ഹോം ← മുൻ ഭാഗങ്ങൾ

മുസാഫിറിന്റെ ഡയറികുറിപ്പുകൾ 1

ആഷിഷ് മുസാഫിർ എന്ന് പേരിടുമ്പോൾ എന്തിനിട്ടു എന്ന് പപ്പാ അന്ന് ചിന്തിച്ചു കാണില്ല.പക്ഷെ കോളേജ് വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞതോടെ മുസാഫിർ എന്ന ആ രണ്ടാം പേര് അന്വർത്ഥമായി കഴിഞ്ഞിരുന്നു. ചെറുതും വലുതുമായി പല യാത്രകൾ തന്നെയായിരുന്നു പിന്നീടങ്ങോട്ട്.

 

‘സഫറോം കി സിന്ദഗി ജോ കഭീ കഥം നഹീ ഹോ ജാത്തീ ഹേ’ (യാത്രകളുടെ ജീവിതം അത് ഒരിക്കലും അവസാനിക്കുന്നില്ല). എന്ന് മോഹൻലാൽ ഒരു സിനിമയിൽ പറഞ്ഞത് പോലെയായിരുന്നു. സീരിയസ് ആയി കണ്ടിരുന്ന ഒരു പ്രണയം ബ്രേക്കപ്പ് ആയത് ആ യാത്രകളോടുള്ള ആർത്തി കൂട്ടി എന്നത് വേറൊരു കാര്യം.

 

പ്രകടമായ പ്രണയത്തിന്റെ അർത്ഥശൂന്യമായ പര്യവസാനമായിരുന്നു ഓരോ നഷ്‌ട പ്രണയങ്ങളും. പ്രണയത്തിൽ ഒന്നുകിൽ ആണ് പെണ്ണിനെ ചതിക്കും. അല്ലെങ്കിൽ പെണ്ണ് ആണിനെ ചതിക്കും. അതുമല്ലെങ്കിൽ അവർ രണ്ട് പേരും ചേർന്ന് പ്രണയത്തെ ചതിക്കും എന്ന് പ്രണയം തകർന്നവർക്ക് കരുതാൻ തീർച്ചയായും ന്യായമുണ്ട്.

 

ഏതായാലും നഷ്‌ടപ്രണയത്തിന്റെ സങ്കടങ്ങളിൽ മനസ്സിനെ തളച്ചിടാതിരിക്കാനാണ് പാഷൻ ആയിരുന്ന യാത്രയും വായനയും എഴുതുമൊക്കെ കൂടുതൽ ആയി ചെയ്തു കൊണ്ടിരുന്നത്. എല്ലാ ആഴ്ചകളിലും ഉള്ള ജോലി ആവശ്യർത്ഥമുള്ള ബാംഗ്ലൂർ – കോഴിക്കോട് യാത്രകൾ വായനയ്ക്കും എഴുതിനുമൊക്കെ പതിവിലും കൂടുതൽ സമയം നൽകി എന്നതും സൗകര്യപ്രഥമായി. ഇതിനെ സഹായിക്കുന്ന ഫോട്ടോഗ്രാഫിയിലുള്ള താത്പര്യം കൂടി ഇതോടൊപ്പം വളർന്നു വന്നു.

 

കോവിഡാനന്തര കാലഘട്ടത്തിൽ ജോലി work from home ആയതിനാൽ ഓഫീസിൽ പോകേണ്ട കാര്യം ഇല്ല. പിന്നെ എല്ലാം നേരെയായി വന്നപ്പോൾ ആഴ്ചയിൽ ഒരിക്കലോ രണ്ടാഴ്ചയിൽ ഒരിക്കലോ ഓഫീസിൽ നേരിൽ പോയാൽ മതിയെന്നായി.

 

അടുത്ത് വരുന്ന അവധി ദിവസങ്ങളും എനിക്കനുവദിച്ചിട്ടുള്ള ലീവുകളും ചേർത്ത് ആയിരുന്നു എന്റെ യാത്രകൾ എല്ലാം. അങ്ങനെ നടത്തുന്ന യാത്രകളുടെ കുറിപ്പുകൾ fb യിലും ഇൻസ്റ്റയിലുമൊക്കെ കുറിച്ചിടുന്നത് ഇതോടൊപ്പം ഉള്ള മറ്റൊരു ശീലം ആയിരുന്നു. മറ്റുള്ളവർക് ഉപകാരപ്പെടുന്നതിനോടൊപ്പം തന്നെ എനിക്കും പിന്നീട് ഇവ റഫർ ചെയ്യാമല്ലോ.

 

അങ്ങനെയൊരു യാത്ര കഴിഞ്ഞു വന്നു വീട്ടിൽ തിരിച്ചെത്തി ജോലിയും തുടങ്ങി പതിവ് ദിനചര്യകളുമായി പോവുന്നതിനിടയിൽ ആയിരുന്നു വാട്സ്ആപ് സ്റ്റാറ്റസ് കണ്ട് ബി ടെക് ക്ലാസ് മേറ്റ് ആയിരുന്ന ജ്യോതികയുടെ മെസേജ്. Hi ക്ക് മറുപടി അയച്ചു തുടങ്ങിയ ചാറ്റ് മുന്നോട്ട് പോയത് സമയത്തിന്റെ വേലിക്കെട്ടുകൾ എല്ലാം തകർത്ത് കൊണ്ടായിരുന്നു. ജ്യോതി എന്നായിരുന്നു അവളുടെ ക്‌ളാസിലെ വിളിപ്പേര്. അടുത്ത ഫ്രണ്ട് സർക്കിളിൽ ഉള്ളവർക്ക് അവൾ ജോ ആയിരുന്നു.

 

കോഴ്സ് കഴിഞ്ഞു ജ്യോതി ജോലിക്ക് കയറിയത് തിരുവനന്തപുരം ടെക്‌നോ പാർക്കിൽ ഉള്ള ഒരു MNC യിൽ IT എഞ്ചിനിയർ ആയിട്ടായിരുന്നു. കോഴ്സ് കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ തന്നെ കല്യാണം കഴിഞ്ഞെങ്കിലും വളരെ വൈകാതെ അത് ഡിവോഴ്സ് ആയി എന്നല്ലാതെ കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു. ഒരാളുടെ വ്യക്തിവിവരങ്ങൾ അധികം അന്വേഷിച്ച് അറിയാൻ താത്പര്യം ഇല്ലാത്തത് കൊണ്ട് കൂടുതൽ തെരെക്കാനും പോയിരുന്നില്ല. പിന്നീട് ബാംഗ്ലൂരിൽ ഉള്ള ഒരു IT ഫേം ലേക്ക് മാറി എന്ന് മാത്രം അറിയാം.

 

കോഴിക്കോട് നടക്കാവ്കാരിയായ ജ്യോതി ബി ടെക് നു എന്റെ ക്‌ളാസിൽ തന്നെ ആയിരുന്നു. ഏകദേശം അഞ്ചടി നാലിഞ്ച് ഉയരം കാണും. സ്ലിം ആയി നല്ല വെളുപ്പ് നിറം ആണ്. ഓവൽ ഷെയ്പ്പിൽ ഉള്ള മുഖം. ടെക്‌നോ പാർക്കിൽ ജോലി ചെയ്യുന്ന കാലത്ത് ആണ് അവസാനം ആയി കണ്ടത്. നല്ല സൗഹൃദം ആണെങ്കിൽ കൂടിയും പരസ്പരം ഉള്ള ഫോൺ വിളികളും ചാറ്റിങ്ങും ഒക്കെ വല്ലപ്പോഴും മാത്രമായിരുന്നു.

 

ഓഫീസ് ജോലി കഴിഞ്ഞു ഡിന്നറും കഴിഞ്ഞു ഫ്രീ ആയത് കൊണ്ടാവും ആ സമയം ചാറ്റിംഗിന് വന്നത്. ഓഫീസും താമസസ്ഥലവുമായി ഉള്ള പതിവ് റൂട്ടീൻ ലൈഫ് ആകെ മടുപ്പിച്ചിരിക്കുന്നെന്നും അതിൽ നിന്ന് ചേഞ്ച്‌ ആയി ഒരു ചെറിയ യാത്ര എങ്കിലും പോണമെന്നുപറഞ്ഞു. അപ്പോൾ ബാംഗ്ലൂരിൽ നിന്ന് വീക്കെന്റിൽ പോകാവുന്ന കുറച്ചു സ്ഥലങ്ങളുടെ ലിസ്റ്റ് കൊടുത്തു ഞാൻ.

 

ഇവിടെ റൂം മെറ്റിനെ യാത്രയ്ക്ക് ഒന്നും കിട്ടില്ല എന്നും സൺ‌ഡേ ഒരു 11 മണി ആകാതെ അവൾ എണീക്കില്ല എന്നും ജ്യോതി. ഒറ്റയ്ക്ക് പോകാൻ താല്പര്യവും ഇല്ലത്രെ. ഇത് പോലെ പോകാൻ പറ്റിയ കമ്പനി ഒന്നും ഇല്ല. അത് കൊണ്ട് നിനക്ക് വരാൻ പറ്റുമോ എന്ന് ചോദിച്ചു.

 

അങ്ങനെ എങ്കിൽ ബാംഗ്ലൂരിൽ ഞാൻ രണ്ടാഴ്ച കഴിഞ്ഞു ഉണ്ടാകുന്ന ഒരു സൺ‌ഡേ ഹാസ്സൻ പോകാം എന്ന് പറഞ്ഞു. അതിരാവിലെ അവിടെ നിന്ന് പോന്നാൽ മൂന്നു മണിക്കൂർ കൊണ്ട് ഹാസ്സൻ എത്താമല്ലോ. ശ്രവണ ബലഗോളയും ബേലൂർലെയും ഹാലെബിടു വിലെയും ടെമ്പിൾസും കണ്ട് രാത്രി തന്നെ തിരിച്ചു ബാംഗ്ലൂരിൽ എത്താലോ.

 

തുടർന്ന് ഉള്ള ദിവസങ്ങളിൽ ഫ്രീ ടൈം കിട്ടുമ്പോൾ ജ്യോതിയിൽ നിന്നുള്ള മെസേജുകൾക്ക് മറുപടി കൊടുക്കുന്നത് തന്നെയായിരുന്നു പണി. രാത്രി മിക്കവാറും ദിവസങ്ങളിൽ വിളിക്കും.

 

അങ്ങനെ വ്യാഴാഴ്ച ആയി. ആ ഫ്രൈഡേ രാത്രി ബാംഗ്ളൂരിലേക് ഞാൻ പോകാം എന്നും അവിടെ നിന്ന് സൺ ഡേ കറങ്ങാൻ പോകാം എന്നുമായിരുന്നല്ലോ തീരുമാനിച്ചിരുന്നത്. പക്ഷെ അന്ന് വൈകുന്നേരം ജ്യോതിയുടെ ഫോൺ. ഒരു ഫാമിലി ഫങ് ഷനിൽ അത്യാവശ്യമായി പങ്കെടുക്കുന്നതിനു തലേന്ന് രാവിലെ വീട്ടിൽ എത്തി എന്നും അത് കഴിഞ്ഞു തിരിച്ചു ബാംഗ്ളൂരിലേക്ക് സൗകര്യം പോലെ മടങ്ങണമെന്നും നമ്മുടെ യാത്ര പ്ലാൻ ഇനി എങ്ങനെ റീ ഷെഡ്യൂൾ ചെയ്യും എന്നുമായിരുന്നു ചോദ്യം. ഞാൻ നോക്കി പത്തു മിനിറ്റ് കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു.

 

“ഒരു കാര്യം ചെയ്യാമോ നിനക്ക് രാവിലെ 7 മണിയാകുമ്പോഴേക്കും കോഴിക്കോട് KSRTC സ്റ്റാൻഡിൽ എത്തിച്ചേരാൻ പറ്റുമോ, അങ്ങനെയാണെങ്കിൽ ആ സമയത്ത് ഒരു സൂപ്പർഫാസ്റ്റ് ഉണ്ട് നമുക്ക് അതിൽ പോകാം”

 

‘ശരിയെടാ,ഞാൻ എത്തിക്കോളാം’

 

അങ്ങനെ പറഞ്ഞു ഫോൺ കട്ട് ചെയ്തു. പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക് അലാറം വെച്ച് കിടന്നു.

 

അലാറം അടിച്ചപ്പോൾ തന്നെ എഴുന്നേറ്റു. മനസ് യാത്ര മൂഡിൽ ആണല്ലോ. ഉടനെ അവൾക്ക് ഒരു മിസ്കോൾ അടിച്ചു ഓർമപ്പെടുത്താം എന്ന് കരുതി ഫോൺ എടുത്തതാണ്. തിരിച്ചു ഒരു ഇൻകമിങ് കാൾ അവളുടെ വക. എന്നെ എഴുന്നേൽപ്പിക്കാൻ. എഴുന്നേറ്റിട്ട് ഉണ്ടെന്ന് പറഞ്ഞു കട്ട്‌ ചെയ്തു.

 

പ്രഭാതകർമ്മങ്ങളൊക്കെ റെഡിയായി ബാഗും തൂക്കി കോഴിക്കോട്ടേക്കുള്ള ബസ് കയറി. 6.30 ആയപ്പോഴേക്കും മൊഫുസിൽ സ്റ്റാന്റിൽ എത്തി. സമയം ഉണ്ടല്ലോ,ഒരു അഞ്ചാറു മിനിറ്റ് നടക്കാനുള്ളതല്ലേ ഉള്ളൂ എന്ന് കരുതി നേരെ KSRTC സ്റ്റാന്റിലേക്ക് വെച്ച് പിടിച്ചു.

 

അങ്ങനെ 6:40ന് തന്നെ കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയ എന്റെ മുന്നിൽ അവളും പ്രത്യക്ഷപ്പെട്ടു. കണ്ണൊന്നു മിഴിഞ്ഞു പോയി. എജ്ജാതി ലുക്ക്‌. ഒരുമെറൂൺ ഫുൾ സ്ലീവ് ടീഷർട്ട് ഉം ബ്ലൂ ജീൻസ് പാന്റ്സ് ഉം ആയിരുന്നു അവളുടെ വേഷം. കുറേക്കാലത്തിനു ശേഷം കാണുന്നതല്ലേ…പണ്ട് ഫ്ലാറ്റ് ടീവീ എന്ന് ബോയ്സിന്റെ ഇടയിൽ പറഞ്ഞിരുന്ന അവൾ ഇന്ന് അതൊക്കെ മാറ്റി ആ നെഞ്ചിലെ ഇളനീർക്കുട ങ്ങൾ രണ്ടും കാട്ടി കൊതിപ്പിച്ചു പുറത്തോട്ട് തള്ളി ഇന്നാ എന്നെയൊന്നു പിടിച്ചോ എന്ന മട്ടിൽ നിൽക്കുന്നു.

 

അവളോട് പറഞ്ഞു.

 

‘വാ ബസ് പുറപ്പെടാൻ ആയിട്ടുണ്ടാവും പെട്ടെന്ന് കയറാം’

 

അവളെയും കൊണ്ട് കയറി. റിസർവ് ചെയ്ത രണ്ട് സീറ്റുകൾ അടുത്തടുത്തായി മുന്നിൽ തന്നെ ഇടതു ഭാഗത്തായി ഉണ്ട്. ബാഗുകൾ മുകളിൽ സ്റ്റാന്റിൽ വെച്ച് വേഗം പോയി അതിലിരുന്നു. സൈഡ് സീറ്റിൽ അവളും തൊട്ടു ചേർന്ന് ഞാനും.

 

ഒരു അഞ്ചുമണിക്കൂറോളം നീണ്ട യാത്രയാണ് കോഴിക്കോട് നിന്നും മൈസൂറിലേക്ക്.പഴയ ബി ടെക് ക്കാലഘട്ടത്തിനുശേഷം ഇപ്പോഴാണ് കാണുന്നതെങ്കിലും കഴിഞ്ഞ ഒരാഴ്ചയിലെ തുടർച്ചയായ ചാറ്റിങ് ഞങ്ങളെ കുറേക്കൂടി അടുപ്പിച്ചിരുന്നു. ആ സൗഹൃദം കൊണ്ടാകണം ഇടക്ക് എന്റെ തോളിലേക്ക് തല ചായ്ച്ചത്. കുറച്ചുനേരം കിടന്നോട്ടെ എന്ന് ഞാനും കരുതി.ക്ഷീണം കാണുമല്ലോ.

 

കുറച്ചു കഴിഞ്ഞപ്പോൾ എനിക്കും ഉറക്കം വന്നു ഞാനും കണ്ണടച്ചു കിടന്നു എട്ടു മണിയായപ്പോഴാണ് വണ്ടി അടിവാരത്തെത്തിയിട്ടുണ്ട്. കണ്ണു തുറന്നു നോക്കുമ്പോൾ അവളുടെ വലതു കൈവിരലുകൾ എൻറെ ഇടതുകൈ വിരലുകളോട് കോർത്തുപിടിച്ചിട്ടുണ്ട്. ഞാനും തടയാൻ നിന്നില്ല.

 

അങ്ങനെ വണ്ടി ചുരം കയറി തുടങ്ങിയിട്ടുണ്ട്. കാഴ്ചകൾ കാണുന്നതിനോടൊപ്പം വീണ്ടും കഥകൾ പറഞ്ഞു തുടങ്ങി.

 

ജീവിതത്തിൽ ഭർത്താവിനെക്കുറിച്ച് ഉണ്ടായിരുന്ന പ്രതീക്ഷകൾ,അത് താളം തെറ്റിച്ചത്, യാത്ര വായന തുടങ്ങിയ ഇഷ്‌ടങ്ങൾ, എഞ്ചിനീയറിങ് കോളേജ് കാലഘട്ടത്തിനു ശേഷം ഉള്ള ജീവിതം എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞു നിർത്തിയ ഇടത്ത് നിന്നും ബാക്കി പറഞ്ഞു തുടങ്ങി.

 

വിവാഹ ജീവിതത്തിലെ പരാജയത്തിനു ശേഷം പുരുഷന്മാർ അടുത്ത് ഇടപഴകുന്നത് പോലും വെറുത്തു പോയി എന്നതാണ് സത്യം. കല്യാണം പോലും ഇനി വേണ്ട എന്ന് തോന്നിപ്പോകുന്നു.

 

ഇനി എങ്ങനെയായാലും നേരിൽ പരിചയപ്പെട്ടു എല്ലാം കൊണ്ട് സിംഗ് ആവുന്നതാണ് ആവുന്ന ഒരാളെ മാത്രമേ ജീവിതത്തിൽ കൂടെ കൂട്ടാൻ പറ്റും. നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം കൂടെ കിടക്കാൻ ഒരാൾക്ക് വേണ്ടി ജീവിതം തുലക്കാൻ ഇനി ആവില്ല. ഒരുവട്ടം തന്നെ അബദ്ധം പറ്റിയതാണ് എന്നും മാരീഡ് ലൈഫ് വല്ലാത്തൊരു അനുഭവമാണ് അത് കൊണ്ട് തന്നെ ഒരു വട്ടം ചൂടുപാൽ കുടിച്ചു പച്ചവെള്ളം കണ്ടാലോ കുടിക്കും എന്നുപറയുകയാണ് എന്റെ ജീവിതം എന്നിങ്ങനെ പറഞ്ഞു. കല്യാണം കഴിച്ചില്ലെങ്കിൽ നഷ്ടങ്ങൾ ഉണ്ട് പക്ഷേ അതിലുപരി നമ്മളുടെ ഫ്രീഡം തന്നെയാണ് കളയുന്നത്.

 

ഞാൻ : ജോ, സത്യം പറ ഘട്ടത്തിൽ നിനക്ക് ഈ ഡൈവോഴ്സ് കഴിഞ്ഞ കാലഘട്ടത്തിൽ ഇതുവരെ ഒരിക്കലും ആരോടെങ്കിലും ഫിസിക്കൽ തോന്നിയിട്ടില്ലേ?

 

ജോ : അതൊക്കെ തോന്നിയിട്ടില്ലെങ്കിൽ പിന്നെ നമ്മൾ മനുഷ്യരാകുമോ? പിന്നെ പിന്നെ നമ്മുടെ ജോലിയുടെ തിരക്കും ബാക്കിയുള്ള കാര്യങ്ങളും ആലോചിക്കുമ്പോൾ ഇതിനെക്കുറിച്ച് ചിന്തിക്കാൻ പലപ്പോഴും സമയം കാണില്ലഎന്നതാണ് സത്യം.പിന്നെ വല്ലപ്പോഴും ഒക്കെയാണ് ഫ്രീ ടൈം കിട്ടുക. ആ നേരത്ത് എല്ലാവരും എന്താ ചെയ്യുന്നത് ഞാനും ചെയ്യും.

 

ഞാൻ : ഡു യു മീൻ മാസ്റ്റർബേഷൻ?

 

ജോ : അതെ സംശയം എന്താ? എങ്ങനെ ചെയ്യും. എല്ലാരും ചെയ്യുന്നത് പോലെ ചെയ്യും.

 

കുറച്ചു ദിവസം നന്നായി സംസാരിച്ചത് നൽകിയ അടുപ്പം കൊണ്ടുള്ള സ്വാതന്ത്ര്യം മുതലെടുത്തു ഞാൻ വീണ്ടും ചോദിച്ചു.

 

ഞാൻ : അതല്ല ചോദിച്ചത്, ഡിൽഡോ പോലുള്ള എന്തെങ്കിലും ടൂൾസ്?

 

ജോ : ‘വിരല് തന്നെ’

 

ഞാൻ : അതല്ലെടോ വഴുതന, ക്യാരറ്റ് പോലെയുള്ള വെജിറ്റബിൾസ്?

 

ജോ : അയ്യേ, അതൊന്ന് ഉപയോഗിക്കില്ല വിരൽ പോലും ഉള്ളിലേക്ക് ഇടാറില്ല.

ഫിങ്കറിംഗ് ഇല്ലേ…അ ങ്ങനെ റബ്ബ് ചെയ്യും. ഏതെങ്കിലും വീഡിയോ കണ്ട് അങ്ങനെ ചെയ്യുമ്പോൾ ഓർഗാസം കിട്ടും, സാറ്റിസ്ഫാക്ഷനും കിട്ടും അത്രതന്നെ

 

ഞാൻ : അതൊന്നും ശരിക്കുള്ള അത്ര വരില്ല?

 

ജോ : അതൊക്കെ അറിയാം. പക്ഷേ അതിന്റെ വില എന്തെങ്കിലും പാചകം ഏറ്റെടുക്കാനാവില്ല എന്ന് കരുതിയിട്ടാ ഞാൻ പറഞ്ഞില്ലേ ഏറ്റവും വിശ്വസിക്കാൻ ആവില്ല ഏറ്റവും നല്ല സൗഹൃദത്തിൽ ഏറ്റവും ഒരാളെ ജീവിതത്തിൽ ഉറപ്പിച്ചിരിക്കുകയാണ്. അതുപോട്ടെ നിന്റെ കാര്യങ്ങളൊക്കെ നിനക്ക് നടക്കുന്നു?

 

ഞാൻ : ഞാനും മാസ്റ്റർ ബെയ്റ്റ് ചെയ്യാറുണ്ട്.

 

ജോ : എങ്ങനെ?

 

ഞാൻ : നീ പറഞ്ഞതുപോലെ തന്നെ ഏതെങ്കിലും വീഡിയോസ് കണ്ട് മൂഡാവുന്ന സമയത്ത് കുറച്ചു വെളിച്ചെണ്ണ അവിടെ പുരട്ടി അങ്ങോട്ട് തടവും കൈപ്പണി തന്നെ ശരണം.

 

ജോ : ഇതുവരെ ആരെയും ചെയ്തിട്ടില്ല എന്നാണോ പറയണമെന്നില്ല?

 

എന്റെ മുഖത്തെ കള്ളത്തരം കയ്യോടെ പിടികൂടി എന്നിട്ട് പറഞ്ഞു.

 

ജോ : ‘വേണ്ട, പക്ഷേ ശ്രദ്ധിച്ചാൽ മതീ ട്ടോ. ഏതെങ്കിലും കേസുകെട്ടുകൾക്ക് അടുത്തു പോയി വല്ല അസുഖോം വരുത്തി വെക്കേണ്ടട്ടോ .’

 

ഇങ്ങനെ ഇങ്ങനെ സംസാരിച്ചു സംസാരിച്ചു വണ്ടി ഗുണ്ടൽപേട്ട കഴിഞ്ഞിരുന്നു. ഇനി ഏകദേശം ഒരു മണിക്കൂർ കൂടി ഉണ്ടാകും മൈസൂരിലേക്ക് എന്ന് അവളോട് പറഞ്ഞു. ഈ സംസാരവും തൊട്ടടുത്ത് ചേർന്നിരുന്നു കൊണ്ട് അവളുടെ ശരീരത്ത് നിന്നും എന്റെ ദേഹത്തെക്ക് പടരുന്ന ചൂടുമെല്ലാം വികാരങ്ങളെ ചൂട് പിടിപ്പിച്ചു കൊണ്ടിരുന്നു. അതിന്റെ പ്രതിഫലനം എന്റെ അരക്കെട്ടിലും ഉണ്ടായി.

 

എന്റെ ജവാൻ ഇരിക്കുന്ന ഭാഗത്തേക്ക്‌ നോക്കിയ ശേഷം കുസൃതിയോടെ അവൾ പറഞ്ഞു

 

ജോ : ഇത് ഇറങ്ങുമ്പോഴേക്കും ok ആകുമോ? ഇല്ലെങ്കിൽ പാസഞ്ചേഴ്സ്ന്റെ ഇടയിൽ മൊത്തം നാറും ട്ടോ

 

ഞാൻ : അവനെ ഉണർത്തിയ നീ തന്നെയാണ് തന്നെയാണ് അതിനുത്തരവാദി.

 

ജോ : ‘എടാ നീ ഈ കാര്യത്തിൽ ചീത്തപ്പേര് ഒന്നും കേൾപ്പിക്കുന്നില്ലെങ്കിലും അത്ര നിഷ്കളങ്കൻ ആണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങളൊക്കെ മുട്ടില്ലാന്ന് നടക്കുന്നുണ്ട് എന്നാണ് ഞാനും അറിഞ്ഞത്. അതുകൊണ്ട് ഇന്നത്തെ ദിവസം തൊടലും പിടിക്കാൻ ഒരു വഴിക്ക് പോകും. ഇതൊക്കെ കഴിഞ്ഞു തിരിച്ചു പോയാൽ എന്റെ അവസ്ഥ എന്തായിരിക്കും ഓർമ്മയുണ്ടോ?

 

“ജോ, നമ്മളുടെ സൗഹൃദം ഇന്നൊരു ദിവസം കണ്ടു തുടങ്ങിയതല്ല. ഈ യാത്രയുടെ അവസാനം ബൈ പറഞ്ഞു ഇറങ്ങുമ്പോൾ അവസാനിപ്പിക്കാനും ഉള്ളതല്ല. ഞാൻ നിന്നെ അങ്ങനെ ഒരു ആംഗിളിൽ കണ്ടിട്ട് പ്ലാൻ ചെയ്തതും അല്ല ഈ യാത്ര എന്നറിയാമല്ലോ.”

 

“എടാ, ഞാൻ അങ്ങനെ പറഞ്ഞതല്ല. ഒരു പെണ്ണ് ഒരാണിനെ depend ചെയ്യുന്ന പ്രധാനപ്പെട്ട നാല് കാര്യങ്ങൾ ഉണ്ട്. ഫിനാൻഷ്യൽ ഡിപ്പെൻഡൻസി , കെയർ , ലവ്, പിന്നെ സെക്സ്.എന്നെ സംബന്ധിച്ചിടത്തോളം ഫിനാൻഷ്യൽ ഡിപ്പൻഡൻസി ഒരു പ്രശ്നമല്ല. എന്റെ ആവശ്യത്തിനുള്ളതും അതിൽ അധികവും ഞാൻ സമ്പാദിക്കുന്നുണ്ട്. രണ്ടാമത്തേത് കെയർ. നാട്ടിലൊക്കെ ഉള്ളത് പോലെ ചൂണ്ടിക്കാണിക്കാൻ കൂടെ ഒരാൾ കൂടെ ഉണ്ടാവണം എന്നുള്ള പ്രശ്നമൊന്നും ഈ ബാംഗ്ലൂർ ടൗണിൽ ഇല്ല. ഒരു മുതിർന്ന സ്ത്രീക്ക് സിംഗിൾ ലൈഫ് തുടർന്നാൽ ആരും അവരുടെ കാര്യത്തിൽ തലയിടാൻ വരൂല. പിന്നെ മൂന്നാമത്തെ സ്നേഹം, സ്നേഹിക്കാൻ കൊതിക്കപ്പെടാത്ത ആരാ ഉള്ളത്? നാലാമത്തെത് സെക്സ് അതും ഒരു മനുഷ്യൻക്ക് ആവശ്യം വരുന്ന കാര്യം തന്നെയാണ്. സ്നേഹത്തിനു വേണ്ടിയും സെക്സ് ന് വേണ്ടിയും പലരെയും സമീപിക്കാനൊന്നും ഒരു പെണ്ണിനു കഴിയില്ല. പിന്നെ അവളുടെ സർക്കിളിൽ അവൾ അറിയപ്പെടുന്ന അറിയപ്പെടുന്നത് വേറെ പല പേരിലും ആയിരിക്കും.”

 

‘ജോ, നീ ജീവിതത്തെ കൂടുതൽ വിശാലമായി കാണാൻ തുടങ്ങിയിരിക്കുന്നു ”

 

“അതേടാ, ജീവിതം പലതും നമ്മളെ പഠിപ്പിച്ചു കൊണ്ടേയിരിക്കും. ഒന്ന് ചോദിച്ചോട്ടെ, ഒരു സ്ഥിരമായ പാർട്ണർ എനിക്ക് ഉണ്ടാകുന്നതുവരെ എങ്കിലും ഒരു ഫ്രണ്ട് നിലക്ക് മൂന്നാമത്തെയും നാലാമത്തെയും കാര്യങ്ങൾ നിനക്ക് തരാൻ പറ്റുമോ?”

 

ഇതൊരു പൊല്ലാപ്പ് ആവുമോ എന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്. എന്റെ ചിന്തകൾ കണ്ടിട്ടാവണം ജ്യോതി തുടർന്നു.

 

” എടോ, അങ്ങനെ പറഞ്ഞാൽ നീ പേടിക്കണ്ട, നിനക്ക് ഞാൻ യാതൊരു നിലക്കും ബാധ്യതയാവില്ല. എന്തെങ്കിലും അവകാശങ്ങൾ ഭാവിയിൽ ചോദിച്ചു വരാനും പോകുന്നില്ല. ഇതുപോലെ കൂടെ യാത്ര ചെയ്യാനും മനസ് തുറന്ന് സംസാരിക്കാനും ഒരാളെ നല്ല ഫ്രണ്ട് ആയിട്ട് കിട്ടിയാൽ മതി. പകരം നിനക്ക് വേണ്ടത് ഞാനും തരാം. ഒന്നോ രണ്ടോ തവണ ആയിട്ടോ അല്ലെങ്കിൽ സ്ഥിരമായിട്ടോ ഉള്ള കാര്യം തന്നെയാണ് പറഞ്ഞത്. വീണ്ടും ഞാൻ പറയുന്നു, ഇക്കാര്യം പറഞ്ഞു നിന്റെ മേൽ യാതൊരു നിയന്ത്രണങ്ങളോ അവകാശങ്ങളോ ഞാൻ നടപ്പിലാക്കില്ല. നിനക്ക് സമ്മതമാണോ?”

 

മനസ്സിൽ ലഡ്ഡു പൊട്ടിയോ എന്ന് ചോദിച്ചാൽ പൊട്ടിയില്ല എന്ന് തന്നെ പറയണം. കുറെ കൂട്ടലും കിഴിക്കലും മനസ്സിൽ നടത്തി കൊണ്ടിരുന്നു. ഇതൊരു ബാധ്യതയാകുമോ എന്ന് തന്നെയായിരുന്നു ആദ്യത്തെ ചോദ്യം.

 

വീണ്ടും എൻറെ മുഖത്തെ മൗനവും സംശയവും കണ്ടിട്ട് ആവണം അവൾ പിന്നെയും പറഞ്ഞു. “”നീ പേടിക്കണ്ട. ഞാൻ ഒരിക്കലും നിനക്ക് ബാധ്യതയായി വരില്ല. എനിക്ക് നല്ല സുഹൃത്തായിട്ട് ഉണ്ടാകുമെന്ന് ഒരു ഉറപ്പ് തന്നാൽ മതി. ഫ്രണ്ട്സ് എന്ന നിലക്ക് നിന്റെ ജീവിതത്തിലേക്ക് ഒരു അവകാശവും പറഞ്ഞു വരില്ല. ഒരു നല്ല സുഹൃത്ത് മറ്റേ സുഹൃത്തിനു വേണ്ടി ചെയ്യുന്ന കാര്യം, അത് കൂട്ടത്തിൽ ആർക്ക് എപ്പോൾ നിർത്തണം എന്ന് തോന്നുന്നുവോ അപ്പോൾ നിർത്തുകയും ചെയ്യാം ”

 

ഞാൻ പറഞ്ഞു.ജീവിതത്തെ സീരിയസ് ആയിട്ട് ഞാൻ ഇപ്പോഴും കണ്ടു തുടങ്ങിയിട്ടില്ല. എന്റെ പ്രൊഫഷൻ, എൻറെ കരിയർ എന്നതിനപ്പുറം ഞാനിപ്പോഴും കണ്ടു തുടങ്ങിയിട്ടില്ല. കുടുംബ ജീവിതത്തിനെ കുറിച്ച്, കല്യാണത്തെ കുറിച്ച് ഒന്നും ഞാൻ ഇപ്പോൾ ആലോചിച്ചിട്ട് പോലുമില്ല ഇനി എന്താകും എന്ന് എനിക്ക് പറയാനും വയ്യ.

 

ജോ : നിന്നെ കല്യാണം കഴിക്കുന്നത് എന്റെയും പരിഗണനയിൽ ഇല്ല. ഒരു കല്യാണം എന്നത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തെ മകൂടി ആണല്ലോ തുടങ്ങുന്നത്. ഈ ബന്ധം ആ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതെങ്കിൽ എത്രത്തോളം വിജയിക്കുമെന്ന് എനിക്ക് പറയാൻ കഴിയില്ല. കാരണം നിന്റെ ഫാമിലിയും എൻറെ ഫാമിലിയും ഇത് പൂർണ്ണമായും എതിർക്കും തന്നെ അറിയാമല്ലോ.താല്പര്യം ഇല്ലേ ങ്കിൽഎപ്പോഴും പിരിയാവുന്ന രീതിയിലുള്ള ബന്ധം. അത്രയേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ .”

 

ഞാൻ : അങ്ങനെ എങ്കിൽ?

 

ജോ :സൗഹൃദങ്ങൾക്ക് അതിരിടാൻ അവരാരും വരില്ലല്ലോ. പിന്നെയുള്ളത് ഒരു മാരിറ്റൽ റിലേഷൻഷിപ്പ് അല്ലേ? അതിനൊരുങ്ങിയില്ലെങ്കിൽ അവരും ഹാപ്പി. ചുരുങ്ങിയത് ഒരു അഞ്ചു വർഷമെങ്കിലും നിനക്ക് അതിനു കിട്ടുമെന്ന് തോന്നുന്നു. എന്റെ കാര്യമാണെങ്കിൽ ഇനിയിപ്പോ ഞാൻ പറയുന്നതുപോലെ തന്നെയായിരിക്കും വീട്ടിലും. ഫാമിലിയെ ഡിപെൻഡ് ചെയ്യാതെ നാട്ടിൽ നിൽക്കാത്ത ഒരാൾ ആയതിനാൽ നാട്ടുകാരും എന്റെ കേസിൽ വല്ലാണ്ട് തലയിടാൻ വരില്ല.

 

ദിവസവും മിണ്ടി പറയാൻ കുറച്ചു സമയവും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നേരിൽ കണ്ട് ചെലവഴിക്കാനും ഒരു സുഹൃത്തു എന്ന നിലയിൽ തരാൻ കഴിയുമോ?ബാക്കിയൊക്കെ നമുക്ക് പിന്നെ ആലോചിക്കാം.ഒന്നുകൂടെ പറയുന്നു നിനക്ക് ബാധ്യതയും ആവില്ല.

 

ഇപ്പൊ പറഞ്ഞത് ഒക്കെ എന്ന് എനിക്ക് മനസ്സിൽ തോന്നി. സെറ്റ് എന്ന് പറഞ്ഞു കൈകൾ എടുത്ത് അവളുടെ കയ്യിൽ അമർത്തിപ്പിടിച്ച് ഓക്കേ സെറ്റ് എന്ന് പറഞ്ഞു.

 

പുറത്തേക്കു നോക്കിയപ്പോൾ ബസ് നഞ്ചംകോടും കഴിഞ്ഞിരിക്കുന്നു ഇനി ഏകദേശം ഒരു 20 മിനിറ്റ് കൊണ്ട് മൈസൂരത്ത് ചേരും. സമയം 12 മണി ആവാറായി എന്ന് അവളോട് പറഞ്ഞു.

 

ചെറിയ പുതപ്പിനടിയിലൂടെ എന്റെ മുഴച്ചുനിൽക്കുന്ന ഭാഗത്ത് തടവിശേഷം ജോ ചോദിച്ചു.

 

ഇവനെ എന്ത് ചെയ്യണം? പ്രശ്നമാക്കുമോ?

 

ഹേയ്, തൽക്കാലതെക്ക് ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം. പിന്നെ കാര്യമായി പരിഗണിച്ചാൽ മതി

 

ബസ് മൈസൂരിലെത്തി.

 

‘ജോ, ഇറങ്ങാം, ഇവിടെ സ്റ്റാൻഡ് അടുത്ത് തന്നെ ഒരു കേരള ഹോട്ടൽ ഉണ്ട് റസ്റ്റോറൻറ് ഉണ്ട് അവിടെ പോയി എന്തെങ്കിലും കഴിക്കാം.”

 

ബാഗ് തോളിൽ ഇടുന്നതിനു പകരം ഞാൻ മുന്നിലേക്ക് ആണ് പിടിച്ചത്. കാരണം പാന്റ്സിന്റെ മുന്നിൽ മുഴച്ചു നിൽക്കുന്നത് ആരും കാണരുതല്ലോ ജ്യോതിയുടെ കയ്യും പിടിച്ച് പെട്ടെന്ന് റസ്റ്റോറന്റിലേക്ക് നടന്നു. ഫുഡ് കഴിച്ചു, ഒരു കുപ്പിവെള്ളവും വാങ്ങി നോക്കിയപ്പോൾ സ്റ്റാൻഡിൽ ഹാസ്സനിലേക്കുള്ള ഉള്ള ബസ് നിൽക്കുന്നു.

 

വീണ്ടും അടുത്തടുത്തുള്ള രണ്ട് സീറ്റുകൾ പിടിച്ചു. അതിലിരുന്നു. ഇക്കഴിഞ്ഞ അഞ്ചുമണിക്കൂർ നീണ്ട യാത്ര ഞങ്ങളെ വല്ലാണ്ട് അടിപ്പിച്ചിരിക്കുന്നു. കുറെ കാലത്തിനു ശേഷം വെറും സുഹൃത്തുക്കൾ എന്ന രീതിയിൽ തുടങ്ങിയ യാത്ര ഏതൊക്കെയോ തലത്തിൽ എത്തുമെന്ന് മനസ്സ് പറയുന്നു. വരുന്നിടത്ത് വച്ച് കാണാം.

 

ലഞ്ച് കഴിച്ചു ബസ്സിൽ കയറിയപ്പോഴേക്കും ഒരു മണി ആയിരുന്നു. ഇനി ഏകദേശം മൂന്നു മണിക്കൂറോളം യാത്രയുണ്ട്. നാലുമണിയോടെ അടുത്താവും അവിടെ എത്താൻ. ഈ സമയം പോയി കഴിഞ്ഞാൽ പിന്നെ ഏതൊക്കെ സ്പോട്ട് കാണും എന്ന് പറയാൻ കഴിയില്ല.

 

എന്തിനുമുള്ള പാതിസമ്മതം ഏകദേശം ജ്യോതിയുടെ അടുത്തുനിന്ന് കിട്ടിയിരുന്നു. പക്ഷേ ചുരം കയറിയപ്പോൾ പുതച്ചു കിടന്നത് പോലെ ഇവിടെ പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ച് ഡീസന്റ് ആയാൽ നന്നാകും.

 

കൈകൾ കോർത്തുപിടിച്ചു തന്നെയായിരുന്നു ഞങ്ങൾ ഇരുന്നത്. ഇന്റർ സ്റ്റേറ്റ് ബസ്റ്റാൻഡിൽ നാലുമണിയോടെ എത്തി. രണ്ട് ഓപ്ഷൻ ഉള്ളത് നേരെ ശ്രവണ ബലഗോള വിടുക. അല്ലെങ്കിൽ ഇവിടെ ബേ ലൂർ അല്ലെങ്കിൽ ഒന്ന് കണ്ട ശേഷം പോവുക.

 

എന്തുവേണം ജ്യോതിയോട് ചോദിച്ചു ഇന്നത്തെ ദിവസം ഞാൻ എന്നെ നിനക്ക് വിട്ടു തന്നിരിക്കുന്നു നീ തീരുമാനിക്കുന്ന പ്രകാരം ചെയ്യാം എന്നായിരുന്നു ഉത്തരം.

 

സൂര്യാസ്തമായതിന് മുമ്പ് ബേലൂരും ഹാലെബിടുവും എത്താൻ കഴിയില്ല.

 

എന്നാൽ പിന്നെ നേരെ shraപോകാം അല്ലേ. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ചന്ദനരായ പട്ടണം എന്ന ചെറിയൊരു ടൗണിൽ എത്തി. അവിടെ നിന്ന് ശ്രവണബലഗോള യിലേക്ക് ഉള്ള ബസ്സ്‌ മാറി കയറണം. സ്റ്റാന്റിൽ ഇറങ്ങിയപ്പോൾ ഒരു ഭാഗത്തായി ശ്രവണ ബസ് പോകാൻ നിൽക്കുന്നുണ്ട്. ഓടി അതിൽ കയറി.

 

അങ്ങനെ അഞ്ചര ആയപ്പോഴേക്ക് എത്തിയിരുന്നു. ബസ്സിലിരിക്കെ കയ്യിൽ ഉണ്ടായിരുന്ന മൊബൈലിൽ ഹോട്ടലിന്റെ വിളിച്ചു അവൈലബിൾ ആണോ എന്ന് ചോദിച്ചു. ഒരു റൂം ബുക്ക് ചെയ്തു.

 

ഹോട്ടൽ രഘുവിൽ എത്തി.അവിടെ ഫിക്സഡ് ആണെന്ന് അറിയാം വലിയ റേറ്റ് ഒന്നുമില്ല. അതുകൊണ്ട് തന്നെ ബാർഗെയ്ൻ ചെയ്യേണ്ട ആവശ്യമില്ല. ഇന്നൊരു രു ദിവസത്തേക്ക് മാത്രം റൂം മതിയല്ലോ. അങ്ങനെ റൂമിൽ പോയി ഇഷ്ടപ്പെട്ടു . റൂം കാണിക്കാൻ വന്ന റൂം ബോയ്ക്ക് 20 രൂപ ടിപ്പ് കൊടുത്തു.

 

ഞാൻ : ജോ ഒന്നു ഫ്രഷ് ആയിക്കോളൂ എന്നിട്ട് പോയി ഭക്ഷണം കഴിക്കാം.

 

ജോ : പുറത്തുപോയി വന്ന ശേഷം കുളിക്കാം.

 

റൂം കാണിച്ചു തരാൻ വന്ന പയ്യൻ പുറത്തു പോയപ്പോൾ ജ്യോതി അടുത്ത് വന്നൊരു ഹഗ്. കെട്ടിപ്പിടുത്തം കുറച്ചു നേരം നീണ്ടു. അത് കഴിഞ്ഞു ചുണ്ടിൽ ഒരു കിസ്സ് തന്ന് ഇപ്പൊ ഇത് മതീട്ടോ എന്ന് പറഞ്ഞു.

 

ബാത്ത് റൂമിൽ പോയി ഫ്രഷ് ആയി വന്നു രണ്ടാളും താഴെ റെസ്റ്റോറന്റ് ൽ പോയി ചായ കുടിച്ചു നേരെ ബാഹുബലിയുടെ പ്രതിമ യുള്ള വിദ്യ ഗിരി കുന്നിലേക്ക് നടന്നു കയറി. അവിടേക്ക് ചെരുപ്പ് ഇടാൻ പാടില്ല എന്നുള്ളത് കൊണ്ട് തന്നെ ഹോട്ടൽ റൂമിൽ ഊരി വച്ചിരുന്നു രണ്ടാളും. ഹോട്ടലിന് തൊട്ടടുത്ത് തന്നെയാണ് ഈ കുന്നിലേക്കുള്ള വഴി തുടങ്ങുന്നത്.

 

സ്റ്റെപ്പുകൾ കയറി തുടങ്ങി. കുറച്ചൊന്നുമല്ല ഉള്ളത് ഏതണ്ട് നാനൂറിനടുത്ത് സ്റ്റെപ്പുകൾ കയറാനുണ്ട്. ഏകദേശം പാതി കയറി. മുന്നിൽ നടക്കുന്ന ജ്യോതിയുടെ നിതംബ ചലനം എന്നെ ഹരം കുളിക്കുന്നുണ്ടായിരുന്നു. അഞ്ചാമത്തെയോ ആറാമത്തെയോ തവണയാണ് ശ്രാവണ ബലഗള വരുന്നത്.അതുകൊണ്ടുതന്നെ കാണാൻ പോകുന്ന ബ്രഹദീശ്വര പ്രതിമയെക്കാൾ മുന്നിൽ ഇളകുന്ന ഈ നിതംബങ്ങൾ തന്നെയായിരുന്നു എന്നെ വികാരം കൊള്ളിച്ചത്. ഇടക്കൊന്നു തിരിഞ്ഞു നോക്കിയ ജോ എന്റെ നോട്ടം കാണാതിരിക്കാൻ ഞാനും തിരിഞ്ഞു. എന്നിട്ട് താഴെയുള്ള ആ വലിയ തടാകം കാണിച്ചുകൊടുത്തു.

 

അവിടെനിന്ന് ജ്യോതിയുടെ മൂന്നുനാല് ഫോട്ടോസ് എടുത്തു കൊടുത്തു. പിന്നെയും മുകളിലേക്ക് കയറി അങ്ങനെ സ്റ്റെപ്പുകൾ മുഴുവനായി കയറി ബാഹുബലിയുടെ അടുത്തെത്തി അത് ചുറ്റി നടന്നു കുറെ ഫോട്ടോസ് എടുത്തു.

 

സ്നേഹ സമ്പന്നരായ ഭാര്യ ഭർത്താക്കന്മാർ എന്ന ധാരണയിലാകണം അയാൾ കുറച്ചു ഫോട്ടോസ് എടുത്തു മൊബൈൽ തിരികെ തന്നു വിഷ് ചെയ്തു പോയി. ജ്യോതിയുടെ കൈകൾ ചേർത്തു പിടിച്ചുകൊണ്ടു തന്നെ ഞാൻ പിന്നെയും മുന്നോട്ട് നടന്നു . ബാഹുബലിയുടെ 56 അടി ഉയരമുള്ള ഒറ്റക്കൽ പ്രതിമയുടെ മുന്നിൽ അതിൻറെ പത്തിലൊന്നു മാത്രം പൊക്കമുള്ള നമ്മളെത്ര നി സാരം. അവിടെ വെച്ച് ജ്യോതിയുടെ ഫോട്ടോകൾ മൊബൈൽ എടുത്തു.രണ്ടാളും കൂടിയുള്ള ഫോട്ടോസ് എടുക്കാൻ എൻറെ മൊബൈൽ മറ്റോരാൾക്ക് കൊടുത്തു.

 

തിരിച്ചിറങ്ങിയപ്പോൾ കൈകൾ കോർത്ത് പിടിച്ചിരിക്കുകയാണ് ഇറങ്ങിയത്. സ്റ്റെപ്പുകൾ എല്ലാം ഇറങ്ങി കഴിഞ്ഞശേഷം റൂമിലെത്താൻ എനിക്ക് തൃപ്തിയായിരുന്നു ധൃതി ആയിരുന്നു കാരണം നഗ്നനായ ബാഹുബലിക്ക് അ ടുത്തു ഞാൻ കണ്ടത് വസ്ത്രം ധരിച്ച ജ്യോതി യെ ആയിരുന്നെങ്കിലും ഒരു നൂൽ പോലും ബന്ധമില്ലാതെ അവളെ കാണാൻ കൊതി മൂത്ത് തുടങ്ങിയിരുന്നു.എടുത്തെങ്കിലും ചോദ്യത്തിന് ആയിരുന്നു പക്ഷേ എങ്ങനെ തുടങ്ങും എന്നത് മാത്രമാണ് പ്രശ്നം.

 

(തുടരും )

Leave a Comment

Your email address will not be published. Required fields are marked *