറയുമ്പോൾ മീരയുടെ ഉള്ളിൽ കുളിര് കോരി. കാവി മുണ്ടുടുത്ത്, വിരിഞ്ഞ നെഞ്ചുമായി തന്റെ തൊട്ടടുത്ത് നിൽക്കുന്ന ആ പക്വതയുള്ള പുരുഷന്റെ സാമീപ്യം മീരയെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു. തന്റെ ഭാര്യയോടുള്ള ആ വലിയ സ്നേഹം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഈ മനുഷ്യന്റെ മുന്നിൽ നിൽക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഒരു ബഹുമാനവും ആകർഷണവും തോന്നി

​മീര ചായക്കപ്പ് ടീപ്പോയിൽ പതുക്കെ വെച്ച്, അങ്കിളിന്റെ കണ്ണുകളിലേക്ക് നോക്കി ആത്മവിശ്വാസം നിറഞ്ഞ ഒരു ചിരിയോടെ പറഞ്ഞു:
​”അങ്കിൾ ഇങ്ങനെ പറയുമ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നുന്നുണ്ട്. അങ്കിൾ അത്രയധികം സ്നേഹിച്ചിരുന്ന ആ സുനിത ആന്റിയുടെ രൂപവുമായി എന്നെ താരതമ്യം ചെയ്തത് എനിക്ക് കിട്ടിയ വലിയൊരു അംഗീകാരമാണ്. അങ്കിളിന്റെ കണ്ണുകളിൽ ഇപ്പോഴും ആന്റിയോടുള്ള ആ സ്നേഹം കാണാൻ കഴിയുന്നുണ്ട്.”
​അവൾ പതുക്കെ എഴുന്നേറ്റ് അങ്കിളിന്റെ അല്പം കൂടി അടുത്തു വന്നു നിന്ന് പതുക്കെ തുടർന്നു:
​”ഇന്നലെയാണ് അങ്കിളിനെ ആദ്യമായി നേരിൽ കണ്ടതെങ്കിലും, ഇവിടെ വന്നപ്പോൾ മുതൽ എനിക്ക് വല്ലാത്തൊരു അടുപ്പം തോന്നുന്നുണ്ട്. അങ്കിൾ പറഞ്ഞതുപോലെ പഴയ ആ ഐശ്വര്യം ഈ വീട്ടിൽ വീണ്ടും കൊണ്ടുവരാൻ എനിക്ക് കഴിയുമെങ്കിൽ അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഈ തറവാടിന്റെ പ്രൗഢിക്ക് ചേരുന്ന രീതിയിൽ ഇരിക്കാനാണ് എനിക്കും ഇഷ്ടം.”
​അവൾ അത് പറയുമ്പോൾ അവളുടെ ബ്ലൗസിനുള്ളിൽ വിങ്ങുന്ന മാറിടങ്ങളും, ആ നേർത്ത സാരി വകഞ്ഞുമാറി തെളിയുന്ന വയറും അങ്കിളിന്റെ തൊട്ടുമുന്നിലായിരുന്നു. സോപ്പിന്റെ മണത്തോടൊപ്പം അവളുടെ സംസാരത്തിലെ ആ വശ്യത കൂടി ചേർന്നപ്പോൾ അങ്കിളിന് തന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് പോലെ തോന്നി. തന്റെ ഭാര്യയുടെ അതേ രൂപവും ഭാവവും ഉള്ള ഈ പെണ്ണ് ഇത്രയും അടുത്ത് വന്നു നിൽക്കുമ്പോൾ അദ്ദേഹം ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി

​അങ്കിൾ ചായക്കപ്പ് ടീപ്പോയിൽ വെച്ച് പതുക്കെ എഴുന്നേറ്റു. മീരയുടെ അരികിലേക്ക് വന്ന് അദ്ദേഹം നിന്നു. അവളുടെ ആ ശാലീനമായ രൂപം അടുത്തു കണ്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു പ്രത്യേക വാത്സല്യവും ആദരവും നിറഞ്ഞു.
​അങ്കിൾ പതുക്കെ മീരയുടെ രണ്ടു കൈകളും തന്റെ കരുത്തുറ്റ കൈകൾക്കുള്ളിലാക്കി. ആ സ്പർശനത്തിൽ ഒരു വലിയ മനുഷ്യന്റെ കരുതലും അതേസമയം ഉള്ളിൽ ഒളിപ്പിച്ചു വെച്ച ഒരു പ്രത്യേക അടുപ്പവും ഉണ്ടായിരുന്നു. അങ്കിൾ അവളുടെ കണ്ണുകളിലേക്ക് നോക്കി പതുക്കെ പറഞ്ഞു:
​”ഇന്നലെ കണ്ടതേ ഉള്ളൂ എങ്കിലും, സുനിതയെ കണ്ട അതേ ആത്മബന്ധം എനിക്ക് മോളോടും തോന്നുന്നുണ്ട് മീരേ… നീ ഈ പറയുന്ന ഓരോ വാക്കും എന്റെ ഉള്ളിലെ പഴയ ഓർമ്മകളെ ശരിക്കും ഉണർത്തുന്നു. ഈ വീട് ഇത്രയും കാലം ഒരു ശ്മശാനം പോലെ നിശബ്ദമായിരുന്നു. പക്ഷേ ഇന്ന് നിന്റെ ഈ രൂപവും ആ ഐശ്വര്യവും കാണുമ്പോൾ ഈ മണ്ണിൽ വീണ്ടും ജീവൻ വരുന്നത് പോലെ എനിക്ക് തോന്നുന്നു.”
​അങ്കിൾ അവളുടെ കൈകളിൽ പതുക്കെ ഒന്ന് അമർത്തിക്കൊണ്ട് തുടർന്നു:
​”രാഹുലിന് നിന്നെപ്പോലൊരു പെണ്ണിനെ കിട്ടിയത് വലിയ ഭാഗ്യം തന്നെയാണ്. പക്ഷേ, ഈ തറവാടിന്റെ പ്രൗഢി തിരിച്ചറിയുന്ന, നിന്നെപ്പോലൊരു പെണ്ണിനെ ഇത്രയും കാലം ഞാൻ ഇവിടെ കാത്തിരിക്കുകയായിരുന്നു എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. നിന്റെ ഈ കൈകളിൽ പിടിച്ചു സംസാരിക്കുമ്പോൾ… എനിക്ക് വല്ലാത്തൊരു സമാധാനം തോന്നുന്നുണ്ട്. ഈ ഐശ്വര്യം എന്നും ഇവിടെ ഉണ്ടാവണം.”
​അങ്കിളിന്റെ ആ കരുത്തുറ്റ കൈകൾക്കുള്ളിൽ തന്റെ കൈകൾ ഇരിക്കുന്നത് കണ്ടപ്പോൾ മീരയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. ആ സ്പർശനം നൽകിയ സുരക്ഷിതത്വവും ലഹരിയും അവൾ ഒരുപോലെ ആസ്വദിച്ചു. കാവി മുണ്ടുടുത്ത്, പൗരുഷം തുളുമ്പുന്ന ആ രൂപം തന്റെ തൊട്ടുമുന്നിൽ നിൽക്കുമ്പോൾ അവൾക്ക് വാക്കുകൾ കിട്ടാതെയായി

അങ്കിൾ ഞാൻ മുകളിലേക്ക് പോവട്ടെ, രാഹുൽ എണീക്കാറായിട്ടുണ്ട്…” എന്ന് പറഞ്ഞ് മീര പതുക്കെ തിരിഞ്ഞു.
​അവൾ ഓരോ പടിയും കയറി മുകളിലേക്ക് പോകുമ്പോൾ അങ്കിളിന്റെ നോട്ടം അവളിൽ തന്നെ തറഞ്ഞു നിന്നു. ഇടുപ്പിൽ മുറുക്കി ഉടുത്തിരുന്ന ആ സെറ്റ് സാരി അവളുടെ ശരീരവടിവുകളെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു. അവൾ ഓരോ ചുവടു വെക്കുമ്പോഴും ആ സാരിക്കിടയിലൂടെ അവളുടെ ചന്തികൾ താളാത്മകമായി ഇളകുന്നത് അങ്കിൾ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.
​ആ പഴയ തറവാടിന്റെ മരപ്പടികൾ കയറുമ്പോൾ അവളുടെ ശരീരത്തിന്റെ ആ പ്രകമ്പനവും സാരിയുടെ ഉലച്ചിലും താഴെ നിൽക്കുന്ന അങ്കിളിന്റെ ഉള്ളിൽ വലിയൊരു തീയുണ്ടാക്കി. ഒരു കവിതാ രൂപം പോലെ മുകളിലേക്ക് നടന്നു നീങ്ങുന്ന ആ ഉടൽ സൗന്ദര്യം മറയുന്നത് വരെ അദ്ദേഹം അവിടെത്തന്നെ ശ്വാസം അടക്കിപ്പിടിച്ചു നിന്നു

​മീര പതുക്കെ മുകളിലേക്ക് കയറി ചെന്നു. മുറിയിൽ രാഹുൽ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. അവൾ നേരെ അടുക്കളയിലേക്ക് കയറി വേഗം പണികൾ തുടങ്ങി. മീരയുടെ മനസ്സിൽ അപ്പോഴും താഴെ സിറ്റൗട്ടിൽ വെച്ച് അങ്കിൾ പറഞ്ഞ വാക്കുകളും അദ്ദേഹത്തിന്റെ ആ നോട്ടവും ഒരു വല്ലാത്ത ലഹരിയായി അവശേഷിക്കുന്നുണ്ടായിരുന്നു.
​അവൾ വേഗം അപ്പവും മുട്ടക്കറിയും തയ്യാറാക്കി. സാരിയുടെ തലപ്പ് ഇടുപ്പിൽ കുത്തിക്കൊണ്ട് അവൾ കിടപ്പുമുറിയിലേക്ക് ചെന്നു. ജനൽ വിരികൾ മാറ്റി രാഹുലിനെ പതുക്കെ തട്ടിവിളിച്ചു.
​”രാഹുൽ… എണീക്ക്. നേരം എത്രയായി? ഞാൻ എല്ലാം റെഡി ആക്കി വെച്ചു. വേഗം പോയി കുളിച്ചു വാ മനുഷ്യ… നമുക്ക് കഴിക്കണ്ടേ,” മീര അല്പം സ്നേഹത്തോടെയും എന്നാൽ ശാസനയോടെയും പറഞ്ഞു.
​രാഹുൽ കണ്ണുകൾ തിരുമ്മി അവളെ നോക്കി. സെറ്റ് സാരിയിൽ കുളി കഴിഞ്ഞ് അതിസുന്ദരിയായി നിൽക്കുന്ന മീരയെ കണ്ടപ്പോൾ അവന്റെ ഉറക്കമൊക്കെ പാകെ മാറി.
​”മീരേ… നീ എപ്പോഴാ എണീറ്റത്? ഇന്ന് ഈ സാരിയിൽ നിന്നെ കാണാൻ നല്ല ലുക്ക് ആണല്ലോ,” രാഹുൽ ഒരു ചിരിയോടെ എഴുന്നേറ്റു.
​”അതൊക്കെ പിന്നെ പറയാം, നിങ്ങൾ വേഗം പോയി കുളിച്ചിട്ട് വാ. മീര അവനെ ബാത്ത്റൂമിലേക്ക് പറഞ്ഞയച്ചു.
​രാഹുൽ കുളിക്കാൻ കയറിയപ്പോൾ മീര ടേബിളിൽ പാത്രങ്ങൾ നിരത്തി. അവളുടെ വിരലുകളിൽ അപ്പോഴും അങ്കിൾ പിടിച്ച ആ ഒരു സ്പർശനം തങ്ങിനിൽക്കുന്നത് പോലെ അവൾക്ക് തോന്നി. ആ സെറ്റ് സാരി അവളുടെ ശരീരത്തിൽ മുറുകി നിൽക്കുമ്പോൾ, ഇന്ന് ഉച്ചയ്ക്ക് അങ്കിളിനെക്കൂടി ഈ ഭക്ഷണത്തിന് കൂട്ടുവിളിച്ചാൽ എങ്ങനെയുണ്ടാകും എന്നൊരു ചിന്ത അവളുടെ മനസ്സിൽ പതുക്കെ ഉദിച്ചു

കുളി കഴിഞ്ഞു വന്നു..രണ്ടുപേരും ഡൈനിങ്ങ് ടേബിളിലിരുന്ന് പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു. രാഹുൽ ഒരു കഷ്ണം അപ്പമെടുത്ത് കറിയിൽ മുക്കുന്നതിനിടയിൽ പെട്ടെന്ന് മീരയെ നോക്കി പറഞ്ഞു.
​”മീരേ, ഉച്ചയ്ക്ക് ലഞ്ചിന് നമുക്ക് അങ്കിളിനെ ഇങ്ങോട്ട് വിളിച്ചാലോ? പുള്ളി താഴെ ഒറ്റയ്ക്കല്ലേ. നമ്മൾ ഇവിടെ ഉള്ളപ്പോൾ അങ്കിളും കൂടെ ഉണ്ടെങ്കിൽ അതൊരു സന്തോഷമാവില്ലേ?”
​രാഹുലിന്റെ ആ വാക്കുകൾ കേട്ടപ്പോൾ മീരയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. രാവിലെ മുതൽ അവൾ ആഗ്രഹിച്ചിരുന്നതും ഇതേ കാര്യം തന്നെയായിരുന്നു. തന്റെ ഉള്ളിൽ നിറഞ്ഞ സന്തോഷം പുറത്തു കാണിക്കാതെ, അവൾ വളരെ ലാഘവത്തോടെ മറുപടി നൽകി.
​”അദ്ദേഹം വരുമോ രാഹുൽ? അവിടെ ഒറ്റയ്ക്ക് ഇരുന്നാണല്ലോ ശീലം. എന്നാലും നിങ്ങൾ ഒന്ന് ചോദിച്ചു നോക്കൂ… വന്നാൽ നല്ലത് തന്നെ,” മീര പതുക്കെ പറഞ്ഞു.
​”അങ്കിളിന് വരാൻ മടിയുണ്ടാകില്ല, ഞാൻ ചോദിക്കാം,” എന്ന് പറഞ്ഞ് രാഹുൽ കഴിച്ചു കഴിഞ്ഞു ആവേശത്തോടെ കൈ കഴുകി എഴുന്നേറ്റു.
​രാഹുൽ താഴേക്ക് പോയി..
മീരയുടെ മുഖത്ത് ഒരു വശ്യമായ പുഞ്ചിരി വിരിഞ്ഞു. അങ്കിളിന്റെ ആ പൗരുഷം നിറഞ്ഞ സാമീപ്യം ഉച്ചയ്ക്കും തന്റെ അടുത്തുണ്ടാകുമെന്ന ചിന്ത അവളുടെ നെഞ്ചിടിപ്പ് കൂട്ടി. തന്റെ സാരിത്തലപ്പ് ഒന്ന് ഒതുക്കിക്കൊണ്ട് അവൾ അടുക്കളയിലെ പണികൾ പ്ലാൻ ചെയ്യാൻ തുടങ്ങി.

രാഹുൽ മുറ്റത്തിറങ്ങി അങ്കിളിന്റെ അടുത്തേക്ക് ചെന്നു. അങ്കിൾ അവിടെ പാരപ്പറ്റിൽ ചാരിനിന്ന് എന്തോ ആലോചനയിലായിരുന്നു.
​”എന്താ അങ്കിൾ… ഗൗരവത്തിലാണല്ലോ?” രാഹുൽ ചിരിച്ചുകൊണ്ട് അങ്കിളിന്റെ തോളിൽ കൈവെച്ചു.
​അവർ രണ്ടുപേരും കുറച്ചുനേരം നാട്ടിലെ വിശേഷങ്ങളും തറവാട്ടിലെ കാര്യങ്ങളും സംസാരിച്ചു നിന്നു. സംസാരത്തിനിടയിൽ രാഹുൽ തന്റെ കാര്യം അവതരിപ്പിച്ചു. “അങ്കിൾ, ഇന്ന് ഉച്ചയ്ക്ക് ലഞ്ചിന് ഞങ്ങളുടെ കൂടെ ഇങ്ങോട്ട് പോന്നോളൂ. നമുക്ക് എല്ലാവർക്കും കൂടി ഒരുമിച്ച് കഴിക്കാം.”
​അങ്കിൾ ഒന്ന് ചിരിച്ചു, എന്നിട്ട് ഒരു ഫോർമാലിറ്റിക്ക് വേണ്ടി പറഞ്ഞു, “അതൊക്കെ എന്തിനാ മോനെ… നിങ്ങൾ രണ്ടുപേരും കൂടി അവിടെ കഴിക്ക്. എനിക്ക് ഇവിടെ ഞാൻ ഉണ്ടാക്കിക്കോളാം
വെറുതെ മീരയ്ക്ക് അതൊരു ബുദ്ധിമുട്ടാവും, വേണ്ട…”
​”അതൊന്നും സാരമില്ല അങ്കിൾ, ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. മീരയ്ക്കും അത് സന്തോഷമേയുള്ളൂ. അവൾ ഇപ്പോൾ തന്നെ ഓരോന്ന് ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്. അങ്കിൾ വരണം, അത്രയേയുള്ളൂ.” രാഹുൽ നിർബന്ധിച്ചു.
​രാഹുലിന്റെ നിർബന്ധം കണ്ടപ്പോൾ അങ്കിൾ പതുക്കെ സമ്മതിച്ചു. “ശരി മോനെ… നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ വരാം.”
​അങ്കിൾ അത് പറയുമ്പോൾ മുകളിലെ ബാൽക്കണിയിൽ മീര നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഒന്ന് തലയുയർത്തി നോക്കിയപ്പോൾ മീരയുടെ കണ്ണുകൾ അദ്ദേഹത്തിന്റേതുമായി ഉടക്കി. തന്റെ ക്ഷണം അങ്കിൾ സ്വീകരിച്ചത് മീരയെ സംബന്ധിച്ചിടത്തോളം വലിയൊരു വിജയമായിരുന്നു. അവൾ വേഗം അകത്തേക്ക് കയറി, ഉച്ചയ്ക്കുള്ള വിരുന്ന് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.

ഉച്ചയ്ക്ക് ഒന്നരയാകാറായപ്പോൾ അങ്കിൾ പതുക്കെ മുകളിലേക്ക് കയറിച്ചെന്നു. ഹാളിന്റെ വാതിൽ തുറന്നുതന്നെ കിടക്കുന്നുണ്ടായിരുന്നു. അകത്ത് നോക്കുമ്പോൾ രാഹുൽ സോഫയിൽ ചാരിയിരുന്ന് ഗൗരവത്തിൽ ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയാണ്. അടുക്കളയിൽ നിന്ന് മീരയുടെ കൈവളകളുടെ കിലുക്കവും പാത്രങ്ങളുടെ ശബ്ദവും കേൾക്കാം.
​അങ്കിൾ പതുക്കെ ഹാളിലേക്ക് കയറി രാഹുലിനെ ഒന്ന് നോക്കി. “എടാ മോനെ… മീര അവിടെ ഒറ്റയ്ക്ക് പണിയെടുക്കുകയാണല്ലോ. നിനക്ക് അവളെ ഒന്ന് സഹായിച്ചുകൂടെ?” അങ്കിൾ തന്റെ ആ ഗാംഭീര്യമുള്ള ശബ്ദത്തിൽ ചോദിച്ചു.
​അടുക്കളയിൽ നിന്ന് ആ ശബ്ദം കേട്ടതും മീര ഒന്ന് എത്തിനോക്കി. “അതൊന്നു ചോദിക്കൂ അങ്കിൾ… പുള്ളി ഒരു മടിയനാണ്. ഒന്നും ചെയ്യില്ല, ഇങ്ങനെ ഫോണും നോക്കി ഇരുന്നോളും,” മീര ചിരിച്ചുകൊണ്ട് അങ്കിളിനോട് പരാതി പറഞ്ഞു.
​അങ്കിൾ ഒന്ന് ഉറക്കെ ചിരിച്ചു. രാഹുൽ ഫോണിൽ നിന്ന് കണ്ണെടുക്കാതെ തന്നെ മറുപടി നൽകി, “എനിക്കിതൊന്നും അത്ര വശമില്ല അങ്കിൾ, അതാ ഞാൻ അങ്ങോട്ട് കയറാത്തത്. എനിക്ക് പാചകത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല.”
​അങ്കിൾ ഒരു കുസൃതിയോടെ മീരയെ ഒന്ന് നോക്കി, എന്നിട്ട് രാഹുലിനോട് ചോദിച്ചു, “എങ്കിൽ ഞാൻ സഹായിക്കട്ടെ മീരയെ? എനിക്ക് കുക്കിംഗ് ഒക്കെ അറിയാം…
​”അതിനെന്താ അങ്കിൾ… സന്തോഷമേയുള്ളൂ. അങ്കിൾ ചെല്ലൂ, അങ്കിൾ വരൂ.. ചേട്ടൻ ഇവിടെ ഇരുന്നു ഫോൺ കളിക്കട്ടെ,” മീര ആവേശത്തോടെ പറഞ്ഞു.
​”ശരി എന്നാ… ഞാൻ ഒന്ന് നോക്കട്ടെ,” എന്ന് പറഞ്ഞ് അങ്കിൾ ഷർട്ടിന്റെ കൈകൾ പതുക്കെ മുകളിലേക്ക് തെറുത്തുകയറ്റി അടുക്കളയിലേക്ക് നടന്നു.
​അടുക്കളയുടെ ഇടുങ്ങിയ സ്ഥലത്തേക്ക് അങ്കിൾ കയറി വന്നപ്പോൾ മീരയുടെ നെഞ്ചിടിപ്പ് പതുക്കെ കൂടി. സെറ്റ് സാരിയുടെ തലപ്പ് ഇടുപ്പിൽ തിരുകി, വിയർത്തു നിൽക്കുന്ന മീരയുടെ അരികിലേക്ക് ആ പൗരുഷമുള്ള രൂപം അടുത്തു വന്നപ്പോൾ ആ അന്തരീക്ഷം തന്നെ മാറി. രാഹുൽ പുറത്ത് ഫോണിൽ മുഴുകിയിരിക്കുകയാണ്

അങ്കിൾ ഷർട്ടിന്റെ കൈകൾ തെറുത്തുകയറ്റി മീരയുടെ തൊട്ടടുത്ത് വന്ന് നിന്നു. ആ ചെറിയ അടുക്കളയിൽ അദ്ദേഹത്തിന്റെ പൗരുഷമുള്ള സാമീപ്യം മീരയ്ക്ക് സുഖമുള്ള അനുഭൂതിയായി അനുഭവപ്പെട്ടു.
​”ഞാനും സുനിതയും എപ്പോഴും ഒരുമിച്ചാണ് കുക്ക് ചെയ്യാറ് മീരേ… അവളെക്കൊണ്ട്
ഒന്നും ഒറ്റയ്ക്ക് ചെയ്യിക്കില്ലായിരുന്നു ഞാൻ,അങ്കിൾ വളരെ പതുക്കെ, ആർദ്രതയോടെ പറഞ്ഞു.
​അങ്കിൾ കത്തി വാങ്ങി പച്ചക്കറി അരിയാൻ തുടങ്ങിയപ്പോൾ, അറിയാതെ എന്നവണ്ണം അദ്ദേഹത്തിന്റെ കൈകൾ മീരയുടെ കൈകളിൽ ഒന്ന് ഉരസി. ആ സ്പർശനത്തിൽ മീരയുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. അവൾ ഒന്ന് വിറച്ചുകൊണ്ട് അങ്കിളിനെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.
​”അങ്കിൾ ഇപ്പോഴും ആന്റിയെ അത്രയ്ക്ക് ഓർക്കുന്നുണ്ടല്ലേ…” മീര പതുക്കെ ചോദിച്ചു.
​”ഓർക്കാതിരിക്കാൻ പറ്റില്ലല്ലോ മോളെ…അവൾ എന്റെ ജീവൻ ആയിരുന്നു, ഇപ്പോൾ നിന്നെ കണ്ടത് അവൾ വീണ്ടും എനിക്ക് വേണ്ടി പുനർജനിച്ചത് പോലെയാണ് എനിക്ക് തോന്നുന്നത്.
നിന്നെ ഇത്രയും അടുത്ത് കാണുമ്പോൾ ആ പഴയ കാലം തിരികെ കിട്ടിയത് പോലെ തോന്നുന്നു.”
​അങ്കിൾ അത് പറയുമ്പോൾ പുറത്ത് രാഹുൽ ഫോണിൽ തന്നെയായിരുന്നു.

അങ്കിൾ അത് പറഞ്ഞപ്പോൾ മീരയുടെ ഉള്ളിലൂടെ ഒരു ചെറിയ വിറയൽ കടന്നുപോയി. പച്ചക്കറി അരിയുന്ന കത്തി താഴെ വെച്ച് അവൾ പതുക്കെ അങ്കിളിന്റെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിൽ ഒരു തരം പരിഭ്രമവും അതേസമയം ഒരു പ്രത്യേക ആകാംക്ഷയും ഉണ്ടായിരുന്നു.
​അവൾ പതുക്കെ തന്റെ സാരിത്തലപ്പ് വിരലുകളിൽ ചുറ്റിക്കൊണ്ട് ശബ്ദം താഴ്ത്തി ചോദിച്ചു:
​”അങ്കിൾ… അങ്കിൾ എന്താണ് ഈ പറഞ്ഞു വരുന്നത്? എന്നെ കാണുമ്പോൾ സുനിത ആന്റിയെ പോലെ തോന്നുന്നു എന്ന് പറഞ്ഞത് മനസ്സിലാക്കാം… പക്ഷേ പുനർജനിച്ചു എന്നൊക്കെ പറയുമ്പോൾ…”
​അവൾ ഒന്ന് നിർത്തി, അങ്കിളിന്റെ ആഴത്തിലുള്ള കണ്ണുകളിലേക്ക് നോക്കി തുടർന്നു:
​”രാഹുലിന്റെ ഭാര്യയാണ് ഞാൻ എന്ന് അങ്കിൾ മറന്നുപോയോ? ഇത്രയും അടുത്ത് നിന്ന് ഇങ്ങനെയൊക്കെ സംസാരിക്കുമ്പോൾ എനിക്ക്… എനിക്ക് വല്ലാത്തൊരു പേടി തോന്നുന്നു. പുറത്ത് രാഹുൽ ഉള്ളത് പോലും അങ്കിൾ ഓർക്കുന്നില്ലേ?”
​മീരയുടെ വാക്കുകളിൽ ഒരു തടസ്സമുണ്ടായിരുന്നു. അവൾക്ക് അങ്കിളിനെ തടയണമെന്നുണ്ടായിരുന്നു എങ്കിലും, അദ്ദേഹത്തിന്റെ ആ പൗരുഷമുള്ള സാമീപ്യവും ആർദ്രമായ സംസാരവും അവളെ എവിടെയോ തളച്ചിടുന്നത് പോലെ തോന്നി.

“മീരേ.. ഞാൻ സത്യമാണ് പറഞ്ഞത്. സുനിത വീണ്ടും എനിക്ക് വേണ്ടി പുനർജനിച്ച പോലെയാണ് എനിക്ക് തോന്നുന്നത്. നിന്നെ കണ്ട നിമിഷം മുതൽ നിന്നോടുള്ള ഇഷ്ടം കൂടി വരികയാണ്. ഇതൊരു അവിഹിതം ഒന്നുമല്ല മീരേ… എന്റെ ഭാര്യയോട് എനിക്കുണ്ടായിരുന്ന അതേ ആത്മാർത്ഥ പ്രണയമാണ് ഇപ്പോൾ നിന്നോട് തോന്നുന്നത്.”
​അങ്കിൾ ഒന്ന് നിർത്തി, അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി തുടർന്നു:
​”നീ രാഹുലിന്റെ ഭാര്യയായി തന്നെ ഇരുന്നോ.. അതൊന്നും എനിക്ക് പ്രശ്നമല്ല. പക്ഷേ എന്റെ ഈ ഏകാന്തതകളിൽ.. എനിക്ക് ഒരു കൂട്ടാവാൻ നിനക്ക് പറ്റുമെങ്കിൽ അതൊന്ന് പറയൂ. നിന്റെ ആ സാമീപ്യം മാത്രം മതി എനിക്ക് ജീവിക്കാൻ.”

അങ്കിളിന്റെ ആ വാക്കുകൾ ഒരു ഇടിത്തീ പോലെയാണ് മീരയുടെ കാതുകളിൽ പതിച്ചത്. പക്ഷേ, അതിൽ ഭയത്തേക്കാൾ ഉപരി ഒരുതരം വിറയലാണ് അവളിൽ ഉണ്ടായത്.

മീര ഒന്നും മിണ്ടാതെ തറച്ചു നിന്നുപോയി. അവളുടെ നെഞ്ചിടിപ്പ് പുറത്തേക്ക് കേൾക്കാവുന്നത്ര ഉച്ചത്തിലായിരുന്നു.
​അവൾ പതുക്കെ തലയുയർത്തി അങ്കിളിനെ നോക്കി. ആ നോട്ടത്തിൽ “വേണം” എന്നോ “വേണ്ട” എന്നോ പറയാൻ കഴിയാത്ത ഒരു നിസ്സഹായത ഉണ്ടായിരുന്നു.
​”അങ്കിൾ… ഇത്… ഇത് ശരിയല്ല. നമുക്ക് ഇതിനെക്കുറിച്ച് പിന്നീട് സംസാരിക്കാം.
മീര വിക്കി വിക്കി പറഞ്ഞു. പക്ഷേ അവളുടെ കണ്ണുകളിലെ തിളക്കം അങ്കിളിന് ഒരു പച്ചക്കൊടി നൽകുന്നത് പോലെയായിരുന്നു.

മീരയുടെ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു. അങ്കിളിന്റെ തുറന്നുപറച്ചിൽ അവളെ ശരിക്കും ഉലച്ചുകളഞ്ഞു.മുഖത്തെ വിയർപ്പ് സാരിത്തലപ്പുകൊണ്ട് ഒപ്പി.
​”അങ്കിൾ… പ്ലീസ്, ഇപ്പോൾ അങ്കിൾ രാഹുലിന്റെ അടുത്തേക്ക് പോവൂ. അവൻ സംശയിക്കും. ഞാൻ ഫുഡ്‌ എല്ലാം റെഡി ആക്കി അങ്ങോട്ട് വരാം. നമുക്ക് എല്ലാവർക്കും കൂടി ഇരുന്ന് കഴിക്കാം,” മീര പതുക്കെ പറഞ്ഞു.
​അങ്കിൾ ഒരു നിമിഷം കൂടി അവളുടെ മുഖത്തേക്ക് നോക്കി. അദ്ദേഹത്തിന്റെ കണ്ണുകളിൽ ആ പഴയ തിളക്കം അപ്പോഴും ഉണ്ടായിരുന്നു. ഒരു മന്ദഹാസത്തോടെ അദ്ദേഹം പതുക്കെ അടുക്കളയിൽ നിന്ന് പുറത്തിറങ്ങി. ഹാളിൽ ഫോണിൽ കളിച്ചുകൊണ്ടിരുന്ന രാഹുലിന്റെ അടുത്തേക്ക് ചെന്ന് അദ്ദേഹം ഇരുന്നു.
​”എടാ രാഹുലേ, നിന്റെ ഭാര്യ അവിടെ കഷ്ടപ്പെടുകയാണ്. ഞാൻ കുറച്ചൊക്കെ ഒന്ന് സഹായിച്ചു. ബാക്കി അവൾ നോക്കിക്കോളും എന്ന് പറഞ്ഞു,” അങ്കിൾ വളരെ സ്വാഭാവികമായി പറഞ്ഞു.
​”അതെയോ അങ്കിൾ, അവൾക്ക് അതൊക്കെ ശീലമാണ്. അങ്കിൾ ഇങ്ങോട്ട് ഇരിക്കൂ,” രാഹുൽ ഫോൺ വശത്തേക്ക് വെച്ച് അങ്കിളിനോട് സംസാരിക്കാൻ തുടങ്ങി.
​അടുക്കളയിൽ മീര പാത്രങ്ങൾ ഓരോന്നായി ടേബിളിലേക്ക് എടുത്തു വെക്കാൻ തുടങ്ങി. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അങ്കിൾ പറഞ്ഞ ആ വാചകങ്ങൾ—”എന്റെ ഏകാന്തതകളിൽ എനിക്കൊരു കൂട്ടാവാൻ പറ്റുമെങ്കിൽ പറയൂ”—അതവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. രാഹുലിന്റെ ഭാര്യയായി ഇരുന്നുകൊണ്ട് തന്നെ അങ്കിളിന്റെ ആത്മാർത്ഥ പ്രണയിനിയാവാൻ തനിക്ക് കഴിയുമോ എന്നൊരു ചിന്ത അവളുടെ ഉള്ളിൽ അറിയാതെ മൊട്ടിട്ടു

​വിഭവങ്ങൾ ഓരോന്നായി വിളമ്പുമ്പോൾ മീരയുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. അങ്കിൾ തന്നോട് അടുക്കളയിൽ വെച്ച് പറഞ്ഞ ആ കാര്യങ്ങൾ അവളുടെ ഉള്ളിൽ വലിയൊരു തിരയിളക്കം തന്നെ ഉണ്ടാക്കിയിരുന്നു. അവൾ അങ്കിളിന് നേരെ എതിർവശത്തായി ഇരുന്നു.
​രാഹുൽ ആവേശത്തോടെ ഭക്ഷണം കഴിക്കുന്നതിനിടയിൽ അങ്കിളിന്റെ നോട്ടം മീരയുടെ കണ്ണുകളിൽ തന്നെ തറഞ്ഞു നിന്നു. ആ നോട്ടത്തിൽ ഒരു തരം വശ്യതയും ചോദ്യവും ഉണ്ടായിരുന്നു. മീര പതുക്കെ തലയുയർത്തി അദ്ദേഹത്തെ നോക്കി. ആ നിമിഷം അവരുടെ നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞു. അങ്കിളിന്റെ കണ്ണുകളിലെ ആഴം കണ്ടപ്പോൾ മീരയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. അദ്ദേഹത്തിന്റെ നോട്ടം അവളുടെ മുഖത്തുനിന്നും സാവധാനം സാരിയുടെ ഇടുക്കുകളിലേക്ക് വഴുതി വീഴുന്നത് അവൾ അറിഞ്ഞു.
​പെട്ടെന്നാണ് മേശയ്ക്കടിയിലൂടെ അങ്കിളിന്റെ കാൽ മീരയുടെ കാലിൽ പതുക്കെ ഒന്ന് ഉരസിയത്. ആ സ്പർശനത്തിൽ മീര പെട്ടെന്ന് ഞെട്ടിപ്പോയി. അവൾ ഒട്ടും വൈകിക്കാതെ തന്റെ കാലുകൾ പിന്നിലേക്ക് വലിച്ചു. അവളുടെ മുഖത്ത് ഒരു ചെറിയ പരിഭ്രമം പടർന്നു. രാഹുൽ ഇത് കാണുന്നുണ്ടോ എന്ന് പേടിച്ച് അവൾ വേഗം പാത്രത്തിലേക്ക് നോക്കി.
​”മീരേ… ഈ മീൻ കറിക്ക് നല്ല എരിവുണ്ടല്ലോ, നിനക്ക് എന്താ പറ്റിയത്? നീ ഒന്നും കഴിക്കുന്നില്ലേ?” രാഹുൽ ചോദിച്ചു.
​”ഏയ്… ഒന്നുമില്ല ഏട്ടാ , ഞാൻ കഴിക്കുന്നുണ്ട്,” മീര പതുക്കെ പറഞ്ഞു.
​അങ്കിൾ ഒരു കള്ളച്ചിരിയോടെ വീണ്ടും അവളെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകൾ പറയുന്നത് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു—താൻ പറഞ്ഞ പ്രണയം അവൾ സ്വീകരിക്കുമോ എന്നായിരുന്നു ആ നോട്ടത്തിലെ ചോദ്യം. പക്ഷേ മീര അത്ര പെട്ടെന്ന് വഴങ്ങിക്കൊടുക്കാൻ തയ്യാറല്ലായിരുന്നു. അവൾ അങ്കിളിന്റെ നോട്ടത്തെ അവഗണിക്കാൻ ശ്രമിച്ചുകൊണ്ട് രാഹുലിനോട് കൂടുതൽ സംസാരിക്കാൻ തുടങ്ങി.
​എങ്കിലും, ഇടയ്ക്കിടെ അങ്കിളിന്റെ ആ കരുത്തുറ്റ നോട്ടം തന്റെ മേൽ പതിയുന്നത് മീര അതീവ രഹസ്യമായി ആസ്വദിക്കുന്നുണ്ടായിരുന്നു. ആ ഒരു നിഗൂഢമായ കളി അവിടെ തുടങ്ങുകയായിരുന്നു.

ഭക്ഷണം കഴിഞ്ഞ് മൂന്നുപേരും ഹാളിലെ സോഫയിൽ ഇരുന്നു സംസാരിക്കുകയായിരുന്നു. അങ്കിൾ പഴയ തറവാട്ടു വിശേഷങ്ങൾ പറഞ്ഞു രാഹുലിനെ ചിരിപ്പിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നോട്ടം ഇടയ്ക്കിടെ മീരയുടെ മുഖത്ത് വന്നു തട്ടി നിന്നു. മീരയാകട്ടെ, താഴെ പായുന്ന ഉറുമ്പുകളെ നോക്കി ഗൗരവത്തിൽ ഇരിക്കുകയാണ്.
​പെട്ടെന്നാണ് രാഹുലിന്റെ ഫോൺ ബെല്ലടിച്ചത്. അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്തു നോക്കി. “അങ്കിൾ, ഓഫീസിൽ നിന്നാണല്ലോ… ഒന്ന് സംസാരിച്ചിട്ട് വരാം,” എന്ന് പറഞ്ഞ് രാഹുൽ ഫോണും ചെവിയിൽ വെച്ച് വേഗം ബാൽക്കണിയിലേക്ക് നടന്നു.
​രാഹുൽ പുറത്തേക്ക് പോയ ആ നിമിഷം ഹാളിൽ പെട്ടെന്ന് ഒരു നിശബ്ദത പടർന്നു. അങ്കിൾ പതുക്കെ മീരയുടെ അടുത്തേക്ക് നീങ്ങിയിരുന്നു. അവളുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. അങ്കിൾ ശബ്ദം പരമാവധി താഴ്ത്തി, എന്നാൽ ഗൗരവത്തോടെ പറഞ്ഞു:
​”മീരേ… നീ ഇപ്പോൾ എന്നെ ഒഴിവാക്കാൻ നോക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ എന്റെ ഉള്ളിലെ ആഗ്രഹം ഞാൻ നിന്നോട് തുറന്നു പറഞ്ഞു കഴിഞ്ഞു. ഇതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. നിന്റെ സമ്മതത്തിന് വേണ്ടി ഞാൻ അക്ഷമയോടെ കാത്തിരിക്കും. അത് എന്ന് വേണമെങ്കിലും ആകാം… നിനക്ക് എപ്പോൾ എന്നോട് സംസാരിക്കണം എന്ന് തോന്നുന്നുവോ, അന്ന് നീ എന്റെ അടുത്തേക്ക് വന്നാൽ മതി.”
​അങ്കിൾ അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു. മീര ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ വിരലുകൾ സാരിത്തലപ്പിൽ മുറുകുന്നത് അദ്ദേഹം കണ്ടു. രാഹുൽ സംസാരം കഴിഞ്ഞ് തിരികെ വരുന്നത് കണ്ടപ്പോൾ അങ്കിൾ വേഗം പഴയപോലെ അകലം പാലിച്ചിരുന്നു.
​”ശരി മക്കളേ, എന്നാൽ ഞാൻ ഇറങ്ങട്ടെ. ലഞ്ച് ഗംഭീരമായിരുന്നു,” അങ്കിൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

 

തുടരും….

താങ്ക്സ്

ജോൺ എബ്രഹാം 🙏🏻

Leave a Comment

Your email address will not be published. Required fields are marked *