ഹോം ← മുൻ ഭാഗങ്ങൾ

പതറുന്ന പവിത്രത 1

IMG 20260525 143820

Disclaimer: This story involves cheating, wife sharing contents.

ദിനേശൻ കാലത്തെ പണി കഴിഞ്ഞ് രണ്ടാമത്തെ ലോഡ് ഇറക്കിയ ശേഷം തന്റെ ബൊലേറോ പിക്ക്-അപ്പ്‌ വണ്ടിയും ഓടിച്ച് പാടവരമ്പത്തൂടെ വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയിലാണ്, വെയിലത്തു കുടയും ചൂടി ഒരു പെണ്ണ് നടന്നു പോകുന്നത് കണ്ടത്.

 

വണ്ടിയിൽ ഇരുന്ന് അവന് ആ സ്ത്രീയുടെ പിൻ ഭാഗം മാത്രമാണ് കാണാൻ കഴിഞ്ഞിയിരുന്നത്. അതുകൊണ്ട് ദിനേശന് അതാരാണെന്ന് ആദ്യം പിടികിട്ടിയില്ല.

 

പക്ഷേ, പെട്ടെന്ന് പടിഞ്ഞാറു നിന്നും വീശിയടിച്ച ഒരു ശക്തമായ കാറ്റിൽ ആ പെണ്ണിന്റെ കൈയ്യിലിരുന്ന കുട കുറച്ച് മുന്നിലേക്ക് തെറിച്ചു വീണു. കുട കൈവിട്ടുപോയ അമ്പരപ്പിൽ അവൾ പെട്ടെന്ന് മുന്നോട്ട് ആഞ്ഞ്, നിലത്തു കിടന്ന കുട എടുക്കാനായി താഴേക്ക് കുനിഞ്ഞു.

 

ആ സ്ത്രീ അങ്ങനെ കുനിഞ്ഞ നിമിഷം, സാരിയുടെ ഒതുക്കങ്ങൾക്കിടയിലൂടെ പുറത്തേക്ക് തള്ളിനിന്ന, അവളുടെ അത്യാവശ്യം നല്ല വിരുവുള്ള കൊഴുത്ത ചന്തിയും, ഇടുപ്പിന്റെ വന്യമായ വളവൊത്ത ആകൃതിയും ദിനേശന്റെ കഴുകൻ കണ്ണുകളിൽ ഉടക്കി. ആ കാഴ്ച കണ്ടതോടെ അവന് ആ സ്ത്രീ ആരാണെന്ന് ഏകദേശം പിടികിട്ടി.

 

“ആഹ്ഹ്….അരുണിമ….”

“രണ്ടെണ്ണം പെറ്റതിനു ശേഷം പെണ്ണങ് കയറി കൊഴുത്തു.” അവൻ മനസ്സിൽ മന്ത്രിച്ചു.

 

ദിനേശൻ താമസിക്കുന്ന വീടിന്റെ അയല്പക്കത്തു തന്നെയാണ് അരുണിമയും താമസിക്കുന്നത്.

 

ഒട്ടും സമയം വൈകിക്കാതെ തന്നെ അവൻ വണ്ടി അല്പം മുന്നോട്ടെടുത്ത് അരുണിമയുടെ തൊട്ടടുത്ത് ചേർത്തു നിർത്തി.

 

“ആ… ഇത് അരുണിമയായിരുന്നോ? എങ്ങോട്ടാ? വീട്ടിലേക്കാ?”

“ആഹ്…അതെ…” അവൾ നടപ്പ് നിർത്താതെ മറുപടി നൽകി.

 

“എന്നാൽ വാ കയറിക്കോ. ഞാനും ആ വഴിയാ….”

​“ഏയ്… അത് കുഴപ്പമില്ല ദിനേശേട്ടാ, നിങ്ങൾ പൊയ്ക്കോ… ഞാൻ നടന്നോളാം.”

 

​“ഹാ, നീ ഇങ്ങോട്ട് കയറ് പെണ്ണേ… വെറുതെ ഈ നട്ടുച്ച വെയിലത്ത് നടന്ന് നിന്റെ സൗന്ദര്യം കളയാൻ നിൽക്കണ്ട!”

ദിനേശൻ ഒരു കള്ളച്ചിരിയോടെ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

“ഓഹ് പിന്നെ സൗന്ദര്യം…..” അവൾ ഒന്നു മുഖം തിരിച്ചു.

 

“എന്ത്യേ.. നിനക്കൊരു മടുപ്പ് പോലെ?”

“മ്മ്….ഒന്നുമില്ല.”

​“അങ്ങനെയെങ്കിൽ വന്ന് കയറ്. വേണമെങ്കിൽ ഞാൻ വീട്ടുപടിക്കൽ വരെ കൊണ്ടാക്കാം.”

 

​അവൾ പക്ഷേ മറുപടിയൊന്നും പറയാതെ, ആ വഴിയിൽ വേറെ ആരെങ്കിലും നിൽപ്പുണ്ടോ അല്ലെങ്കിൽ കാണുന്നുണ്ടോ എന്നറിയാൻ ചുറ്റുമൊന്ന് തലതിരിച്ചു നോക്കി.

 

അരുണിമയുടെ ആ മടി കണ്ടപ്പോൾ ഉള്ളിൽ ചെറുതായി ദേഷ്യം വന്ന ദിനേശൻ, പിണങ്ങുന്ന മട്ടിൽ പറഞ്ഞു:

“അല്ലെങ്കിൽ വേണ്ട, നീ ഒറ്റയ്ക്ക് നടന്ന് വന്നാൽ മതി. ഞാൻ പോകുവാ…”

​അവൻ വണ്ടി ഒരുതരി മുന്നിലേക്ക് ഇരപ്പിച്ചു.

​“അയ്യോ പോവല്ലേ…!” അരുണിമ ചെറുതായി ശബ്ദമുയർത്തി വിളിച്ചു.

 

എന്നിട്ട് തുടർന്നു:

“എന്നാ ഞാനും വരാം. ഈ ഒടുക്കത്തെ വെയിൽ എനിക്ക് സഹിക്കാൻ പറ്റുന്നില്ല.”

 

അരുണിമക്ക് ദിനേശന്റെ കൂടെ വണ്ടിയിൽ കയറാൻ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. പക്ഷെ പുറത്തെ ചൂട് ആ വാശിക്കും അതീതമായത് കൊണ്ട് അവൾക്കതിന് വഴങ്ങേണ്ടി വന്നു. ‘ഇനിയും നടന്നാൽ ചിലപ്പോൾ ഞാൻ തലകറങ്ങി എങ്ങാനം വീഴും’ അവൾ മനസ്സിൽ വിചാരിച്ചു.

 

​“അതല്ലേ നിന്നോട് ഞാൻ നേരത്തെ മലയാളത്തിൽ പറഞ്ഞത്…

വാ കയറ്!”

 

ദിനേശൻ ഇടതുവശത്തേക്ക് ആഞ്ഞുകൊണ്ട് മറുവശത്തെ ഡോർ ഉള്ളിലിരുന്ന് അവൾക്കായി തുറന്നു കൊടുത്തു.

 

​അവനെ ഒന്നു പാളി നോക്കിയ ശേഷം, അരുണിമ കയ്യിലിരുന്ന കുട മടക്കി വണ്ടിയുടെ ഡാഷ്‌ബോർഡിലേക്ക് വെച്ചിട്ട് മുൻ സീറ്റിലേക്ക് കയറിയിരുന്നു.

 

​അവൾ തന്റെ അപ്പുറത്തെ സീറ്റിൽ കയറി ഇരുന്നപ്പോൾ, ദിനേശന്റെ മിഴികൾ നേരെ പോയത് സാരിയുടെ സൈഡിലൂടെ കുറച്ച് പുറത്തേക്കെടുത്തു കാണാവുന്ന അവളുടെ ഇടുപ്പിലേക്കും, പൊക്കിൾച്ചുഴിയിലേകുമായിരുന്നു.

 

അവളുടെ വെണ്ണ നിറമുള്ള വയറിന്റെ ചർമവും, ഇടുപ്പിലെ കൊഴുപ്പുകൾ വന്നടിഞ്ഞ സോഫ്റ്റ്‌ മടക്കുകളും ദിനേഷിന്റെ പണ്ടെയുള്ള ഒരു വീക്ക്‌നെസ്സ് ആയിരുന്നു. പ്രത്യേകിച്ച് കല്യാണവും കഴിഞ്ഞ്, രണ്ട് പെറ്റതിനു ശേഷം അവളുടെ ശാരീരിക സൗന്ദര്യം അവന് താങ്ങാൻ പറ്റുന്നതിനും അപ്പുറമായിരുന്നു.

 

​“പോവാം?” സീറ്റിൽ കയറിയിരുന്ന് വസ്ത്രമൊക്കെ ഒന്നു നേരെയാക്കി കഴിഞ്ഞ അരുണിമയോട് അവൻ ചോദിച്ചു.

​“മ്മ്….” വലിയ താല്പര്യമൊന്നും ഇല്ലാത്ത രീതിയിൽ അവളൊന്നു മൂളി.

 

ഈ പാടവരമ്പത് നിന്നും ഏകദേശമൊരു അര കിലോമീറ്ററോളം നടന്നാൽ അരുണിമയുടെ വീടാണ്. അതിന്റെ ഒരു രണ്ട്-മൂന്ന് വീട് അപ്പുറം ദിനേശന്റെയും.

 

ദിനേശൻ ജനിച്ചതും വളർന്നതുമൊക്കെ കച്ചേരിപ്പാടം ഗ്രാമത്തിലാണ്. അരുണിമയും. പക്ഷെ അവളുടെ യഥാർത്ഥ തറവാട് കച്ചേരിപ്പാടം ജംഗ്ഷന്റെ സമീപത്തുള്ള ഒരു വീട്ടിലായിരുന്നു.

 

ഡിഗ്രി സെക്കന്റ്‌ ഇയറിന് പഠിക്കുന്ന കാലത്താണ് അരുണിമയെ അവളുടെ അച്ഛൻ നാട്ടിൽ ഏക നല്ലൊരു ജോലി ഉണ്ടായിരുന്ന ചെറുപ്പകാരനായ സജീവന് കല്യാണം കഴിപ്പിച്ചു കൊടുക്കുന്നത്. അതിന് ശേഷം അവൾ താമസിക്കുന്നത് ഇപ്പോ ഇവിടെയാണ്. സത്യത്തിൽ അതിന്റെ പിന്നിൽ വലിയൊരു കാരണവുമുണ്ട്.

 

അരുണിമ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുന്ന കാലത്തെ തൊട്ട്, അന്ന് ഡിഗ്രി പാതി വഴി നിർത്തി തേരാപാര നടന്നിരുന്ന ഏകദേശം 27-ഓളം വയസ്സുണ്ടായിരുന്ന ദിനേശന് അവളോട് മൂത്ത പ്രേമമായിരുന്നു. പക്ഷെ അവൾക്കതു അവനോട് തിരിച്ച് ഉണ്ടായിരുന്നില്ല എന്ന് മാത്രം.

 

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി അരുണിമയെ അവളുടെ വീടിന്റെ പുറത്തെ ഇടവഴിയിൽ വെച്ച് മതിലിനോട് മുട്ടിച്ച്, ദിനേശൻ അവൾക്കൊരു ചുംബനം നൽകാൻ ശ്രമിച്ചു. അരുണിമയിൽ നിന്നും ഒരു പ്രതിരോധവും ഇല്ലാതെയിരുന്നത് കൊണ്ട് അവളുടെ മൗനം സമ്മതമാവും എന്ന കരുതി അവന് അന്നെന്തോ കൂടുതൽ ധൈര്യം കിട്ടി. പക്ഷെ അന്ന് ദിനേശന് അറിയില്ലായിരുന്നു കഷ്ടിച്ച് 20 വയസ്സ് തികഞ്ഞ ആ പെൺകുട്ടി അയാളെ കണ്ട് പേടിച്ചിട്ടാണ് ഒന്നും മിണ്ടാതെ നിന്നു തന്നത് എന്നുള്ള കാര്യം.

 

തൊട്ടടുത്ത നിമിഷം ദിനേശന്റെ കഷ്ടകാലത്തിനും, അരുണിമയുടെ ഭാഗ്യത്തിനും തക്കസമയത്ത് ടോർച്ചും അടിച്ചുകൊണ്ട് അവളുടെ അച്ഛൻ ഉണ്ണിത്താൻ അങ്ങോട്ടേക്ക് നടന്നു വന്ന് അവനെ കൈയ്യോടെ പിടികൂടി.

 

ഈ കാര്യം പുറത്ത് അറിഞ്ഞാൽ ഉണ്ണിത്താനും കുടുംബത്തിനും നാണക്കേട് ആവുന്നത് കൊണ്ട് അവളുടെ അച്ഛൻ ഇതാരോടും തുറന്ന് പറഞ്ഞില്ല. എന്നിട്ട്, അതിന് ശേഷം അയാൾ തന്റെ മകളെ അന്ന് ആ നാട്ടിൽ ചെറുപ്രായത്തിൽ (23) തന്നെ ബാങ്കിൽ ജോലിക്ക് കയറിയ സജീവന് കല്യാണം കഴിപ്പിച്ചു കൊടുത്തു.

 

ശേഷം, കല്യാണം കഴിഞ്ഞ് ഏകദേശം രണ്ട് വർഷം ആയപ്പോഴേക്കും ഹൃദയാഘാതം വന്ന് ഉണ്ണിത്താൻ മരിച്ചു. അത് കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ സജീവന്റെ വീടിന്റെ തൊട്ടടുത്തു ദിനേശൻ ഒരു ചെറിയ വീടും വെച്ചു.

 

പക്ഷെ അന്നത്തെ ദിനേശനെ കണ്ട് പതറിപോയ 20 കാരി പെണ്ണല്ല ഇന്നത്തെ അരുണിമ. എട്ട് വർഷത്തിന് ശേഷം, ഇപ്പോളവൾ രണ്ടാം ക്ലാസ്സിലും, ഒരു വയസ്സ് തികഞ്ഞ മുലപ്പാൽ കുടിക്കുന്ന പ്രായത്തിലുമുള്ള രണ്ട് ആൺ പിള്ളേരെയും വളർത്തി, വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന പക്ക്വതയുള്ള 28 കാരിയായ ഒരു അമ്മയാണ്.

 

********

​“എവിടെ പോയിട്ട് വരുവാ?”

​വണ്ടിയിൽ കയറിയ ശേഷം അവിടെ തളംകെട്ടി കിടന്നിരുന്ന നിശബ്ദതയെ ഇല്ലാതാക്കാൻ ദിനേശൻ അവളോട് ചോദിച്ചു.

 

​“കണ്ടിട്ട് എന്ത് തോന്നുന്നു?” അവന്റെ മുഖത്തേക്ക് നോക്കാതെ, നേരെ വഴിയിലേക്ക് തന്നെ കണ്ണ് നട്ടു കൊണ്ട് അരുണിമ തിരിച്ചു ചോദിച്ചു.

 

​അവൾ അണിഞ്ഞിരുന്ന സ്ലീവലസ് പച്ച ബ്ലൗസും, വെള്ള സെറ്റ് സാരിയും, കയ്യിലിരുന്ന പ്രസാദവും കണ്ടപ്പോൾ തന്നെ ദിനേശന് അറിയാമായിരുന്നു അരുണിമ അമ്പലത്തിൽ പോയിട്ട് വരികയാണെന്ന്. എന്നാലും വീടെത്തുന്നതു വരെ അവളോട് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ എന്ന് കരുതിയാണ് അവനത് ചോദിച്ചത്.

 

​“അമ്പലത്തിലാണോ?”

​“അറിയാമല്ലോ, പിന്നെന്തിനാ ചോദിക്കുന്നത്?”

 

​“ഹാ…! നിനക്കെന്താടി എന്റെയടുത്ത് ഇത്ര ദേഷ്യം?”

 

​“ആർക്ക് ദേഷ്യം? അത് നിങ്ങൾക്ക് വെറുതെ തോന്നുന്നതാവും. പിന്നെ, ഈ എടി പൊടി എന്നൊക്കെ വീട്ടിലുള്ളവരെ പോയി വിളിച്ചാൽ മതി കേട്ടോ, എന്നെ വിളിക്കാൻ നിൽക്കണ്ട.” അരുണിമയുടെ സ്വരത്തിൽ കടുപ്പമേറി വന്നു.

 

​“ഓഹ്, അത് ശരി… മാഡത്തിനെ പിന്നെ ഞാൻ എന്ത് വിളിക്കണം? അമ്മു പെണ്ണേ എന്ന് വിളിച്ചാൽ മതിയോ?” ദിനേശൻ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി.

 

​അരുണിമയെ പണ്ട് അവളുടെ അച്ഛനും അമ്മയും വീട്ടിൽ വിളിച്ചിരുന്ന വിളിപ്പേരായിരുന്നു അത്. ആ പേര് അവന്റെ നാവിൽ നിന്ന് കേട്ടപ്പോൾ അവളുടെ മനസ്സിൽ പഴയ ഓർമ്മകളും ഒപ്പം ചെറിയൊരു അസ്വസ്ഥതയും മിന്നിമറഞ്ഞു.

 

​പക്ഷേ, ദിനേശന്റെ ആ ചോദ്യത്തിന് മറുപടി നൽകാതെ അവൾ വണ്ടിയുടെ സ്പീഡോമീറ്ററിലേക്ക് നോക്കിക്കൊണ്ട് വേറെയൊന്നു പറഞ്ഞു:

 

​“ഈ വണ്ടിക്ക് ഇത്ര വേഗതയെ ഉള്ളോ?”

​“അഹ്… ഇത്രയൊക്കെ സ്പീഡിലേ ഈ വഴിയിലൂടെ പോകാൻ പറ്റുകയുള്ളൂ…”

വണ്ടിയുടെ ഗിയർ മാറ്റുന്നതിനിടയിൽ അവളുടെ തുടകളിലേക്ക് ഒന്നു പാളിനോക്കിക്കൊണ്ട് ദിനേശൻ പറഞ്ഞു.

 

അതിന് ശേഷം ദിനേശൻ വണ്ടിയുടെ വേഗത മനഃപൂർവ്വം ഒന്നുക്കൂടി കുറച്ചു. കാരണം, അവളോടൊപ്പമുള്ള ഈ യാത്ര പെട്ടെന്ന് തീർന്നുപോകാൻ അവൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ല.

 

വണ്ടിയിൽ എയർകണ്ടീഷണർ ഇല്ലാത്തത് കൊണ്ട് അകത്തു നല്ല ചൂടുള്ളത് കൊണ്ടാവാം, അരുണിമ തന്റെ സാരിത്തുമ്പ് എടുത്ത് കഴുത്തിലെ വിയർപ്പുതുള്ളികൾ ഒപ്പി എടുത്തു. ആ നീക്കത്തിൽ അവളുടെ ബ്ലൗസിനും സാരിക്കുമിടയിലെ വയറിന്റെ മനോഹരമായ മടക്കുകളും, ആഴമുള്ള നാഭിച്ചുഴിയും കണ്ട് ദിനേശൻ അത് നോക്കി ഒരു നായയെ പോലെ വെള്ളമിറക്കി. പക്ഷെ അത് മാത്രമായിരുന്നില്ല അവന്റെ ഉന്മേഷം വളർത്തിയ കാഴ്ച.

 

അവൾ സാരീ തുമ്പ് കൊണ്ട് കഴുത്തിലെ വിയർപ്പ് തുള്ളികൾ ഒപ്പിയെടുക്കുന്ന സമയത്ത്, കയ്യില്ലാത്ത സ്ലീവലസ് ബ്ലൗസിന്റെ ഉള്ളിലൂടെ കാണാവുന്ന അരുണിമയുടെ നല്ല വൃത്തിയിൽ ഷേവ് ചെയ്ത്, വിയർപ്പ് തുള്ളികൾ കൊണ്ട് തിളങ്ങി നിൽക്കുന്ന കക്ഷമായിരുന്നു ദിനേഷിന്റെ ഉള്ളിൽ ആവേശം ജനിപ്പിക്കാൻ ഉണ്ടായ മെയിൻ ഹൈലൈറ്റ്.

 

ശേഷം, ദിനേശൻ ചെറുതായി തൊണ്ടയനക്കി വീണ്ടും സംഭാഷണം തുടങ്ങാൻ ശ്രമിച്ചു:

“സജീവൻ ഇപ്പോഴും ആ പഴയ ബാങ്കിൽ തന്നെയാണോ? അതോ പ്രൊമോഷൻ കിട്ടി വല്ല ടൗണിലേക്കും മാറിയോ?”

 

“ഇല്ല. അതേ ബാങ്കിൽ തന്നെയാണ്. ചിലപ്പോൾ അടുത്ത മാസം ട്രാൻസ്ഫർ ഉണ്ടായേക്കും.” അവൾ വണ്ടിയുടെ പുറത്തേക്ക് നോക്കിക്കൊണ്ട് മറുപടി നൽകി.

 

“ആഹാ.. അപ്പോ മാഡം വീട്ടിൽ ഒറ്റയ്ക്കാവുമല്ലോ? സജീവൻ പോയാൽ പിന്നെ ഈ കുട്ടികളെയും കൊണ്ട് എങ്ങനെയാ?” ദിനേശന്റെ ശബ്ദത്തിൽ വശീകരണത്തിന്റെ ഒരു ടോൺ കലർന്നിരുന്നു.

 

അരുണിമ പതുക്കെ തലതിരിച്ച് അവനെ ഒന്നു രൂക്ഷമായി നോക്കി. അവളുടെ ആ നോട്ടത്തിൽ പക്വതയുള്ള ഒരു സ്ത്രീയുടെ ഗംഭീര്യം നിറഞ്ഞിരുന്നു.

 

“സജീവൻ ചേട്ടൻ ഇല്ലെങ്കിലും ആ വീട് ഒറ്റക്ക് നോക്കാൻ എനിക്കറിയാം. മാത്രമല്ല ഒന്ന്-രണ്ട് ദിവസങ്ങൾ കൂടുമ്പോൾ ആള് വീട്ടിലേക്ക് വരും. അതുകൊണ്ട് എന്റെ പൊന്ന് ദിനേശേട്ടൻ ആവശ്യമില്ലാത്ത ചിന്തകളൊന്നും മനസ്സിൽ വെച്ചേക്കണ്ട.”

അവൾ വളരെ ശാന്തമായി, എന്നാൽ കൃത്യതയോടെ മുന്നറിയിപ്പ് നൽകി.

 

അരുണിമയുടെ ആ മറുപടി ദിനേശന്റെ പ്രതീക്ഷകളെ അല്പം തളർത്തിയെങ്കിലും അവൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. വണ്ടി ഇപ്പോൾ പാടവരമ്പ് കഴിഞ്ഞ് അവരുടെ വീടുകളിലേക്കുള്ള പ്രധാന ഇടവഴിയിലേക്ക് തിരിഞ്ഞു.

 

വഴിയിലെ കുഴികളിൽ വീണ് ബൊലേറോ ചെറുതായി ഉലഞ്ഞപ്പോൾ, അരുണിമയുടെ ഇടത് തുട ദിനേശന്റെ വശത്തേക്ക് ചെറുതായി തട്ടി. ആ ഒരു ചെറിയ സ്പർശനം പോലും അവന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പോലെയാണ് കടന്നുപോയത്. അവൻ വീണ്ടും തന്റെ ശരീരത്തിലേക്ക് നോക്കുന്നത് കണ്ട് അരുണിമ തന്റെ സാരി തലപ്പ് ഒന്നുക്കൂടി ശരിയാക്കി വലിച്ചിട്ടു.

 

“നീ ഇപ്പോ പണ്ടത്തെപ്പോലെയല്ല, ആകെ മാറിപ്പോയി. അന്ന് നീ…” അവൻ പഴയ ഇടവഴിയിലെ ചുംബനശ്രമത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ തുടങ്ങി.

 

“ദിനേശേട്ടാ!” അരുണിമ അവന്റെ വാക്കുകളെ പാതിയിൽ മുറിച്ചു.

 

“നിങ്ങൾ ഇന്നും എന്തിനാണ് പണ്ടത്തെ കാര്യവും ഓർത്ത് പറഞ്ഞുകൊണ്ട് വെറുതെ എന്നെ ബുദ്ധിമുട്ടിക്കുന്നത്?

ഇന്ന് എനിക്ക് രണ്ട് കുട്ടികളുണ്ട്, ഒരു കുടുംബമുണ്ട്. ചേട്ടനും ഇല്ലേ ഒരു ഭാര്യയും, കുട്ടിയും. അറ്റ്ലീസ്റ്റ് അവരെ കുറിച്ചെങ്കിലും ഓർത്തൂടെ?” അവളുടെ ആ തന്റേടമുള്ള സംസാരം കേട്ടപ്പോൾ ദിനേശന് മറുപടി ഒന്നും പറയാൻ കിട്ടിയില്ല.

 

വീണ്ടും, അവിടെയാകെ ഒരു നിശബ്ദത പടർന്നു. പക്ഷെ ഈ തവണ ആ നിശബ്ദതയെ മുറിച്ച് തുടർന്ന് സംസാരിച്ചത് ദിനേശൻ ആയിരുന്നില്ല. പകരം അരുണിമയായിരുന്നു:

 

“പണ്ട് നടന്ന കാര്യങ്ങളൊക്കെ മറന്ന്, നിങ്ങളുടെ അടുത്ത് ഞാൻ എത്ര തവണ മര്യാദക്ക് സംസാരിക്കാൻ വന്നിട്ടുണ്ട്? അപ്പോഴൊക്കെ ദേ, നടക്കാത്ത ഒരു സ്വപ്നവും പറഞ്ഞ് നിങ്ങൾ എന്നെ വിഷമിപ്പിക്കും. ഇതൊക്കെ സജീവൻ ചേട്ടൻ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ആ നിമിഷം ഞങ്ങളുടെ ബന്ധം അവിടെ തീരും. ചേട്ടന് അതറിയോ?”

 

“ആ…ആവോ…ഇ…ഇല്ല..അഹ്.” ദിനേശൻ മറുപടി പറയാൻ പറ്റാതെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ചെറുതായി വിക്കി.

 

ശേഷം അരുണിമ വീണ്ടും തുടർന്നു:

“സജീവേട്ടൻ ഇതൊക്കെ കണ്ടാൽ, പിന്നെ ഞാനും എന്റെ കുട്ടികളും വഴിയാധാരമാകും. അതുകൊണ്ട് പ്ലീസ്, ദിനേശേട്ടൻ ദൈവത്തെ ഓർത്ത് എന്റെ മാനസികാവസ്ഥ ഒന്ന് മനസ്സിലാക്കണം. അല്ലാണ്ട് എനിക്ക് ചേട്ടന്റെ അടുത്ത് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല ഞാനിങ്ങനെ…..”

 

അവൾക്കതു പറഞ്ഞ് മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും ഒരുപൊടി കണ്ണുനീർ പൊലിഞ്ഞിരുന്നു. താൻ കരയുന്നത് ദിനേശൻ കാണാതെയിരിക്കാൻ അരുണിമ കയ്യിൽ ഉണ്ടായിരുന്ന ഒരു ടവൽ കൊണ്ട് കണ്ണുനീർ തുടച്ചിട്ട് പുറത്തെ കാഴ്ചകളിലേക്ക് തന്റെ മിഴികൾ തിരിച്ചു.

 

ഇതൊക്കെ കേട്ട് അമ്പരന്ന് പോയ ദിനേശന് മറുപടി എന്ന് പറയാനായി ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തത്കാലം അവൻ ഒരു “സോറി” പറഞ്ഞ് അതിൽ ഒതുക്കി.

 

ഇതെപ്പോ എന്താ ഉണ്ടായേ? എന്തിനാ ആളുകൾ ഇപ്പൊ പടക്കം പൊട്ടിച്ചേ എന്ന് ഇന്നെസെന്റ് ഏട്ടൻ ഒരു പടത്തിൽ പറയുന്നതിന് സമാനമായ അവസ്ഥയായിരുന്നു ഇപ്പൊ ദിനേശന്റേത്.

 

അയാളുടെ വന്യമായ രീതിയിലുള്ള അശ്ലീല നോട്ടങ്ങളും സംസാര ശൈലിയും വർഷങ്ങളായി സഹിച്ചു ജീവിക്കുകയായിരുന്നു അരുണിമ. ഇന്ന് തന്റെ മനസ്സിലെ വിഷമങ്ങളെല്ലാം അവൾ തുറന്നുപറഞ്ഞപ്പോഴാണ്, തൃശൂർ പൂരത്തിന് സാമ്പിൾ വെടിക്കെട്ട് പൊട്ടിയത് പോലെ ആ വാക്കുകൾ ദിനേശന്റെ ഹൃദയത്തിൽ ചെന്ന് തറച്ചത്.

 

എന്നിരുന്നാലും അവന്റെ മനസ്സിൽ, തനിക്ക് ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത ഒരു നിധിയായിരുന്നു അരുണിമ. അവളുടെ ആ നിസ്സഹായത കണ്ടിട്ട് മനസ്സിൽ ചെറിയൊരു പാവം തോന്നിയെങ്കിലും, “സജീവൻ അറിയാതെ നമുക്കൊരു ബന്ധം തുടങ്ങിക്കൂടെ” എന്ന് അവളോട് ചോദിക്കണമെന്ന് അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പക്ഷെ അങ്ങനെയെങ്ങാനും ചോദിച്ചാൽ ഉണ്ടാകാൻ പോകുന്ന പൂരം എന്തായിരിക്കുമെന്ന് ദിനേശന് നിഷ്പ്രയാസം ഊഹിക്കാൻ കഴിയുമായിരുന്നതുകൊണ്ട് അവൻ ആ പൂതി മനസ്സിൽ തന്നെ ഒതുക്കി.

 

“വെറുതെ പെണ്ണിന്റെ കയ്യിൽ നിന്നും ഒരു അടി വാങ്ങിച്ചു കൂട്ടണ്ട!” അവൻ മനസ്സിൽ മന്ത്രിച്ചു.

 

മിനിറ്റുകൾക്കുള്ളിൽ ബൊലേറോ അരുണിമയുടെ വീട്ടുപടിക്കൽ എത്തി നിന്നു. വണ്ടി നിന്ന ഉടൻ തന്നെ അവൾ ഡാഷ്‌ബോർഡിൽ ഇരുന്ന കുട കയ്യിലെടുത്ത്, ഡോർ തുറന്ന് പുറത്തേക്കിറങ്ങി.

 

“താങ്ക്സ്…. ലിഫ്റ്റ് തന്നതിന്.” അരുണിമ കുറച്ച് ബുദ്ധിമുട്ടിയിട്ടാണെങ്കിലും മുഖത്തൊരു നേർത്ത പുഞ്ചിരി വരുത്തിക്കൊണ്ട് നന്ദി പ്രകടിപ്പിച്ചു.

 

അതിന് മറുപടിയായി അവൻ വെറുതെയൊന്ന് തലയാട്ടുക മാത്രമാണ് ചെയ്തത്.

 

ദിനേശന് നന്നായി അറിയാം, താൻ അരുണിമയെ മറന്ന് എത്രയൊക്കെ നന്നാവാൻ നോക്കിയാലും, സ്വന്തം ജൈവികമായ പ്രേരണകളും ശാരീരിക ആവശ്യങ്ങളും അവന്റെ ബോധമനസ്സിനെ വീണ്ടും ചൂഷണം ചെയ്തുകൊണ്ടേയിരിക്കുമെന്ന്. അതിന്റെ തെളിവെന്നോണമാണ് താളാത്മകമായി ആടിയുലയുന്ന അരുണിമയുടെ കൊഴുത്ത പിൻഭാഗത്തെ കുലുക്കവും നോക്കി അവൾ വീട്ടിലേക്ക് നടന്നു പോകുന്നത് വരെ വണ്ടിയിലിരുന്ന്‌ മിഴിച്ചു നോക്കിയ ആ നിമിഷം, താഴെ മുണ്ടിന്റെ ഉള്ളിൽ കിടക്കുന്ന ദിനേശന്റെ വജ്രായുധം വന്യമായ ആവേശത്തോടെ തരിച്ചു പൊങ്ങാൻ തുടങ്ങിയത്.

 

അരുണിമയുടെ മാനസികാവസ്ഥ മനസ്സിലാക്കി ഇന്ന് മുതൽ അവളോട് നന്നായി പെരുമാറണം എന്ന് ദിനേശന്റെ മനസ്സ് ആഗ്രഹിച്ചുവെങ്കിലും, അവന്റെ ശരീരം ആവശ്യപ്പെടുന്നത് മറ്റൊന്നായിരുന്നു. അല്ലെങ്കിലും, നമ്മൾ നമ്മുടെ ശാരീരികമായ ആവശ്യങ്ങളെ മനസ്സ് കൊണ്ട് പ്രതിരോധിക്കുക എന്ന് പറയുന്നത് ഒരല്പം കടുപ്പം പിടിച്ച പണി തന്നെയാണ്. ഇനിയിപ്പോൾ ദിനേശൻ ആ പരിശ്രമത്തിൽ തത്കാലം വിജയിച്ചാൽ തന്നെ, എന്നെങ്കിലും ഒരു നാൾ അവൻ തന്റെ ഉള്ളിൽ പൂട്ടിയിട്ടിരിക്കുന്ന ആ കാമമൃഗത്തെ സ്വതന്ത്രനായി അഴിച്ചുവിടേണ്ടി വരും. ആ ആത്മനിയന്ത്രണം ഇനി എത്ര നാൾ നീണ്ടുനിൽക്കും എന്നുള്ളത് മാത്രമാണ് ഇപ്പോൾ ദിനേശന്റെ മുന്നിലുള്ള ഏക ചോദ്യം!

********

കച്ചേരിപ്പാടം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള ചായക്കടയാണ് ആ നാട്ടിലെ മെയിൻ പരദൂഷണ കൗണ്ടർ.

 

​ഹൈസ്കൂളിൽ പഠിക്കുന്ന പിള്ളേർ മുതൽ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കിളവന്മാർ വരെയുണ്ട് അവിടെ കുശലം പറയാൻ എത്തുന്നവരായിട്ട്. വഴിയിലൂടെ പോകുന്ന സ്ത്രീകളെ പറ്റി മോശമായ കാര്യങ്ങൾ പറയുകയോ, അല്ലെങ്കിൽ നാട്ടിൽ മാന്യമായി ജീവിക്കുന്ന വിവാഹിതരായ സ്ത്രീകളെ പറ്റി ഇല്ലാത്ത അവിഹിത കഥകൾ ചമച്ചുണ്ടാക്കുകയോ ഒക്കെയാണ് അവിടുത്തെ പ്രധാന ചർച്ചാവിഷയം.

 

​അങ്ങനെ ഒരു അഞ്ചാറു പേർ അവിടെ ചായക്കടയിലിരുന്ന് കുശലം പറയുന്ന നേരത്താണ്, വൈകിട്ട് 4:15-ന്റെ ബസ്സിന് നാട്ടിലെ മെയിൻ രാഷ്ട്രീയപ്രവർത്തകനായ സുരേഷ് അലക്കിത്തേച്ച വെള്ള മുണ്ടും ഷർട്ടുമിട്ട് ബസ്സിറങ്ങി ചായക്കടയുടെ ഉള്ളിലേക്ക് കയറിയത്.

 

​“സുധാകരൻ ചേട്ടാ! ഒരു ചായ… പഞ്ചാരവേണ്ട!” ചായ അടിച്ചുകൊണ്ടിരിക്കുന്ന സുധാകരൻ ചേട്ടനോട് സുരേഷ് പറഞ്ഞു.

 

​“അഹ് സുരേശോ… എവിടെ പോയിട്ട് വരുവാ?” കടയിലിരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുന്ന കേളപ്പൻ ചോദിച്ചു.

 

​“ഏയ്…. നാട്ടിലെ കുറച്ചു ആവശ്യങ്ങൾക്കായിട്ട് ഇങ്ങനെ പോയതാ…”

 

​“ഇതിപ്പോ നീ കുറേ നാളായല്ലോ ഇങ്ങനെ പോകുന്നു…. എന്നിട്ട് നമ്മുടെ നാട്ടിൽ നിന്റെ വക ഒരു വികസനവും ഇല്ലല്ലോടാ സുരേഷേ… ഹഹ…” കേളപ്പൻ പറഞ്ഞ പഴഞ്ചൻ തമാശ കേട്ട് അവിടെയുള്ളവരെല്ലാം ചിരിച്ചു.

 

​“ഒന്നുമില്ലെങ്കിലും ഞാനതിനു വേണ്ടി ശ്രമിക്കുകയെങ്കിലും ചെയ്യുന്നുണ്ട്.. അല്ലാതെ നിങ്ങളെ പോലെ ഒരു പണിയും ഇല്ലാതെ ഇവിടെ കിടന്ന് അവരാതം പറഞ്ഞുണ്ടാക്കുകയല്ല!” സുരേഷിന്റെ ആ കടുത്ത മറുപടിയിൽ അവിടെയുണ്ടായിരുന്നവരെല്ലാം പെട്ടെന്ന് നിശബ്ദരായി.

 

​“ഹാ, ഞാനൊരു തമാശ പറഞ്ഞതല്ലേ.. നീ ഇങ്ങനെ ചൂടാവല്ലേ..”

 

​സുരേഷ് അതിന് മറുപടിയൊന്നും കൊടുക്കാതെ സുധാകരൻ ചേട്ടൻ മേശപ്പുറത്ത് വെച്ച നല്ല ചൂടൻ ചായയെടുത്ത് ഊതിക്കുടിച്ചു.

 

​“അതൊക്കെ അവിടെ നിൽക്കട്ടെ… ഇന്നെന്താ ഇവിടെ പുതിയ വിശേഷം? ഞാൻ വരും മുൻപ് ഉള്ളിൽ നല്ല ചർച്ചയായിരുന്നല്ലോ.” ചായ ഒരു സിപ്പ് കുടിച്ച ശേഷം സുരേഷ് ചോദിച്ചു.

 

​“ഓഹ് അതോ…” കേളപ്പന്റെ തൊട്ടപ്പുറത്തിരിക്കുന്ന ഭാസ്കരൻ പറഞ്ഞു. “അതൊന്നും ഇല്ലെടാ… ഞാൻ ഇന്ന് രാവിലെ അമ്പലത്തിൽ പോയപ്പോൾ നമ്മുടെ ഉണ്ണിത്താൻ ചേട്ടന്റെ മകളെ കണ്ടു. അരുണിമയെ.”

 

​“ഓ..ആണോ? അതുകൊണ്ട്?” കാര്യം മനസ്സിലാകാതെ സുരേഷ് ചോദിച്ചു.

 

​“അതുകൊണ്ട് ഒന്നുമില്ല… എന്നാലും നാട്ടിലൊരു സംസാരമുണ്ട്.. അതായത് അരുണിമയും ക്ഷേത്രത്തിലെ പുതിയ ശാന്തിയായി വന്ന പയ്യനും തമ്മിൽ ഒരു അടുപ്പമുണ്ടെന്നൊക്കെ..” സംസാരത്തിൽ ഒരു ദുരൂഹത വരുത്തിക്കൊണ്ട് ഭാസ്കരൻ പറഞ്ഞു നിർത്തി.

 

​“എന്റെ പൊന്നു ചേട്ടാ! നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ? വെറുതെ മാന്യമായി ജീവിക്കുന്ന ആ പെൺകുട്ടിയെ പറ്റി ഇങ്ങനെയൊക്കെ പറയാൻ..”

 

​“എടാ… സുരേഷേ.. ഞാൻ കേട്ട കാര്യം ഇവിടെ വന്നു പറഞ്ഞു എന്നേയുള്ളൂ… അതിന് നീ എന്നെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?”

 

​“ഓഹോ അങ്ങനെയാണോ… എന്നാ പറ.. നിങ്ങളോടിത് ആരാ പറഞ്ഞത്?”

 

​സുരേഷിന്റെ ആ ചോദ്യത്തിന് ഭാസ്കരന് തിരിച്ചൊന്നും പറയാൻ ഉണ്ടായിരുന്നില്ല. “ആ.. അത്… മ്മ്..” ഭാസ്കരൻ വിക്കി.

 

​“ഭ.. ഭ.. ഭ.. അല്ല! മര്യാദക്ക് കാര്യം പറ… എവിടെ നിന്നാണ് ഇതൊക്കെ കേട്ടത്?”

സുരേഷ് ശബ്ദമുയർത്തി വീണ്ടും ചോദിച്ചപ്പോൾ ഭാസ്കരൻ കേളപ്പനെ നോക്കി. പക്ഷെ അയാൾ “എനിക്കൊന്നും അറിയില്ലേ” എന്ന രീതിയിൽ മുഖം തിരിച്ചു കളഞ്ഞു.

 

“ആ…അതൊന്നും എനിക്ക് നിന്നോട് പറയണ്ട ആവശ്യമില്ല.” ഭാസ്കരൻ അവിടെ നിന്നും എഴുനേറ്റു.

 

സുരേഷ് അതിന് മറുതൊന്നും പറയാതെ, ഭാസ്കരനെ സംസാരിച്ചു തോൽപ്പിച്ചെന്നുള്ള ഒരു സന്തോഷത്തിൽ അടുത്ത സിപ്പ് ചായ കുടിച്ചു.

 

“എന്റെ കേളപ്പെട്ട… ഭാസ്കരൻ ചേട്ടാ…” സുരേഷ് രണ്ടുപേരെയും നോക്കി. “നിങ്ങൾ ഇതൊക്കെ പറഞ്ഞു നടക്കുന്നതൊക്കെ അവളുടെ കെട്ടിയോൻ സജീവൻ അറിഞ്ഞാൽ വലിയ കുഴപ്പൊന്നും ഉണ്ടാവാൻ പോകുന്നില്ല. പക്ഷെ, ദിനേശൻ എങ്ങാനം ഇതൊക്കെ കേട്ടു കഴിഞ്ഞാൽ പിന്നെ തീർന്നു നിങ്ങളുടെ രണ്ട് പേരുടെയും കഥ! അവനെ അറിയാലോ? അച്ഛന്റെ പ്രായമുള്ളവരാണ് എന്നൊന്നും ദിനേശന് നോട്ടമില്ല. അതുകൊണ്ട് സൂക്ഷിച്ചും കണ്ടുമൊക്കെ കാര്യങ്ങൾ സംസാരിക്ക്.” സുരേഷേത് അവരോട് മാത്രമായിരുന്നില്ല, ആ കടയിൽ ഇരിക്കുന്ന എല്ലാവർക്കുമുള്ള ഒരു മുന്നറിയിപ്പ് പോലെയെന്ന രീതിയിലാണ് അത് പറഞ്ഞത്.

 

അവനത് പറഞ്ഞ് കഴിഞ്ഞതിനു ശേഷം പിന്നെ ഒരു പട്ടികുഞ്ഞിന്റെ ശബ്ദം പോലും അവിടെ മുഴങ്ങി കേട്ടില്ല. ചായ കുടിച്ചു കഴിഞ്ഞ ശേഷം സുരേഷ് പതിയെ മുണ്ടിന്റെ തുമ്പ് കൊണ്ട് ചുണ്ടോന്ന് തുടച്ച്, ഒരു സിഗരറ്റും കത്തിച്ച് അവിടെ നിന്നുമിറങ്ങി.

 

സുരേഷും ദിനേശനും പണ്ട് തൊട്ടേയുള്ള സുഹൃത്താകളാണ്. ദിനേശന്റെ കല്യാണം നടത്തികൊടുക്കാനും, വീട് പണിഞ്ഞു കൊടുക്കാനുമൊക്കെ സുരേഷേയിരുന്നു സഹായിച്ചിരുന്നത്. കല്യാണം കഴിഞ്ഞതിനു ശേഷം അവന്റെ ഭാര്യ മരിച്ചതിനു പിന്നാലെ അവനിപ്പോൾ ജംഗ്ഷനിൽ നിന്നും കുറച്ചു മാറിയുള്ള ഒരു വീട്ടിലാണ് താമസം. മാത്രമല്ല കുട്ടികളായിട്ട് ആരുമില്ല.

 

നാട്ടുകാരും, ബന്ധുക്കളും, സുഹൃത്തുകളുമൊക്കെ അവനോട് അടുത്ത കല്യാണത്തിനായി നോക്കാൻ പറഞ്ഞപ്പോൾ “ഏയ്‌.. അതിന്റെയൊന്നും ആവശ്യമില്ല” എന്നുള്ള രീതിയിലായിരുന്നു അവന്റെ മറുപടി. പക്ഷെ അവന്റെ ആ ഒറ്റപെട്ട ജീവിതം അധികനാൾ നീണ്ട് നിന്നില്ല. കാരണം ഭാര്യ പോയി നാളുകൾക്ക് ശേഷം അവനൊരു ഓണം ബമ്പർ ലോട്ടറി അടിച്ചു. രണ്ട് കോടി!

അവിടം തൊട്ടാണ് സുരേഷ് പിന്നെ രാഷ്ട്രീയത്തിലും, നാടിന്റെ നവീകരണവുമൊക്കെ നോക്കി അങ്ങനെയൊരു ജീവിതം തുടങ്ങിയത്. എന്നിരുന്നാലും 33-34 വയസ്സ് പ്രായമായിട്ടും ഒരു പെണ്ണുമില്ലാതെ ഒറ്റക്ക് കഴിയുന്ന സുരേഷിനെ നാട്ടുകാർ ഒരു ആശ്ചര്യത്തോടെയാണ് കണ്ടുകൊണ്ട് ഇരുന്നത്. കാരണം തന്റെ കോളേജ് കാലഘട്ടത്തിൽ അവൻ ദിനേശാനേക്കാൾ വലിയയൊരു പെണ്ണ് പിടിയനായിരുന്നു. എന്നാൽ അവന്റെ ഇപ്പോഴത്തെ സ്വഭാവവും, സ്ത്രീകളോടുള്ള പെരുമാറ്റവും അതിന് നേർ വിപരീതമാണ്.

 

ചായക്കടയിൽ നിന്നുമിറങ്ങിയ ശേഷം അവൻ നേരെ വിട്ടത് ദിനേശന്റെ വീട്ടിലോട്ടാണ്. പക്ഷെ അവിടെ ദിനേശൻ ഉണ്ടായിരുന്നില്ല പകരം അവന്റെ ഭാര്യ ജിൻസിയാണ് ഉണ്ടായിരുന്നത്.

 

“അഹ്.. ജിൻസി… ദിനേശൻ ഇല്ലേ ഇവിടെ?” വീടിന്റെ ഉമ്മറത്തെ തിണ്ണയിൽ ഇരുന്ന് 6-ാം ക്ലാസ്സിൽ പഠിക്കുന്ന തന്റെ മകനെ കണക്കു പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ജിൻസിയെ കണ്ട സുരേഷ് ചോദിച്ചു.

 

“അയ്യോ… ഏട്ടൻ ദേ ഇപ്പോ തന്നെ ഇറങ്ങിയതേയുള്ളു…”

 

“ആഹ്‌ണോ… എവിടെക്കാ പോയത് എന്ന് വല്ലതും പറഞ്ഞോ?”

 

അത് ചോദിക്കുമ്പോൾ ഉണ്ടായിരുന്ന സുരേഷിന്റെ മുഖത്തെ കള്ളച്ചിരികണ്ട ജിൻസി ഒരു നിമിഷത്തേക്ക് നിശബ്ദയായി. എന്നിട്ട് പറഞ്ഞു: “ഇല്ല…”

 

“ഓഹ്…. അത് സാരമില്ല… നീ എനിക്കൊരു ചായ ഇട്ടേ… ഞാൻ കുറച്ചു നേരത്തേക്ക് അവനെ കാത്തിരിക്കാം.”

 

ജിൻസി “അഹ് ശരി” യെന്നും പറഞ്ഞു അകത്തേക്ക് നടന്നു. അതെ സമയം സുരേഷ് ഉമ്മറത്തു ഇരുന്ന് കണക്ക് ചെയ്തികൊണ്ടിരുന്ന അച്ചുമോനോട് സ്കൂളിലെ വിശേഷവും, പഠിത്തതിന്റെ കാര്യവും ഒക്കെ ചോദിച്ചറിഞ്ഞ ശേഷം ജിൻസിയുടെ പിന്നാലെ അടുക്കളയിലേക്ക് ചെന്നു.

 

അവൾ ഇന്നൊരു ചുവന്ന നിറത്തിലുള്ള നൈറ്റിയായിരുന്നു ധരിച്ചിരുന്നത്. 31 വയസ്സിന്റെ മാദക സൗന്ദര്യത്തിൽ ജിൻസി അടുക്കളയിൽ നിന്ന് ചായ പൊടി പാത്രത്തിലേക്ക് ഇട്ടിട്ട് ഇളക്കുമ്പോൾ അവളുടെ കൊഴുത്തു തള്ളി നിൽക്കുന്ന പിൻ‌ഭാഗത്തിന്റെ കുലുക്കം പിന്നിൽ നിന്നും കാണുന്ന സുരേഷിന്റെ കണ്ണുകൾക്ക് ഒരു മത്ത് പിടിപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു. അരുണിമയെപ്പോലെ അത്ര വെളുത്ത നിറമില്ലെങ്കിലും, തനി നാടൻ മാംസളതയുടെ കാര്യത്തിൽ ജിൻസിയെ വെല്ലാൻ ആ നാട്ടിൽ വേറെയൊരു പെണ്ണുണ്ടായിരുന്നില്ല.

 

ഇരു നിറത്തെകാൾ ഒരല്പം കളറും, തടിച്ച കുണ്ണ ഊമ്പാൻ പറ്റിയ പാകത്തിനുള്ള മദനചുണ്ടുകളും, കാമം തുളുമ്പുന്ന കണ്ണെഴുതിയ കഴപ്പി കണ്ണുകളും, ഇടുങ്ങിയ ഇടുപ്പിന് മീതെ അവളുടെ പഞ്ഞി പോലെത്തെ കൊഴുത്ത ആകൃതിയിൽ വളവോടെ നിൽക്കുന്ന ആനചന്തിയുമാണ് ജിൻസിയെ ആ നാട്ടിലെ മറ്റു സ്ത്രീകളിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്.

 

സുരേഷ് പതുക്കെ അവളുടെ തൊട്ടുപിന്നിലെത്തി നിന്നു. അവന്റെ മേത്തുനിന്നും വന്ന സിഗരറ്റിന്റെയും വിയർപ്പിന്റെയും മണം അടിച്ചപ്പോൾ തന്നെ ജിൻസിക്ക് കാര്യം പിടി കിട്ടി. പക്ഷെ അവൾ തിരിയാൻ തുടങ്ങുന്നതിന് മുൻപ് തന്നെ…

 

​“പ്ലക്ക്!” ​ചായപാത്രത്തിൽ നിന്നും ഗ്ലാസ്സിലേക്ക് ചായ ഒഴിച്ചുകൊണ്ടിരുന്ന ജിൻസിയുടെ കൊഴുത്ത വലത് ചന്തിപ്പലക നോക്കി സുരേഷ് ഉള്ളംകൈ കൊണ്ട് ആഞ്ഞൊരു പെട കൊടുത്തു.

 

​“ആഹ്ഹ്! എന്റേശ്വര!…” അടി കൊണ്ട വില്ലൻ വേദനയിലും സുഖത്തിലും അവളുടെ ശരീരം ഒന്നു പിടഞ്ഞു, പെട്ടെന്നുണ്ടായ ആഘാതത്തിൽ അവൾ കണ്ണുകളടച്ച് നിലവിളിച്ചുപോയി.

 

​“പതുക്കെ വിളിക്കടി.. പുറത്ത് നിന്റെ കൊച്ചിരിക്കുന്നത് മറന്നോ നീ?” സുരേഷ് പുറകിലൂടെ അവളെ വരിഞ്ഞു മുറുക്കി, തന്റെ കട്ടിത്താടി അവളുടെ കഴുത്തിലെ വിയർപ്പിൽ ഉരസിക്കൊണ്ട് കാതിൽ മന്ത്രിച്ചു.

 

​“മ്മ്..? നിങ്ങൾ ഈ നേരത്ത് എന്തിനുള്ള പുറപ്പാടാ..?” ജിൻസി പതുക്കെ അവന്റെ പിടിയിൽ നിന്നും മാറാൻ ശ്രമിച്ചെങ്കിലും, സുരേഷിന്റെ പിടിയിൽ നിന്നും അവൾക്ക് അഴയാൻ കഴിഞ്ഞില്ല.

 

​“ഏയ്യ്… ഒന്നുമില്ല… നിന്നേ കണ്ടപ്പോൾ കഴപ്പങ്ങ് പെട്ടെന്ന് അടക്കാൻ പറ്റിയില്ലടി.” തന്റെ തഴമ്പിച്ച ഉള്ളം കൈകൊണ്ട് ജിൻസിയുടെ കൊഴുത്ത ചന്തികളിൽ അമർത്തി പിഴിഞ്ഞുകൊണ്ട് അവൻ മറുപടി കൊടുത്തു.

 

​“ഹ്മ്മ്.. എന്നാൽ അത് തത്കാലം നിർത്തിക്കോ.. നിങ്ങൾ കഴിഞ്ഞ ആഴ്ച എന്റെ മറ്റേ തുള പൊളിച്ചിട്ട് മനുഷ്യന് നേരെ ചൊവ്വേ നടക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ദിനേശൻ ഏട്ടൻ സംശയിക്കാത്തത് എന്റെ ഭാഗ്യം!” അവൾ പതുക്കെ സുരേഷിന്റെ നെഞ്ചിലേക്ക് കൈവെച്ച് ചെറുതായി തള്ളി മാറ്റാൻ നോക്കിക്കൊണ്ട് പറഞ്ഞു.

 

​“സോറിയടി ചക്കരെ… എനിക്ക് അന്നെന്തോ നിന്റെ ആ ഇറുകിയ കൂതി തുള കണ്ടപ്പോൾ പെട്ടെന്നൊരു പൂതി മൂത്തു… അതുകൊണ്ടാ ഞാൻ ഒരൊറ്റ തള്ളലിന് ഉള്ളിലേക്ക് കയറ്റി അടിച്ചത്. ഇനി നമ്മുക്ക് നല്ലോണം വെളിച്ചെണ്ണയൊക്കെ തേച്ച് സാവധാനം കയറ്റാം, അതാവുമ്പോൾ അന്നത്തെ പോലെ അത്രക്ക് വേദന കാണില്ല.” സുരേഷ് അവളുടെ നൈറ്റിയുടെ ഉള്ളിലൂടെ കൈ കടത്തി, ഷഡിയില്ലാത്ത നഗ്നമായ നിതംബത്തിന്റെ ചൂടിലേക്ക് കൈപ്പത്തി ചുഴറ്റികൊണ്ട് പറഞ്ഞു.

 

​“അഹ്, ബെസ്റ്റ്! അപ്പൊ നിങ്ങൾ അത് നിർത്താൻ ഒരു ഉദ്ദേശവുമില്ല എന്ന് സാരം.” ജിൻസി അവന്റെ കൈകളുടെ ചൂടിൽ കണ്ണുകളടച്ച്, തന്റെ ചന്തി സുരേഷിന്റെ മുണ്ടിന്റെ ഉള്ളിൽ മുഴുത്തു നിൽക്കുന്ന ആയുധത്തിലേക്ക് ഒന്നുക്കൂടി അമർത്തിക്കൊണ്ട് ചോദിച്ചു.

 

​“നിർത്താനോ…? എടി പെണ്ണെ… ചോരയുടെ മണമറിഞ്ഞാൽ പിന്നെ പുലി കാട് വിട്ട് പോകുമോ? നിന്റെ ഈ ആനച്ചന്തിയും ഈ മദനച്ചുണ്ടും തന്ന് നീ എന്നെ ഇങ്ങനെ കൊതിപ്പിച്ചാൽ പിന്നെ ഈ ഞാൻ എങ്ങനെ നിർത്താനാടി?” സുരേഷ് അവളുടെ കഴുത്തിൽ പല്ലുകൾ ആഴ്ത്തി, ഒരു വന്യമായ കൗതുകത്തോടെ ചോദിച്ചു.

 

സുരേഷിന്റെ ആ വന്യമായ ചോദ്യത്തിന് മുന്നിൽ അവൾ ഒന്നുരുകിപ്പോയി. പുറത്ത് മകൻ ഇരിക്കുന്നുണ്ടെന്ന ഭയം ഉള്ളിലുണ്ടെങ്കിലും, കഴുത്തിൽ സുരേഷിന്റെ പല്ലുകൾ അമർന്നപ്പോൾ അവളുടെ ശരീരത്തിലൂടെ ഒരു തരിപ്പ് മിന്നിമറഞ്ഞു.

 

“വിട് സുരേഷേട്ടാ… കൊച്ചെങ്ങാനും ഇങ്ങോട്ട് വന്നാൽ…” അവൾ ചുണ്ടുകൾ കടിച്ചുകൊണ്ട് പതുക്കെ പറഞ്ഞു. പക്ഷേ, അവളുടെ ശരീരം അവനെ തള്ളിമാറ്റാൻ തക്കവണ്ണം അനങ്ങിയില്ല.

 

“അവൻ… അവൻ അവിടെ കണക്ക് കൂട്ടുന്ന തിരക്കിലാണ്. നമ്മുക്കിവിടെ നമ്മുടെ കണക്കുകൾ തീർക്കാം.. ഏഹ്? എന്ത് പറയുന്നു?” സുരേഷ് അവളുടെ നൈറ്റിയുടെ പിന്നിലെ സിപ്പ് പതുക്കെ താഴേക്ക് വലിച്ചു.

 

ചുവന്ന തുണിയുടെ മറ നീക്കി പുറത്തുവന്ന അവളുടെ പുറംഭാഗത്തേക്ക് സുരേഷ് തന്റെ തഴമ്പിച്ച കൈകൾ പടർത്തി. ബ്രായുടെ കെട്ടുകളില്ലാത്ത ആ നഗ്നതയിലേക്ക് അവന്റെ വിരലുകൾ അമർന്നപ്പോൾ ജിൻസി ചെറുതായി ഒന്നു വിറച്ചു.

 

“നിങ്ങൾക്ക് എപ്പോഴും ഈ ചിന്തയെ ഉള്ളോ? കൊച്ചെങ്ങാനും കണ്ടാൽ പിന്നെ…” ജിൻസി പതുക്കെ തലതിരിച്ച് സുരേഷിന്റെ കൺകോണുകളിലേക്ക് നോക്കി.

 

“കൊച്ചൊന്നും വരില്ലടി. ആഹ്ഹ്!! അങ്ങനെ തന്നെ നിൽക്ക്… ഞാൻ നിന്റെ ശരീരത്തിന്റെ ചൂട് ഒന്ന് ആസ്വദിക്കട്ടെ…ഹ്ഹ..” സുരേഷ് അവളെ പൂർണ്ണമായും തന്നിലേക്ക് വലിച്ചടുപ്പിച്ചു. മുണ്ടിന്റെ ഉള്ളിൽ വന്യമായ ആവേശത്തോടെ ഉണർന്നു കഴിഞ്ഞിരുന്ന തന്റെ ആയുധം അവളുടെ ചന്തിയുടെ പിളർപ്പിലേക്ക് ഒന്നുക്കൂടി അമർത്തിക്കൊണ്ട് അവൻ അവളുടെ തടിച്ച മദനച്ചുണ്ടുകളിലേക്ക് മുഖമടുപ്പിച്ചു.

 

ജിൻസി മറുപടിയൊന്നും പറയാതെ തന്റെ ചുണ്ടുകൾ അവനായി തുറന്നുകൊടുത്തു. അടുക്കളയിലെ ആ ചെറിയ ഇരുട്ടിൽ, പുറത്തെ വെയിലിന്റെ ചൂടിനേക്കാൾ കനത്ത ഒരു കാമാഗ്നി ഇരുവർക്കുമിടയിൽ പുകഞ്ഞുതുടങ്ങി. സുരേഷിന്റെ ഒരു കൈ അവളുടെ നൈറ്റിയുടെ അടിയിലൂടെ മുന്നിലെ വയറിന്റെ മടക്കുകൾ താണ്ടി, അവളുടെ പഞ്ഞിപോലത്തെ കൊഴുത്ത തുടകളിലേക്ക് ആഴ്ന്നിറങ്ങി.

 

“അമ്മേ……..!!?”

പെട്ടെന്ന് ഉമ്മറത്തുനിന്നും അച്ചുമോന്റെ ശബ്ദം കേട്ടതോടെ ജിൻസി ഞെട്ടിപ്പിടഞ്ഞ് സുരേഷിന്റെ പിടിയിൽ നിന്നും മാറി. ജിൻസി പതുക്കെ ശ്വാസമടക്കിപ്പിടിച്ച്, നൈറ്റിയുടെ പുറകിലെ സിബ്ബ് വലിച്ചു കയറ്റി വസ്ത്രങ്ങൾ നേരെയാക്കി.

 

“ആ… അമ്മ ദേ വരുന്നടാ മുത്തേ…” വിക്കലോടെയാണെങ്കിലും ശബ്ദം പാകപ്പെടുത്തി അവൾ പുറത്തേക്ക് വിളിച്ചുപറഞ്ഞു.

 

അതെ സമയം സുരേഷ് ചുണ്ടിൽ ഒരു കള്ളച്ചിരിയോടെ മുണ്ടിന്റെ മടക്കുകൾ ഒന്നു ശരിയാക്കി, ചായ ഗ്ലാസ്സും കയ്യിലെടുത്ത് ഒന്നും അറിയാത്തവനെപ്പോലെ ഉമ്മറത്തേക്ക് നടന്നു.

 

ഉമ്മറത്തു എത്തിയ ശേഷം ജിൻസി മകന് കണക്കിലെ സംശയങ്ങളൊക്കെ പറഞ്ഞു കൊടുക്കുന്നത് കണ്ട് സുരേഷ് അവളെ കുറച്ചു നേരം നോക്കി നിന്നു. “ഞാൻ എന്നാൽ പോണു ജിൻസി… ദിനേശൻ വന്നാൽ എന്നെയൊന്നു വിളിക്കാൻ പറഞ്ഞേക്ക്.” അവൻ പടിക്കൽ ഊരിയിട്ടിരുന്ന ചെരുപ്പിട്ടു.

 

“അഹ് സുരേഷേട്ടാ…ഞാൻ പറഞ്ഞേക്കാം…” അത് പറയുമ്പോളും അവളുടെയുള്ളിൽ ഭയത്തെകാൾ കാമമായിരുന്നു നിറഞ്ഞു നിന്നിരുന്നത്.

*********

ഇന്നും രാത്രി ഏഴ് മണി കഴിഞ്ഞാണ് സജീവൻ ബാങ്കിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. മാസം ഒരു ലക്ഷത്തിനടുത്ത് ശമ്പളമുള്ള ജോലിയും, വലിയൊരു വീടും, യാത്ര ചെയ്യാൻ സ്വിഫ്റ്റ് കാറുമൊക്കെയുണ്ടെങ്കിലും, മുപ്പത്തിരണ്ടാം വയസ്സിലും മനസ്സമാധാനം എന്നത് അവന് അന്യമായിരുന്നു. ഇപ്പോൾ തന്റെ കിടപ്പുമുറിയിലെ കട്ടിലിൽ ചാരിയിരുന്നുകൊണ്ട്, കുളി കഴിഞ്ഞ് വന്ന് കറുത്ത ബ്രായും ഷഡ്ഡിയും മാത്രം ധരിച്ച് അലമാരയിലെ കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന തന്റെ ഭാര്യയുടെ പാതി നഗ്നമായ ശാരീരിക സൗന്ദര്യം നോക്കുമ്പോൾ അവന്റെ മനസ്സ് വിതുമ്പുകയായിരുന്നു.

 

ഇരുപത്തിനാലാം വയസ്സിൽ നാട്ടിലെ പ്രമുഖ സ്കൂൾ അധ്യാപകന്റെ മകളായ, അന്ന് ഇരുപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അരുണിമയെ കല്യാണം കഴിച്ചതായിരുന്നു അവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം. എന്നാൽ ഇന്നിപ്പോൾ അതൊക്കെ വേണ്ടായിരുന്നു എന്നൊരു തോന്നലാണ് സജീവന്റെയുള്ളിൽ. പക്ഷേ, ആ തോന്നലിന് കാരണം അരുണിമയുടെ കുറ്റമല്ല, മറിച്ച് തന്റെ സ്വന്തം ശാരീരിക ബലഹീനതയാണെന്ന വസ്‌തുത അവന്റെ പുരുഷത്വത്തെ ഉള്ളിൽരുന്ന് കുത്തിനോവിച്ചു.

 

“എന്താ ഏട്ടാ… എന്നെയിങ്ങനെ മിഴിച്ചു നോക്കുന്നെ?” അവന്റെ വന്യമായ നോട്ടം കണ്ട് അരുണിമ കണ്ണാടിയിൽ നിന്നും തിരിഞ്ഞു ചോദിച്ചു.

 

“ഏയ്… ഒന്നുമില്ലടി… ഞാൻ നിന്നെയൊന്ന് വെറുതെ നോക്കിയിരുന്നതാ..”

 

“ഓഹോ… അത് ശരി…” അരുണിമ അവിടെ നിന്നും പതുക്കെ ബെഡിലേക്ക് നടന്നു വന്നു. “എന്നാലേ… എന്റെ ബ്രായുടെ ഈ ഹുക്ക് ഒന്ന് പൂട്ടി തന്നേ, എനിക്ക് കൈ എത്തുന്നില്ല.” സജീവന്റെ അരികെ കട്ടിലിലിരുന്ന് അവൾ അവന് പുറംതിരിഞ്ഞു നിന്നു കൊടുത്തു.

 

അവളുടെ വെളുത്തു തുടുത്ത ആ നഗ്നമായ പുറംഭാഗം കണ്ടപ്പോൾ സജീവന്റെ കൈകൾ ചെറുതായി വിറച്ചു. “നിനക്ക് ഞാനിനി പുതിയ ബ്രാ വാങ്ങിക്കേണ്ടി വരുവോടി…?” ബ്രായുടെ ഹുക്ക് ഇടുന്നതിനിടയിൽ, പ്രസവശേഷം അവളുടെ മുലകളുടെ വലിപ്പം വീണ്ടും കൂടിയെന്ന രീതിയിൽ ഒരു തമാശയോടെ അവൻ ചോദിച്ചു.

 

“മ്മ്… ചിലപ്പോൾ വേണ്ടി വരും….” കള്ളച്ചിരിയോടെ ഒരു പുഞ്ചിരി തൂകി അവൾ മറുപടി നൽകി.

 

ഹുക്ക് പൂട്ടിയ ശേഷം അവൾ സജീവന്റെ നേരെ തിരിഞ്ഞു. എന്നിട്ട് അവന്റെ നെഞ്ചിലേക്ക് പതുക്കെ ചാരി, മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു: “ഏട്ടന്റെ മുഖത്ത് എന്താ ഒരു വിഷമം? ഇന്നലത്തെ കാര്യം വല്ലതും ഓർത്തിട്ടാണോ?”

 

ഇന്നലെ രാത്രിയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് അരുണിമ ഓർമ്മിപ്പിച്ചപ്പോൾ അവന്റെയുള്ളിൽ ഒരു മിന്നൽ പാഞ്ഞുപോയി. കല്യാണം കഴിഞ്ഞ് എട്ട് വർഷം കഴിഞ്ഞിട്ടും, അരുണിമയൊന്ന് തൊടുമ്പോഴേക്കും അല്ലെങ്കിൽ അവളൊന്ന് പിടിച്ചു കുലുക്കുമ്പോഴേക്കും ശുക്ലം തെറിച്ചു പോകുന്ന ആ പഴയ ശീഘ്രസ്ഖലനക്കാരൻ തന്നെയാണ് താൻ എന്ന് ഓർത്ത് അവൻ സ്വയം ശപിച്ചു. കഴിഞ്ഞ രാത്രിയിലും അതുപോലെയൊരു അവസ്ഥ തന്നെയാണ് ഉണ്ടായത്. വികാരം മൂത്തു നിൽക്കുന്ന തന്റെ ഭാര്യയെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ കഴിയാത്ത ഒരു കഴിവില്ലാത്തവനാണോ താൻ എന്ന ചിന്തയിലാണ് അവനിപ്പോൾ.

 

“അത്… അത് പിന്നെ അമ്മു… എനിക്ക്… എനിക്ക് നിന്നോട്…” സജീവൻ വാക്കുകൾ കിട്ടാതെ വിക്കി.

 

അരുണിമ പതുക്കെ അവന്റെ തോളിൽ കൈവെച്ചു. അവളുടെ വലിയ മുലകൾ അവന്റെ നെഞ്ചിലേക്ക് അമർന്നു. “എനിക്കറിയാം ഏട്ടാ… പക്ഷെ എന്നെ സമ്മതിച്ചെടുത്തോളം എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി.” അവൾ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും, അവളുടെ ആ വാക്കുകൾ ഒരു പുരുഷനെന്ന നിലയിൽ സജീവന്റെ നെഞ്ചിൽ കനലായിട്ടാണ് വീണത്.

 

“അല്ല അമ്മു… നീയൊരു പെണ്ണല്ലേ… നിനക്കും കാണില്ലേ… ഓരോ…” സജീവൻ അവളുടെ തുടകളിൽ കൈവെച്ചു പറഞ്ഞു. കറുത്ത ഷഡ്ഡിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന അവളുടെ ആ കൊഴുത്ത തുടകളുടെ ചൂട് അവന്റെ കൈകളിലേക്ക് പടർന്നു.

 

“ഏട്ടൻ വെറുതെ ആവശ്യമില്ലാത്തത് ചിന്തിച്ച് സമയം കളയണ്ട. വേണമെങ്കിൽ നമ്മുക്ക് ഡോക്ടറെ കാണാം. അതുകൊണ്ട് തത്കാലം ഇപ്പോഴത്തെ ഈ സങ്കടം മാറ്റി വെച്ചിട്ട് ദേ… ഇതൊന്ന് ശരിയാക്കി താ…” അരുണിമ തന്റെ ബ്രായുടെ സ്ട്രാപ്പ് പതുക്കെ തോളിൽ നിന്നും താഴേക്ക് ഇറക്കി, അവന് നേരെ ഒരു വികാരം നിറഞ്ഞ നോട്ടം പാസ്സാക്കി.

 

അവളുടെ ആ വിരിഞ്ഞ മാറിടവും, വെണ്ണ നിറമുള്ള വയറിലെ മടക്കുകളും കണ്ടപ്പോൾ സജീവന്റെ താഴത്തെ ആയുധം പതുക്കെ തലയുയർത്താൻ ശ്രമിച്ചു. അവൻ പതുക്കെ അവളുടെ ചുണ്ടുകളിലേക്ക് മുഖമടുപ്പിച്ചു. അരുണിമ തന്റെ മദനച്ചുണ്ടുകൾ അവനായി തുറന്നു കൊടുത്തു.

 

എന്നിരുന്നാലും, പരസ്പരം ചുണ്ടുകൾ നുണയുമ്പോഴും സജീവന്റെ ഉള്ളിൽ ഭയമായിരുന്നു. ഇത്തവണയെങ്കിലും തനിക്ക് കൂടുതൽ നേരം പിടിച്ചു നിൽക്കാൻ കഴിയുമോ? അതോ പതിവുപോലെ അവളിലേക്ക് കയറുന്നതിന് മുൻപ് തന്നെ എല്ലാം തീരുമോ? അരുണിമയുടെ കൈകൾ അവന്റെ മുണ്ടിന്റെ ഉള്ളിലേക്ക് കടന്ന്, പകുതി മാത്രം ഉണർന്ന അവന്റെ ലിംഗത്തിൽ അമർത്തി പിടിച്ചതും സജീവന്റെ ശരീരം ഒന്നു വലിഞ്ഞു മുറുകി.

 

​“അല്ലെങ്കിൽ ഇന്ന് വേണ്ടടി…. എനിക്ക് ഈ ജോലി ടെൻഷൻ കാരണം ഒന്നിലും അങ്ങ് ശ്രദ്ധിക്കാൻ പറ്റുന്നില്ല.” തന്റെ പുരുഷത്വത്തിന്റെ ബലഹീനത പുറത്തറിയാതിരിക്കാൻ ഒരു കള്ളം പറയുമ്പോൾ സജീവന്റെ ശബ്ദം ചെറുതായി വിറച്ചിരുന്നു.

 

​അരുണിമ പക്ഷെ അതിന് മറുപടി കൊടുക്കാനോ നിർബന്ധിക്കാനോ നിന്നില്ല. തോളിൽ നിന്നും ഊർന്നു കിടന്ന ബ്രായുടെ സ്ട്രാപ്പ് അവൾ തിരിച്ച് നേരെയാക്കി തോളിലേക്കിട്ടു. എന്നിട്ട് സജീവന്റെ അരികെ വന്ന് അവന്റെ നെറ്റിയിൽ ആശ്വാസത്തിന്റെ ഒരു ചുംബനവും കൊടുത്ത് കട്ടിലിൽ നിന്നും എഴുന്നേറ്റു.

 

​“ഞാൻ പോയി കുട്ടികൾക്ക് കഴിക്കാൻ കൊടുക്കട്ടെ, എന്നിട്ട് നമ്മുക്ക് കഴിക്കാം” അലമാരയിൽ നിന്നും നൈറ്റി ധരിച്ച ശേഷം അതും പറഞ്ഞ് അവൾ വാതിൽ ചാരി പുറത്തേക്ക് പോയതും സജീവൻ ഒരു ദീർഘശ്വാസം വിട്ടു.

 

​താൻ പറഞ്ഞത് ഇത്തിരി കൂടിപ്പോയോ, അവളുടെ ആഗ്രഹങ്ങളെ മനഃപൂർവ്വം തല്ലിക്കെടുത്തിയോ എന്നൊരു തോന്നൽ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നുവെങ്കിലും, വീണ്ടും അവളുടെ മുന്നിൽ നാണംകെട്ട് തലകുനിക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ ഒഴിഞ്ഞുമാറുന്നതാണെന്ന് അവൻ സ്വയം ന്യായീകരിച്ചു.

 

​പക്ഷേ, മുറിയിൽ ഒറ്റയ്ക്കായ ആ നിമിഷം സജീവന്റെ മനസ്സ് താൻ ഇന്നലെ കണ്ട ആ തുണ്ട് വീഡിയോയിലേക്ക് പാഞ്ഞു പോയി. ​ഒരു വശീകരണ പരമ്പര പോലെ അവന്റെ തലച്ചോറിൽ ആ രംഗങ്ങൾ വീണ്ടും തെളിഞ്ഞു വന്നു. സ്വന്തം ഭാര്യയെ മറ്റൊരു പരുക്കനായ പുരുഷന് കാമപൂർത്തീകരണത്തിനായി തുറന്നു കൊടുക്കുന്ന ഒരു ഭർത്താവിന്റെ വീഡിയോയായിരുന്നു അത്.

 

വീഡിയോയിലെ ആ ഭർത്താവും തന്നെപ്പോലെ ലൈംഗികശേഷി കുറഞ്ഞവനായിരുന്നു. അവൻ കട്ടിലിന്റെ ഒരു വശത്തിരുന്ന് നോക്കുമ്പോൾ, അവന്റെ സുന്ദരിയായ ഭാര്യയെ മറ്റൊരു വന്യനായ പുരുഷൻ മൃഗത്തെപ്പോലെ കെട്ടിമറിഞ്ഞ് സുഖികുകയായിരുന്നു. വിയർപ്പിൽ കുളിച്ച്, ആ പുരുഷന്റെ കൂർത്ത കൂറ്റൻ കുണ്ണയുടെ ആഘാതത്തിൽ ആ സ്ത്രീ സുഖം താങ്ങാനാവാതെ ഉറക്കെ നിലവിളിക്കുന്ന കാഴ്ച ഓർക്കുംതോറും സജീവന്റെ ശരീരത്തിൽ ഒരു പുതിയ തരിപ്പ് പടർന്നു.

 

​പെട്ടെന്നാണ് അവന്റെ ചിന്തകൾ സ്വന്തം ഭാര്യയിലേക്ക് എത്തിയത്. അരുണിമ..! അവൾക്ക് കിടപ്പറയിൽ താനുമായി ബന്ധപ്പെടാൻ നല്ല ആഗ്രഹമുണ്ട്, പക്ഷേ തനിക്കതിന് സാധിക്കുന്നില്ല. തന്റെ ഈ ബലഹീനത കാരണം അവൾ ഇനിയും എത്ര കാലം ഇങ്ങനെ അടക്കിപ്പിടിച്ചു ജീവിക്കും? ആ വീഡിയോയിലേതുപോലെ… മറ്റൊരു കരുത്തനായ പുരുഷൻ തന്റെ അരുണിമയുടെ ഈ വെണ്ണക്കൽ പോലുള്ള ശരീരത്തെ പച്ചയായി ആസ്വദിച്ചാൽ? അവളെയൊന്ന് മലർത്തിക്കിടത്തി, ആ കൊഴുത്ത ചന്തികളിൽ അടിച്ചു പിടിച്ച്, അവളുടെ ആഴമുള്ള നാഭിച്ചുഴിയിലും വിയർത്തു തിളങ്ങുന്ന കക്ഷത്തിലും മുഖമമർത്തി, അവളുടെ മദനച്ചുണ്ടുകൾ കടിച്ചു പറിച്ച് പണ്ണിയാൽ…? അവളത് എത്ര മാത്രം ആഗ്രഹിക്കുണ്ടാവും?

 

​ആ ആലോചനയിൽ സജീവന്റെ ഉള്ളിൽ ഒരേസമയം കടുത്ത കുറ്റബോധവും, അതിനെയെല്ലാം കാറ്റിൽപ്പറത്തുന്ന രീതിയിലുള്ള ഒരു വന്യമായ കാമ ഉണർവ്വും ഉടലെടുത്തു. കിടക്കപ്പായയിൽ അരുണിമയൊന്ന് തൊട്ടപ്പോൾ ഒലിച്ചു പോയ അവന്റെ ലിംഗം, മറ്റൊരു പുരുഷൻ അവളെ ഒരു മൃഗത്തെ പോലെ പണ്ണുന്ന രംഗം ഭാവനയിൽ കണ്ടപ്പോൾ ദണ്ഡുപോലെ മുണ്ടിനുള്ളിൽ തടിച്ചു വീർക്കാൻ തുടങ്ങി!

 

​തന്റെ പുരുഷത്വം ഉണരാൻ സ്വന്തം ഭാര്യയെ മറ്റൊരാൾക്ക് കൊടുക്കുന്ന ചിന്ത വേണമെന്ന അവസ്ഥയോർത്ത് അവൻ സ്വയം ലജ്ജിച്ചുവെങ്കിലും, ആ ചിന്ത നൽകിയ ലഹരി ചെറുതായിരുന്നില്ല.

 

​ആ ഭ്രാന്തൻ ചിന്ത തലയ്ക്കുപിടിച്ചതോടെ സജീവൻ കട്ടിലിൽ കിടന്ന് പതുക്കെ തന്റെ മുണ്ടിന്റെ ഉള്ളിലേക്ക് കൈകടത്തി, നിവർന്നു നിൽക്കുന്ന കുണ്ണയിൽ പിടിച്ചു. പുറത്ത് അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന അരുണിമയുടെ വളകളുടെ കിലുക്കം കേൾക്കുന്തോറും, അവൾ മറ്റൊരു പുരുഷന്റെ നെഞ്ചിലേക്ക് അമരുന്നതായി സജീവൻ ഭാവനയിൽ കണ്ടു.

********

(നിങ്ങളുടെ സപ്പോർട്ടും, അഭിപ്രായങ്ങളും ഒക്കെ കണ്ട ശേഷം കഥ തുടരും… Because ഇതൊരു multiple Pov-യിൽ വരുന്ന കഥയാണ്. So, its very hard to put into words.)

Leave a Comment

Your email address will not be published. Required fields are marked *